sk{It«-dnbäv A`n-apJw HmW-¸-Xn¸v
22
കേരളംമലയാളികളുടെ
പുണ്യഭൂമിയാണ്.
ല�ോകത്തോളം വളർന്ന ജനസ
മൂഹമാണ് മലയാളി. അവരെല്ലാം
അഭിമാനത്തോടെ മനസ്സിൽ
ക�ൊണ്ടുനടക്കുന്ന ഭൂപ്രദേശമാ
ണിത്. ല�ോകത്തെവിടെയുമുള്ള
വിന�ോദസഞ്ചാരികൾക്ക് ക�ൊ
തീയൂറുന്ന പറുദീസയാണ് ഈഭൂ
പ്രദേശം. 'ദൈവത്തിന്റെ സ്വന്തം
നാട് ''എന്ന പേരിൽ അറിയപ്പെ
ടുന്നതും ഈചെറിയ ഭൂപ്രദേശമാ
ണ്.
എങ്ങിനെയാണ്ഈചെറിയ
ഭൂപ്രദേശം ദൈവത്തിന്റ സ്വന്തം
നാടായതെന്ന് ഒരു സൂചനയും
കാണുന്നില്ല. പുരാണങ്ങളിൽ
പറയുന്നത് ഈരേഴ് പതിനാല്
ല�ോകങ്ങളും അടക്കിവാഴുന്ന
അദൃശ്യശക്തിയാണ് ദൈവമെ
ന്നാണ്. അങ്ങിനെയുള്ള ഭഗ
വാന്റെ സ്വന്തം ഭൂപ്രദേശമായി
ക�ൊച്ചു കേരളം മാറിയതെങ്ങ
നെയെന്ന് ഇന്നും ദുരൂഹമായി
കിടക്കുന്നു.
പഴംകഥയുടെ ആടയാഭരണ
ങ്ങളും കേരളത്തെ ചുറ്റിപ്പറ്റി കിട
ക്കുന്നുണ്ട്. പരശൂരാമൻമഴുവെറി
ഞ്ഞപ്പോൾ കടൽവറ്റിനിലമായി
മാറിയതാണെന്ന വിശ്വാസവും
നിലനിൽക്കുന്നുണ്ട്.അവതാരനി
രയിൽ ആറാമത്തെതാണ് പര
ശുരാമൻ. ഏററവും കൂടുതൽ
ആകർഷണമുള്ളത് മാവേലിയു
ടെകഥക്കാണ്.
അതിൽ ഒരു തുല്യതയും അനീ
തിക്കെതിരായ ചെറുത്തുനിൽ
പ്പിന്റെ സൂചനയും നിഴലിക്കുന്നു.
''മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുംഒന്നുപ�ോലെ''....
എന്നുതുടങ്ങുന്നവരികൾസ്വർഗ്ഗ
തുല്യമായജീവിതസങ്കൽപ്പമാണ്
വരച്ചുകാട്ടുന്നത്.
ആമ�ോദത്തോടെ വസിക്കും
കാലംആപത്തങ്ങാർക്കു
കേരളം
വിന�ോദസഞ്ചാരികൾക്ക്
ക�ൊതിയൂറുന്നപറുദീസ
പന്ന്യൻ
രവീന്ദ്രൻ
ഓണപ്പെരുമ
എങ്ങിനെ
യാണ്ഈ
ചെറിയ
ഭൂപ്രദേശം
ദൈവത്തിന്റ
സ്വന്തംനാടാ
യതെന്ന് ഒരു
സൂചനയും
കാണുന്നില്ല.
പുരാണങ്ങ
ളിൽപറയു
ന്നത്ഈരേഴ്
പതിനാല്
ല�ോകങ്ങളും
അടക്കിവാ
ഴുന്നഅദൃശ്യ
ശക്തിയാണ്
ദൈവമെന്നാ
ണ്.
23.
sk]v-äw_À 2025 23
മ�ൊട്ടില്ലതാനും,
കള്ളവുമില്ല,ചതിയുമില്ല
എള്ളോളമില്ല
പ�ൊളിവചനം..,
കേരളനാടിന്റെപൂർവ്വകാലം
തിരിച്ചു വരണമെന്നാഗ്രഹിക്കാ
ത്ത ആരെങ്കിലും ഉണ്ടാകുമെന്ന്
ത�ോന്നുന്നില്ല.
അന്നത്തെ ആഹ്
ളാദ ജീവി
തത്തിന്റെ ഓർമ്മകൾ അയവി
റക്കുന്ന സംതൃപ്തിയുടെ ദിനമാണ്
ഓണം. കേരളീയരാകെ ഓണം
ഒരു.പ�ോലെ ആഘ�ോഷിക്കുന്നു.
ജാതി മത ഭേദമില്ലാതെ ഒരേമ
നസ്സോടെ ആഘ�ോഷിക്കുന്ന
നന്മദിനമാണിത്.മാവേലിഭരണ
ത്തിന്റെ തുല്യതയെ ഒരു പ്രത്യയ
ശാസ്ത്ര ത്തിന്റെയും അളവുക�ോൽ
ഉപയ�ോഗിച്ച്അളന്നെടുക്കാന�ൊ
ക്കില്ല. ആർക്കും പരാതിയും പരിഭ
വവും പരിദേവനവും ഇല്ലാതെ സു
ഖസുഷുപ്തിയിൽ ജീവിക്കുമ്പോൾ
ഈ മണ്ണിലെ ജനങ്ങൾ എല്ലാം
മറന്ന് ആഹ്
ളാദജീവിതം നയി
ക്കുകയായീരുന്നു. അതുക�ൊണ്ട്
തന്നെ ദൈവചിന്ത ഇവിടുത്ത
ജനങ്ങൾക്ക് തീരെ ഇല്ലായിരു
ന്നു. ഈ വിവരം മനസ്സിലാക്കിയ
മഹാവിഷ്ണു ധർമ്മിഷ്ടനെന്ന് ശ്രു
തിപരത്തിയ മഹാബലിയെ പരീ
ക്ഷിക്കാൻ ഒരുസഞ്ചാരിയുടെ
വേഷത്തിൽ വാമനനായി അവ
തരിച്ചുവെന്നും.
ധർമ്മിഷ്ടനായ മഹാബലി
യ�ോട് ഭൂമി ദാനമായിആവശ്യ
പ്പെട്ടുവെന്നും, മഹാബലി എത്ര
ഭൂമിയാണ്വേണ്ടതെന്ന്ച�ോദിച്ചു.
കുറിയ മനുഷ്യനായ വാമനൻ
മൂന്നടിഭുമിയാണ്ച�ോദിച്ചത്.ഇതു
കേട്ട് പ�ൊട്ടിച്ചിരിച്ച മഹാബലി.
ഭൂമി അളന്നെടുക്കാൻ ആവശ്യ
പ്പെട്ടു. മൂന്നടി ഉയരം ഉണ്ടായിരു
ന്ന വാമനൻ പെട്ടെന്ന് ആകാശ
ത്തോളം വളർന്നു, മൂന്നാമത്തെ
അടി വെക്കാൻ ഭൂമി തികയാതെ
വന്നപ്പോൾ ധർമ്മത്തിൽ നിന്ന്
വ്യതിചലിക്കാതെ ക�ൊടുത്ത
വാക്ക് പാലിക്കുന്നതിന് വേണ്ടി
സ്വന്തം ശിരസ്സ് കുനിച്ചു നിന്നു.
വാമനൻ മഹാബലിയെ പാതാ
ളത്തിലേക്ക് ചവിട്ടി താഴ്ത്തി.
എന്നാണ് ഐതിഹ്യഭാഗം. ഇത്
ക�ൊടിയ ചതിയുടെ കഥയാണ്.
ചതി കാണിച്ച അവതാരമായ
ദൈവത്തോടുള്ള കടുത്ത പ്രതി
ഷേധമാണ്കേരളീയർഓണനാ
ളിൽ മാവേലിയേ സ്വീകരിക്കുന്ന
തിലൂടെചെയ്യുന്നത്.
ഈ ആഘ�ോഷത്തിന് പ്രതി
ഷേധത്തിന്റെ ധ്വനിയാണുള്ള
ത്. എന്നാൽ എല്ലാവർഷവും
ആചരിക്കുന്ന ഈ ആഘ�ോഷ
ത്തിന് ഒരു വലിയ വൈരുദ്ധ്യം
കാണാൻ കഴിയും. ദൈവത്തെ
നിത്യവും ആദരിക്കുന്ന പരമഭ
ക്തരും അവിശ്വാസികളും ഒരു
പ�ോലെ ഓണമെന്ന പ്രതിഷേധം
ആചരിക്കുകയും ആഘ�ോഷി
ക്കുകയും ചെയ്യുന്നുവെന്നതാണ്
സത്യം. മഹാബലിയെ പാതാള
ത്തിൽ ചവിട്ടിതാഴുത്തുമ്പോൾ
ചക്രവർത്തി ഒരപേക്ഷ യാണ്
വാമനന് മുന്നിൽ വെച്ചത്. . തിരു
വ�ോണത്തിന് തന്റെ പ്രജകളെ
കാണാൻഅനുവദിക്കണം.അത
നുസരിച്ചാണ് ചിങ്ങ മാസത്തിൽ
ഓണനാളിൽ മാവേലി പ്രജകളു
ടെ മുന്നിലെത്തുന്നത്. ജനങ്ങൾ
ഏകമനസ്സാലെമാവേലിയെവര
വേൽക്കുന്നു.അതിൽവാമനന�ോ
ടുള്ളകടുത്തപ്രതിഷേധമാണ്കാ
ണിക്കുന്നത്. ദൈവം കാണിച്ച
ക�ൊടുംചതിക്കുള്ളപ്രതീകാത്മക
പ്രതിഷേധമാണിത്.
പുരാണ പശ്ചാത്തലവും ചരി
ത്രപരമായ യാഥാർത്ഥ്യങ്ങളും
ചേർന്ന് നിൽക്കുന്ന നാടാണിത്.
പത്തൊൻപതാം നൂറ്റാണ്ടിന്റ
അവസാന ദശകത്തിൽ സ്വാമി
വിവേകാനന്ദൻ ''ഭ്രാന്താലയം''
എന്നു വിളിച്ചനാടും ഇത് തന്നെ
യാണ്. ദൈവത്തിന്റെ സ്വന്തം
നാടിന് നേരിട്ട അപവാദം മാ
റ്റിയെടുക്കാൻ നവ�ോത്ഥാന പ്ര
സ്ഥാനം നടത്തിയ ധീര�ോദാത്ത
മായ പ�ോരാട്ടങൾ ചരിത്രത്തിൽ
തെളിഞ്ഞു കാണാം. ശ്രീനാരായ
ണഗുരുആയ്യൻകാളി,ചട്ടമ്പിസ്വാ
മികൾ, ആയ്യാവൈകുണ്ഠസ്വാമി,
വക്കം അബ്ദുൽ ഖാദർ മൗലവി,
പ�ൊയ്കയിൽയ�ോഹന്നാൻ എന്നീ
മഹത്തുക്കൾ പങ്കാളികളായി
നേതൃത്വം ക�ൊടുത്തു നടത്തിയ
നിലയ്ക്കാത്തപ�ോരാട്ടങ്ങൾ.
''നരനരശുദ്ധ വസ്തു പ�ോലും,
ധരയിൽ നടപ്പത് തീണ്ടലാണു
പ�ോലും, നരകമിവിടെയാണ്
പുരാണപശ്ചാ
ത്തലവുംചരി
ത്രപരമായ
യാഥാർത്ഥ്യ
ങ്ങളുംചേർന്ന്
നിൽക്കുന്ന
നാടാണിത്.
പത്തൊൻപ
താംനൂറ്റാണ്ടി
ന്റ അവസാന
ദശകത്തിൽ
സ്വാമിവിവേ
കാനന്ദൻ
''ഭ്രാന്താലയം''
എന്നുവിളി
ച്ചനാടുംഇത്
തന്നെയാണ്.
24.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
24
ഹന്തകഷ്ടംഹര ഹര ഇങ്ങിനെ
വല്ല നാടുമുണ്ടോ' ഇങ്ങിനെ ഒരു
ദുരവസ്ഥ നിലനിന്നിരുന്ന കേ
രളത്തെ ദൈവത്തിന്റ സ്വന്തം
നാടാക്കി മാററുന്നതിനായി നട
ത്തിയ എണ്ണമറ്റ പ�ോരാട്ടങൾ മറ
ക്കാനാവാത്തതാണ്.
മാറുമറയ്ക്കാൻ സമരം, വഴി
നടക്കാൻ സമരം, അക്ഷരം
പഠിക്കാൻ സമരം, മീശവയ്ക്കാൻ
സമരം, ദൈവത്തെ കാണാൻ
സമരം,, അങ്ങിനെ എത്രയെത്ര
സമരങ്ങൾ നടന്ന നാടാണിത്.
സ്വാത{´y സമരവും, നവ�ോത്ഥാ
നസമരവും തുടങ്ങി, ഗുരുവായുർ
സത്യാഗ്രഹം, വൈക്കം സത്യാ
ഗ്രഹം.അങ്ങിനെയുള്ളനിരവധി
പ�ോരാട്ടകഥകൾ ഓർമ്മിപ്പിക്കു
ന്നതാണ് പഴയ കാലചരിത്ര
ങ്ങൾ.
കേരളത്തിന്റെ ചരിത്ര
ത്തെ പൂർണ്ണമായ പഠനത്തിന്
വിധേയമാക്കുന്ന ചരിത്ര വിദ്യാ
ത്ഥികൾക്ക് ഏറെവെളിച്ചം
നൽകുന്നതാണ് നവ�ോത്ഥാന
പ്രസ്ഥാനം. എന്നാൽ അതിന്റെ
മറ്റൊരു ഭാഗം കൂടി കേരളത്തി
ലുണ്ട്. കാരണം പഴയമലബാറും,
ക�ൊച്ചി രാജ്യവും കേരളത്തിന്റെ
ഭാഗമാണ്. മലബാറിലാണ്
അങ്കക്കളരികളും തെയ്യംതിറക
ളും കഥകളിയും.തുടങ്ങി ചരിത്ര
ത്തിലെ സവിശേഷഭാഗങ്ങൾ.
പഴശ്ശിരാജാവിനെ പലപ്പോഴായി
ഓർമ്മിപ്പിക്കാറുണ്ട്..
അറക്കൽ, ചിറക്കൽ,
ക�ോട്ടയം, തുടങ്ങി പ്രധാന
ജന്മികുടുംബങ്ങൾ അവിടെ
യാണ്. വീരശൂര പരാക്രമിയും,
ക്രൂരത ഹ�ോബിയാക്കി മാററിയ
പെരുമാൾ മാരും മലബാറിൽ
ഈ കാലത്ത് തഴച്ചു വളർന്നത്
ബ്രിട്ടീഷ് ഭരണത്തിന്റെ കരുത്തി
ലാണ്. ഇവിടത്തെ ജനങ്ങൾ
മതസ്പർദ്ധയില്ലാത്തവരാണ്.
പതിനാറാം നൂറ്റാണ്ടിൽ നടന്ന
ഒരു സംഭവം ഹിന്ദു മുസ്ലിം മൈ
ത്രിയുടെനേരടയാളമാണ്.അന്ന
ത്തെ പ്രധാനരാജകുടുംബമാണ്
ചിറക്കൽ രാജകുടുംബം. രാജാ
വിന്റെ പുത്രി അതീവ സുന്ദരിയാ
യിരുന്നു. ഒരു ദിവസം ചിറക്കൽ
ചിറയിൽ തമ്പുരാട്ടി കുളിക്കാനിറ
ങ്ങി.കുളിക്കുമ്പോൾകാൽവഴുതി
മുങ്ങിപ്പോയി.ഇതുകണ്ടഒരുചെറു
പ്പക്കാരൻതമ്പുരാട്ടിയെരക്ഷിച്ചു.
ജീവൻ രക്ഷപ്പെട്ട തമ്പുരാട്ടി
ചെറുപ്പക്കാരന�ോട് ച�ോദിച്ചു,
എന്താ നിന്റെ പേര്. മമ്മാലിയെ
ന്ന് യുവാവ് പ്രതികരിച്ചു. വിസ്മ
യത്തോടെ തമ്പുരാട്ടി പറഞ്ഞു
അപ്പോൾ നീ മാപ്പിളയാണ്,
അല്ലെ?
ഇനി എനിക്കു ക�ൊട്ടാര
ത്തിൽ പ്രവേശിക്കാൻ പറ്റില്ല
കാരണം. മാപ്പിള ത�ൊട്ട പെണ്ണ
ല്ലേ. ഒരു കാര്യം ചെയ്യാം നമുക്കു
ഇനി ഒരുമിച്ച് ജീവിക്കാം. അതിന്
മുൻപ് നമുക്കു രണ്ടുപേർക്കും അച്ച
നെകാണാം. അങ്ങനെ തമ്പുരാ
ട്ടി തമ്പുരാന�ോട് സംഭവമെല്ലാം
തുറന്നു പറഞ്ഞു. അവസാനം
തമ്പുരാട്ടി ഉറപ്പിച്ചു പറഞ്ഞു
.അച്ചാ, എന്നെ രക്ഷിച്ചവന്റെ
കൂടെഞാൻപ�ോകുന്നു.
എല്ലാം കേട്ട ചിറക്കൽ തമ്പു
രാൻ മകള�ോട് പറഞ്ഞു . നീ ഒറ്റ
ക്കു ഇറങ്ങിപ്പോകേണ്ട ,നിന്നെ
മാനമായി ഞാൻ കല്യാണം കഴി
ച്ചയക്കാം. അങ്ങിനെ ആർഭാട
പൂർവ്വംനടന്നകല്യാണത്തിന്സ്ത്രീ
ധനമായിനൽകിയത്ഇന്നത്തെ
കണ്ണൂർ ക�ോട്ട മുതലുള്ള ഭൂപ്രദേശ
ങ്ങളാണ്. ആപ്രദേശങ്ങളാണ്
പുതുതായി രൂപമെടുത്ത ചിറ
ക്കൽ രാജവംശത്തിന്റെ ആവിർ
ഭാവത്തിന് കാരണമായത്.
തമ്പുരാട്ടി അതുമുതൽ അറക്കൽ
ബീവിയായി തുടർന്ന് രാജകുംടും
ബവും വളർന്നു. കേരള ചരിത്ര
ത്തിലെ ആദ്യത്തെ മിശ്രവിവാ
ഹംഅതായിരിക്കും.
ഇതുപ�ോലെതന്നെയാണ്വാ
സ്‌ക�ോഡിഗാമ കപ്പലിറങ്ങിയ
നാടിന്റ പശ്ചാത്തലവും. വടക്കൻ
പാട്ടും കളരിപ്പയറ്റും ആര�ോമൽ
ചേകവരും ആറ്റുംമണമെലെ
ഉണ്ണിയാർച്ചയും എല്ലാം ചരിത്ര
ഭാഗങ്ങളാണ്. ഇതിന�ോട�ൊപ്പം
ഓർക്കേണ്ട ഇതിഹാസ പശ്ചാ
ത്തലമുള്ളതാണ് ഇന്നത്തെ
മലപ്പുറത്തിന്റെ പഴയകാലത്തെ
വീരസാഹസികകഥ.
ബ്രിട്ടീഷ് പട്ടാളക്കാരെ മൂന്ന്
മാസക്കാലംനിര�ോധിച്ച്,ചരിത്രം
രചിച്ച മലപ്പുറത്തെ മാപ്പിള മക്കളു
ടെകഥ.വീരയ�ോദ്ധാക്കളായമല
പ്പുറത്തെ മാപ്പിള മക്കളെ നയിച്ച
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ്
ഹാജിയും, അലിമുസലിയാറും
ഉൾപ്പെടെയുള്ള പ�ോരാളികൾ.
ഒടുവിൽ വാരിയം കുന്നത്തിനെ
യും അലിമുസലിയാരെയും വെ
ടിവെച്ചു ക�ൊന്നു. അത�ോടനുബ
ന്ധിച്ചു നടന്ന വാഗൺ ട്രാജഡി
ല�ോക ചരിത്രത്തിൽ തന്നെ
മായാതെകിടക്കുന്നു.
ചരിത്രത്തിലെ ഏററവും
സങ്കീർണ്ണമായ കാലത്ത് വളർ
ന്നു വന്ന ഭക്തി പ്രസ്ഥാനങ്ങളും
അത�ോട�ൊപ്പം തന്നെ കാവ്യല�ോ
കവും സംസ്
കൃത ഭാഷയുടെ പ്ര
താപകാലം കാവ്യ ശൈലിയുടെ
സംസ്‌കൃത രൂപവും മലയാളിയെ
പുതിയ വഴിയിലേക്കു നയിച്ചു.
ഭക്ത കവിത്രയം നൽകിയത്
കാവ്യസദ്യയാണ്.എഴുത്തച്ചന്റെ
അദ്ധ്യാത്മരാമായണവും. പൂന്താ
നത്തിന്റെ ജ്ഞാനപ്പാന, മേൽപ്പ
ത്തൂരിന്റെ നാരായണീയം, ഭക്ത
കവികളെ തുടർന്നാണ് നവ�ോ
കേരള
ത്തിന്റെ
ചരിത്രത്തെ
പൂർണ്ണമായ
പഠനത്തിന്
വിധേയമാ
ക്കുന്നചരിത്ര
വിദ്യാത്ഥികൾ
ക്ക്ഏറെവെ
ളിച്ചംനൽ
കുന്നതാണ്
നവ�ോത്ഥാന
പ്രസ്ഥാനം.
25.
sk]v-äw_À 2025 25
ത്ഥാനകവിത്രയം വരുന്നത്.
ആശാൻ,ഉള്ളൂർ വള്ളത്തോൾ.
മലയാളത്തിൽ തുടങ്ങിവച്ച കാ
വ്യങ്ങളെല്ലാം സാമൂഹ്യ ചലന
ങ്ങൾസൃഷ്ടിച്ചു.
ഇതിനിടയിലാണ് സവർണ്ണ
സമൂഹത്തിന്റെ ജീവിതത്തിൽ
മാറ്റം വരുത്താൻ മലബാറിൽ
തുടങ്ങിയ പൂണൂൽ പ�ൊട്ടിക്കൽ
പ്രസ്ഥാനവും. ഇ എം എസും
ഭട്ടതിരിപ്പാടും ഉൾപ്പെടെയുള്ള
ചെറുപ്പക്കാർ നടത്തിയ വിപ്ലവം.
നമ്പൂതിരി സമുദായത്തിലെ
അനാചാരങ്ങൾ ചർച്ചക്കും ശു
ദ്ധീകരണത്തിനുംഇടയാക്കി.
അങ്ങിനെ ചെറുതും വലുതു
മായ പ്രസ്ഥാനങൾ വ്യത്യസ്ത
തലങ്ങളിൽ വളർന്നു വന്നു.
ഭക്തി പ്രസ്ഥാനത്തിന്റ വരുതി
യിലിരുന്ന നാടക പ്രസ്ഥാന
ത്തിന്റെ കുത്തക മാറ്റി സാമൂഹ്യ
വിഷയങ്ങൾചർച്ച ചെയ്യുന്ന
നാടകങ്ങൾ വന്നു. വി.ടി. ഭട്ടതി
രിപ്പാടിന്റെ അടുക്കളയിൽ നിന്ന്
അരങ്ങത്തേക്ക്, കെ.ദാമ�ോദ
രന്റെ 'പാട്ടബാക്കി' തുടങ്ങിയ
നാടകങൾ ഭക്തിനാടകപ്ര
സ്ഥാനത്തിന് പകരം സാമൂഹ്യ
വിഷയങ്ങളിലേക്ക് മാറുകയും
നാടാകെ നവ�ോത്ഥാനത്തിന്റെ
യും അവകാശസമരങ്ങളുടെയും
അലയ�ൊലികൾ ജനഹൃദയങ്ങ
ളിൽ ആവേശം വളർത്തുകയും
ചെയ്തു. ആകാലത്തെ ചരിത്ര
രേഖകൾ ആവർത്തിക്കുകയല്ല.
ഇന്ന് കാണുന്ന കേരളത്തിന്റെ
പൂർവ്വകാലത്തെ ഓർമ്മിപ്പിക്കുക
യാണ്. കാണം വിററും ഓണമു
ണ്ണുകഎന്നപഴയച�ൊല്ല്ഇന്നില്ല.
ഗൗരീശപട്ടംശങ്കരൻനായർ
തന്റെ എൻ ജി ഒ യുടെ ഡയറി
എന്ന കാവ്യത്തിൽ കൂടി വരച്ചു
കാട്ടിയ ജീവിതമല്ല ഇന്ന് സർ
ക്കാർജീവനക്കാരുടെത്.
''ച�ോദിച്ചു അച്ഛാ നാളെ വി
ഷുവല്യോ കൈ നീട്ടം മ�ോനിക്ക്
തര്വോ ഞാൻ ഒരക്ഷരം പറഞ്ഞി
ല്ല'' ഒരു സർക്കാർ ജീവനക്കാര
ന്റെ ദുരിതമയമായ ജീവിതമാണ്
കവി വരച്ചു കാട്ടിയത്. കവി തുട
രുകയാണ് , ബി, എ. പാസായി പി
എസ്സ്സിയുടെഉദ്യോഗസ്ഥനായ
ഒരാളുടെ ജീവിതവും നാലാം ക്ലാ
സിൽനിന്നും പെൻസിൽ മ�ോ
ഷ്ടിച്ച് ക്
ളാസിൽ നിന്ന് പുറത്താ
ക്കപ്പെട്ട് സഹപാഠിയായിരുന്ന
കേശവന്റെ ഇന്നത്തെ നിലയും
കവി മന�ോഹരമായി വിവരിക്കു
ന്നു.
''കേശവൻ ആയുർവ്വേദിക്ക്
ഫിസിഷ്യൻ ഡെൽഹി ട്രെയിൻ
ആസവാരിഷ്ടം സ്‌പെഷ്യൽ"
എങ്ങനെമാറീ ല�ോകം ഇതായി
രുന്നു പഴയ സർക്കാർ ജീവന
ക്കാരുടെസ്ഥിതി.
ഇന്ന് അത�ൊക്കെ പഴംകഥ
യായിമാറി. അതിന് കാരണം
,മാറി മാറി വന്ന പുര�ോഗമന
സർക്കാരുകളുംജീവനക്കാർനട
ത്തിയ അവകാശസമരങ്ങളുമാ
യിരുന്നു.സർക്കാർജീവനക്കാരു
ടെവിഷയങൾസാന്ദർഭികമായി
സൂചിപ്പിച്ചു വെന്ന് മാത്രം. കേരള
ത്തിന്റെ ഇന്നത്തെ മാററത്തിന്
പിന്നിലും നിരവധി മനുഷ്യരുടെ
ജീവരക്തത്തിന്റെ പങ്കാളിത്ത
മുണ്ട്. ഇവിടെ നടന്ന എണ്ണമററ
പ�ോരാട്ടങ്ങളിൽ ജീവൻ ക�ൊടു
ത്തവർ നമ്മുടെ നാടിന് വേണ്ടി
ജീവീതം സമർപ്പിച്ചു രക്ത സാ
ക്ഷികളായവരാണ്. അങ്ങനെ
നിലക്കാത്ത സമരങ്ങളിൽ കൂടി
ഈ നാട് ല�ോകത്തിന് തന്നെ മാ
തൃകയായി. വികസനയാത്രയിൽ
മുന്നിലെത്തി. എന്നാൽ അന്ന്
നമ്മുടെ മുൻ തലമുറ നേടിയെടു
ത്ത നന്മയുടെ പ്രകാശം ഇല്ലാ
താക്കി രാജ്യത്തെ തമസ്സിലേക്ക്
നയിക്കുന്ന പിന്തിരിപ്പൻ ഭരണ
കൂടത്തെ കരുതിയിരിക്കാൻ. ജാ
ഗ്രതയ�ോടെ പ്രവർത്തിക്കുവാൻ
ഉള്ളസമയമാണ്നമ്മുടെമുന്നിലു
ള്ളത്. ചൂഷണശക്തികൾ നമ്മെ
ഭിന്നിപ്പിക്കുകയാണ് മതവും ജാ
തിയുമാണ് അവരുപയ�ോഗിക്കു
ന്നത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന
താണ് അവരുടെ ഗൂഡതന്ത്രം.
ഇതിനെതിരെ പഴയകാലത്ത്
നവ�ോത്ഥാന പ്രസ്ഥാനം നട
ത്തിയ സമരങ്ങളുടെ പുനരാവി
ഷ്‌കാരത്തിന് സമയമായിരിക്കു
ന്നു.n
ചരിത്രത്തിലെ
ഏററവും
സങ്കീർണ്ണമായ
കാലത്ത്
വളർന്നു വന്ന
ഭക്തി പ്രസ്ഥാ
നങ്ങളും
അത�ോട�ൊപ്പം
തന്നെ കാ
വ്യല�ോകവും
സംസ്‌കൃത
ഭാഷയുടെ
പ്രതാപകാ
ലം കാവ്യ
ശൈലിയുടെ
സംസ്‌കൃത
രൂപവും
മലയാളിയെ
പുതിയ
വഴിയിലേക്കു
നയിച്ചു.
26.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
26
ഇടതുജനാധിപത്യ മുന്നണി
സർക്കാർ അഞ്ച് വർഷം
പൂർത്തിയാക്കുകയാണ്. ജനങ്ങ
ളുടെ പരാതികളും പരിവട്ടങ്ങളും
അഴിമതി ആര�ോപണങ്ങളും
ആക്ഷേപങ്ങളും പതിവിൽ വിട്ട്
കുറഞ്ഞൊരു സർവീസ് കാലഘ
ട്ടം കൂടിയാണ് കടന്നുപ�ോകുന്ന
ത്. റവന്യൂ വകുപ്പിനെ സംബന്ധി
ച്ചിടത്തോളം ഒത്തൊരുമയുടെ
ഒത്തിരി വിജയാഹ്ലാദ ചരിത്രം
സമ്മാനിച്ച ഒരു കാലഘട്ടം.
'എല്ലാവർക്കുംഭൂമി;എല്ലാഭൂമിക്കും
രേഖ-എല്ലാസേവനങ്ങളുംസ്മാർ
ട്ട്' എന്ന ആപ്തവാക്യത്തിലൂന്നി,
തിയതികൾ കുറിച്ചിട്ട് നടത്തിയ
കൂട്ടായ പ്രവർത്തനങ്ങൾ, 2021-
26 വിഷൻ ആന്റ് മിഷൻ എന്ന
ജനങ്ങളിലിഴകിച്ചേർന്ന
വികസനഭരണകാലം
ലക്ഷ്യം മുൻനിർത്തിയുള്ള അസം
ബ്ലികൾ എന്നിവയെല്ലാം ഈ
സർക്കാരിന്റെ വിജയരേഖയിൽ
ചരിത്രംരചിച്ചവയാണ്.
അതിദാരി{Zyw നിർമാർ
ജ്ജനം, ഭൂരഹിതർ ഇല്ലാത്ത
സംസ്ഥാനം, ഭവനരഹിതർക്ക്
സുരക്ഷിതമായ ഭവനം എന്നീ
വാഗ്ദാനങ്ങളുടെ ലക്ഷ്യങ്ങൾക്ക
രികെയാണ് സർക്കാർ. അതി
ദരിദ്രരായ മുഴുവൻ പേരെയും ദാ
രി{Zyത്തിൽ നിന്ന് മ�ോചിപ്പിക്കാ
നുള്ള പ്രവർത്തനങ്ങൾ 2025
നവംബർ ഒന്നിന് പൂർത്തീകരി
ക്കും.ഈസാഹചര്യത്തിൽഅതി
ദരിദ്രരിൽ ഭൂരഹിതരായ മുഴുവൻ
പേർക്കുംഭൂമികണ്ടെത്തുകഎന്ന
പ്രവർത്തനം മുൻഗണനാടി
സ്ഥാനത്തിലാക്കി വേഗത്തിൽ
പൂർത്തിയാക്കുന്നതിനുള്ള ഊർ
ജ്ജിത ശ്രമത്തിലാണ് റവന്യു
വകുപ്പ്. ഇതിന്റെ ഭാഗമായി
കഴിഞ്ഞ നാലുവർഷക്കാലം
ക�ൊണ്ട്2,23,945പട്ടയംനൽകി
കഴിഞ്ഞു. ഇത് സർവകാല റെ
ക്കോഡാണ്. കഴിഞ്ഞ സർക്കാ
റിന്റെ കാലത്ത് 1,77,011 പട്ടയ
ങ്ങൾ വിതരണം ചെയ്തു. രണ്ട്
സർക്കാരുകളും ചേർന്ന് അഞ്ച്
ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ
അവകാശികളാക്കിമാറ്റും.അതും
ചരിത്രത്തിൽഇടംപിടിക്കും.
അഞ്ച് വർഷംക�ൊണ്ട് മൂന്ന്
ലക്ഷം പട്ടയങ്ങൾ വിതരണം
വികസനം
കെ രാജൻ
റവന്യൂ, ഭവന
നിർമ്മാണം
വകുപ്പ് മന്ത്രി
കേരളത്തി
ന്റെകാർഷിക
മേഖലയുടെ
ശക്തി,
അതിന്റെ
ഫലഭൂയിഷ്ഠ
മായമണ്ണിലും,
സംതുലിത
മായകാലാ
വസ്ഥയിലും,
വിദ്യാസമ്പന്ന
രുംഅധ്വാന
ശീലരുമായ
ജനതയിലും
അധിഷ്ഠിത
മാണ്.
27.
sk]v-äw_À 2025 27
ചെയ്യുകഎന്നലക്ഷ്യത്തോടെയാ
ണ്പട്ടയമിഷൻ,പട്ടയഅസംബ്ലി,
പട്ടയഡാഷ് ബ�ോർഡ്, അദാല
ത്തുകൾ എന്നിവയിലൂടെയാണ്
റവന്യൂ വകുപ്പിന്റെ ഈ മുന്നേറ്റം.
ചട്ടങ്ങളും നിയമങ്ങളും ഉപയ�ോ
ഗപ്പെടുത്തി അർഹരായവർ
ക്കെല്ലാം സംസ്ഥാന സർക്കാർ
പട്ടയം നൽകും. മഞ്ചേരിയിലെ
സത്രം ഭൂമി, കണ്ണൂർ ജില്ലയിലെ
മ�ൊറാഴ, മലപ്പുറം ജില്ലയിലെ
ക�ൊടയ്ക്കൽ ടൈൽസ് ഫാക്ടറി,
തൃശൂർ ജില്ലയിലെ തെലുങ്കർ
നഗർ, തൃശൂരിലെ തന്നെ ഒളകര
ആദിവാസിഉന്നതിഎന്നിങ്ങനെ
വിവിധ ഇടങ്ങളിലെ അനേകർ
പതിറ്റാണ്ടുകളായി കണ്ട പട്ടയം
എന്നസ്വപ്നംഈസർക്കാർഅധി
കാരത്തിൽ വന്ന ശേഷം സാ
ക്ഷാത്കരിക്കാനായത് റവന്യൂ
വകുപ്പ് ഇത്തരത്തിൽ നടത്തിയ
പരിശ്രമങ്ങളുടെഫലമാണ്.
നിലവിൽ റവന്യൂ വകുപ്പ്
ഏറ്റെടുത്ത ഏറ്റവും പ്രധാനപ്പെട്ട
മറ്റൊരു ദൗത്യമാണ് മലയ�ോര
പട്ടയ വിതരണം. ഇതുമായി
ബന്ധപ്പെട്ട് മൂന്ന് പതിറ്റാണ്ടായു
ള്ള കേരളത്തിന്റെ ആവശ്യമാ
ണ് പുതിയ സംയുക്ത പരിശ�ോ
ധന, പുതിയ അപക്ഷ എന്നത്.
കേന്ദ്ര വനം മന്ത്രിയും സഹമന്ത്രി
യുമായുംസംസ്ഥാനറവന്യൂ,വനം
മന്ത്രിമാരും രണ്ട് വകുപ്പിന്റെയും
പ്രിൻസിപ്പൽ സെക്രട്ടറിമാർ
വരെയുള്ള ഉദ്യോഗസ്ഥരും
ചേർന്ന്2024ഫെബ്രുവരിഏഴിന്
നടത്തിയ കൂടിക്കാഴ്ച അനുകൂല
മായതീരുമാനമെടുത്തു.ഇതിന്റെ
അടിസ്ഥാനത്തിൽ അതിവേഗ
ഇടപെടലുകളാണ് നടക്കുന്നത്.
വിവിധ വകുപ്പുകളുടെ അധീനത
യിലുള്ള ഭൂമിയിൽ സ്ഥിരതാമസം
നടത്തുന്ന അർഹരായവർക്ക്
പട്ടയം അനുവദിക്കാനുള്ള നട
പടികൾ അതത് വകുപ്പുകളുടെ
അനുമതിയ�ോടെ നടക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ
തദ്ദേശ സ്വയംഭരണ, റവന്യൂ
വകുപ്പ്മന്ത്രിമാർപങ്കെടുത്തയ�ോ
ഗത്തിന്റെ അടിസ്ഥാനത്തിൽ
പഞ്ചായത്തീരാജ്ആക്ട്പ്രകാരം
തദ്ദേശസ്വയംഭരണ സ്ഥാപന
ങ്ങളിൽ നിക്ഷിപ്തമായ ശ്മശാന
ങ്ങൾ,മേച്ചിൽപ്പുറങ്ങൾ,കളിസ്ഥ
ലങ്ങൾ തുടങ്ങിയവ, ആക്ടിന്റെ
279-ാം വകുപ്പ് പ്രകാരം റവന്യൂ
വകുപ്പിലേക്ക് വിട്ടൊഴിയാനുള്ള
അധികാരം ജില്ലാ കളക്ടർക്ക്
നൽകി ഇതിനകം ഉത്തരവാ
യിക്കഴിഞ്ഞു. വനം, ഇറിഗേഷൻ
വകുപ്പുകളും സമാനമായ നടപ
ടികളിലേക്ക് കടക്കുകയാണ്.
ഇതെല്ലാം അർഹർക്ക് ഭൂമി അനു
വദിക്കുവാൻ ഏറെ സഹായകര
മാകും.
ജനങ്ങളും സർക്കാർ സേവ
നങ്ങളും തമ്മിലുള്ള അകലവും
കാലതാമസവും കുറയ്ക്കാനുള്ള ഇ
- ഗവേണൻസ് സംവിധാനവും
സ്മാർട്ട് വില്ലേജുകളും പൂർത്തി
യാക്കിക്കൊണ്ടുവരികയാണ്.
സംസ്ഥാനത്ത് ഇതിനകം 600
വില്ലേജുകൾ സ്മാർട്ട് ആയി. മു
ന്നൂറ�ോളംഇടങ്ങളിൽസ്മാർട്ട്വി
ല്ലേജുകളുടെ നിർമ്മാണം പുര�ോ
ഗമിക്കുന്നു. ഈ സർക്കാരിന്റെ
കാലാവധി പൂർത്തിയാകും മുൻപ്
1000 വില്ലേജുകൾ സ്മാർട്ടാക്കി
മാറ്റും.
റവന്യൂ, സർവേ, രജിസ്‌ട്രേ
ഷൻ വകുപ്പുകളുടെ ഭൂ സംബന്ധ
മായസേവനങ്ങൾസംയ�ോജിപ്പി
ച്ച് എന്റെ ഭൂമി എന്ന ഇന്റഗ്രേറ്റഡ്
പ�ോർട്ടൽ മറ്റൊരു നാഴികക്കല്ലാ
ണ്.
റവന്യൂ വകുപ്പ് ഓൺലൈൻ
സേവനങ്ങൾ ജനങ്ങൾക്ക് നൽ
കുന്ന ആശ്വാസവും ചെറുതല്ല.
വില്ലേജ് ഓഫീസുകൾ കയറിയിറ
ങ്ങാതെതന്നെ23തരംസർട്ടിഫി
ക്കറ്റുകളാണ് ഇന്ന് റവന്യൂ വകുപ്പ്
ഓൺലൈനായിനൽകിവരുന്നു.
ഡിജിറ്റൽ റീ സർവെ പദ്ധതി
ല�ോക ശ്രദ്ധ പിടിച്ചുപറ്റുന്ന
വിധത്തിലാണ് മുന്നേറുന്നത്.
ഐക്യകേരളത്തിൽ 1966-ൽ
റീസർവ്വെ നടപടികൾ ആരം
ഭിച്ചെങ്കിലും 57 വർഷം പിന്നിട്ടും
911 വില്ലേജുകളിൽ മാത്രമാണ്
റീസർവ്വെ നടപടികൾ പൂർത്തീ
കരിച്ചത്.ഇതിൽതന്നെ89വില്ലേ
ജുകൾ മാത്രമാണ് ഡിജിറ്റലായി
സർവ്വേചെയ്തിട്ടുള്ളത്.
സിഒആർഎസ് സാങ്കേതിക
വിദ്യ ഉപയ�ോഗിച്ച് ആർടികെ,
റ�ോവർ, ഇടിഎസ് ഡ്രോൺ,
ലിഡാർ എന്നിവ ഉപയ�ോഗി
ച്ച് 2026-നുള്ളിൽ ഡിജിറ്റൽ
റീസർവെ പദ്ധതി പൂർത്തിയാക്കു
ന്നതിനുള്ള പദ്ധതി ആസൂത്രണം
ചെയ്തു. ഡിജിറ്റൽ റീസർവ്വെ
പൂർത്തിയായ വില്ലേജുകളിൽ
സർവ്വെ വകുപ്പിന്റെ ഇ-മാപ്,
റവന്യു വകുപ്പിന്റെ റെലിസ്,
രജിസ്‌ട്രേഷൻ വകുപ്പിന്റെ പേൾ
എന്നീ സ�ോഫ്റ്റ് വെയറുകൾ സം
യ�ോജിപ്പിച്ച് ഒരു ഇന്റഗ്രേറ്റഡ്
പ�ോർട്ടൽ (ഐഎൽഐഎംഎ
സ്)നിലവിൽവന്നു.
ആദ്യഘട്ടത്തിലെ 200 വില്ലേ
ജുകളുടെയും 9 (2) വിജ്ഞാപനം
പുറപ്പെടുവിച്ചു. രണ്ടാംഘട്ടത്തി
ലെ 239 വില്ലേജുകളിൽ 119 ഇട
ങ്ങളിൽ9(2)പൂർത്തികരിച്ചു.ഫെ
ബ്രുവരി 14 ന് ആരംഭിച്ച മൂന്നാം
ഘട്ടത്തിലെ 200 വില്ലേജുകളിൽ
11ഇടങ്ങളിൽസർവെപൂർത്തീക
രിച്ച്9(2)പ്രസിദ്ധീകരിച്ചു.
എല്ലാഭൂവുടമകൾക്കുംമുഴുവൻ
''ഞങ്ങളുംകൃ
ഷിയിലേക്ക്''
എന്നജനകീയ
ക്യാമ്പയിൻ,
കേരളത്തിലെ
എല്ലാകുടും
ബങ്ങളിലും
കാർഷിക
സംസ്‌കാരം
പുനരുജ്ജീവി
പ്പിക്കുകയും,
സുരക്ഷിത
ഭക്ഷ്യോത്പാ
ദനത്തിന്
തുടക്കംകു
റിക്കുകയും
ചെയ്തു.
28.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
28
രേഖകളുംഉൾക്കൊള്ളുന്ന ഭൂ
-കാർഡ് (പ്രോപ്പർട്ടി കാർഡ്)
വിതരണം ചെയ്യുന്നതിനുള്ള നട
പടികൾ ആരംഭിച്ചു. ഇതിനായി
സംസ്ഥാന ബജറ്റിൽ രണ്ട്
ക�ോടിരൂപഅനുവദിച്ചിട്ടുണ്ട്.ഡി
ജിറ്റൽ റീ സർവെ പൂർത്തിയായ
വില്ലേജുകളിൽ 2025 നവംബർ
മുതൽ കാർഡ് വിതരണം ആരം
ഭിക്കുവാനാണ് പദ്ധതിയിടുന്നത്.
ഒരു വ്യക്തിയെ സംബന്ധിക്കു
ന്ന ഭൂമി ഉൾപ്പെടെയുള്ള എല്ലാ
ആസ്തിവിവരങ്ങളുംഉൾക്കൊള്ളി
ച്ചുക�ൊണ്ടുള്ളതാണ് ഡിജിറ്റൽ
പ്രോപ്പർട്ടികാർഡ്.
സംസ്ഥാനത്തെ ഒരു പൗരന്
ഒരുതണ്ടപ്പേർഎന്നലക്ഷ്യത്തോ
ടെനടപ്പിലാക്കുന്നയൂണിക്തണ്ട
പ്പേർ സംവിധാനം 2022 മേയ്
16നും നിലവിൽ വന്നു. ഭൂപരി
ഷ്‌ക്കരണം കഴിഞ്ഞാൽ കേരള
ചരിത്രത്തിൽ വലിയ മാറ്റങ്ങൾ
ക്ക് കാരണമായേക്കാവുന്ന മഹ
ത്തായ പദ്ധതിയാണ് യൂണിക്
തണ്ടപ്പേർസംവിധാനം.
ഭൂരേഖകളുടെ കൃത്യത, സുതാ
ര്യത, സുരക്ഷ എന്നിവ ഉറപ്പാക്കു
കയും ജനങ്ങൾക്ക് എളുപ്പത്തിൽ
സ്മാർട്ട് സേവനങ്ങൾ ലഭ്യമാക്കു
കയും ചെയ്യുന്നതാണ് കേരളത്തി
ന്റെ ഡിജിറ്റൽ റീ സർവെ. ഇന്ത്യ
യും ല�ോകവുമെല്ലാം കേരളത്തെ
ന�ോക്കി പഠിക്കുകയാണ്. ഈ
പദ്ധതിയുടെ മാതൃക മനസിലാ
ക്കി, ആന്ധ്രാപ്രദേശ്, പുതുച്ചേരി,
തമിഴ്
നാട്, അസം, ഒറിസ, ലക്ഷ
ദ്വീപ്എന്നീസംസ്ഥാനങ്ങളെല്ലാം
കേരളത്തിലെ റവന്യൂ വകുപ്പിനെ
സമീപിച്ചിരുന്നു. രാജ്യത്ത് തന്നെ
ലാൻഡ് സർവെ സ�ൊലൂഷൻ
പൂർണമായുംഐടിഅധിഷ്ഠിതമാ
യി തയ്യാറാക്കുവാൻ കേരളത്തി
ന് കഴിഞ്ഞു എന്നത് നേട്ടമാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ
ഒരാഴ്ചക്കാലം നീളുന്ന നാഷണൽ
ക�ോൺക്ലേവ് ഓൺ ഡിജിറ്റൽ
സർവെ ആന്റ് ഇൻഡഗ്രേറ്റഡ്
പ�ോർട്ടൽ സംഘടിപ്പിക്കാൻ
കഴിഞ്ഞു. വെല്ലുവിളികൾ
നിറഞ്ഞ ഭൂ സർവെ രംഗത്ത്
രാജ്യത്തിനാകെ മാതൃകയാണ്
കേരളം സൃഷ്ടിച്ചിരിക്കുന്നതെന്ന
ക�ോൺക്ലേവിന്റെഉദ്ഘാടനചട
ങ്ങിൽ അധ്യക്ഷതവഹിച്ച കേന്ദ്ര
ലാൻഡ്ആന്റ്റിസ�ോഴ്‌സ്വകുപ്പ്
സെക്രട്ടറി മന�ോജ് ജ�ോഷിയുടെ
അഭിപ്രായം ശ്രദ്ധേയമാണ്. ഭൂ
ഭരണത്തിലും ഭൂപരിപാലനത്തി
ലും മറ്റെല്ലാ സംസ്ഥാനങ്ങളും
കേരള മ�ോഡലിനെ പിന്തുടരണ
മെന്ന് ആദ്യാവസാനം പങ്കെടു
ത്ത ഹിമാചൽ പ്രദേശ് റവന്യൂ,
ഗ�ോത്രവർഗ വകുപ്പ് മന്ത്രി ജഗത്
സിംഗ് നേഗിയുടെ പ്രസ്താവന
ക�ോൺക്ലേവിന്റെഏറ്റവുംവലിയ
വിജയമായികാണുന്നു.
സംസ്ഥാനത്തിന്റെ വികസ
നത്തിന് ആവശ്യമായ ഭൂമി സമ
യബന്ധിതമായി കണ്ടെത്താനും
ഏറ്റെടുത്ത്കൈമാറാനുംറവന്യൂ
വകുപ്പിന്കഴിഞ്ഞിട്ടുണ്ട്.ഈസർ
ക്കാർ അധികാരത്തിൽ വന്നതി
നുശേഷം വിവിധ വികസന പ്ര
വർത്തനങ്ങൾക്കായി 7282.98
ഏക്കർ ഭൂമിയാണ് ഏറ്റെടുത്ത്
ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈ
മാറിയത്. ഇതിലൂടെ നഷ്ടപരി
ഹാരമായി 31,264 .712ക�ോടി
രൂപനൽകുകയും ചെയ്തു. ദേശീ
യപാതയ്ക്ക് വേണ്ടി മാത്രം 3503
ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകു
കയും 25120.81ക�ോടി രൂപ നഷ്ട
പരിഹാരം അനുവദിക്കുകയും
ചെയ്തു.
അഴിമതി പൂർണമായും നിർ
മ്മാർജനം ചെയ്യുക എന്ന ലക്ഷ്യ
ത്തോടെ, 'സീറ�ോ കറപ്ഷൻ
ക്യാമ്പയിൻ' എന്ന പ്രത്യേക പ്ര
വർത്തനം റവന്യൂ വകുപ്പിൽ നട
പ്പിലാക്കിയത്ജീവനക്കാർതന്നെ
മാതൃകാപരമെന്ന് വിശേഷിപ്പി
ക്കുന്ന ചുവടുവയ്പ്പാണ്. ഉന്നത
ഉദ്യോഗസ്ഥർ മേധാവികളായും
മറ്റ് ഉദ്യോഗസ്ഥർ അംഗങ്ങളായു
മുള്ള സംഘം ഇതിന്റെ ഭാഗമായി
എല്ലാ ജില്ലകളിലും പരിശ�ോധ
നകൾ നടത്തുന്നുണ്ട്. അഴിമതി
ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കു
ന്നതിന് പ�ൊതുജനങ്ങൾക്കായി
1800-425-5255എന്നട�ോൾഫ്രീ
നമ്പർനൽകിയിട്ടുണ്ട്.
വകുപ്പുതലപരിശ�ോധനയിൽ
അഴിമതി കണ്ടെത്തിയാൽ ആ
ജീവനക്കാർക്കെതിരെ കർശന
നടപടിയാണ് സ്വീകരിക്കുന്നത്.
ഈ സർക്കാർ അധികാരത്തിൽ
വന്നശേഷം റവന്യൂ വകുപ്പിൽ 71
ജീവനക്കാർക്കെതിരെ കഠിന
ശിക്ഷയ്ക്കുള്ള നടപടി സ്വീകരിച്ചി
ട്ടുണ്ട്. ഇതിൽ മൂന്നു പേരെ സർ
വീസിൽ നിന്ന് പിരിച്ചുവിട്ടു. മൂന്നു
പേരുടെ പെൻഷൻ പൂർണമായും
പിൻവലിച്ചു. ഒരാളുടെ പെൻഷൻ
50ശതമാനം കുറച്ചു. ഒരാളെ
ഇതിനകം തരംതാഴ്ത്തി. അന്വേ
ഷണവും അച്ചടക്ക നടപടികളും
വൈകാതിരിക്കാൻ ഇടപെട
ലുണ്ട്. ആഭ്യന്തര അന്വേഷണ
റിപ്പോർട്ട് സമർപ്പിക്കാൻ വൈ
കുന്നവർക്കെതിരെയും നടപടി
സ്വീകരിക്കമെന്നാണ് റവന്യൂ
വകുപ്പിന്റെനിലപാട്.
നമ്മുടെ നാടിന്റെ
സംസ്‌കാരം നിലനിർത്തുന്നതി
നും വികസനം ഉറപ്പാക്കുന്നതി
നും ജനങ്ങളുടെ ആവശ്യങ്ങളും
അവകാശങ്ങളുംപരാതികൾക്കി
ടയില്ലാത്തവിധം നിറവേറ്റിക്കൊ
ടുക്കുന്നതിനും റവന്യൂ വകുപ്പും
ജീവനക്കാരും നടത്തുന്ന സേ
വനങ്ങൾ മാറ്റു കുറയാതെ നില
നിൽക്കണം.n
30.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
30
കർഷകന്റെവിയർപ്പിൽ
വിരിയുന്നസമൃദ്ധിയുടെ
ഓണം
ഓണംഎന്നത് മണ്ണും
മനുഷ്യനും തമ്മിലുള്ള
ശാശ്വതബന്ധത്തിന്റെ ഉത്സവ
മാണ്. വയലുകളിൽ നിറയുന്ന
നെൽകതിരും, വഴിയ�ോരങ്ങ
ളിൽതല�ോടുന്നപുഷ്പങ്ങളും,ഓര�ോ
വീട്ടിലും വിരിയുന്ന സമൃദ്ധിയുടെ
ചിരിയും ചേർന്നുണ്ടാക്കുന്നതാ
ണ് ഓണത്തിന്റെ ആത്മാവ്.
ഈ ആത്മാവിനെ ശക്തിപ്പെടു
ത്തുന്നതും പ�ോറ്റിപ്പോകുന്നതും
കർഷകരാണ്. കേരളത്തിന്റെ
ഹൃദയഭൂമിയിൽ, പച്ചപ്പിന്റെ കമ്പി
ളിക്കുപ്പായമണിഞ്ഞ്, കാർഷിക
മേഖല നമ്മുടെ ജീവനാഡിയായി
നിലക�ൊള്ളുന്നു. ഫലഭൂയിഷ്ഠ
മായ മണ്ണ്, മഴയുടെ താല�ോലം,
അധ്വാനശീലരായ കർഷകരു
ടെ വിയർപ്പിന്റെ ഗന്ധം - ഇവ
യെല്ലാം കേരളത്തിന്റെ കൃഷിയെ
അനുഗ്രഹീതമാക്കുന്നു. ഈ മണ്ണി
ന്റെ ഓര�ോ തരി മണ്ണും, ഓര�ോ
തുള്ളിമഴയും,കർഷകന്റെഓര�ോ
ചുവടും, നമ്മുടെ ഭക്ഷ്യസുരക്ഷയു
ഓണപ്പെരുമ
പി. പ്രസാദ്
കൃഷി മന്ത്രി
കേരളത്തി
ന്റെകാർഷിക
മേഖലയുടെ
ശക്തി,
അതിന്റെ
ഫലഭൂയിഷ്ഠ
മായമണ്ണിലും,
സംതുലിത
മായകാലാ
വസ്ഥയിലും,
വിദ്യാസമ്പന്ന
രുംഅധ്വാന
ശീലരുമായ
ജനതയിലും
അധിഷ്ഠിത
മാണ്.
31.
sk]v-äw_À 2025 31
ടെയുംസാമ്പത്തിക സ്ഥിരതയു
ടെയുംഅടിത്തറയാണ്.
കേരളത്തിലെ കാർഷികമേ
ഖലയെപുതുയുഗത്തിലേക്ക്ഉയർ
ത്തിക്കൊണ്ടുപ�ോകുവാനാണ്
സർക്കാരിന്റെ തുടക്കം മുതലുള്ള
ശ്രമം. അധികാരത്തിൽ വന്ന
പ്പോൾ കർഷകരുടെ വരുമാനം
അൻപത് ശതമാനം വർധിപ്പി
ക്കുമെന്ന പ്രതിജ്ഞ ഉയർത്തിയ
പ്പോൾ അത് വെറും രാഷ്ട്രീയവാ
ഗ്ദാനമല്ലായിരുന്നു. മറിച്ച് നമ്മുടെ
ഭൂമിയുടെയും ജീവിതത്തിന്റെയും
ആവശ്യമായ പ്രത്യാശയായിരു
ന്നു. ഇന്ന് സംസ്ഥാനത്തിന്റെ
എക്കണ�ോമിക്‌സ് ആൻഡ്
സ്റ്റാറ്റിസ്റ്റിക്
സ് വകുപ്പ് തന്നെ
വ്യക്തമാക്കുന്നത്, ആ പ്രതിജ്ഞ
വെറും വാക്കുകളിൽ കുടുങ്ങിയി
ല്ലെന്നും, യാഥാർത്ഥ്യമായിത്തീർ
ന്നുവെന്നും. വരുമാനം ഇരട്ടിയാ
ക്കാനുള്ള ശ്രമങ്ങളും തുടരുന്നു.
കൃഷിയിലെ സമഗ്രമായ പദ്ധ
തികളും സാങ്കേതിക വിദ്യയുടെ
പ്രയ�ോജനവും മൂല്യവർദ്ധിത ഉൽ
പ്പന്നങ്ങളുടെ പ്രോത്സാഹനവും
ചേർന്ന് കർഷകന്റെ വരുമാന
ത്തിന്പുതിയകരുത്തേകി.
കേരളത്തിന്റെ കാർഷിക
മേഖലയുടെ ശക്തി, അതിന്റെ
ഫലഭൂയിഷ്ഠമായ മണ്ണിലും, സം
തുലിതമായ കാലാവസ്ഥയിലും,
വിദ്യാസമ്പന്നരും അധ്വാനശീല
രുമായ ജനതയിലും അധിഷ്ഠിത
മാണ്.നല്ലമഴ,ജലലഭ്യത,വിവിധ
വിളകൾക്ക് അനുയ�ോജ്യമായ
ഉഷ്ണത, കർഷക കൂട്ടായ്മകൾ,
സഹകരണ സംഘങ്ങൾ,
കേരള കാർഷിക സർവകലാ
ശാലയുടെ ഗവേഷണ പിന്തുണ
ഇവയെല്ലാംഈ മേഖലയെ ഊർ
ജസ്വലമാക്കുന്നു. കർഷക താല്പ
ര്യങ്ങൾക്ക് ഊന്നൽ നൽകുന്ന
സർക്കാരിന്റെ നയങ്ങളും, പ്രാദേ
ശിക ഭരണസംവിധാനങ്ങളുടെ
സാമ്പത്തിക ഇടപെടലുകളും,
ഈ ശക്തികളെ കൂടുതൽ ബല
പ്പെടുത്തുന്നു. ഈ ശക്തികളെ
പരമാവധി പ്രയ�ോജനപ്പെടുത്തി,
ഭക്ഷ്യ സ്വയംപര്യാപ്തതയും, സുര
ക്ഷയും, പ്രാദേശിക സാമ്പത്തിക
വികസനവും ഉറപ്പാക്കാൻ സർ
ക്കാർപ്രതിജ്ഞാബദ്ധമാണ്.
കേരള സർക്കാർ, 'വിഷൻ
2026' ഹ്രസ്വകാല ലക്ഷ്യവും,
'വിഷൻ2033'ദീർഘകാലലക്ഷ്യ
വും മുന്നിൽ കണ്ട് കാർഷിക
മേഖലയിൽ നവീന പദ്ധതികൾ
നടപ്പാക്കിവരുന്നു. 2023-24 സാ
മ്പത്തിക വർഷത്തിൽ, കേരള
ത്തിന്റെകാർഷികമേഖല4.65%
വളർച്ചകൈവരിച്ചു,ഇത്ദേശീയ
ശരാശരിയായ 2.1%നെ മറികട
ക്കുന്നു.
''ഞങ്ങളും കൃഷിയിലേക്ക്''
എന്ന ജനകീയ ക്യാമ്പയിൻ,
കേരളത്തിലെ എല്ലാ കുടുംബങ്ങ
ളിലും കാർഷിക സംസ്
കാരം
പുനരുജ്ജീവിപ്പിക്കുകയും, സുര
ക്ഷിത ഭക്ഷ്യോത്പാദനത്തിന്
തുടക്കം കുറിക്കുകയും ചെയ്തു.
വിവിധ വകുപ്പുകളുടെ ഏക�ോപ
നത്തോടെ നടപ്പിലാക്കിയ ഈ
പദ്ധതി, വീടുകൾ കേന്ദ്രീകരിച്ചു
ള്ള കൃഷിയെ പ്രോത്സാഹിപ്പിച്ചു.
ആയിരക്കണക്കിന് കൃഷിക്കൂട്ട
ങ്ങൾ രൂപീകൃതമായി. ഐ.ടി.
മേഖലയിൽ നിന്നുള്ള യുവാക്കൾ
വരെ കൃഷിയെ ജീവന�ോപാധി
യായി തെരഞ്ഞെടുക്കുന്ന പ്രവ
ണത കേരളത്തിന്റെ കാർഷിക
മേഖലയ്ക്ക് പുതിയ ഊർജം പകരു
ന്നു. കൂടാതെ പരമ്പരാഗതവും
നവീനവുമായ കർഷകർ, സർ
ക്കാരിന്റെ പിന്തുണയ�ോടെ, ഈ
മേഖലയെ സമ്പുഷ്ടമാക്കുകയും
ചെയ്യുന്നു.ഈശ്രമം,ഭക്ഷ്യസ്വയം
പര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക്
കേരളത്തെ അടുപ്പിക്കുന്നു. വരും
വർഷങ്ങളിലും ഈ ക്യാമ്പയിൻ,
കൂടുതൽ ശക്തിയ�ോടെ തുടരും.
കുടുംബങ്ങൾക്ക് കൃഷിയെ ജീവി
തത്തിന്റെ ഭാഗമാക്കാൻ പ്രച�ോ
ദനമേകും.
നെൽകൃഷി, കേരളത്തിന്റെ
കാർഷിക നട്ടെല്ലിന്റെ ഒരു
''ഞങ്ങളുംകൃ
ഷിയിലേക്ക്''
എന്നജനകീയ
ക്യാമ്പയിൻ,
കേരളത്തിലെ
എല്ലാകുടും
ബങ്ങളിലും
കാർഷിക
സംസ്‌കാരം
പുനരുജ്ജീവി
പ്പിക്കുകയും,
സുരക്ഷിത
ഭക്ഷ്യോത്പാ
ദനത്തിന്
തുടക്കംകു
റിക്കുകയും
ചെയ്തു.
32.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
32
പ്രധാനഘടകമാണ്. നെൽ
കൃഷിയിലും സംഭരണത്തിലും
കേരളം മുന്നേറ്റങ്ങൾ കൈവ
രിച്ചിട്ടുണ്ട്. ഈ സർക്കാർ അധി
കാരത്തിൽ വന്നതിനു ശേഷം,
7273.95ക�ോടിരൂപയുടെനെല്ല്,
ഉയർന്ന സംഭരണ വിലയിൽ
കർഷകരിൽ നിന്ന് ഏറ്റെടുത്തു.
269ക�ോടിരൂപയുടെആനുകൂല്യ
ങ്ങളും, 257.4 ക�ോടി രൂപ ചെല
വഴിച്ച് അടിസ്ഥാന സൗകര്യ വി
കസനവും നടത്തി. 2020-21ൽ
3091 കില�ോഗ്രാം/ഹെക്ടറായിരു
ന്ന നെല്ലിന്റെ ഉത്പാദനക്ഷമത,
2022-23ൽ 3108 കില�ോഗ്രാം/
ഹെക്ടറായി ഉയർന്നു. ഉയർന്ന
സംഭരണവില, ഉറപ്പുള്ള വിപണി,
കർഷക സൗഹൃദ ആനുകൂല്യ
ങ്ങൾ ഇവയെല്ലാം ചേർന്ന്
നെൽകർഷകർക്ക് പ്രതീക്ഷ
നൽകിയിരിക്കുന്നു.സർക്കാർനി
യമിച്ചവിദഗ്ദകമ്മിഷന്റെ ശുപാർ
ശകൾ നടപ്പിലാക്കി സംഭരണ
സംവിധാനത്തെ കൂടുതൽ കാര്യ
ക്ഷമമാക്കുവാൻ സർക്കാർ കഠി
നാധ്വാനംചെയ്യുന്നു.
നാളികേര കൃഷി, കേരളത്തി
ന്റെ സമ്പദ്്
വ്യവസ്ഥയിൽ നിർ
ണായകമാണ്.2020-21ൽ6228
നാളികേരം/ഹെക്ടറായിരുന്ന
ഉത്പാദനക്ഷമത, 2023-24ൽ
7211 ആയി ഉയർന്നു. ''കേരഗ്രാ
മം'' പദ്ധതിയിലൂടെ, 232 ഗ്രാമ
ങ്ങളിൽ നാളികേര ഉത്പാദനം
വർദ്ധിപ്പിച്ചു. 48 ലക്ഷം തെങ്ങിൻ
തൈകൾ വിതരണം ചെയ്തു.
പച്ചത്തേങ്ങയുടെസംഭരണവില,
32രൂപയിൽനിന്ന്34രൂപയായി
ഉയർത്തി; വിസ്തൃതി 5 ഏക്കറിൽ
നിന്ന് 15 ഏക്കറായും, ഒരു മര
ത്തിൽ നിന്നുള്ള സംഭരണം
50ൽ നിന്ന് 70 ആയും വർദ്ധിപ്പി
ച്ചു. കേരഫെഡ്, VFPCK എന്നിവ
വഴിയുള്ള സംഭരണം, വിലയിടി
വിന്റെപ്രത്യാഘാതംകുറച്ചു.
പച്ചക്കറി, പഴവർഗ്ഗ വിളകൾ
ഉൾപ്പെടുന്ന ഹ�ോർട്ടികൾച്ചർ
മേഖല,കേരളത്തിന്റെശക്തിയാ
ണ്. 2015-16ൽ 6.28 ലക്ഷം ടൺ
ആയിരുന്നപച്ചക്കറിഉത്പാദനം,
2023-24ൽ 17.2 ലക്ഷം ടണ്ണായി
വർദ്ധിച്ചു. കേരളത്തിന്റെ ഭൂപ
ടത്തിൽ പഴവർഗങ്ങൾക്കും പൂ
ക്കൾക്കും തങ്ങളുടെ സ്ഥാനം തി
രിച്ചുകിട്ടുകയാണ്. ''ഫ്രൂട്ട് ക്ലസ്റ്റർ''
പദ്ധതിയിലൂടെ, കേരളം ഇന്ത്യയു
ടെ പഴങ്ങളുടെ ഹബ്ബാകാനുള്ള
പാതയിലാണ്. അതേ സമയം,
പൂക്കൃഷി കേരളത്തിന്റെ മണ്ണിൽ
നിറവും സുഗന്ധവും വിതറി.
കഴിഞ്ഞ ഓണക്കാലത്ത് കേര
ളത്തിന് ആവശ്യമായ പൂക്കൾ
സ്വന്തമായി ഉൽപാദിപ്പിച്ചത് കേ
രളത്തിന്റെ കാർഷിക മുന്നേറ്റ
ത്തിന്റെഅടയാളമാണ്.
കൃഷിഭൂമി തുണ്ട് വൽക്കരണ
വും തരിശിടലും കേരളത്തിലെ
പ്രധാന പ്രശ്
നമാണ്. അതിന്
പരിഹാരമായാണ് ''നവ�ോ
ത്ഥാൻ'' പദ്ധതി മുന്നോട്ട് വന്നത്.
ഭൂഉടമയുടെ താൽപ്പര്യവും കർഷ
കന്റെഅവകാശവുംഒരുപ�ോലെ
സംരക്ഷിക്കുന്ന സർവീസ്
ലെവൽ കരാറുകളുടെ മാതൃക,
കേരളത്തിന്റെ കാർഷിക
മേഖലയെ ഭാവിയിൽ കൂടുതൽ
സുരക്ഷിതമാക്കും. ഉടൻ ''ക്രോപ്പ്
കൾട്ടിവേറ്റേഴ്
സ് കാർഡ്'' നിയ
മമാക്കി ക�ൊണ്ടുവരുന്നത്, കർ
ഷകരുടെ സുരക്ഷയ്ക്കുള്ള മറ്റൊരു
വലിയചുവടുവയ്പ്പായിരിക്കും.
വിഷരഹിതവും, സുരക്ഷിതവു
മായ ഭക്ഷണം ജനങ്ങളിലേക്ക്
എത്തിക്കുക എന്ന ലക്ഷ്യത്തോ
ടെ, ജൈവ കാർഷിക മിഷൻ,
25,000 ഹെക്ടറിൽ നിന്ന് 1
ലക്ഷം ഹെക്ടറിലേക്ക് വ്യാപി
പ്പിക്കാൻ ശ്രമിക്കുന്നു. ജൈവ
ഉത്പന്നങ്ങൾക്ക് സർട്ടിഫിക്കേ
ഷനും, ബ്രാൻഡിംഗും നൽകി
ട്രേസബിലിറ്റി ഉറപ്പാക്കുന്നു. തി
രുവനന്തപുരം, ക�ോട്ടയം, തൃശ്ശൂർ,
കാസർഗ�ോഡ് എന്നിവിടങ്ങ
പച്ചക്കറി,പഴ
വർഗ്ഗവിളകൾ
ഉൾപ്പെടുന്ന
ഹ�ോർട്ടികൾ
ച്ചർമേഖല,കേ
രളത്തിന്റെ
ശക്തിയാണ്.
2015-16ൽ6.28
ലക്ഷംടൺ
ആയിരുന്ന
പച്ചക്കറി
ഉത്പാദനം,
2023-24ൽ17.2
ലക്ഷംടണ്ണായി
വർദ്ധിച്ചു.
33.
sk]v-äw_À 2025 33
ളിൽ,4 പെസ്റ്റിസൈഡ് റസിഡ്യൂ
ടെസ്റ്റിംഗ് ലാബുകൾ സ്ഥാപിച്ചു.
പരിശ�ോധനാഫലങ്ങൾ, വെ
ബ്‌സൈറ്റിലും, പത്രമാധ്യമങ്ങളി
ലുംപ്രസിദ്ധീകരിക്കുന്നു.പ�ോഷക
സമൃദ്ധി മിഷൻ, പ്രാദേശിക
ലഭ്യത അനുസരിച്ച്, പ�ോഷകസ
മൃദ്ധമായ ഭക്ഷണം ജനങ്ങളിലേ
ക്ക്എത്തിക്കുന്നു.
കേരള കാർഷിക സർവക
ലാശാല, ദേശീയ റാങ്കിംഗിൽ
28-ൽ നിന്ന് 15-ലേക്ക് ഉയർ
ന്നു. 16 പുതിയ വിള ഇനങ്ങൾ
- നെല്ലിൽ 'ആദ്യ', 'പുണ്യ',
പാവലിൽ 'പ്രജനി', 'പ്രഗതി',
തെങ്ങിൽ 'കേര സഹസ്ര',
കൂണിൽ 'സര�ോജ' - പുറത്തിറ
ക്കി. 15 പുതിയ സാങ്കേതികവിദ്യ
കൾക്ക് പേറ്റന്റ് നേടി, വാഴപ്പഴം,
പൈനാപ്പിൾ, ഞാവൽപഴം തുട
ങ്ങിയവയിൽ നിന്നുള്ള വൈൻ
ഉത്പാദനം, വിന�ോദസഞ്ചാര
മേഖലയ്ക്ക് പുതിയ സാമ്പത്തിക
സ്രോതസ്സ്തുറന്നു.
എല്ലാം ഭദ്രമാണ് എന്ന്
അവകാശപ്പെട്ടുന്നില്ല. കർഷക
ന്റെ വയലിൽ വിളവിന�ൊപ്പം
കണ്ണീരും വളരുന്നുണ്ട്. കാലാ
വസ്ഥാ വ്യതിയാനം കർഷകന്
തീരാദുഃഖം സമ്മാനിക്കുന്നു.
വന്യമൃഗശല്യവും കർഷകന്റെ
പ്രയത്
നത്തെ പലപ്പോഴും തകർ
ക്കുന്നുണ്ട്. വിവിധ വ്യാപാരകരാ
റുകൾ ഇന്ത്യൻ കർഷകരുടെ
ജീവിതത്തെയും കേരളത്തിലെ
ചെറുകിട കർഷകരുടെ ഉപജീവ
നത്തെയും പ്രതികൂലമായി ബാധി
ക്കുന്നു. അത�ോട�ൊപ്പം, വളവില
വർധനവും കർഷകരുടെ വയലു
കളിൽ വിഷമം വിതയ്ക്കുന്നു. കേന്ദ്ര
സർക്കാർ സബ്
സിഡി വെട്ടിക്കു
റച്ചത�ോടെ, പ�ൊട്ടാഷിന്റെയും
ഫ�ോസ്‌ഫേറ്റിന്റെയും വില ഉയർ
ന്നിരിക്കുകയാണ്. ഒരിക്കൽ ഒരു
ഏക്കറിന്28,000രൂപചിലവിൽ
പൂർത്തിയാക്കിയ നെൽകൃഷി
ഇന്ന് 40,000 രൂപ കവിയുന്നു.
ചെറുകിട കർഷകർ കൂടുതലുള്ള
കേരളത്തിന്റെ കാർഷിക സാഹ
ചര്യത്തിൽ, ഇത്തരം വർദ്ധനവ്
കർഷകന്റെ ഭാവിയെ ഗുരുതര
മായിബാധിക്കുന്നു.
പ്രതിസന്ധികളെ അവസ
രമാക്കി മാറ്റാനാണ് കേരളം
ശ്രമിക്കുന്നത്. ല�ോകബാങ്കിന്റെ
സഹകരണത്തോടെ ആരംഭിച്ച
''കേര'' പദ്ധതി, കാലാവസ്ഥാ
വ്യതിയാനത്തിനെതിരെ പ്രതി
ര�ോധം വളർത്തുകയും, പ്രതിസ
ന്ധിക്കിടയിലും വിളവിനെയും
വരുമാനത്തെയും സംരക്ഷിക്കു
ന്ന ഭാവികൃഷിയുടെ മാതൃകയായി
മാറുകയും ചെയ്യുന്നു. നാല് ലക്ഷം
കർഷകരെ പ്രത്യക്ഷമായും 10
ലക്ഷം കർഷകരെ പര�ോക്ഷമാ
യും ഉൾക്കൊള്ളുന്ന ഈ പദ്ധതി
കേരളത്തിന്റെ കാർഷിക
ഭാവിക്ക് പുതിയ പ്രതീക്ഷയാണ്.
മൂല്യവർദ്ധിത കൃഷിയും ''കേരളാ
അഗ്രോ ബിസിനസ്സ് കമ്പനി''
യും ''കേരളാഗ്രോ'' ബ്രാൻഡും
കേരളത്തിന്റെ കാർഷിക ഉൽപ്പ
ന്നങ്ങൾക്ക് പുതിയ വിപണികളും
പ്രതിച്ഛായകളും ഒരുക്കുന്നു. ''ഒരു
കൃഷി ഭവൻ-ഒരു മൂല്യവർദ്ധിത
ഉൽപ്പന്നം'' എന്ന ആശയം വഴി,
രണ്ടായിരത്തിലധികം ഉൽപ്പ
ന്നങ്ങൾ ഇന്ന് കേരളത്തിന്റെ
സ്വന്തം ബ്രാൻഡിൽ വിപണിയി
ലെത്തുന്നു. കർഷകന്റെ പരിശ്ര
മം, ല�ോക�ോത്തര നിലവാരമുള്ള
പാക്കേജിംഗും സർട്ടിഫിക്കേഷ
നുമുയർത്തുമ്പോൾ, അത് കേര
ളത്തിന്റെ കാർഷിക മേഖലയ്ക്ക്
അഭിമാനകരമായ വഴിയ�ൊരു
ക്കുന്നു.
ഓണം വന്നാൽ നമ്മൾ
ഓർമ്മിക്കുന്നത് മഹാബലിയുടെ
കാലത്തെ സമത്വവും സമൃദ്ധിയു
മാണ്. ആ സമത്വവും സമൃദ്ധിയും
നമ്മുടെ കാലത്ത് കർഷകന്റെ
കൈകളിൽ നിന്നാണ് വിരിയു
ന്നത്. കേരളത്തിന്റെ കാർഷിക
മേഖല ഇന്ന് വെല്ലുവിളികൾക്കു
മേൽ ഉയർന്ന്, പ്രതീക്ഷയുടെ വി
ത്തുകൾവിതയ്ക്കുകയാണ്.
ഈ ഓണത്തിൽ വിളവിന്റെ
സന്തോഷം എല്ലാ വീടുകളിലും
ഉണ്ടാകട്ടെ. വയലുകളിൽ വിളവ്
തരുന്ന കതിരുകൾ പ�ോലെ,
നമ്മുടെ കർഷക കുടുംബങ്ങ
ളിൽ സമൃദ്ധിയും സന്തോഷവും
നിറയട്ടെ.
എവർക്കും ഹൃദയം നിറഞ്ഞ
ഓണാശംസകൾ.n
ഓണം
വന്നാൽ
നമ്മൾഓർ
മ്മിക്കുന്നത്
മഹാബലിയു
ടെകാലത്തെ
സമത്വവും
സമൃദ്ധിയുമാ
ണ്.ആസമത്വ
വുംസമൃദ്ധി
യുംനമ്മുടെ
കാലത്ത്
കർഷകന്റെ
കൈകളിൽ
നിന്നാണ്വിരി
യുന്നത്.
34.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
34
ഒരിക്കൽക്കൂടിഓണം കട
ന്നുവരുമ്പോൾ ഇടതുപക്ഷ
ജനാധിപത്യമുന്നണി സർക്കാർ
അതിന്റെ അവസാനവർഷ കാ
ലയളവിലേയ്ക്ക് കടക്കുകയാണ്.
വികസനക്ഷേമ പ്രവർത്തനങ്ങ
ളിൽ പുതുചരിത്രം രചിച്ച ഒൻപത്
വർഷങ്ങളാണ് കടന്നുപ�ോയത്.
രാജ്യത്തിന് ആകെ മാതൃകയും
വഴികാട്ടിയുമായ ഒരു ജനപക്ഷ
ബദൽ എങ്ങനെ പ്രയ�ോഗ
ത്തിൽ വരുത്താമെന്ന് പ്രവർത്ത
നത്തിലൂടെ തെളിയിച്ചവയാണ്
ഈഒൻപത്വർഷങ്ങൾ.
ഒരു ക്ഷേമരാഷ്ട്രത്തിന്റെ
അടിസ്ഥാന ശിലകളില�ൊന്നാ
ണ് ജനങ്ങളുടെ ഭക്ഷ്യഭദ്രത.
''വിശക്കുന്നവന്റെ മുന്നിൽ
ഈശ്വരൻപ�ോലും അന്നത്തിന്റെ
രൂപത്തിലേ പ്രത്യക്ഷപ്പെടാൻ
ധൈര്യം കാണിക്കൂ' എന്ന് പറ
ഞ്ഞത് നമ്മുടെ രാഷ്ട്രപിതാവായ
ഗാന്ധിജിയാണ്. സ്വാത{´yല
ബ്ധി കഴിഞ്ഞ് പതിറ്റാണ്ടുകൾ
കഴിഞ്ഞിട്ടും വിശപ്പിന്റെ വിളി
രാജ്യത്തിന്റെ പലഭാഗത്തും നാം
കേൾക്കുന്നു.എന്നാൽവിശപ്പില്ലാ
ത്ത ഒരു കേരളം യാഥാർത്ഥ്യമാ
ക്കാൻ നമുക്ക് കഴിഞ്ഞു. ഇത് യാ
ദൃശ്ചികമല്ല. സാമൂഹ്യനീതിയിലും
ജനക്ഷേമത്തിലും അടിയുറച്ച രാ
ഷ്ട്രീയഭരണനയങ്ങളാണ് മറ്റ് ഒട്ട
നേകംമികവുകള�ോട�ൊപ്പംഇതും
സാധ്യമാക്കിയത്. ക�ോവിഡ്
മഹാമാരിയും പ്രളയവും ഉരുൾ
പ�ൊട്ടലും അടക്കമുള്ള ദുരന്തകാ
ലങ്ങളിലും ഒരാളെ പട്ടിണിക്കിടാ
തെ ചേർത്തുപിടിക്കാൻ നമുക്ക്
കഴിഞ്ഞത് ആ നയങ്ങള�ോടുള്ള
അചഞ്ചലമായ പ്രതിബദ്ധത
ക�ൊണ്ടാണ്. ഈ ഓണക്കാല
ത്തും ആ ദിശയിലുള്ള ക്രിയാത്മ
കമായ പ്രവർത്തനങ്ങളുമായി
കേരള സർക്കാർ മുന്നോട്ടുപ�ോവു
കയാണ്.
ഈഓണക്കാലത്ത്സംസ്ഥാ
നത്തെ മുൻഗണനേതര വിഭാഗ
ത്തിന് ഉൾപ്പെടെ സ്‌പെഷ്യൽ
ഓണത്തെ
വരവേൽക്കാൻ
നവകേരളം
ഓണപ്പെരുമ
ജി.ആർ.
അനിൽ
ഭക്ഷ്യ പ�ൊതു
വിതരണ
വകുപ്പ് മന്ത്രി
ഈഓണക്കാ
ലത്ത്സംസ്ഥാ
നത്തെമുൻ
ഗണനേതര
വിഭാഗത്തിന്
ഉൾപ്പെടെ
സ്‌പെഷ്യൽ
അരിറേഷൻ
കടകൾവഴി
ലഭ്യമാക്കും.
നിലവിലുള്ള
സൗജന്യഅരി
വിഹിതത്തി
ന്പുറമെ
പി.എച്ച്.എച്ച്
(പിങ്ക്)കാർഡ്
വിഭാഗത്തിന്
5കില�ോഗ്രാം
അരി10.90
രൂപനിര
ക്കിൽലഭ്യമാ
ക്കും.
35.
sk]v-äw_À 2025 35
അരിറേഷൻകടകൾവഴിലഭ്യമാ
ക്കും.നിലവിലുള്ള സൗജന്യ അരി
വിഹിതത്തിന് പുറമെ പി.എച്ച്.
എച്ച് (പിങ്ക്) കാർഡ് വിഭാഗത്തി
ന് 5കില�ോഗ്രാംഅരി10.90രൂപ
നിരക്കിൽ ലഭ്യമാക്കും. എൻ.പി.
എസ് (നീല) കാർഡ് വിഭാഗ
ത്തിന് 10 കില�ോഗ്രാം അരിയും
എൻ.പി.എൻ.എസ് (വെള്ള)
കാർഡ് വിഭാഗത്തിന് ആകെ 15
കില�ോഗ്രാംഅരിയുംനിലവിലുള്ള
പ്രതിമാസ വിഹിതത്തിനു പുറമെ
ഇതേ നിരക്കിൽ ലഭ്യമാക്കും.
എ.എ.വൈ (മഞ്ഞ) കാർഡിന്
ഒരു കില�ോ പഞ്ചസാരയും റേ
ഷൻകടകൾ വഴി നല്കും. കേന്ദ്ര
സർക്കാർ അടിച്ചേല്പ്പിക്കുന്ന
കടുത്തനിബന്ധനകളുടെപരിമി
തികൾക്കകത്തു നിന്നുക�ൊണ്ടാ
ണ് പ�ൊതുവിതരണ രംഗത്തെ
ശക്തിപ്പെടുത്താനുള്ള നടപ
ടികൾ സംസ്ഥാനത്തെ ഭക്ഷ്യ
വകുപ്പ്കൈക്കൊള്ളുന്നത്.
പ�ൊതുവിതരണ സംവിധാ
നത്തെ ദുർബലപ്പെടുത്താനുള്ള
കേന്ദ്ര സർക്കാരിന്റെ നീക്ക
ങ്ങളും അതിനെ ചെറുക്കുന്ന
സംസ്ഥാന സർക്കാരിന്റെ
ജനപക്ഷ നിലപാടുകളും നാം
അറിയുകയും ജനങ്ങളെ അറി
യിക്കുകയും ചെയ്യേണ്ടതുണ്ട്. ഒരു
ഭക്ഷ്യക്കമ്മി സംസ്ഥാനം എന്ന
നിലയിലും നാണ്യവിളകളിലൂടെ
രാജ്യത്തിന് ക�ോടിക്കണക്കിന്
രൂപയുടെ വിദേശനാണ്യം നേടി
ത്തരുന്നു എന്നത് കണക്കിലെടു
ത്തുമാണ്1965മുതൽസാർവ്വത്രി
കമായ സ്റ്റാറ്റിയൂട്ടറി റേഷനിംഗ്
കേരളത്തിന് അനുവദിച്ചത്.
എന്നാൽ 2013 ലെ ഭക്ഷ്യ ഭദ്രതാ
നിയമത്തോടെറേഷൻഅന്ത്യോ
ദയ അന്നയ�ോജന (മഞ്ഞ),
പ്രയ�ോറിറ്റി ഹൗസ് ഹ�ോൾഡ്
(പിങ്ക്) വിഭാഗങ്ങൾക്കു മാത്ര
മായി പരിമിതപ്പെടുത്തി. സം
സ്ഥാനത്തിന്റെ അരി വിഹിതം
16.25ലക്ഷം മെട്രിക് ടണ്ണിൽ
നിന്ന് 14.25 ലക്ഷം മെട്രിക്
ടണ്ണായി വെട്ടിക്കുറച്ചു. സബ്
സി
ഡികളും സൗജന്യങ്ങളും അതീവ
ദുർബലവിഭാഗത്തിന്മാത്രമായി
ചുരുക്കണമെന്ന നവലിബറൽ
നയങ്ങളുടെ ഭാഗമായിട്ടാണ്
ഇതും നടപ്പിലാക്കിയത്. കേരള
ജനസംഖ്യയിലെ 57% വരുന്ന
മുൻഗണനാവിഭാഗത്തെറേഷൻ
പരിധിക്ക് പുറത്താക്കി. എന്നാൽ
കേരള സർക്കാർ ഈ വിഭാഗ
ത്തെ രണ്ടായി തിരിക്കുകയും
അതിലെ താഴ്ന്ന വരുമാനക്കാർ
ക്ക് നീലക്കാർഡ് ( NPS) നല്കി
കില�ോഗ്രാമിന്4രൂപനിരക്കിൽ
ആള�ൊന്നിന്2കില�ോഗ്രാംവീതം
അരി നല്കുകയും ചെയ്തുവരുന്നു.
ഉയർന്ന വരുമാനക്കാരായ
വെള്ള കാർഡ് (NPNS) വിഭാ
ഗത്തിന് കേന്ദ്രം അനുവദിക്കുന്ന
ടൈഡ് ഓവർ വിഹിതത്തിലെ മി
ച്ചലഭ്യതയ്ക്കനുസരിച്ചും പ്രതിമാസം
10 രൂപ 90 പൈസ നിരക്കിൽ
അരിനല്കുന്നു.ഭക്ഷ്യഭദ്രതാനിയമ
പ്രകാരം മഞ്ഞ കാർഡ് (AAY)
വിഭാഗത്തിൽപെട്ട കുടുംബത്തി
ന് 35 കില�ോ ഗ്രാം അരി സൗ
ജന്യമായി ലഭിക്കുന്നുണ്ട്. പിങ്ക്
കാർഡ് (PHH)വിഭാഗത്തിൽപെ
ട്ട കുടുംബങ്ങൾക്ക് ആള�ൊന്നിന്
5 കില�ോ ഗ്രാം വീതവും സൗജന്യ
മായി ലഭിക്കുന്നു. ഇതിൽ പിങ്ക്,
നീല,വെള്ളവിഭാഗങ്ങൾക്കാണ്
ഓണക്കാലത്ത് സംസ്ഥാന സർ
ക്കാർ അധിക വിഹിതം നല്കുന്ന
ത്. എന്നാൽ ഇതിനനുകൂലമായ
ഒരു സമീപനവും കേന്ദ്രത്തിന്റെ
ഭാഗത്തുനിന്നുണ്ടായില്ല. ഈ
ഓണത്തിന് ടൈഡ് ഓവർ വി
ഹിതത്തിന്റെ വിലയായ 8.30 രൂ
പയ്ക്ക് കേരളത്തിന് അധിക അരി
വിഹിതം നല്കണമെന്ന് ജൂലൈ
1-ാം തീയതി കേന്ദ്ര ഭക്ഷ്യ മന്ത്രി
പ്രൾഹാദ് ജ�ോഷിയെ നേരിൽ
ക്കണ്ട് ആവശ്യപ്പെട്ടെങ്കിലും ഒരു
മണി അരിപ�ോലും അധികമായി
നല്കാനാകില്ല എന്ന നിലപാടാ
ണെടുത്തത്. സ്വകാര്യ വ്യക്തി
കൾക്കോ കമ്പനികൾക്കോ
വാങ്ങാവുന്ന OMSS നിരക്കായ
22 രൂപ 50 പൈസയ്ക്ക് വേണമെ
ങ്കിൽ എടുക്കാം എന്നതായിരുന്നു
അവരുടെനിലപാട്.
മുൻപും വിശേഷാവസര
ങ്ങളിൽ മാത്രമല്ല ദുരന്തഘട്ട
ങ്ങളിൽ പ�ോലും സംസ്ഥാന
സർക്കാർ ജനങ്ങൾക്ക് സൗ
ജന്യമായി വിതരണം ചെയ്ത
ഭക്ഷ്യധാന്യം കേന്ദ്ര സർക്കാരും
പ�ൊതുവിത
രണസംവി
ധാനത്തെ
ദുർബലപ്പെ
ടുത്താനു
ള്ളകേന്ദ്ര
സർക്കാരിന്റെ
നീക്കങ്ങളും
അതിനെ
ചെറുക്കുന്ന
സംസ്ഥാന
സർക്കാരിന്റെ
ജനപക്ഷ
നിലപാടു
കളുംനാം
അറിയുകയും
ജനങ്ങളെ
അറിയിക്കുക
യുംചെയ്യേണ്ട
തുണ്ട്.
36.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
36
എഫ്.സി.ഐയുംസൗജന്യമായ�ോ
സൗജന്യനിരക്കില�ോ നല്കാൻ
തയ്യാറായിട്ടില്ല. 2018 ൽ ഓഖി
സമയത്ത് 3555 മെട്രിക് ടണ്ണിന്
എം.എസ്.പി നിരക്കിൽ 8.31
ക�ോടി രൂപയും 2018 ലെ പ്രളയ
സമയത്ത് 89,540 മെട്രിക്
ടണ്ണിന് 205.8 ക�ോടി രൂപയും
ക�ോവിഡ് മഹാമാരിക്കാലത്ത്
3.05ലക്ഷംമെട്രിക് ടണ്അരിയ്ക്ക്
649 ക�ോടി രൂപയും കേന്ദ്രം പിടി
ച്ചുവാങ്ങിച്ചു.
എൻ.എഫ്.എസ്.എ നിയമ
പ്രകാരം മുൻഗണനാ വിഭാഗ
ത്തിൽപ്പെട്ട മഞ്ഞ, പിങ്ക് കാർ
ഡുകാർക്കാണല്ലോ സൗജന്യ
ഭക്ഷ്യധാന്യംലഭിക്കുക.ഈവിഭാ
ഗത്തിന്റെ ഭക്ഷ്യധാന്യ വിതരണ
ത്തിനായിട്ടുള്ള ട്രാൻസ്‌പ�ോർട്ടേ
ഷൻആന്റ് ഹാന്റിലിംഗ്ചാർജ്ജ്
ഇനത്തിൽക്വിന്റലിന്കേന്ദ്രസർ
ക്കാർ അംഗീകരിച്ച നിരക്കായ
65 രൂപയുടെ പകുതി 32.50
രൂപ മാത്രമാണ് അവർ തരിക.
എന്നാൽ യഥാർത്ഥ ചിലവ് 145
രൂപയാണ്. അതായത് 112.50
രൂപ സംസ്ഥാന സർക്കാർ
വഹിക്കണം. ന�ോണ് എൻ.എഫ്.
എസ്.എ വിഭാഗത്തിലെ മുഴുവൻ
തുകയും അതായത് 145 രൂപ പൂർ
ണ്ണമായും സംസ്ഥാന സർക്കാർ
വഹിക്കണം. റേഷൻ വ്യാപാരി
കമ്മീഷൻ ഇനത്തിൽ പ്രതിമാ
സം വരുന്ന ചെലവായ 33.5
ക�ോടി രൂപയിൽ 4 ക�ോടി രൂപ
മാത്രമാണ്കേന്ദ്രവിഹിതം.
2013ലെഭക്ഷ്യഭദ്രതാനിയമം
നടപ്പിലാക്കപ്പെട്ടത�ോടെ കേന്ദ്ര
സർക്കാർ മാനദണ്ഡങ്ങൾ
പ്രകാരം സംസ്ഥാനത്തെ മുൻ
ഗണനാ ഗുണഭ�ോക്താക്കളുടെ
എണ്ണം 1,54,80040 (ഒരു ക�ോടി
അൻപത്തിനാൽ ലക്ഷത്തി
എണ്പതിനായിരത്തി നാല്പത്)
ആയി പരിമിതപ്പെട്ടു. നിരവധി
അർഹരായ കുടുംബങ്ങൾക്ക്
മുൻഗണനാ കാർഡ് ക�ൊ
ടുക്കാൻ കഴിയാത്ത സ്ഥിതി
ഇതുവഴി സംജാതമായി. ഈ
സാഹചര്യത്തെ മറികടക്കുന്ന
തിന് വേണ്ടി കൂടുതൽ അർഹ
രായവർക്കുവേണ്ടി മുൻഗണനാ
കാർഡുടമകൾക്ക് സ്വയമേവ
കാർഡ് സറണ്ടർ ചെയ്യുന്നതിന്
അവസരമ�ൊരുക്കുകയും അനർ
ഹർ കൈവശം വച്ചിരിക്കുന്ന
മുൻഗണനാകാർഡുകൾറദ്ദ്ചെ
യ്യുന്നതിന് 'ഓപ്പറേഷൻ യെല്ലോ'
എന്ന പരിശ�ോധനാപരിപാടി
നടപ്പാക്കുകയും ചെയ്തു. ഇവയി
ലൂടെയെല്ലാം ലഭ്യമായ ഒഴിവുക
ളിലേക്ക് ഈ സർക്കാർ വന്നതി
നുശേഷം 5,29,839 കാർഡുകൾ
തരം മാറ്റി നല്കിയിരുന്നു. അതിന്
പുറമെയാണ് ഈ ഓഗസ്റ്റ് 6ന്
43,000 മുൻഗണനാ കാർഡു
കൾ കൂടി അനുവദിച്ചു - ആകെ
5,72,839 കാർഡുകൾ. ഇനിയും
മുൻഗണനാ കാർഡ് ലഭിക്കാത്ത
അർഹരായ കുടുംബങ്ങൾക്ക്
സെപ്റ്റംബർ 16 മുതൽ ഒക്ടോ
ബർ 15 വരെ ഓൺലൈൻ വഴി
അപേക്ഷനല്കാവുന്നതാണ്.
സാധാരണ ജനങ്ങൾക്ക്
വലിയ ത�ോതിൽ ആശ്വാസം
പകരാൻ കഴിയുന്ന വിധത്തിൽ
ശക്തവും വിപുലവുമായ ഒരു
വിപണി ഇടപെടൽ ശൃംഖല
കേരള സിവിൽ സപ്ലൈസ്
ക�ോർപ്പറേഷനിലൂടെ കേരള
ത്തിൽ പ്രവർത്തിക്കുന്നു. രാ
ജ്യത്തോ ല�ോകത്തോ തന്നെ
സമാനതകളില്ലാത്ത വിധം
സംസ്ഥാനത്തിന്റെ ഗ്രാമഗ്രാമാ
ന്തരങ്ങളിൽ 1600 ൽ അധികം
വില്പനശാലകളിലൂടെ നിത്യ ജീവി
തത്തിന് അനുപേക്ഷണീയമായ
അവശ്യ വസ്തുക്കൾ ന്യായവിലയ്ക്ക്
നല്കി വരുന്നു. 2016 ലെ എൽ.ഡി.
എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന
പത്രികയിലെ വാഗ്ദാനപ്രകാരം
8 വർഷക്കാലം വിലവർദ്ധന
വില്ലാതെ 13 ഇനം അവശ്യ സാ
ധനങ്ങൾ സപ്ലൈക�ോയിലൂടെ
നല്കി വരികയുണ്ടായി. തുടർന്നും
യുക്തിസഹമായ ഒരു പരിഷ്
കര
ണത്തിനുശേഷം പ�ൊതുവിപണി
യേക്കാൾ 25-35ശതമാനംവില
ക്കുറവിൽഇവലഭ്യമാക്കുന്നുണ്ട്.
ഈ ഓണക്കാലത്ത് ഭക്ഷ്യ
പ�ൊതുവിതരണ വകുപ്പും സപ്ലൈ
ക�ോയും നടത്തിയ കാര്യക്ഷമ
മായ ഇടപെടൽ ഫലം കാണു
ന്നുണ്ട് എന്നാണ് വിപണിയിൽ
നിന്നുള്ള സൂചനകൾ. വിപണി
ഇടപെടലുകളിലൂടെ ഓണത്തി
ന് മുമ്പ് തന്നെ വെളിച്ചെണ്ണയും
അരിയും അടക്കമുള്ള അവശ്യ
2013ലെഭക്ഷ്യ
ഭദ്രതാനിയമം
നടപ്പിലാക്ക
പ്പെട്ടത�ോടെ
കേന്ദ്ര
സർക്കാർമാ
നദണ്ഡങ്ങൾ
പ്രകാരംസം
സ്ഥാനത്തെ
മുൻഗണനാ
ഗുണഭ�ോ
ക്താക്കളുടെ
എണ്ണം
1,54,80040
(ഒരുക�ോടി
അൻപത്തി
നാൽലക്ഷ
ത്തിഎണ്പ
തിനായിരത്തി
നാല്പത്)
ആയിപരിമി
തപ്പെട്ടു.
37.
sk]v-äw_À 2025 37
സാധനങ്ങളുടെഅനിയന്ത്രിത
വിലക്കയറ്റം നിയന്ത്രിക്കാനായി.
വെളിച്ചെണ്ണ വിലവര്ധനയിൽ
സപ്ലൈക�ോ ഇടപെടൽ വളരെ
ഫലപ്രദമായിരുന്നു എന്നാണ് കു
റയുന്ന വെളിച്ചെണ്ണ വില കാണി
ക്കുന്നത്. ഉപഭ�ോക്താക്കൾക്ക്
സപ്ലൈക�ോ വില്പനശാലയിൽ
നിന്ന് 457 രൂപ വിലയുള്ള കേര
വെളിച്ചെണ്ണ ആവശ്യാനുസര
ണം വാങ്ങാം. നേരത്തെ ഒരു
ബില്ലിന് ഒരു ലിറ്റർ കേര വെളി
ച്ചെണ്ണ മാത്രം എന്ന നിബന്ധന,
ഉപഭ�ോക്താക്കളുടെ ആവശ്യ
പ്രകാരം മാറ്റിയിട്ടുണ്ട്. സപ്ലൈ
ക�ോയുടെ സ്വന്തം ബ്രാൻഡായ
ശബരിയുടെ ഒരു ലിറ്റർസബ്
സി
ഡി വെളിച്ചെണ്ണ 349 രൂപയ്ക്കും,
സബ്‌സിഡിയിതര വെളിച്ചെണ്ണ
429 രൂപയ്ക്കും നല്കുന്നുണ്ട്. ഓണ
ത്തിന് മുമ്പായി ഈ വിലകൾ
ഇനിയും കുറയ്ക്കാൻ ഉദ്ദേശിക്കുന്നു.
ഒരു റേഷൻ കാർഡിന് 8 കില�ോ
ഗ്രാം അരിയാണ് സബ്
സിഡി
നിരക്കിൽ സപ്ലൈക�ോ വില്പ
നശാലകളിലൂടെ വിതരണം
ചെയ്തു വന്നിരുന്നത്. ഓണ
ക്കാലത്ത് ഇതിനുപുറമേ കാർ
ഡ�ൊന്നിന് 20 കില�ോ പച്ചരി/
പുഴുക്കലരി 25/- രൂപ നിരക്കിൽ
സ്‌പെഷ്യൽ അരിയായി ലഭ്യ
മാക്കും. സബ്
സിഡി നിരക്കിൽ
നല്കുന്ന മുളകിന്റെ അളവ്
അര കില�ോയിൽ നിന്നും 1
കില�ോയായി വർദ്ധിപ്പിക്കുക
യും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു
മാസത്തെ സപ്ലൈക�ോയുടെ
വിറ്റു വരവിൽ, പ�ൊതുജനങ്ങൾ
സപ്ലൈക�ോയിൽ അർപ്പിക്കുന്ന
വിശ്വാസം പ്രകടമാണ്. ജൂലൈ
മാസത്തിൽ168ക�ോടിരൂപയുടെ
വിറ്റു വരവാണ് സപ്ലൈക�ോയ്ക്ക്
ഉണ്ടായത്. 60 ക�ോടി രൂപയുടെ
സബ്‌സിഡി ഉല്പ്പന്നങ്ങളാണ്
കഴിഞ്ഞമാസം സപ്ലൈക�ോവഴി
പ�ൊതുജനങ്ങൾക്ക് വിതരണം
ചെയ്തത്. 32ലക്ഷത്തോളം ഉപ
ഭ�ോക്താക്കൾ കഴിഞ്ഞ മാസം
സപ്ലൈക�ോ വില്പനശാലകളെ
ആശ്രയിച്ചിരുന്നു. ഓണത്തി
രക്ക് ആരംഭിച്ച ഈ മാസവും
പ�ൊതുജനങ്ങൾക്ക്സപ്ലൈക�ോ
കാര്യമായ രീതിയിൽ തന്നെ
ആശ്രയമാകുന്നുണ്ട്. ആഗ
സ്റ്റ് 15വരെയുള്ള വിറ്റുവരവ്
107ക�ോടി രൂപയാണ് എന്നത്
സൂചിപ്പിക്കുന്നത് ഇക്കാര്യമാണ്.
ഓഗസ്റ്റ് 11, 12 തീയതികളിൽ പ്ര
തിദിന വിറ്റുവരവ് പത്തു ക�ോടി
കഴിഞ്ഞതായും കണക്കുകൾ സൂ
ചിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് 15വരെ
19ലക്ഷത്തോളം ഉപഭ�ോക്താ
ക്കൾ സപ്ലൈക�ോ വില്പനശാല
കൾസന്ദർശിച്ചിട്ടുണ്ട്.ഈഓണ
ത്തിന് 300 ക�ോടി രൂപയുടെ
വിറ്റുവരവാണ്പ്രതീക്ഷിക്കുന്നത്.
മറ്റ് പ്രമുഖ റീറ്റെയ്
ൽ ചെയി
നുകള�ോട് കിട പിടിക്കുന്ന വിധ
ത്തിൽ ബ്രാൻഡഡ് എഫ്.എം.
സി ജി ഉത്പന്നങ്ങളുടെ ഒരു നിര
തന്നെ ഇത്തവണ സപ്ലൈക�ോ
ഒരുക്കിയിട്ടുണ്ട്. 250 ലധികം
ബ്രാൻഡഡ് നിത്യോപയ�ോഗ
സാധനങ്ങൾക്ക് ഓഫറുകളും,
വിലക്കുറവും നല്കുന്നുണ്ട്. ശബരി
ബ്രാൻഡിൽ 5 പുതിയ ഉത്പന്ന
ങ്ങളാണ്പുറത്തിറക്കുന്നത്.അരി
പ്പൊടി(പുട്ടുപ�ൊടി, അപ്പംപ�ൊടി),
പായസം മിക്
സ് (സേമിയ /
പാലട 200 ഗ്രാം പാക്കറ്റുകൾ),
പഞ്ചസാര,ഉപ്പ് (കല്ലുപ്പ്,പ�ൊടി
യുപ്പ്),പാലക്കാടൻമട്ട (വടിയരി,
ഉണ്ടയരി) എന്നിവയാണ് പുതിയ
ഉത്പന്നങ്ങൾ. അരിപ്പൊടി,
മട്ട അരി എന്നിവ സപ്ലൈക�ോ
നേരത്തെ വിപണിയിൽ ഇറക്കി
യതാണ്. ഇവയുടെ സംഭരണരീ
തി പുതുക്കിയ ശേഷമാണ് ഇത്ത
വണ വിപണിയിൽ റീ ല�ോഞ്ച്
ചെയ്യുന്നത്. ഇടക്കാലത്തു
വിതരണം മുടങ്ങി പ�ോയ ഉപ്പും റീ
ല�ോഞ്ച്ചെയ്യുകയാണ്
പുട്ടുപ�ൊടി, അപ്പം പ�ൊടി
എന്നിവ വിപണി വിലയേക്കാൾ
പകുതി വിലയ്ക്കാണ് നല്കുന്നത്.
ഒരു കില�ോക്ക് 46 രൂപയായും;
പുട്ടുപ�ൊടി, അപ്പം പ�ൊടി എന്നിവ
യുടെ ക�ോംബ�ോ ഓഫർ 88 രൂപ
യ്ക്കുംലഭിക്കും.പ�ൊതുവിപണിയിൽ
ബ്രാൻഡഡ് അരിപ്പൊടിക്ക് ഒരു
കില�ോ 90 രൂപവരെ വിലയുള്ള
പ്പോഴാണ് ഇത് . തെലങ്കാന നൽ
ഗ�ൊണ്ടയിൽ നിന്ന് ഗുണമേന്മയു
ള്ള പച്ചരി സംഭരിച്ച്, മില്ലുകൾക്ക
നല്കി അരിപ്പൊടിയാക്കി വില കുറ
ച്ചാണ്സപ്ലൈക�ോജനങ്ങൾക്ക്
നല്കുന്നത്.
തൂത്തുക്കുടിയിലെ ഉപ്പളങ്ങ
ളിൽ നിന്നും സംഭരിച്ച് ശാസ്ത്രീ
യമായി പ്രോസസ്സ് ചെയ്താണ്
സപ്ലൈക�ോ കല്ലുപ്പും പ�ൊടിയു
പ്പും വിപണിയിൽ ഇറക്കുന്നത്.
വിപണിയിൽ 15മുതൽ 30രൂപ
വരെ വിലയുള്ള ഉപ്പ്, 12 രൂപയ്ക്കാ
ണ് സപ്ലൈക�ോ നല്കുക. 12.50
ആണ് പ�ൊടിയുപ്പിന്റെ വില.
വിപണിയിൽ മറ്റു ബ്രാഡുകളുടെ
പരമാവധി വില്പന വില 70-75
രൂപയുള്ളപ്പോഴാണ് ശബരി
ബ്രാൻഡിൽ 42രൂപയ്ക്കുപായസം
മിക്‌സ് വിതരണത്തിനെത്തി
ക്കുന്നത് . വിപണിയിൽ 60 -65
രൂപ വിലയുള്ള പഞ്ചസാര 50
രൂപയ്ക്കാണ് സപ്ലൈക�ോ ശബരി
ബ്രാൻഡിൽ പുറത്തിറക്കുന്ന
ത്. പാലക്കാടൻ മട്ട അരിയും
മിതമായ വിലയ്ക്കാണ് നല്കുന്നത്.
പാലക്കാട്ടെ കർഷകരിൽ നിന്ന്
അരി നേരിട്ട് എടുത്ത് ശബരി
ബ്രാൻഡിൽ വിതരണം ചെയ്യുക
യാണ്.അടുത്തഘട്ടത്തിൽനെല്ല്
നേരിട്ട് സംഭരിച്ച് അരിയാക്കി
വിതരണം ചെയ്യാനും നടപടിക
ളെടുത്തിട്ടുണ്ട്.
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും
ഓഗസ്റ്റ് 26 മുതലും നിയമസ
ഭാമണ്ഡലങ്ങളിൽ ഓഗസ്റ്റ് 31
മുതലും ഓണച്ചന്തകൾ സംഘടി
പ്പിക്കുന്നുണ്ട്. എല്ലാ നിയമസഭാ
മണ്ഡലങ്ങളിലും ആഗസ്ത് 26
മുതൽ സഞ്ചരിക്കുന്ന ഓണച്ച
ന്തകളും സംഘടിപ്പിക്കും. എല്ലാ
സബ്‌സിഡി ഉല്പ്പന്നങ്ങളും,
അരിയും ഭക്ഷ്യവസ്തുക്കളും ബ്രാൻ
ഡഡ് ഉത്പന്നങ്ങളും ഇതിലൂടെ
ഉൾപ്രദേശങ്ങളിലടക്കം എത്തി
ക്കാനാകും. ഇവ സെപ്റ്റംബർ 4
വരെ പ്രവർത്തിക്കും. 6 ലക്ഷത്തി
ലധികം AAYകാർഡുകാർക്കും
ക്ഷേമ സ്ഥാപനങ്ങൾക്കും 14
ഇനം ഭക്ഷ്യ സാധനങ്ങൾ ഉൾ
പ്പെട്ട ഓണക്കിറ്റുകൾ നല്കുന്നതാ
ണ്. ഓണത്തിന് മുമ്പ് വിതരണം
പൂർത്തിയാക്കും.
ഉപഭ�ോക്തൃ സംസ്ഥാനം
എന്നനിലയിൽഏറ്റവുമധികംവി
ലക്കയറ്റമുണ്ടാകേണ്ടത് കേരള
ത്തിലാണ്. എന്നാൽ മാതൃകാപര
മായ വിപണിയിടപെടൽ മുഖേന
അത് ഫലപ്രദമായി തടഞ്ഞുനിർ
ത്താൻ സർക്കാരിന് സാധിച്ചു.
ഇത് യാദൃശ്ചികമല്ല. രാഷ്ട്രീയ
ഇച്ഛാശക്തിയ�ോടെയുള്ള ഇട
പെടലാണ്. മുൻ ഭക്ഷ്യ മന്ത്രിയും
കമ്യൂണിസ്റ്റ് നേതാവുമായിരുന്ന
ഇ.ചന്ദ്രശേഖരന് നായരടക്കമു
ള്ളവര് ഭാവനാപൂർണ്ണമായി നട
ത്തിയ പരിശ്രമങ്ങളുടെ ഫലപ്രാ
പ്തിയുമാണിത്.n
എല്ലാജില്ലാ
കേന്ദ്രങ്ങളി
ലുംഓഗസ്റ്റ്
26മുതലും
നിയമസഭാമ
ണ്ഡലങ്ങളിൽ
ഓഗസ്റ്റ്31
മുതലുംഓണ
ച്ചന്തകൾ
സംഘടിപ്പിക്കു
ന്നുണ്ട്.എല്ലാ
നിയമസഭാ
മണ്ഡലങ്ങളി
ലുംആഗസ്ത്
26മുതൽ
സഞ്ചരിക്കു
ന്നഓണച്ചന്ത
കളുംസംഘടി
പ്പിക്കും.
38.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
38
1947ആഗസ്റ്റ് 15ന് സ്വതന്ത്ര
മായ ഒരു രാജ്യത്ത് ഭരണം
നടത്തുന്നത് ആ രാജ്യത്തിന്റെ
സ്വാത{´yസമരത്തിൽ അനുകൂ
ലമായ യാത�ൊരു സമീപനവും
ഇല്ലാത്ത രാഷ്ട്രീയദർശനമാണ്
എന്നുള്ളതാണ് രാജ്യം നേരിടു
ന്ന ഏറ്റവും വലിയ വെല്ലുവിളി.
രാജ്യത്തെ ഏതെങ്കിലും നിയ
മസഭയിൽ പ്രാതിനിധ്യമുള്ള
ഏതാണ്ട് 40-ഓളം രാഷ്ട്രീയ പാർ
ട്ടികളിൽ അവരുടെ നയം അത്
ഭരണമായാലും മറ്റ് പ്രവർത്തന
രീതി ആയാലും നടപ്പിലാക്കുന്നത്
അതിന്റെ തിരഞ്ഞെടുക്കപ്പെട്ട
കേന്ദ്രനേതൃത്വമ�ോ കമ്മറ്റിയ�ോ
ആണ്. എന്നാൽ ഇന്നിന്റെ
രാജ്യഭരണം മറ്റേത�ോ രഹസ്യ
കേന്ദ്രങ്ങളിലെ തീരുമാനപ്രകാ
രമാണ്. അത് ജനാധിപത്യം നേ
രിടുന്ന ഏറ്റവും വലിയ അപചയം
കൂടിയാണ്.
രാജ്യംഭരിക്കാൻബിജെപിയ്ക്ക്
അവസരം ഉണ്ടാക്കിയത് നാം
എന്തൊക്കെനിരീക്ഷണങ്ങളിൽ
ഏർപ്പെട്ടാലും ഏകദേശം 90
വർഷങ്ങൾക�ൊണ്ട് ആർ.എ-
സ്.എസ്. നടത്തിയ സൂക്ഷ്മതല
സാംസ്‌കാരിക അധിനിവേ
ശംക�ൊണ്ടാണ് എന്ന യാഥാർ
ത്ഥ്യം തിരിച്ചറിയേണ്ടതുണ്ട്.
രാജ്യസ്വാത{´yം എന്ന ഏക
ലക്ഷ്യത്തിൽ അടിസ്ഥാനമാക്കി
ഒന്നിച്ചിരുന്ന ഒരു ജനതയെ ഭി
ന്നിപ്പിക്കുവാൻ ബ്രിട്ടീഷുകാരൻ
ഉപയ�ോഗിച്ച മതവർഗ്ഗീയതയെ
ഭൂരിപക്ഷവും ന്യൂനപക്ഷവുമായ
മതവാദികൾ ഏറ്റെടുത്തതിന്റെ
ദുരന്തം രാജ്യം അനുഭവിച്ചറി
ഞ്ഞതാണ്. പാകിസ്ഥാന്റെ രൂ
പീകരണത്തിലടക്കം എത്തിച്ച
പ്രസ്തുത വികാരത്തെ കെടാതെ
ദേശീയം
ടി.കെ.
അഭിലാഷ്
പ്രസിഡന്റ് KSSA
രാജ്യത്തെ
വീണ്ടെടുക്കാൻവേണം
നിതാന്തജാഗ്രത
രാജ്യം
ഭരിക്കാൻബി
ജെപിയ്ക്ക്
അവസരം
ഉണ്ടാക്കിയത്
നാംഎന്തൊ
ക്കെനിരീക്ഷ
ണങ്ങളിൽ
ഏർപ്പെട്ടാലും
ഏകദേശം
90വർഷ
ങ്ങൾക�ൊണ്ട്
ആർ.എസ്.
എസ്.
നടത്തിയ
സൂക്ഷ്മതല
സാംസ്‌കാരിക
അധിനിവേശം
ക�ൊണ്ടാണ്
എന്നയാഥാർ
ത്ഥ്യംതിരിച്ചറി
യേണ്ടതുണ്ട്.
39.
sk]v-äw_À 2025 39
നിലനിർത്തുവാനുംഅതിനെ
സ്വന്തം താല്പര്യങ്ങൾക്ക് അനു
സൃതമായി ആളിക്കത്തിക്കാനും
കഴിയുന്നു എന്നതാണ് ഏറ്റവും
വലിയ ഭീഷണി. വ്യത്യസ്ത പേരു
കളിൽ രാജ്യത്തിന്റെ വിഭിന്ന
പ്രദേശങ്ങളിലെ ആചാര അട
യാളങ്ങളെ സാംസ്‌കാരിക
സാമൂഹിക മത ജാതി ചിഹ്നങ്ങ
ളേയും, പ്രവർത്തനങ്ങളേയും
സൂക്ഷ്മ തലത്തിൽ അവർക്ക്
അനുകൂലമാക്കുവാൻ ബ�ോധപൂർ
വ്വംശ്രമിച്ചഒരുസാമൂഹികഎഞ്ചി
നീയറിംഗ് നമുക്ക് കാണാൻ
കഴിയും. ബാലഗ�ോകുലമായും
ഗണേശ�ോത്സവമായും രാഖിബ
ന്ധനമായും തുടങ്ങി ജാതി നേ
താക്കളുടെ ദിനാചരണംപ�ോലും
അത്തരം രാഷ്ട്രീയ നേട്ടത്തിന്
ബ�ോധപൂർവ്വം ഉപയ�ോഗിക്കുവാ
നും അതിൽ വിജയിക്കുവാനും
കഴിഞ്ഞു എന്നത് തിരിച്ചറിയ
ണം. ഇവ ഉപയ�ോഗിക്കുമ്പോൾ
തന്നെ എതിർപക്ഷത്തെ സൃഷ്ടി
ക്കുവാൻ അത്തരം ആളുകളുടെ
മത, സാമൂഹിക സാംസ്
കാരിക
ഇടപെടലുകളെ രാജ്യവിരുദ്ധ
വും ആചാരവിരുദ്ധവും ആയി
പ്രചരിപ്പിക്കുവാനുംഅതിൽരാജ്യ
ത്തുടനീളം സംഘർഷങ്ങൾ സൃ
ഷ്ടിക്കുവാനും കഴിഞ്ഞു എന്നതും
യാഥാർത്ഥ്യമാണ്. മാംസ ഭക്ഷ
ണവും പള്ളികൾക്കിടയിലെ
ദൈവസാന്നിധ്യം, നമസ്‌കാര
ങ്ങളും കുരിശ് പള്ളി പ�ൊളിക്കൽ
ഒക്കെ ആയി അത്തരത്തിൽ
എതിർചേരിയെ സൃഷ്ടിക്കുവാൻ
അവർക്ക് കഴിഞ്ഞു. ഉന്നതജാതി
ചിന്തകൾബ�ോധപൂർവ്വംആളിക
ത്തിക്കുവാൻദളിത്പീഡനങ്ങളും
ഊര് വിലക്കുകളും പുരുഷമേധാ
വിത്തംആളിക്കത്തിക്കുവാൻആ
വിധത്തിലും പ്രവർത്തനങ്ങൾ
നടന്നു. സ്ത്രീക്ഷേത്ര പ്രവേശനവും
അയിത്തവും തുടങ്ങി സമൂഹ
ത്തിൽ ചേരിതിരിവ് ഉണ്ടാക്കു
വാൻ ഉപയ�ോഗിക്കാവുന്ന എല്ലാ
ആയുധങ്ങളും സൃഷ്ടിച്ചെടുക്കു
വാനും അതിൽ ഒരുപക്ഷത്ത്
നിലയുറപ്പിച്ച് അവരുടെ പിന്തുണ
നേടാനും കഴിഞ്ഞു. സ്ത്രീക്ഷേത്ര
പ്രവേശനത്തിന് നിയമപരമായ
അധികാരം നേടാനും അത്
നടപ്പിലാക്കാൻ തുടങ്ങുമ്പോൾ
സുവർണ്ണ അവസരമായി ആചാ
രലംഘനത്തിനെതിരെ സമരം
ചെയ്യുവാനുംഇർക്ക്കഴിഞ്ഞു.
1925ൽ രാജ്യത്ത് രൂപീക
രിക്കപ്പെട്ട സംഘടനയായ
ആർ.എസ്.എസ്. ഫലപ്രദമായി
നടത്തിയ സൂക്ഷ്മതല സാംസ്‌കാ
രിക അധിനിവേശത്തിന്റെ
ഫലമാണ് നിലവിലെ സർക്കാർ.
തുടക്കത്തിൽഅവർഉയർത്തിപ്പി
ടിച്ചആശയത്തെപിന്നീട്വലുതാ
ക്കുകയുംരാജ്യത്തിന്റെആഭ്യന്തര
ശത്രുക്കളായ5Mകളെഉയർത്തി
ക്കാട്ടാനും അവർ ശ്രമിച്ചു. ബ്രിട്ടീ
ഷ് ഭരണകാലത്തും ബ്രിട്ടനെതി
രെ സമരം ചെയ്യുന്നത് അവർക്ക്
സ്വീകാര്യമായിരുന്നില്ല. മറിച്ച്
നേരത്തെപറഞ്ഞതിൽ3Mകൾ
ക്കെതിരെ ആയിരുന്നു സമരം.
5M-കൾ മുസ്ലീം, മിഷണറി, മാർ
ക്
സിസം, മെറ്റീരിയലിസം, മെ
ക്കാളിസംഎന്നതാണ്.
നിലവിൽ രാജ്യം ഭരിക്കുന്ന
സർക്കാർ ആർ.എസ്.എസ്സിന്റെ
ആശയങ്ങൾ നടപ്പിലാക്കുന്ന
തിന്റെ ഫലമായി രാജ്യത്തിന്റെ
ഭരണഘടനയും സാമൂഹ്യസാമ്പ
ത്തികഅന്തരീക്ഷവുംഭീഷണിയി
ലാക്കുന്നു. മെക്കാളസം എന്നത്
ഇംഗ്ലീഷ് ഭാക്ഷ ആണ് അതിനെ
എതിർക്കൽ എന്നതാണ്
അവരുടെ ശ്രമം വൈവിധ്യമുള്ള
ഒരുജനതയിൽഏകഭാഷയായി
ഹിന്ദിയെ സൃഷ്ടിക്കുവാനും ഇംഗ്ലീ
ഷിനെയും പ്രാദേശിക ഭാഷകൾ
ക്കെതിരെയും ചർച്ചകൾ സൃഷ്ടി
ക്കുന്നു. പാശ്ചാത്യ വിദ്യാഭ്യാസം
എന്ന നിലയിൽ ഇംഗ്ലീഷിനെ
മാറ്റിവച്ച് ശാസ്ത്രബ�ോധം ഇല്ലാ
താക്കി ബുദ്ധി വികസിക്കാൻ
കഴിയാത്ത ആചാരങ്ങളുടെയും
വിശ്വാസത്തിന്റെയും പിറകേ
മാത്രം പ�ോകുന്ന ഒരു ജനതയെ
സൃഷ്ടിക്കുവാനുള്ള ശ്രമമാണ്
മെക്കാളിസത്തിനെതിരെയു
ള്ള പ�ോരാട്ടം. രാജ്യത്തിന്റെ
വിവിധങ്ങളായ പ്രദേശങ്ങളിൽ
ഗവർണർമാരെ ഉപയ�ോഗിച്ച്
സർവ്വകലാശാലകളിലേക്ക്
കടന്ന് കയറാനുള്ള ശ്രമത്തെ
നമുക്ക് കാണാൻ കഴിയുന്നതാ
ണ്. പാഠപുസ്തകങ്ങൾ പരിഷ്
ക
രിച്ചു കുണ്ഡലിനി ശക്തിയും മത
ഗ്രന്ഥങ്ങളിലെ കെട്ടു കഥകളും
പ�ൊടിപ്പും ത�ൊങ്ങലും ചേർത്ത്
ഉൾപെടുത്തുന്നു.ശാസ്ത്രവുംചരിത്ര
യഥാർത്ഥങ്ങളും ഇല്ലാതാക്കുന്നു.
ക�ൊറ�ോണയ്‌ക്കെതിരെ പാട്ട
ക�ൊട്ടാൻ പറയുന്നു, അതു കേട്ട്
ക�ൊട്ടുന്ന ഒരു ജനതയെ സൃഷ്ടി
ക്കലാണ് ഇതിന്റെ പിന്നിലെ രാ
ഷ്ട്രീയം.
മെക്കാളിസത്തോട�ൊപ്പം
തന്നെയുള്ള ശത്രുവാണ് മെ
റ്റീരിയലിസം. ഭൗതികവാദം
അനാവശ്യമെന്നും യുക്തിചിന്ത
മ�ോശമെന്നും ശാസ്ത്രാവബ�ോധം
ദൈവചിന്തയ്‌ക്കെതിരെ എന്നും
പഠിപ്പിക്കുന്നവരുടെ ശ്രമം തി
രിച്ചറിയണം. ശാസ്ത്രത്തിന്റെ
മുഴുവൻ നേട്ടങ്ങളും ഉപയ�ോഗിച്ച്
അശാസ്ത്രീയത പ്രചരിപ്പിക്കുന്നു
ഭരണകൂടം.ശാസ്ത്രത്തിന്റെമികച്ച
നേട്ടങ്ങളെപ്പോലും പുരാണങ്ങളു
മായും ദേവസങ്കല്പവുമായും കൂട്ടി
യിണക്കുന്ന ഭരണകർത്താക്കളു
ടെ പ്രസ്താവന ഒക്കെ നേരത്തെ
പറഞ്ഞ ബ�ോധപൂർവ്വമായ അധി
നിവേശത്തിന്റെ പ്രയ�ോഗങ്ങൾ
1925ൽ
രാജ്യത്ത്
രൂപീകരിക്ക
പ്പെട്ടസംഘടന
യായആർ.എ-
സ്.എസ്.
ഫലപ്രദമായി
നടത്തിയ
സൂക്ഷ്മതല
സാംസ്‌കാരിക
അധിനിവേ
ശത്തിന്റെ
ഫലമാണ്
നിലവിലെ
സർക്കാർ.
40.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
40
മാത്രമാണ്.പുഷ്പക വിമാനവും
കൗരവരുടെ ജനനവും ഗണപ
തിയുടെ തുമ്പിക്കൈയും ഒക്കെ
ഇത്തരത്തിലുള്ള ചർച്ചകളുടെ
കേന്ദ്രമാണ്.
മാർക്‌സിസം കമ്മ്യൂണിസ
ത്തിന്റെയും സ�ോഷ്യലിസത്തി
ന്റെയും സ്ഥാപനത്തിനുള്ള പ്രാ
യ�ോഗിക സമീപനമാണ്. അത്
ശാസ്ത്രീയമായ കാഴ്ചപ്പാടിന്റെ
ഉല്പന്ന മാണ് യാഥാർത്ഥ്യങ്ങളി
ലാണ് അതിന്റെ നിലപാട്. അത്
മനുഷ്യനെയും പ്രകൃതിയേയും
കേന്ദ്രീകരിച്ചുള്ള ചിന്താ പദ്ധതി
യാണ്. ജാതിക്കും മതത്തിനും
സമ്പത്തിനും കേവലമായ രാജ്യ
അതിർത്തികൾക്കുമപ്പുറം മനു
ഷ്യരെ സമന്മാരായി കാണുന്ന
ആശയസംവിധാനമാണ്. മാർ
ക്‌സിസം മുതലാളിത്തത്തിന്
എതിരാണ്.
മുസ്ലീമും മിഷണറിയും പാശ്ചാ
ത്യമായ ആശയരീതിയാണ്.
അതിനേയും ഏതിർപക്ഷത്ത് ഉറ
പ്പിക്കേണ്ടതുണ്ട്.
യാഥാർത്ഥ്യത്തിൽ ആർ.എ-
സ്.എസ്. ഉയർത്തുന്ന ആശയ
സംവിധാനമെന്താണ്. അവർ
നടപ്പിലാക്കുന്ന നടപടികൾ
ആരെ തൃപ്തിപ്പെടുത്തുന്നതാണ്.
എന്താണ് അവരുടെ സ്ട്രാറ്റജി.
അതിന്റെ രാഷ്ട്രീയ ഭരണരൂപ
ത്തിലൂടെ അവർ എന്താണ് സൃഷ്ടി
ക്കുവാൻ ഉദ്ദേശിക്കുന്നത്. ഇന്ന്
രാജ്യം എന്ന നിലയിൽ മാത്രമല്ല
മനുഷ്യർ എന്ന കാഴ്ചപ്പാടിലും
ചർച്ചചെയ്യേണ്ടതാണ്.
1925ൽ രാഷ്ട്രത്തിന്റെ നിർ
മ്മാണത്തിനുള്ള ഒരു സാം
സ്
കാരിക സംഘടന എന്ന
നിലയിലാണ് ഈ പ്രസ്ഥാനം രൂ
പീകരിച്ചത്. രാഷ്ട്രം എന്ന് അവർ
ഉദ്ദേശിക്കുന്നത് ആ പ്രസ്ഥാനം
രൂപീകരിച്ച സ്ഥലത്തെ അതിർ
ത്തികൾക്കുള്ളിലുള്ള ഒരു രാജ്യം
മാത്രമല്ല, മറിച്ച് ഹിന്ദു രാഷ്ട്രം കെ
ട്ടിപ്പെടുക്കുന്നതിനുള്ള അതിവി
ശാല ഭൂമികയാണ്. പാകിസ്ഥാ
നും അഫ്ഗാനിസ്ഥാനും ഭൂട്ടാനും
ബർമ്മയും ബംഗ്ലാദേശും ഒക്കെ
അടക്കമുള്ളഒരു വലിയ സാമ്രാ
ജ്യം. അടിസ്ഥാനം ഹൈന്ദവത.
എന്താണ് അവർ ഉയർത്തുന്ന
ഹൈന്ദവത. ബ്രാഹ്മണിക്കൽ
അല്ലെങ്കിൽ പൗര�ോഹിത്യ ഘടന
യുള്ള സംവിധാനം. പ്രാമാണിക
ഗ്രന്ഥം മനുസ്മൃതി. ആർ.എസ്.
എസ്-ന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ
ക്രോഡീകരിച്ചുള്ള അവരുടെ
അടിസ്ഥാന ഗ്രന്ഥമാണ് വിചാര
ധാര. ഹെഡ് ഗേവാർ എഴുതിയ
വിചാരധാരയാണ് അവരുടെ
മഹത് ഗ്രന്ഥം. മനുസ്മൃതിയെ
അടിസ്ഥാനമാക്കിയുളള ഭരണ
സംവിധാനം രൂപീകരിക്കലാണ്
അവരുടെലക്ഷ്യം.മനുഷ്യനെജാ
തികളായിവേർതിരിച്ച്ത�ൊഴിലും
ജീവിതവും അതിന്റെ അടിസ്ഥാ
നത്തിൽ കെട്ടിപ്പെടുക്കുന്ന പഴയ
ഇരുണ്ട യുഗത്തിലേക്ക് ക�ൊണ്ടു
പ�ോകുകഎന്നതാണ്ലക്ഷ്യം
ല�ോകത്ത് ഐ.എസ്.ഐ
എസ്. എന്ന ഭീകരസംഘടനയും
ലക്ഷ്യം വയ്ക്കുന്നത് ഒരു ഇസ്ലാമിക
രാഷ്ട്രം രൂപീകരിക്കുവാനാണ്.
അവരുടെലക്ഷ്യവംകിരാതമായ
ഇരുണ്ട ല�ോകത്തിന്റെ സ്ഥാപന
മാണ്.
എന്താണ് ഹിന്ദുയി
സം. ആർ.എസ്.എസ്-ഉം
ബിജെപിയും ഉയർത്തിപ്പിടിക്കു
ന്ന അവർ പറയുന്ന ഹിന്ദുയി
സത്തിന് നമ്മുടെ പൗരാണിക
ചരിത്ര യാഥാർത്ഥ്യങ്ങളും ആചാ
രങ്ങളും സങ്കല്പങ്ങളുമായി പുലബ
ന്ധംപ�ോലും ഇല്ല എന്നത് ചരിത്രം
അന്വേഷിക്കുന്ന ആർക്കും സുവ്യ
ക്തമാണ്. തങ്ങളുടെ താല്പര്യ
ങ്ങൾക്ക് അനുകൂലമായി ചരിത്ര
ത്തെയും ചരിത്രപുരുഷന്മാരെയും
വളച്ചൊടിച്ച് പുത്തൻ ചരിത്രം സൃ
ഷ്ടിക്കുന്നു. സിന്ധുവിന്റെ തീരത്ത്
മാർക്‌സിസം
കമ്മ്യൂണിസ
ത്തിന്റെയും
സ�ോഷ്യലിസ
ത്തിന്റെയും
സ്ഥാപന
ത്തിനുള്ള
പ്രായ�ോഗിക
സമീപനമാണ്.
അത്ശാ
സ്ത്രീയമായ
കാഴ്ചപ്പാടി
ന്റെഉല്പന്ന
മാണ്യാഥാർ
ത്ഥ്യങ്ങളിലാ
ണ്അതിന്റെ
നിലപാട്.
41.
sk]v-äw_À 2025 41
ജീവിച്ചിരുന്നജനതയുടെ ജീവിത
മാണല്ലോഹിന്ദുയിസം.ഇവിടേക്ക്
അധിനിവേശം നിരവധി ഉണ്ടാ
യിട്ടുണ്ട്. ആര്യന്മാർ തുടങ്ങി ബ്രി
ട്ടീഷുകാർവരെ നീണ്ടുനിൽക്കുന്ന
അധിനിവേശം.അത്സമ്മാനിച്ച
വിഭിന്നമായ സാംസ്‌കാരിക
സാമ്പത്തിക ആചാര വിശ്വാ
സരീതികൾ. ഇതിന്റെയെല്ലാം
ആകെ തുകയാണ് ഇന്നത്തെ
രാജ്യവും സംസ്
കാരവും. അത്
അംഗീകരിക്കുവാനും ഉൾക്കൊ
ള്ളുവാനും കഴിയുക എന്നതാണ്
ആവശ്യവും.അതുപ�ോലെതന്നെ
നമ്മുടെ ചില അധിനിവേശങ്ങൾ
അവിടെനിന്ന് സമ്പത്ത്‌ക�ൊ
ള്ളയടിച്ചെങ്കിൽ ചിലർ ഇവിടെ
തന്നെ അവരുടെ സംസ്
കാരം
കെട്ടിപ്പെടുത്തു.
എല്ലാ അധിനിവേശ ശക്തി
കളിൽനിന്നും ഭരണാധികാരം
നേടിയ ദിനമാണ് 1947 ആഗസ്റ്റ്
15. രാജ്യത്തിന്റെ വിശാലമായ
വ്യത്യസ്ത സാഹചര്യങ്ങളെ തിരി
ച്ചറിഞ്ഞ് ല�ോകത്തിലെ മികച്ച
ഭരണക്രമങ്ങളിൽനിന്നും രാജ്യ
ത്ത് നിലനിന്നിരുന്ന നടപടിക
ളിൽനിന്നും ഒരു രാജ്യം മികച്ച
രീതിയിൽ മുന്നോട്ട് പ�ോകുന്നതി
ന് ശക്തവും ബൃഹത്തുമായ ഒരു
ഭരണഘടനയും രൂപീകരിക്കപ്പെ
ട്ടു. ഇന്ത്യ എന്ന രാജ്യം എന്താണ്
എന്ന് അതിന്റെ ആമുഖം വളരെ
വ്യക്തമായി നിർവചിക്കുകയും
ചെയ്യുന്നുണ്ട്. സ�ോഷ്യലിസവും
മതേതരത്വവും പിന്നീടാണ്
കൂട്ടിച്ചേർക്കപ്പെട്ടത് എങ്കിലും
എഴുതപ്പെട്ട കാലം മുതലേ അവ
അതിൽ അന്തർലീനമായിരുന്നു.
നിയമനിർമ്മാണ സഭയിലെ
ചർച്ചകൾ തന്നെ അതിനെ
ഭംഗിയായി സാധൂകരിക്കുന്നുണ്ട്.
സമത്വം, സാഹ�ോദര്യം, സ�ോ
ഷ്യലിസം എന്ന ല�ോകത്തിലെ
ഏറ്റവും അംഗീകരിക്കപ്പെട്ട മുദ്രാ
വാക്യങ്ങൾ നമ്മുടെ ഭരണഘട
നയിലും അന്തർലീനമായിരുന്നു.
ഒരു പൗരന്റെ സ്വാത{´yമാണ്
സമത്വംഅത്.ഒരുസാമൂഹ്യനീതി
യാണ്. ഒരു രാജ്യം തന്റെ പൗരന്
നൽകുന്ന സമത്വം എന്ന സാമൂ
ഹ്യനീതിയാണ് സ�ോഷ്യലിസവും
മതനിരപേക്ഷതയും.
രാജ്യംഎന്നത് യൂണിയൻ
ഓഫ് സ്റ്റേറ്റ് ആണ്. സംസ്ഥാ
നങ്ങളുടെ ഒരു കൂട്ടായ്മയാണ്
രാജ്യം. ആരും ആർക്കും മുകളില
ല്ല.സംസ്ഥാനങ്ങളുടെസ്വാത{´y
മാണ് ഫെഡറിലിസം. രാജ്യത്തി
ന്റെപ�ൊതുവായസ്വാത{´yമാണ്
മതനിരപേക്ഷത.
നിരവധിയായമഹാരഥന്മാർ
നാളുകൾ ചർച്ച ചെയ്ത് തീരുമാനി
ച്ച് എഴുതി ഉണ്ടാക്കുകുയും അതിന്
ശേഷം രാജ്യത്തിന്റെ വിവിധ
പ്രദേശങ്ങളിലെ ജനപ്രതിനിധി
കൾ വീണ്ടും ചർച്ച ചെയ്ത് രാജ്യം
അംഗീകരിച്ചു ഉറപ്പുവരുത്തിയ
നമ്മുടെ രാജ്യത്തിന്റെ മാതാവും
പിതാവും ആത്മാവും ഒക്കെയാ
ണ്നമ്മുടെഭരണഘടന.പ്രസ്തുത
ഭരണഘടനയെ നമുക്ക് വേണ്ട
വിധത്തിൽ പരിഷ്‌കരിക്കുക
യും കീറിമുറിയ്ക്കുകയും ചെയ്യുന്ന
ഒരു കാലഘട്ടത്തിൽ അതിന്റെ
ആത്മാവിനെ നഷ്ടപ്പെടുത്താതെ
സംരക്ഷിക്കാൻ പൗരബ�ോധമു
ള്ള എല്ലാവർക്കും ഉത്തരവാദിത്വ
മുണ്ട്.
ഭരണഘടന സ്ഥാപനങ്ങ
ളെ മുഴുവൻ തങ്ങളുടെ അധികാ
രസ്ഥാപനത്തിനും ഇഷ്ടത്തിനുമ
നുസരിച്ച് പ്രവർത്തിപ്പിക്കുകയും
എതിർശബ്ദങ്ങളെ അടക്കിനിർ
ത്താൻഉപയ�ോഗിക്കുകയുംചെയ്യു
ന്നഇന്നിന്റെസമയത്ത്നിതാന്ത
ജാഗ്രതയ�ോടെ ശക്തമായ
പ്രചരണത്തിലൂടെ ഭരണഘട
നയേയും അതിന്റെ മൂല്യത്തേയും
സംരക്ഷിക്കുവാൻ സമരൈക്യ
പ്രസ്ഥാനമാകേണ്ടത്ജീവനക്കാ
രുടേയും ത�ൊഴിലാളികളുടെയും
രാജ്യത്തെയും ഭരണഘടനയെ
യും സ്‌നേഹിക്കുന്ന എല്ലാവരുടെ
യുംഉത്തരവാദിത്വമാണ്.n
രാജ്യംഎന്നത്
യൂണിയൻ
ഓഫ്സ്റ്റേറ്റ്
ആണ്.
സംസ്ഥാനങ്ങ
ളുടെഒരുകൂ
ട്ടായ്മയാണ്
രാജ്യം.ആരും
ആർക്കും
മുകളിലല്ല.
സംസ്ഥാനങ്ങ
ളുടെസ്വാ
ത{´yമാണ്
ഫെഡറിലി
സം.
42.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
42
കേരളംഇന്ത്യയിലെ
ഒന്നാം നമ്പർ
സംസ്ഥാനമായി മാറിയതിനു
പിന്നിൽ കേരളത്തിന്റെ സിവിൽ
സർവീസിന് പ്രമുഖ സ്ഥാനമാ
ണുള്ളത്. ചുരുക്കിപ്പറഞ്ഞാൽ
കേരളം ഇന്നത്തെ കേരളം
ആയത് സിവിൽ സർവീസിന്റെ
പ്രതിജ്ഞാബദ്ധവും ആത്മാർ
ത്ഥവുമായ പ്രവർത്തനവും ക്രമാ
നുഗതമായ വളർച്ചയും ക�ൊണ്ട്
കൂടിയാണ്. ഒരു തർക്കവും
ഇല്ലാതെപറയാൻകഴിയുംഇന്ത്യ
യിലെ ഏറ്റവും മികച്ച സിവിൽ
സർവീസ് കേരളത്തിലേത്
തന്നെയാണ്. 1969 നവംബർ
ഒന്നിന് സ. സി അച്യുതമേന�ോൻ
ഭരണം ഏൽക്കുമ്പോൾ കേരള
ത്തിലെ സിവിൽ സർവീസിലെ
സ്ഥിരംതസ്തികകൾ2,68,000മാ
ത്രമായിരുന്നുവെങ്കിൽ അദ്ദേഹം
ഭരണമ�ൊഴിയുമ്പോൾ അത്
4,80,000 ആയി വർദ്ധിച്ചുവെ
ന്നത് സിവിൽ സർവീസിന്റെ
വളർച്ചയുടെ നിർണായക ഘട്ടം
തന്നെയായിരുന്നു.
ഭരണസിരാകേന്ദ്രമായ
സെക്രട്ടേറിയറ്റിൽ 1985 സെ
പ്റ്റംബർ 27ന് പിറവിയെടുത്ത
കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ്
അസ�ോസിയേഷൻ പാർട്ട് ടൈം
ജീവനക്കാർ മുതൽ സ്‌പെഷ്യൽ
സെക്രട്ടറിമാർ വരെ ഉൾപ്പെ
ടുന്ന പ�ൊതു സംഘടനയാണ്.
സ്ഥാപക നേതാക്കളായ സ.
പി യു വിജയൻ, സ. സി. കുട്ടികൃ
ഷ്ണൻ, പി. ഗ�ോപാലൻ നായർ
അടക്കമുള്ള തലയെടുപ്പുള്ള ജന
കീയരായ സംഘടനാ നേതൃത്വം
കൈമാറിയ സംഘടനയുടെ
ക�ൊടിക്കൂറ ഇന്നും ഉയർത്തിപ്പിടി
ച്ച് മുന്നേറുകയാണ് ജീവനക്കാരു
ടെ അവകാശ പ�ോരാട്ടങ്ങളിൽ
ഒരു വിട്ടുവീഴ്ചയും കൂടാതെ. ജന�ോ
പകാരപ്രദവുംഅഴിമതിരഹിതവു
മായസിവിൽസർവീസ്എന്നതാ
ണ്സംഘടനയുടെമുദ്രാവാക്യം.
1990മുതൽനടപ്പാക്കിയനവ
ലിബറൽ നയങ്ങൾ ല�ോകത്തും
ഇന്ത്യയിലും സിവിൽ സർവീസി
ന് വലിയ രീതിയിൽ വെല്ലുവിളി
കൾസൃഷ്ടിച്ചിട്ടുണ്ട്.ക�ോൺഗ്രസും
ബിജെപിയും ഭരിക്കുന്ന സംസ്ഥാ
നങ്ങളിൽ സിവിൽ സർവ്വീസ്
വളരെയേറെ വെട്ടിച്ചുരുക്കപ്പെട്ടു.
എന്നാൽകേരളത്തിൽഅതിനെ
പ്രതിര�ോധിക്കാൻ ഇടതു സർ
ക്കാരുകൾക്ക് കഴിഞ്ഞിട്ടുണ്ട് .
സിവിൽ സർവീസിനെ സംര
ക്ഷിക്കുവാനുള്ള പ�ോരാട്ടത്തിൽ
എന്നും മുന്നിൽ നിന്ന് പ�ോരാടിയ
സംഘടനയാണ് കെ എസ്
എസ് എ. ഇതര സംസ്ഥാനങ്ങ
ദേശീയം
സുധി
കുമാർ
എസ്
ജനറൽ
സെക്രട്ടറി
കേരളസെക്രട്ടേറിയറ്റ്
സ്റ്റാഫ്അസ�ോസിയേഷൻ
ആവേശത്തോടെ
39-ാംവാർഷിക
സമ്മേളനത്തിലേക്ക്...
ഭരണസിരാ
കേന്ദ്രമായ
സെക്രട്ടേറി
യറ്റിൽ1985
സെപ്റ്റംബർ
27ന് പിറവിയെ
ടുത്തകേരള
സെക്രട്ടേറിയറ്റ്
സ്റ്റാഫ്അസ�ോ
സിയേഷൻ
പാർട്ട്ടൈം
ജീവനക്കാർ
മുതൽസ്‌പെ
ഷ്യൽസെക്ര
ട്ടറിമാർവരെ
ഉൾപ്പെടുന്ന
പ�ൊതുസംഘ
ടനയാണ്.
43.
sk]v-äw_À 2025 43
ളില�ൊക്കെസിവിൽ സർവീസ്
വെട്ടി ചുരുക്കപ്പെട്ടപ്പോൾ കേര
ളത്തിൽ വിദ്യാഭ്യാസ ആര�ോഗ്യ
രംഗങ്ങളിൽ ഉൾപ്പെടെ പുതിയ
തസ്തികകൾ സൃഷ്ടിച്ചു ക�ൊണ്ടും
കൃത്യമായി ഒഴിവുകൾ പിഎസ്
സി ക്ക് റിപ്പോർട്ട് ചെയ്തുക�ൊ
ണ്ടും മുന്നോട്ടുപ�ോകുകയാണ്
ഇടതു സർക്കാർ നാളിതുവരെ.
ഭരണനിർവഹണം ഏറ്റവും
കാര്യക്ഷമമായി നടക്കുന്നതും
കേരളത്തിൽ തന്നെയാണ്.
അഴിമതിരഹിതമായ സിവിൽ
സർവീസിന്റെ ലക്ഷ്യപ്രാപ്തിയിലേ
ക്ക് പൂർണ്ണമായും കടക്കാൻ കഴി
ഞ്ഞിട്ടില്ലെങ്കിലും മറ്റേത�ൊരു സം
സ്ഥാനത്തേക്കാളും നാം മുന്നിൽ
തന്നെയാണ്.ജനകീയക്ഷേമപ്ര
വർത്തനങ്ങളിലും അടിസ്ഥാന
വികസന പ്രവർത്തനങ്ങളിലും
കേരളത്തിലെ സിവിൽ സർവീ
സിനെ ഉപയ�ോഗിച്ചുക�ൊണ്ട്
സർക്കാർ മുന്നോട്ടു പ�ോകുന്നു.
അത�ോട�ൊപ്പം എ ഐ ഉൾപ്പെ
ടെയുള്ള പുതിയ കാലത്തിന്റെ
സാങ്കേതികനേട്ടങ്ങൾസൂക്ഷ്മമാ
യിപഠിച്ച്ഗുണകരമായി ഉപയ�ോ
ഗിക്കുവാനും നമുക്ക് പദ്ധതികൾ
ആവശ്യമുണ്ട്.അപ്പോഴുംസിവിൽ
സർവീസ് ചുരുക്കപ്പെടാതെ ന�ോ
ക്കേണ്ടതുമാണ്.
സംതൃപ്തമായ സിവിൽ
സർവീസ് ആണ് ഒരു ആധുനിക
സമൂഹത്തിന്റെ മുതൽക്കൂട്ട്.
സർവീസുകൾ സ്വകാര്യവൽ
ക്കരിക്കപ്പെടുമ്പോൾ സാധാര
ണക്കാരാണ് ഏറ്റവും കൂടുതൽ
പാർശ്വവൽക്കരിക്കപ്പെടുന്നത്.
ആധുനിക ചങ്ങാത്ത മുതലാളി
ത്തഭരണകാലത്ത് സിവിൽസർ
വ്വീസ് ഒട്ടേറെ വെല്ലുവിളികൾ
നേരിടുന്നു. കേന്ദ്രം ഭരിക്കുന്ന
സർക്കാർ ആകട്ടെ ഇതിന് പൂർ
ണ്ണമായും കീഴ്‌പ്പെട്ട മട്ടാണ്. കേ
ന്ദ്ര-പ�ൊതുമേഖല രംഗങ്ങളിൽ
60 ലക്ഷത്തോളം തസ്തികകൾ
ഒഴിച്ചിട്ടിരിക്കുകയാണ്. 2004
ഇന്ത്യയിൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ
ഇല്ലാതാക്കിയത് ക�ോൺഗ്രസി
ന്റെസഹായത്തോടെ ബിജെപി
യുടെസർക്കാരാണ്.
കേരളത്തിലെ ജീവനക്കാർ
നടത്തിയ ഒറ്റക്കെട്ടായിട്ടുള്ള
പ�ോരാട്ടം 2013 വരെ കേരള
ത്തിൽ പെൻഷൻ സംരക്ഷി
ക്കുവാൻ ഇടയാക്കി. 2014 ൽ
യുഡിഎഫ് സർക്കാർ കേരള
ത്തിൽ പെൻഷൻ ഇല്ലാതാക്കി
പങ്കാളിത്ത പെൻഷൻ അടി
ച്ചേൽപ്പിച്ചു.
ഇന്ന് രണ്ട് ലക്ഷത്തോളം
ജീവനക്കാർ അതിന്റെ ഇരകളാ
യി മാറിയിരിക്കുന്നു. ഫലത്തിൽ
പെൻഷൻഇല്ലാത്തഅവസ്ഥയാ
യിമാറി.
2002 മുതൽ പെൻഷൻ സം
രക്ഷിക്കണമെന്നുള്ള പ�ോരാ
ട്ടത്തിൽ ജീവനക്കാർക്കൊപ്പം
നിന്ന്നിലപാടിൽമാറ്റംവരുത്താ
തെപ�ോരാടുന്നസംഘടനയാണ്
കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ്
അസ�ോസിയേഷൻ.
2016 ലെ തെരഞ്ഞെടുപ്പ്
വാഗ്ദാനമായിരുന്ന പങ്കാളിത്ത
പെൻഷൻ പുന: പരിശ�ോധിക്കു
മെന്നത് നാളിതുവരെ പാലിക്കു
വാൻ സർക്കാരുകൾക്ക് കഴി
ഞ്ഞിട്ടില്ല എന്നത് അങ്ങേയറ്റം
ഖേദകരവും പ്രതിഷേധകരവുമാ
ണ്.
സംഘടനയും സമര ഐക്യ
പ്രസ്ഥാനമായ അധ്യാപക
സർവീസ് സംഘടന സമര
സമിതിയും വിട്ടുവീഴ്ചയില്ലാത്ത
നിലപാടുമായി ഇന്നും പ�ോരാട്ട
ത്തിലാണ്. 2022 ഒക്ടോബറിലെ
സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാട
നം ചെയ്തുക�ൊണ്ട് അന്നത്തെ
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി
സംസ്ഥാനസെക്രട്ടറിസ.കാനം
രാജേന്ദ്രൻ പ്രസ്താവിച്ചത്
പെൻഷൻസംരക്ഷിക്കണമെന്ന
ആവശ്യവുമായി ഇനിയും ജീവന
ക്കാരെ സെക്രട്ടേറിയറ്റി നു മുന്നി
ലേക്ക് വരുത്തരുത് എന്നാണ്.
പെൻഷൻ സംരക്ഷിക്കണമെ
ന്നത് ഉൾപ്പെടെയുള്ള ജീവന
ക്കാരുടെ ആവശ്യങ്ങൾ ഉന്നയി
ച്ചുക�ൊണ്ട് 2024 ഡിസംബറിൽ
സെക്രട്ടേറിയറ്റിനു മുന്നിൽ നട
ത്തിയ 36 മണിക്കൂർ രാപ്പകൽ
സമരം മറ്റൊരേടായിരുന്നു.
തുടർന്നും നിരവധി സമരങ്ങൾ
സംഘടനഉൾപ്പെടെനടത്തി.
നിലവിൽ കേരളത്തിലെ
ജീവനക്കാർ അഭിമുഖീകരിക്കു
ന്ന ഏറ്റവും വലിയ പ്രതിസന്ധി
പങ്കാളിത്ത പെൻഷൻ പിൻവ
ലിച്ച് പഴയ പെൻഷൻ പ്രസ്ഥാന
സ്ഥാപിക്കുക എന്നത് തന്നെ
യാണ്. അത�ോട�ൊപ്പം കുടിശ്ശി
കയായ ക്ഷാമബത്ത, ശമ്പള
പരിഷ്
കരണ ആനുകൂല്യങ്ങൾ,
പന്ത്രണ്ടാംശമ്പളപരിഷ്‌കരണം
നടപ്പാക്കുക, കുറ്റമറ്റ രീതിയിൽ
മെഡിസെപ്പ് നടപ്പാക്കുക മുത
ലായവയാണ്. ഇനിയുള്ള എട്ടു
മാസങ്ങൾക്കകം ഇവയ്ക്ക് എല്ലാം
പരിഹാരമുണ്ടാക്കുക എന്നത്
ഇടതു സർക്കാരിന്റെ കർത്ത
വ്യം തന്നെയാണ്. കേരളത്തിൽ
പെൻഷൻ സംരക്ഷിക്കുക
എന്നത് ഇടതു സർക്കാരിന്റെയും
മുന്നണിയുടെയും ചരിത്രപരമായ
കർത്തവ്യമായി തന്നെയാണ്
സംഘടനകാണുന്നത്.
കേന്ദ്രം ഉയർത്തുന്ന സാ
മ്പത്തിക വെല്ലുവിളികളെ നേ
രിട്ടുക�ൊണ്ട് മുന്നോട്ടുപ�ോകുന്ന
കേരളം ജീവനക്കാരെയും കൂടി
ചേർത്തു പിടിക്കണമെന്നും
സംഘടന സർക്കാരിന�ോട്
ആവശ്യപ്പെടുന്നു. പെൻഷൻ സം
രക്ഷണം ഉൾപ്പെടെ ജീവനക്കാ
രുടെ ന്യായമായ ആവശ്യങ്ങൾ
ഉന്നയിച്ചുക�ൊണ്ട്2025ജനുവരി
22 നടന്ന പണിമുടക്കിൽ ഉൾ
പ്പെടെ ജീവനക്കാർ നൽകിയ
ആത്മാർത്ഥമായ സഹകരണ
മാണ്സംഘടനയുടെആവേശം.
ജീവനക്കാർക്കൊപ്പം നിന്ന്
പ�ോരാടുന്ന കേരള സെക്രട്ടേ
റിയറ്റ് സ്റ്റാഫ് അസ�ോസിയേഷ
ന്റെ 39 ആം വാർഷിക സമ്മേ
ളനം ഈ വർഷം അവസാനം
നടക്കുകയാണ്. നാളിതുവരെ
ജീവനക്കാർ നൽകിയ സഹക
രണം ഇനിയും ഉണ്ടാകണമെന്ന്
അഭ്യർത്ഥിച്ചുക�ൊണ്ട് എല്ലാ ജീ
വനക്കാർക്കും ഓണാശംസകൾ
നേരുന്നു.n
സംതൃപ്ത
മായസിവിൽ
സർവീസ്
ആണ്ഒരു
ആധുനിക
സമൂഹത്തി
ന്റെമുതൽ
ക്കൂട്ട്.സർ
വീസുകൾ
സ്വകാര്യവൽ
ക്കരിക്കപ്പെ
ടുമ്പോൾസാ
ധാരണക്കാ
രാണ്ഏറ്റവും
കൂടുതൽ
പാർശ്വവൽ
ക്കരിക്കപ്പെടു
ന്നത്.
44.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
44
മനുഷ്യമനസ്സിനെഅഗാധ
മായി സ്വാധീനിക്കുകയും
സമൂഹത്തെയാകെ പരിവർത്തി
പ്പിക്കുകയും ചെയ്യാൻ പ്രാപ്തമായ
നിരവധി ഉൽബ�ോധനങ്ങളുണ്ട്
ശ്രീനാരായണഗുരുവിന്റേതായി.
അങ്ങേയറ്റം ആഴമുള്ള കാര്യ
ങ്ങൾ അതീവലളിതമായി അവ
തരിപ്പിക്കുവാനുള്ള ഗുരുവിന്റെ
കഴിവ് അപാരമാണ്. ഒരിക്കൽ
ശ്രീനാരായണ സാഹിത്യത്തെ
ക്കുറിച്ച് പ്രഭാഷണം നടത്തവെ
അതു കേട്ട പലരും ആ വിഷയ
ത്തിൽ വിശദമായ പഠനം കാല
ഘട്ടം ആവശ്യപ്പെടുന്നുണ്ടെന്ന്
അഭിപ്രായപ്പെട്ടു. പ്രൊഫ. ബാ
ലകൃഷ്ണൻ നായർ സാർ അറുപ
തുകളിൽ ഗുരുദേവകൃതികളുടെ
വ്യഖ്യാനങ്ങൾ നടത്തിത്തുടങ്ങി
യപ്പോഴാണ് ഗുരുവിനെ സംബ
ന്ധിക്കുന്ന സാഹിത്യപരമായ
ഗഹനവും അത്ഭുതകരവുമായ
ഒരു ല�ോകമുണ്ടെന്ന് നാം അറി
യുന്നത്. ചിലർ ആ വഴിക്ക് തുടർ
ന്ന് പരിശ്രമിക്കുകയുമുണ്ടായി.
എന്നാൽ വിശദമായ ഒരു പഠന
ത്തിനു മുതിർന്നപ്പോഴാണ് ആഴ
ക്കടൽ പ�ോലെ നിലയില്ലാത്ത
വിധം അഗാധമാണ് ഗുരുദേവ
കൃതികളുടെ അന്തസ്സത്ത എന്നു
മനസ്സിലാകുന്നത്. ഏത�ോ ഒരു
പ്രച�ോദനത്താലെന്നവിധം
രണ്ടു വർഷക്കാലത്തെ നിരന്ത
രമായ ശ്രമത്തിലൂടെ ഗുരുവിന്റെ
എല്ലാ കൃതികളെയും സൗന്ദര്യപ
രമായും ദർശനപരമായും സമീ
പിച്ചു ക�ൊണ്ട് ' ശ്രീനാരായണ
സാഹിത്യ ദർശനം' എന്ന കൃതി
എനിക്കു പൂർത്തിയാക്കാനായി.
ആദരണീയനായ പ്രൊഫ.
എം.കെ.സാനു മാഷിന്റെ പ്രൗ
ഢമായ അവതാരികയുമായി
സാഹിത്യ പ്രവർത്തക സഹക
രണ സംഘം 2017 ൽ ഗ്രന്ഥം പ്ര
സിദ്ധീകരിക്കുകയുംചെയ്തു.
ശ്രീനാരായണഗുരുവിന്റെ
രചനകളിൽഎന്നെഅത്യധികം
സ്വാധീനിച്ചരചന'അറിവ്'എന്ന
കവിതയാണ്. സ്വാനുഭവത്തെ
ആസ്പദമാക്കിഗുരുഅരുൾചെയ്ത
'അറിവ്' നിശിതമായ അപഗ്ര
ധന ശക്തി പ്രകടിതമാക്കിക്കൊ
ണ്ട് അറിവിന്റെ പ്രകാശ കിരണ
ങ്ങൾ എമ്പാടും വാരി വിതറുന്നു.
എന്നാൽ ഏകാഗ്രമായ സമീപ
നത്തിൽ ആഴമേറിയ ദർശന
തലത്തിലേക്ക് മനുഷ്യരെ നയിച്ചു
ക�ൊണ്ട് അറിവിന്റെ അത്ഭുതം
ല�ോകം സൂഷ്മസഞ്ചാരത്തിനായി
കാട്ടിത്തരുന്നു. 'ആര്യാ ' വൃത്ത
ത്തിൽ ലളിതമലയാള പദാവലി
ദേശീയം
ഡ�ോ.
വള്ളിക്കാവ്
മ�ോഹൻ
ദാസ്
ഗുരുവിന്റെ
അറിവുപ�ൊരുളുകൾ
അറിവുംഅറി
യപ്പെടുന്നതും
ഒന്നാണെന്നു
ള്ളഅറിവി
ല്ലെങ്കിൽ
ആഅറിവ്
പൂർണ്ണമായ
അറിവാകുന്നി
ല്ല.അറിവും
അറിയപ്പെടു
ന്നതുംഅറി
യുന്നവനും
ചേർന്നാലേ
അറിവിന്റെ
നിറവുണ്ടാകൂ.
45.
sk]v-äw_À 2025 45
യാൽമെനഞ്ഞെടുത്തിട്ടുള്ളപതി
നഞ്ചുപദ്യങ്ങൾ മാത്രമടങ്ങുന്ന
' അറിവ് ' എന്ന മൂന്നക്ഷരങ്ങൾ
എല്ലാജ്ഞാനസങ്കേതങ്ങളെയും
വിജ്ഞാന സ്രോതസ്സുകളെയും
തന്നിലേക്ക് ആവാഹിച്ച് ല�ോക
സത്യമായ അറിവിനെ പരമകാ
ഷ്ഠയിൽ പ്രതിഷ്ഠിക്കുന്നു. ഇന്ദ്രി
യാദികളായി മാറുന്ന അറിവ്
എങ്ങനെയാണ് ല�ോകത്തെ പ്ര
തീതമാക്കുന്നതെന്ന് വിശദമാക്കു
മ്പോൾ അറിവു രചന പര്യവസാ
നം കുറിക്കുകയായി. ഉദാരവും
ഐശ്വര്യനിഷ്ഠവും ആദർശ
ദീപ്തവുമായ ഉന്നതമായ�ൊരു
വിശ്വാസ ദാർഢ്യത്തിലേക്ക്
അദ്വൈതത്തിലുറപ്പിച്ച ഗ�ോവണി
ഘടിപ്പിച്ച് അറിവനുവാചകനെ
കയറ്റിവിട്ട് മന്ത്രതന്ത്രാദികളുടെ
യും വേദ�ോപനിഷത്തുകളുടെയും
അറിവാഴങ്ങളെ ചെപ്പില�ൊളിപ്പി
ക്കുന്ന അനശ്വരവിദ്യ 'അറിവ് '
എന്നകൃതിയിലൂടെഗുരുഅനുഭവ
വേദ്യമാക്കുന്നു.
അറിവും അറിയപ്പെടുന്നതും
ഒന്നാണെന്നുള്ള അറിവില്ലെ
ങ്കിൽ ആ അറിവ് പൂർണ്ണമായ
അറിവാകുന്നില്ല. അറിവും അറി
യപ്പെടുന്നതും അറിയുന്നവനും
ചേർന്നാലേ അറിവിന്റെ നിറ
വുണ്ടാകൂ. അറിവു നിറവിലൂടെ
അതല്ലാത�ൊന്നുമില്ലെന്നു കാ
ണാനുള്ള കഴിവാണ് അറിവ്
എന്നു ബ�ോധ്യമാകുന്നു. പ്രപഞ്ച
തത്വത്തെയപ്പാടെ അറിവിലേ
ക്കാവാഹിക്കുന്ന അഗാധമായ
ഉപദർശനത്തിലേക്കു നയിക്കുന്ന
ലളിതസുന്ദരമായ'അറിവ്'എന്ന
ഗുരുകാവ്യം അനന്യ താത്വിക
വചനമായി, ജ്ഞാന ഗീതയായി
നിലക�ൊള്ളുകയാണ്.
'അറിയപ്പെടുമിത വേറ -/ ല്ല
റിവായിടും തിരഞ്ഞിടും നേരം;/
അറിവിതില�ൊന്നായതുക�ൊ/ണ്ട
റിവല്ലാതെങ്ങുമില്ല വേറ�ൊന്നും /
അറിവില്ലെന്നാലില്ലീ -/ യറിയപ്പെ
ടുമെന്നതുണ്ടിതെന്നാലും/' ഇങ്ങ
നെയാരംഭിക്കുന്ന ഗുരു കാവ്യം
അറിവെന്നാൽ ഉൺമയാണെ
ന്നുംഉള്ളിൽഉള്ളതുതന്നെയാണ്
ഉൺമയെന്നും വ്യക്തമാക്കുന്നു.
അസ്തിത്വവും അവയെപ്പറ്റിയുള്ള
അറിവും വ്യത്യസ്തമല്ല. അറിയു
ന്നത് ഉണ്ട് ; ഉള്ളതേ അറിയാൻ
കഴിയൂ. ' അറിവിതിലേതറിയുന്നീ
ലറിവെന്നാലെങ്ങുനിന്നുവന്നീടും
' എന്ന ച�ോദ്യമുയർത്തി പത്താമ
ത്തെ പദ്യം അറിവിന്റെ മറ്റൊരു
ല�ോകത്തേക്കുള്ള വാതായനമാ
ണുതുറന്നിടുന്നത്.
അറിവിന്റെസൂഷ്മല�ോകത്തെ
വിവിധ ഘട്ടങ്ങളിൽ വെളിപ്പെ
ടുത്തിയിട്ടുള്ള ഗുരു , ജ്ഞാന
-അജ്ഞാനങ്ങളെ സംബന്ധിച്ചു
ള്ള ശ്രദ്ധേയ നിരീക്ഷണങ്ങളും
നടത്തിയിട്ടുണ്ട്. അസ്തി, ഭാതി
,പ്രിയം,രൂപം,നാമംഎന്നിങ്ങനെ
യുള്ള പഞ്ചമ ഘടകങ്ങൾ വസ്തു
ക്കളിലെല്ലാം അടങ്ങിയിട്ടുണ്ടെ
ന്നും ഇവയിൽ ജ്ഞാനി ആദ്യ
മൂന്നു ഘടകങ്ങളും അജ്ഞാനി
ശിഷ്ടമുള്ളവയും ഗ്രഹിക്കുന്നുവെ
ന്ന തത്വം നിലനിൽക്കെ അസ്തി,
ഭാതി, പ്രിയം എന്നിവ അജ്ഞാ
നവേളകളിലും സ്ഫുരിക്കുന്നു
വെന്ന് ഗുരു സമർത്ഥിച്ചിട്ടുണ്ട്.
ജ്ഞാനത്തെ പ്രതിനിധാനം ചെ
യ്യുന്ന എല്ലാ അവസ്ഥകളെയും
അഭിസംബ�ോധന ചെയ്തിട്ടുള്ള
ഗുരു അറിവിനു മാത്രമായി തന്റെ
ചിന്താസരണിയിൽ പ്രത്യേക
ഇടംനൽകുകയുണ്ടായി.
'അറിയപ്പെടുമിതിയ�ൊന്നീയ
റിവിൻപ�ൊരിവീണുചിന്തിയഞ്ചാ
യി / അറിയുന്ന വനെന്നറിയാ
മറിവെന്നറി യുന്നവനുമ�ൊന്നാ
കിൽ'എന്നുരേഖപ്പെടുത്തിഇന്ദ്രി
യാദികളിലേക്കുള്ള അറിവി
ന്റെ പരിവർത്തന രഹസ്യം
വെളിവാക്കുന്ന ഗുരു 'അറിവ് '
പരമമായ സത്യമാണെന്ന് അർ
ത്ഥശങ്കയില്ലാതെ അദ്വൈത
ദർശനത്തിന്റെ പശ്ചാത്ത
ലത്തിൽ സ്ഥിരീകരിക്കുന്നു.
അയത്‌നലളിതമെന്ന പ്രതീതി
സൃഷ്ടിക്കുന്നുണ്ടെങ്കിലും അതീവ
ഗഹനമായ ' അറിവ് കാവ്യം '
എത്രയധികം അപഗ്രഥനങ്ങൾ
ക്കും പൂർത്തീകരിക്കാനാകാത്ത
വിധം വ്യത്യസ്തമാ യ അറിവാശ
യങ്ങളുടെ അനന്യ രചനയായി,
ആല�ോചനാ സാധ്യതകളുടെ
ചക്രവാള സീമയായി വർത്തിക്കു
ന്നു.ഗുരുഎന്നവിജ്ഞാനഗീതയ്ക്കു
മുന്നിൽ കാലം അത�ോടെ അഞ്ജ
ലീബദ്ധമാകുകയുംചെയ്യുന്നു.n
ശ്രീനാരായണ
ഗുരുവിന്റെ
രചനകളിൽ
എന്നെഅത്യ
ധികംസ്വാ
ധീനിച്ചരചന
'അറിവ്'എന്ന
കവിതയാണ്.
സ്വാനുഭവ
ത്തെആസ്പ
ദമാക്കിഗുരു
അരുൾ
ചെയ്ത
'അറിവ്' നിശി
തമായഅപ
ഗ്രഥനശക്തി
പ്രകടിതമാക്കി
ക്കൊണ്ട്അറി
വിന്റെപ്രകാശ
കിരണങ്ങൾ
എമ്പാടുംവാരി
വിതറുന്നു.
46.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
46
ഫ്യൂഡലിസത്തിന്റെഉദയ
ത്തോടുകൂടിയാണ് കേരള
ത്തിൽജാതിവ്യവസ്ഥരൂപംക�ൊ
ണ്ടത്. ജാതി - സമുദായങ്ങളുടെ
ചരിത്രം പരിശ�ോധിച്ചാൽ ജന്മി
ത്വവും സവർണ്ണ മേധാവിത്വവും
ബ്രഹ്മണ്യ മേധാവിത്വവും ചേർന്ന്
ജനങ്ങളെ പലവിഭാഗങ്ങളായി
തിരിച്ചു. അയിത്തം, ത�ൊട്ടുകൂടാ
യ്മ, അന്ധവിശ്വാസങ്ങൾ, തുട
ങ്ങിയ സാമൂഹ്യതിന്മകളിലൂടെ
ചരിത്രം
സുബ്രഹ്മണ്യൻ
അമ്പാടി,
വൈക്കം
വൈക്കംസത്യഗ്രഹവും
കേരളീയനവ�ോത്ഥാനവും
മനുഷ്യനെഅടിമകളാക്കി.സവർ
ണ്ണനും, അവർണ്ണനും, ജന്മിയും
കുടിയാനും വേർതിരിവുകളിലൂടെ
ജാത്യാചാരങ്ങൾ നടപ്പിലാക്കി.
ബ്രാഹ്മണ്യശാസനകളിലൂടെ
പ�ൊതുയിടങ്ങളും ക്ഷേത്രങ്ങളും
ആര്യവല്ക്കരണ നിയമങ്ങൾ
നടപ്പിലാക്കി.അവർണ്ണസമുദായ
ങ്ങളിലെ മനുഷ്യരെ ചന്തകളിൽ
കന്നുകാലികൾക്കൊപ്പം വിലയ്ക്ക്
വിറ്റുക�ൊണ്ടിരുന്നു. കീഴ്ജാതി
ക്കാർക്ക് മാറുമറയ്ക്കുന്നതിന�ോ,
പ�ൊതുവഴികളിലൂടെ വഴി നടക്കു
ന്നതിന�ോ, വിദ്യാഭ്യാസത്തിന�ോ,
ആരാധനാലയങ്ങളിൽപ്രവേശി
ക്കുന്നതിന�ോ കീഴ്ജാതിയിൽപ്പെ
ട്ടവർക്ക് മനുഷ്യവകാശങ്ങൾക്ക്
വിലക്കേർപ്പെടുത്തിയിരുന്നു.
വസ്ത്രാധാരണത്തിലൂടെ മനു
ഷ്യർ ഏതുജാതിയിൽപ്പെട്ടതാ
ണെന്ന് കാണുമ്പോൾതന്നെ
തിരിച്ചറിയുവാൻ കഴിയുമായിരു
അവർണ്ണ
സമുദായ
ത്തിലെ
സ്ത്രീകൾമാ
റുമറയ്ക്കാൻ
ജീർണ്ണിച്ച
അനാചാര
ങ്ങൾക്കെതി
രെ,പൗരവ
കാശങ്ങൾ
നേടിയെടു
ക്കുന്നതിനും
വേണ്ടി
ആദ്യമായി
ചാന്നാർസ്ത്രീ
കൾപ�ോരാട്ട
ത്തിനിറങ്ങി.
47.
sk]v-äw_À 2025 47
ന്നു.തീണ്ടാപ്പാട് ദുരാചാരം ക്ഷ
ത്രിയൻ നമ്പൂതിരിയിൽ നിന്ന്
രണ്ട് അടിയന്മാർ പതിനാറ്
അടി, ഈഴവൻ മുപ്പത്തിരണ്ട്
അടി, പുലയൻ 64 അടി മറ്റു കീഴാ
ളന്മാർക്കും പാലിക്കേണ്ട അക
ലത്തിന് കീഴ് വഴക്കാചാരങ്ങളു
ണ്ടായിരുന്നു.
അവർണ്ണ സമുദായത്തിലെ
സ്ത്രീകൾ മാറുമറയ്ക്കാൻ ജീർണ്ണി
ച്ച അനാചാരങ്ങൾക്കെതിരെ,
പൗരവകാശങ്ങൾ നേടിയെടു
ക്കുന്നതിനും വേണ്ടി ആദ്യമായി
ചാന്നാർസ്ത്രീകൾ പ�ോരാട്ടത്തി
നിറങ്ങി. മാറുമറച്ച് തെരുവുകളി
ലും, പ�ൊതുചന്തകളിലും സ്ത്രീകൾ
എത്തിയപ്പോൾ സവർണ്ണ പ്രമാ
ണിമാരും, ദിവാന്റെ പട്ടാളവും
ചേർന്ന് മാറുമറച്ചെത്തിയ സ്ത്രീക
ളെ ക്രൂരമായി മർദ്ദിച്ചു. മാറുമറ
ച്ചിരുന്ന മേൽശീല പറിച്ചെടുത്തു.
ക്രിസ്ത്യൻ മിഷനറിമാർ ചാന്നാർ
സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള
പ�ോരാട്ടത്തിന് ഊർജം നൽകി.
അയ്യാ വൈകുണ്ഠ സ്വാമികളു
ടെ നേതൃത്വത്തിൽ ശക്തമായ
പ�ോരാട്ടം നടത്തി. 1836 ൽ
''സമത്വസമാജം'' സംഘടന രൂ
പീകരിച്ച് സവർണ്ണ മേധാവിത്വ
ത്തിനും രാജഭരണത്തിന്റെ അടി
ച്ചമർത്തലിനെതിരെ പ്രക്ഷോഭം
നടത്തി.വേലചെയ്താൽകൂലിനൽ
കാതിരുന്നതിനും, പ്രഭുക്കന്മാരു
ടെ നിർബന്ധിത വേലയ്‌ക്കെ
തിരെ ഊഴിയം പ�ോരാട്ടത്തിന്
തിരിക�ൊളുത്തി. അവർണ്ണരുടെ
കുടിലുകൾക്ക് തീ വെച്ചു. സ്ത്രീകളെ
ബലാൽസംഗം ചെയ്തു. മാറു
മറച്ചുക�ൊണ്ട് ചാന്നാർ സത്രീ
കൾ തെരുവിലിറങ്ങിയപ്പോൾ
മേൽശീലപറിച്ചെടുത്ത്മുലക്കണ്ണു
കളിൽവെള്ളയ്ക്കയുടെത�ോടുകൾ
പിടിപ്പിച്ചു. ''ക�ോട്ടാറിൽ ലഹള രൂ
ക്ഷമായി കുമാരപുരത്ത് സവർ
ണ്ണർ ചാന്നാട്ടിമാരെ നഗ്നരാക്കി
റ�ോഡിൽ നടത്തി. ചെമ്പൻവി
ള്ള, ആറാലുംമൂട്, മൈലാടി,
ആണ്ടിത്തോപ്പ് തുടങ്ങിയ പല
യിടത്തും കലാപം വ്യാപിച്ചു.''
(നമ്മൾ നടന്ന വഴികൾ കേരള
സംസ്
കാര ചരിത്രം. പേജ് 314
പ്രൊഫ.എസ്.കെവസന്തൻ)
വൈകുണ്ഠസ്വാമിയെഅറസ്റ്റു
ചെയ്ത്ജയിലിലടച്ചു.ക്രിസ്ത്യൻമിഷ
നറിമാർനൽകിയപിന്തുണയിൽ
സമരം വീണ്ടും ശക്തമായി. മിഷ
നറിമാർ തിരുവിതാംകൂർ റസി
ഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി.
മഹാരാജാവിന�ോട് അനാചാരം
നിർത്തലാക്കി സാമൂഹ്യനീതി നട
പ്പിലാക്കുവാൻ റസിഡന്റ് ആവ
ശ്യപ്പെട്ടു.
അവർണ്ണ ജനവിഭാഗ
ങ്ങളുടെ ത്യാഗ�ോജ്ജ്വലമായ
പ�ോരാട്ടത്തിനു മുന്നിൽ കീഴ
ടങ്ങേണ്ടിവന്നു. 1859 ജൂലൈ
26 ന് ചാന്നാട്ടികൾക്കും റൗക്ക
ധരിക്കാം മഹാരാജാവ് ഉത്രം
തിരുനാൾ രാജവിളംബരം, ചേല
ക്കലാപം, മേൽശീലക്കലാപം, മാ
റുമറയ്ക്കൽ സമരം ചരിത്രത്തിൽ
ഇടംനേടി.
പിന്നീട് നവ�ോത്ഥാനത്തി
ന്റെ വിപ്ലവജ്വാല മലബാറിലും,
ക�ൊച്ചിയിലും,തിരുവിതാംകൂറിലും
ആളിപ്പടർന്നു. അടിമകളെപ്പോ
ലെ കഴിഞ്ഞിരുന്ന മനുഷ്യർക്ക്
വഴികാട്ടികളായി നവ�ോത്ഥാന
നേതാക്കൾഉയർന്നുവന്നു.
കേരള നവ�ോത്ഥാനചരിത്ര
ത്തിലെ നാഴികക്കല്ലായിരുന്നു.
1888 ൽ ശ്രീനാരായണ ഗുരു
അരുവിപ്പുറം പ്രതിഷ്ഠ നടത്തി.
ബ്രാഹ്മണ്യത്തിന്റെ അനാചാ
രങ്ങളെ വെല്ലുവിളിച്ചുക�ൊണ്ട്
അദ്ദേഹംഎഴുതി.
''ജാതിഭേദംമതദ്വേഷ
മേതുമില്ലാതെസർവ്വരും
സ�ോദരത്വേനവാഴുന്ന
മാതൃകാസ്ഥാനമാണിത്''
1890 മുതൽ ഭാരതം മുഴുവൻ
ചുറ്റി സഞ്ചരിക്കുവാനിറങ്ങിയ
സ്വാമി വിവേകാനന്ദൻ 1892
ജനുവരിയിൽക�ൊടുങ്ങല്ലൂർക്ഷേ
ത്രക�ോമ്പൗണ്ടിലെത്തി.ജാതിയും
മതവും വെളിപ്പെടുത്താതിരുന്ന
തിന്റെ കാരണത്താൽ അദ്ദേഹ
ത്തെ ക്ഷേത്രത്തിനുള്ളിൽ പ്രവേ
ശിപ്പിച്ചില്ല. അരയാൽത്തറയിൽ
വിശ്രമിച്ചു. 1893 ലെ ല�ോകപ്രശ
സ്തമായ ചിക്കാഗ�ോ പ്രസംഗത്തി
നു ശേഷം മദ്രാസിലെ ട്രിപ്ലിക്കൻ
ലിറ്റററി സ�ൊസൈറ്റി നൽകിയ
സ്വീകരണയ�ോഗത്തിൽ
അദ്ദേഹംഇങ്ങനെപറഞ്ഞു.
''ഈ മലബാറിൽ ഞാൻ
കണ്ടതിനേക്കാൾ വിഢ്ഡിത്തം
ഇതിന് മുമ്പ് ല�ോകത്തെവിടെ
യെങ്കിലും ഉണ്ടായിട്ടുണ്ടോ?
സവർണ്ണർനടക്കുന്നതെരുവിൽ
കൂടി പാവപ്പെട്ട പറയന് നടന്നു
കൂടാ! പക്ഷേ ഒരു ഇംഗ്ലീഷ് നാമം
അല്ലെങ്കിൽ മുഹമ്മദീയ നാമം
അവൻ സ്വീകരിച്ചു കഴിഞ്ഞാൽ
പിന്നെ എല്ലാം ഭദ്രമായി! ഈ
ലബാറുകാരെല്ലാം ഭ്രാന്തന്മാരാ
ണ്! അവരുടെ വീടുകളത്രയും ഭ്രാ
ന്താലയങ്ങളും''
താഴ്ന്നജാതിയിൽ ജനിച്ചു
പ�ോയതിന്റെ പേരിൽ പ�ൊതുവ
ഴികളിലൂടെ സഞ്ചരിക്കുന്നതിന്
വിലക്കേർപ്പെടുത്തിയിരുന്നു.
1898 ൽ വെങ്ങാന്നൂരിൽ നിന്ന്
വില്ലുവണ്ടിയിൽ അയിത്തജാതി
ക്കാരനായ അയ്യങ്കാളി ബാലരാ
മപുരം ചാലിയത്തെരുവിലൂടെ
കറുത്തവർഗ്ഗക്കാരന്റെ കാളവ
ണ്ടി കുതിച്ചുപാഞ്ഞു. സവർണ്ണർ
കാളവണ്ടി തടഞ്ഞു വഴിനീളെ
ഏറ്റുമുട്ടലുകൾ നടന്നു. അക്രമി
കളെ അടിച്ചമർത്തി അയ്യങ്കാളി
വഴി നടക്കുവാനുള്ള സ്വാത{´yം
നേടി. പുലയ സമുദായത്തിലുള്ള
വർക്ക് വിദ്യാഭ്യാസം നിര�ോധി
ച്ചപ്പോൾ ചരിത്രത്തിലാദ്യമായി
കർഷകത്തൊഴിലാളി സമരം
പ്രഖ്യാപിച്ചു. ''തങ്ങളുടെ കുഞ്ഞു
ങ്ങൾക്ക് പഠിക്കാൻ സൗകര്യം
നൽകിയില്ലെങ്കിൽ കാണായ
പാടങ്ങളിലെല്ലാം മുടിപ്പുല്ലു കുരുപ്പി
യ്ക്കും''.
നെൽകൃഷി ചെയ്യ്തിരുന്ന
വയലുകളും, പുരയിടങ്ങളും
തരിശായി കിടന്നു. 1913 ജൂണിൽ
ആരംഭിച്ച കർഷക ത�ൊഴിലാളി
സമരം 1914 മെയ് മാസം വരെ
നീണ്ടുനിന്നു. കണ്ടല നാഗൻപി
ള്ളയുടെ നേതൃത്വത്തിൽ നടന്ന
മദ്ധ്യസ്ഥ ചർച്ചയിൽ അയിത്ത
ജാതിക്കാർക്കും വിദ്യാലയ പ്ര
വേശനം അനുവദിച്ചു ക�ൊണ്ട്
രാജകീയ വിളംബരം വന്നു.
വിളംബരം നിലവിൽ വന്നിട്ടും
സവർണ്ണർനിരവധിസ്‌കൂളുകൾ
ക്ക് മുന്നിൽ മാരകായുധങ്ങളുമാ
യികീഴ്ജാതിക്കാരെആക്രമിച്ചു.
1890മുതൽ
ഭാരതം
മുഴുവൻചുറ്റി
സഞ്ചരിക്കു
വാനിറങ്ങിയ
സ്വാമിവിവേ
കാനന്ദൻ1892
ജനുവരിയിൽ
ക�ൊടുങ്ങല്ലൂർ
ക്ഷേത്രക�ോ
മ്പൗണ്ടി
ലെത്തി.
ജാതിയും
മതവും
വെളിപ്പെടു
ത്താതിരുന്ന
തിന്റെകാര
ണത്താൽ
അദ്ദേഹത്തെ
ക്ഷേത്രത്തി
നുള്ളിൽപ്ര
വേശിപ്പിച്ചില്ല.
48.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
48
1913-ൽക�ൊച്ചിയിൽ പുല
യർക്ക് സഞ്ചാരസ്വാത{´yം
നേടിക്കൊടുക്കുന്നതിനുവേണ്ടി
കവിതിലകൻ പണ്ഡിറ്റ് കെ.പി
കറുപ്പന്റെ നേതൃത്വത്തിൽ 1913-
ൽകായൽസമ്മേളനംനടത്തി.
മലയാളസാഹിത്യചരിത്ര
ത്തിൽ അയിത്തത്തിനെതിരെ
''ജാതിക്കുമ്മി'' കവിതയഴുതിയ
നവ�ോത്ഥാന നായകൻ. അക്കാ
ലത്ത് പുലയർ, പറയർ തുടങ്ങിയ
കീഴ്ജാതിക്കാരെ മൃഗങ്ങളെ
ക്കാൾ ഹീനരായി കണക്കാക്കി
യിരുന്നു. പണ്ഡിറ്റ് കറുപ്പൻ തൂലി
കയിലൂടെ പ�ോരാടി. അന്നത്തെ
പുലയരുടെ അവസ്ഥയെക്കുറിച്ച്
അദ്ദേഹംഎഴുതി.
''പശുക്കളെയടിച്ചെന്നാലുടമ
സ്ഥർതടുത്തീടും
പുലയരെയടിച്ചെന്നാല�ൊരു
വനില്ല
റ�ോട്ടിലെങ്ങാനും നടന്നാലാ
ട്ടുക�ൊള്ളുമതുക�ൊണ്ട്
ത�ോട്ടിലേക്കിറങ്ങിയാൽ
കല്ലേറുക�ൊള്ളും''.
ക�ൊച്ചി മഹാരാജ്യത്ത് പു
ലയരാദി അവർണ്ണർക്ക് വഴി
നടക്കാനുള്ള സ്വാത{´yം നേടി
ക്കൊടുത്തത് പണ്ഡിറ്റ് കറുപ്പന്റെ
പ്രവർത്തനത്തിലൂടെയാണ്.
1917 മെയ് എറണാകുളം, ചെ
റായിയിൽ സഹ�ോദരൻ അയ്യ
പ്പന്റെ നേതൃത്വത്തിൽ ഈഴവ
സമുദായത്തിൽപ്പെട്ടവരെയും
പുലയരെയും ഒരുമിച്ച് മിശ്ര
ഭ�ോജനം നടത്തി. 1917 മെയ്
മാസത്തിൽ എറണാകുളത്ത്
ചെറായിയിൽ, തുണ്ടിപറമ്പിൽ
ത�ൊട്ടുകൂടാത്തവരെയും തീണ്ടി
ക്കൂടാത്തവരെയും, പുലയസമുദാ
യാംഗങ്ങളെയും ഒരുമിച്ചിരുന്ന്
മിശ്രഭ�ോജനം നടത്തി. ച�ോറും,
കടലയും, ചക്കക്കുരുവും ചേർത്തു
ണ്ടാക്കിയ ഭക്ഷണം എല്ലാവർ
ക്കുംവിളമ്പി.
പരമ്പരാഗതമായി സവർണ്ണ
വിഭാഗത്തിന്റെ ത�ൊട്ടുകൂടായ്മ
യും,തീണ്ടിക്കൂടായ്മയുംതകർത്ത
ഒരുവിപ്ലവപ്രവർത്തിയായിരുന്നു
മിശ്രഭ�ോജനവും, മിശ്രവിവാഹ
വും. ജാതിയില്ലായ്മ ചെയ്യാൻ
''സഹ�ോദരപ്രസ്ഥാന''ത്തിന്തുട
ക്കമിട്ടു.സഹ�ോദരൻപത്രംആരം
ഭിച്ചു. അദ്ദേഹത്തിന്റെ ''ജാതി
വേണ്ട, മതം വേണ്ട, ദൈവം
വേണ്ട മനുഷ്യന്'' സന്ദേശം
നാടെങ്ങും പ്രചരിപ്പിച്ചു. ഈഴവ
പ്രമാണിമാർ അദ്ദേഹത്തിന്റെ
പ്രവർത്തികളിൽ പ്രക�ോപിത
രായി വഴിയിൽ തടഞ്ഞു ചാണ
കവെള്ളം ക�ൊണ്ട് അഭിഷേകം
ചെയ്തു. ''പുലയർ അയ്യപ്പൻ''
എന്ന് വിളിച്ചു. അയ്യപ്പനെക്കുറിച്ച്
ഇ.എം.എസ് പറഞ്ഞു. ''ഒരു തലമു
റയാകെ കരുപ്പിടിപ്പിക്കുന്നതിൽ
ഇത്രയേറെ സുപ്രധാന പങ്കുവച്ചു
വഹിച്ച മറ്റൊരാൾ ഈ കാലഘ
ട്ടത്തിലുണ്ടാവുമ�ോയെന്ന് സംശ
യമാണ്''.
ജാതിരഹിതവും വർഗര
ഹിതവുമായ ഒരു തലമുറയെ
വാർത്തെടുക്കാൻ നവ�ോത്ഥാന
സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതി
ന് കവിതകളും, ലേഖനങ്ങളുമെ
ഴുതിയജനകീയനേതാവുകൂടിയാ
യിരുന്നുസഹ�ോദരൻഅയ്യപ്പൻ.
ജാതി വ്യവസ്ഥ നിലനി
ന്നിരുന്ന സാമൂഹ്യ കാലഘട്ടം
കേരളത്തിന്റെ ഇരുണ്ട നാളുക
ളായിരുന്നു. തീണ്ടൽ, ത�ൊടീൽ,
സവർണ്ണ-അവർണ്ണ വ്യത്യാസം
മൂലം ഈഴവരാദി പിന്നോക്ക
ജനവിഭാഗങ്ങളെ പ�ൊതുവഴിക
ളിലൂടെ സഞ്ചരിക്കുവാൻ അനുവ
ദിച്ചിരുന്നില്ല. 1806-ൽ വൈക്കം
മഹാദേവക്ഷേത്രത്തിൽ ഒരു
സംഘം ഈഴവർ ആരാധന
യ്ക്കുവേണ്ടി ബലമായി ക്ഷേത്ര
മതിൽക്കെട്ടിനുള്ളിൽ പ്രവേ
ശിച്ചു. ബാലരാമവർമ്മ മഹാരാ
ജാവിന്റെ ഉത്തരവിൻ പ്രകാരം
വേലുത്തമ്പി ദളവയുടെ വൈക്കം
പത്മനാഭപിള്ളയും, കുഞ്ചുകുട്ടി
പ്പിള്ള സർവ്വാധികാര്യസ്ഥനും,
മുഖ്യപടനായകൻ കുതിരപ്പക്ഷി
യും രാജാവിന്റെ കിങ്കരന്മാരും
ചേർന്ന് തലകൾ വെട്ടി മൃതശരീ
രങ്ങൾ വൈക്കം മഹാദേവക്ഷേ
ത്രത്തിന്റെ ത�ൊട്ടു വടക്കു കിഴക്കു
വശത്തുള്ള കുളത്തിലിട്ടുമൂടി. ഈ
കുളം പിന്നീട് ദളവാക്കുളമായി
അറിയപ്പെട്ടു.1923-ൽമഹാകവി
കുമാരനാശാന്റെ അദ്ധ്യക്ഷത
യിൽ ചേർന്ന സമ്മേളനത്തിൽ
ദളവാക്കുളം സംഭവം വിവരിച്ചു
കേട്ടപ്പോൾ മഹാകവി ഇങ്ങനെ
പറഞ്ഞു. ''ര�ോമാഞ്ച മുണ്ടാക്കിയ
വിപരീതമാണ്. നാം ശ്രവിച്ചത്.
അഭിമാനികളായ ആ പൂർവ്വ സൂ
രികളുടെ അസ്ഥികൾ ആ കുള
ത്തിൽ നിന്നും ത�ോണ്ടിയെടുത്ത്
പൂജിക്കാൻ മാത്രം അവർ പുണ്യം
ചെയ്തവരാണ്''. അവർണ്ണന്റെ
ശവശരീരങ്ങൾ ഇട്ടു മൂടിയ കുളം
ഇന്ന് വൈക്കത്തിന്റെ പ്രൈവറ്റ്
ബസ്സ് സ്റ്റാന്റായി പ്രവർത്തിക്കു
ന്നു. അധഃ സ്ഥിതന്റെ പ�ോരാട്ട
ങ്ങൾ തമസ്‌ക്കരിക്കുന്നതിന്റെ
ഭാഗമായും ദളവാക്കുളം മൂടിയ
സംഭവംകാണാം.
ദളവാക്കുളം സംഭവത്തിനു
ശേഷം ഒരു നൂറ്റാണ്ടു കഴിഞ്ഞ്
1905-ൽ വൈക്കം മഹാദേവ
ക്ഷേത്രത്തിന്റെ നാല് ഗ�ോപുര
വഴികളിലുള്ള കലുങ്കിൽ തീണ്ടൽ
പലകകൾ സ്ഥാപിച്ചു. ഈഴവ
രാദി അയിത്തജാതിക്കാർ വഴി
നടക്കുന്നതിനെ നിര�ോധിച്ചു
ക�ൊണ്ട് വിളംബരം പുറപ്പെടുവി
ച്ചു. തീണ്ടൽ പലകയെക്കുറിച്ച് പാ
ണാവള്ളികൃഷ്ണൻവൈദ്യർ
''മരണത്തേക്കാളുംഭയമാകും
തീണ്ടൽ
പലക നിൽക്കുന്ന നിലക
ണ്ടാൽ
അവയെല്ലാം നീക്കിട്ടവമാനം
ഭൂമി
ക്കൊഴിവാക്കീടേണം
ശിവശംഭ�ോ.......''
1917സെപ്റ്റംബർ27ന്തിരു
നൽവേലിയിലെത്തിയ മഹാത്മാ
ഗാന്ധിയെകണ്ട്ടി.കെമാധവൻ
അയിത്താചരണം മാറ്റിയെടുക്കു
ന്നതിന് സംഭാഷണം നടത്തി.
പിന്നീട് 1923 -ൽ ഡിസംബറിലെ
കാക്കിനാഢ സമ്മേളനത്തിൽ
പങ്കെടുത്ത് സർദാർ കെ.എം
പണിക്കരുടെ സഹായത്തോ
ടെ ക�ോൺഗ്രസ്സ് പ്രസിഡന്റ്
മൗലാനാ മുഹമ്മദലിയെക്കണ്ട്
പ്രമേയം വിതരണം ചെയ്യുന്നതി
ന്അനുവാദംവാങ്ങി.
''ഇന്ത്യൻനാഷണൽക�ോൺ
ഗ്രസ്സിന�ോട് ഇന്ത്യയിലെ അയി
ത്തമുള്ള ജാതിക്കാർക്കുവേണ്ടി
ഒരു അപേക്ഷ'' എന്ന തലക്കെ
ട്ടോടുകൂടി എല്ലാ അംഗങ്ങൾക്കും
വിതരണം ചെയ്തു. സി.ആർ
ദാസ് പണ്ഡിറ്റ് മ�ോട്ടിലാൽ
നെഹ്
റു, ആചാര്യദേവ എന്നീ
നേതാക്കളെ നേരിൽകണ്ട്
കേരളത്തിലെ അയിത്താചാര
നടപടികളെക്കുറിച്ച് വിശദമായി
ടി.കെ മാധവൻ സംസാരിച്ചു.
കേരളത്തിലെ ക�ോൺഗ്രസ്സ്
നേതാക്കളെ അയിത്തോച്ചാടന
1913-ൽ
ക�ൊച്ചിയിൽ
പുലയർക്ക്
സഞ്ചാര
സ്വാത{´yം
നേടിക്കൊടു
ക്കുന്നതിനു
വേണ്ടികവിതി
ലകൻപണ്ഡിറ്റ്
കെ.പികറുപ്പ
ന്റെനേതൃത്വ
ത്തിൽ1913-ൽ
കായൽ
സമ്മേളനം
നടത്തി.
49.
sk]v-äw_À 2025 49
സമരംനടത്തുവാൻ സമ്മേളനം
അംഗീകാരംനൽകി.
1924 ജനുവരി 24 ന് എറണാ
കുളത്ത് വച്ച് കൂടിയ കേരള പ്രൊ
വിൻഷ്യൽ ക�ോൺഗ്രസ്സ് കമ്മറ്റി
അയിത്തോച്ചാടന കമ്മറ്റി രൂപീ
കിച്ചു. ശ്രീ. കെ.കേളപ്പൻ നായർ
കൺവീനറായുംടി.കെമാധവൻ,
കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാ
ട് ടി.ആർ കൃഷ്ണസ്വാമി അയ്യർ,
കണ്ണന്തോടത്ത് വേലായുധമേ
ന�ോൻ എന്നിവർ അംഗങ്ങളായ
ഒരു പ്രചാര കമ്മറ്റിയേയും തെര
ഞ്ഞെടുത്തു. സഞ്ചാര സ്വാത{´y
ത്തിനും ക്ഷേത്ര പ്രവേശനത്തി
നും വേണ്ടി പ്രചരണജാഥകളും
സമ്മേളനങ്ങളും നടന്നത് ഈ
കാലങ്ങളവിലാണ് 'കെ.കേള
പ്പൻ നായർ തന്റെ പേരിന�ൊപ്പ
മുണ്ടായിരുന്ന ജാതിനാമം ഉപേ
ക്ഷിച്ച്കേളപ്പൻആയി.
ഇന്ത്യയിൽ ആദ്യമായി കേര
ളത്തിൽവൈക്കത്തിന്റെമണ്ണിൽ
1924മാർച്ച്30ന്അഹിംസയിലും
സഹനത്തിലും അധിഷ്ഠിതമായ
സത്യാഗ്രഹം മഹാത്മജിയുടെ
അനുഗ്രത്തോടെ ആരംഭിച്ചു. തീ
ണ്ടൽപലക പിഴുതെറി യുവാൻ
ഒന്നാം ദിവസം പുലയനായ
കുഞ്ഞാപ്പിയും ഈഴവനായ
ബാഹുലേയനും നായരായ ഗ�ോ
വിന്ദപ്പണിക്കരും അയിത്തപല
കയ്ക്ക് സമീപത്തെത്തിയപ്പോൾ
പ�ോലീസ് അറസ്റ്റ് ചെയ്തു.
പിന്നീടുള്ള ഓര�ോ ദിവസവും
സത്യാഗ്രഹം തുടർന്നു് ക�ൊണ്ടി
രുന്നുസത്യാഗ്രഹികൾക്ക്നേരെ
പ�ോലീസും സവർണ്ണ ഗുണ്ടകളും
ചേർന്ന് മൃഗീയ മർദ്ദനമുറകൾ
നടത്തിക്കൊണ്ടിരുന്നു. ജനനേ
ന്ദ്രീയത്തിലും, വൃഷണത്തിലും
പൈശാചികമായി മർദ്ധനം
നടത്തിസമരവഴികളിൽകുപ്പിച്ചി
ല്ലും ഞെരിഞ്ഞിലും വിതറി 99 ലെ
ഭയങ്കരമായ വെള്ളപ�ൊക്കത്തി
ലും പേമാരിയിലും കഴുത്തറ്റം വെ
ള്ളത്തിൽ നിന്ന് സമരം ചെയ്ത്
മൂവാറ്റുപുഴ പാലക്കുഴിയിലെ കീഴേ
റ്റില്ലത്ത്രാമൻഇളയതിന്റെരണ്ടു
കണ്ണുകളിലും പച്ചചുണ്ണാമ്പെഴുതി
കണ്ണുകൾ പ�ൊട്ടിച്ചു ജീവിതാവ
സാനം വരെ ഈ ബ്രാഹ്മണ
യുവാവ് അന്ധനായി ജീവിച്ചു.
തിരുവല്ലയിൽ നിന്നെത്തിയ
ചിറ്റേടത്തു ശങ്കുപിള്ളയെ ഗുണ്ട
കൾ നീചമായി മർദ്ദിച്ച് ക�ൊന്നു.
വൈക്കം സത്യാഗ്രഹത്തിലെ
പ്രഥമരക്തസാക്ഷി.
തമിഴ്
നാട് ക�ോൺഗ്രസ്സ് പ്ര
സിഡന്റും,ഈറ�ോഡ്മുനിസിപ്പൽ
ചെയർമാനു മായിരുന്നു ഇ.വി രാ
മസ്വാമിനായ്ക്കർ ഭാര്യ നാഗമ്മയും
സഹ�ോദരി കണ്ണമ്മയും സംഘ
ങ്ങളും വൈക്കത്തെത്തി സത്യാ
ഗ്രഹത്തിന് പുതുജീവൻ നൽകി.
സത്യാഗ്രഹി കൾക്ക് സൗജന്യഭ
ക്ഷണം നൽകുന്നതിന് ചാക്കിനു
ള്ളിൽ ന�ോട്ടുകളുമായി പഞ്ചാബ്
പ്രബന്ധ ശിര�ോമണി കമ്മറ്റി
നേതാവ് ലാലാലാൽ സിങ്ങിന്റെ
യും, കൃപാൽ സിങ്ങിന്റെയും നേ
തൃത്വത്തിൽ 15 അംഗങ്ങളുടെ ആ
കാലി സംഘം സത്യഗ്രഹ സമര
സേനാനികൾക്ക് ഭക്ഷണം
ഒരുക്കി. 1924 സെപ്റ്റംബർ 12
ന് ശ്രീനാരായണ ഗുരുദേവൻ
സത്യാഗ്രഹ ക്യാമ്പ് സന്ദർശി
ച്ച് ആയിരം രൂപാ സംഭാവന
നൽകി. അദ്ദേഹത്തിന്റെ പേരിലു
ണ്ടായിരുന്ന വെല്ലൂർ മഠം സത്യാ
ഗ്രഹ ക്യാമ്പാക്കി മാറ്റുന്നതിന്
അനുവദിച്ചു.
മഹാത്മാഗാന്ധിയുടെ നിർ
ദ്ദേശ പ്രകാരം മന്നത്തുപത്മനാഭ
ന്റെ നേതൃത്വത്തിൽ നായർ സമു
ദായാംഗങ്ങളുടെ'സവർണ്ണജാഥ
തിരുവിതാംകൂർ' തിരുവനന്തപു
രത്തേയ്ക്ക് നിയച്ചു. തെക്കു നിന്നും
ഡ�ോ ഇ.എം നായിഡുവിന്റെ നേ
തൃത്വത്തിലുംപുറപ്പെട്ടു.
1925മാർച്ച്9ന്മഹാത്മാഗാ
ന്ധി വൈക്കത്തെത്തി സത്യാഗ്ര
ഹികൾക്ക് ഉപദേശങ്ങളും നിർ
ദ്ദേശങ്ങളുംനല്കി.വൈക്കംല�ോക
ശ്രദ്ധപിടിച്ച്പറ്റിക്കൊണ്ട് ദേ
ശിയ-ജനകീയ പ്രസ്ഥാനമായി
സത്യാഗ്രഹം കൂടുതൽ കൂടുതൽ
ശക്തിയ�ോടെ നാടിളക്കിയ
സമരമായി മാറിക്കൊണ്ടിരുന്നു.
അവർണ്ണന് വഴി നടക്കുന്നതിനു
വേണ്ടി ഭാരതത്തിന്റെ വിവിധ
സ്ഥലങ്ങളിൽ നിന്ന് ഉൽപ്പതിഷ്ണു
ഇന്ത്യയിൽ
ആദ്യമായി
കേരളത്തിൽ
വൈക്കത്തി
ന്റെമണ്ണിൽ
1924മാർച്ച്30
ന്അഹിംസ
യിലുംസഹന
ത്തിലുംഅധി
ഷ്ഠിതമായ
സത്യാഗ്രഹം
മഹാത്മജിയു
ടെഅനു
ഗ്രത്തോടെ
ആരംഭിച്ചു.
50.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
50
ക്കളായനിരവധി നവ�ോത്ഥാന
നായകർ വൈക്കത്തെത്തി.
ഉന്നതകുലജാതിയിലുള്ളവരും
അധഃകൃതരും ത�ോള�ോടുത�ോൾ
ചേർന്ന് എല്ലാ മനുഷ്യസ്‌നേ
ഹികളും മാനവി കതയ്ക്കു വേണ്ടി
പ�ോരാടി.
ടി.കെ മാധവൻ, കെ.പി
കേശവമേന�ോൻ, കുറൂർ നീലക
ണ്ഠൻ നമ്പൂതിരിപ്പാട്, ബാരിസ്റ്റർ
ജ�ോർജ്ജ് ജ�ോസഫ്, ചാത്തുക്കു
ട്ടിനായർ, മന്നത്തുപത്മനാഭൻ,
കുരുവിള മാത്യു, അയ്യാമുത്തു
ഗൗണ്ടർ, ആലുംമൂട്ടിൽ എം.കെ
ഗ�ോവിന്ദൻ ചാന്നാർ, ആമചാടി
തേവൻ മുതലായ നിരവധി മനു
ഷ്യരുടെ കണ്ണുനീരും ച�ോരയും
ക�ൊണ്ട് ജാതിയും മതവുമില്ലാതെ
സഹന സത്യാഗ്രഹ ത്തിന്റെ
പ�ോരാട്ടത്തിൽ നവ�ോത്ഥാന
ചരിത്രത്തിന് പുതിയ അദ്ധ്യായം
എഴുതിച്ചേർത്തു.
1925 മാർച്ച് 23 ന് വൈക്കം
മഹാദേവക്ഷേത്രത്തിന്റെ
കിഴക്കേ ഗ�ോപുര നടവഴിയ�ൊഴി
കെയുള്ള പ�ൊതുവഴി എല്ലാ മനു
ഷ്യർക്കും വഴിനടക്കുന്നതിനായി
തുറന്ന് ക�ൊടുത്തുക�ൊണ്ട് അയി
ത്തപ്പലകകൾപിഴുതെറിഞ്ഞു.
വൈക്കം സത്യഗ്രഹ ഗവേ
ഷണകേന്ദ്രം ഉദ്ഘാടനം ചെ
യ്തുക�ൊണ്ട് പ്രശസ്ത ഇന്ത്യൻ
ചരിത്ര പണ്ഡിത റ�ൊമീല ഥാപ്പർ
''ദേശിയ സ്വാത{´y സമരവുമാ
യി കണ്ണിചേർക്കപ്പെട്ട വൈക്കം
സത്യാഗ്രഹം സമത്വത്തിനും നീ
തിയ്ക്കും വേണ്ടിയുള്ള ഒരു ജനതയു
ടെകൂട്ടായപ�ോരാട്ടമായിരുന്നു''.
നവ�ോത്ഥാന നായകർ ഉഴു
തുമറിച്ച വൈക്കം സത്യാഗ്രഹ
ഭൂമിയിൽ പഴയ ഭ്രാന്താലയത്തി
ലേക്കു തിരിച്ചുപ�ോവുകയാണ�ോ?
മതവർഗ്ഗീയത,ജാതീയത,അന്ധ
വിശ്വാസങ്ങൾ അയിത്തവും ജാ
ത്യാഭിമാനവും പതിയെ എഴുന്ന
ള്ളിക്കുന്നതായികാണാം.
പരിവർത്തനത്തിന്റെ ശം
ഖ�ൊലിമുഴുക്കിയ വീഥികളിൽ
ഏതാനും വർഷങ്ങളായി പ്രസി
ദ്ധമായ വൈക്കത്തഷ്ടമിയുടെ
ഒന്നാംദിവസംമുതലുള്ളപന്ത്രണ്ടു
നാളുകളിൽ ജാതീയമായി വേർ
തിരിഞ്ഞ് ജാതിത്താലം നടത്തു
ന്നു.
വൈക്കം മഹാദേവക്ഷേത
ത്തിന്റെ ആചാരമായ�ോ, അനു
ഷ്ഠാനമായ�ോ യാത�ൊരുബന്ധ
വുമില്ലാത്ത ഒരു ദുരചാരമാണ്
ജാതി തിരിച്ചുള്ള താലപ്പൊലി.
ധീരന്മാരായകുഞ്ഞാപ്പിയുടെയും,
ബാഹുലേയന്റെയും ഗ�ോവിന്ദപ്പ
ണിക്കരു ടേയും വീരസ്മരണയ്ക്ക്
ക�ൊഞ്ഞനം കുത്തുന്നതാണ്
ജാതിതാലപ്പൊലി സമ്പ്രദായം.
ഇരുണ്ട നാളുകളിലേയ്ക്ക് തിരിച്ചു
പ�ോക്കുകൂടിയാണിത്.
സവർണ്ണരും പിന്നോക്കക്കാ
രുംദളിതനുംസഞ്ചാരസ്വാത{´y
ത്തിന് വേണ്ടിയുള്ളപ�ോരാട്ടത്തി
ലൂടെത�ൊട്ടുകൂടായ്മയുംഇല്ലായ്മ
ചെയ്ത് നേടിയ ഐതിഹാസി
കമായ വൈക്കം സത്യാഗ്രഹം
നവ�ോത്ഥാന പ്രസ്ഥാനത്തിന്
ദീപം ക�ൊളുത്തി. വൈക്കം കാ
യലിന്റെ തീരത്തുള്ള വൈക്കം
സത്യാഗ്രഹ സ്മാരക ത്തിനുമു
ന്നിലുള്ള മുഖമില്ലാത്ത മനുഷ്യർ
തീണ്ടൽ പലകകൾ പിഴുതെ
റിയുന്ന ശില്പം സമത്വത്തിന്റെ
സന്ദേശം പുതിയ തലമുറയ്ക്കു വേ
ണ്ടിയുള്ളചരിത്രമാണ്.
കലയും സംസ്‌ക്കാരവും ഉത്സ
വങ്ങളുംജാതിമതശക്തികൾകീ
ഴടക്കി ക്കൊണ്ടിരിക്കുകയാണ്.
ഒട്ടും ആശ്വസകരമല്ലാത്ത ഒരു
സമൂഹത്തിലൂടെയാണ് പുതിയ
തലമുറ സഞ്ചരിക്കുന്നത്. ജാതി
മതംഭാഷ ആചാരങ്ങൾ അന്ധ
വിശ്വാസങ്ങൾ, ആൾദൈവ
ങ്ങൾസാമൂഹ്യജീവിതത്തിൽവെ
ല്ലുവിളികൾ ഉയർത്തി ക�ൊണ്ടിരി
ക്കുകയാണ്.
വൈക്കം സത്യഗ്രഹം നവ�ോ
ത്ഥാനത്തിന്റെതീപ്പൊരിയായിരു
ന്നു. പിന്നീട് ജാതി മതഭേദമന്യേ
കേരളത്തിലെ മുഴുവൻ ജനങ്ങ
ളും ഒരുമിച്ച് നിന്ന് പ�ോരാട്ടമായി,
ജനകീയ പ്രക്ഷോഭമായി മാറി.
(ഹിന്ദു മതത്തിലുള്ളവർ മാത്രം
സത്യഗ്രഹത്തിൽ പങ്കെടുത്താൽ
മതിയെന്ന് ഗാന്ധിജി പ്രഖ്യാപി
ച്ചു).
സത്യഗ്രഹ സമരത്തിനു
ശേഷംനവ�ോത്ഥാനത്തിന്റെചരി
ത്രവഴികളിൽ പിന്നീട് നിരവധി
പ�ോരാട്ടങ്ങൾ നടത്തേണ്ടി
വന്നു.രാജകീയവിളംബരങ്ങളും,
ഉത്തരവുകളും നടപ്പാക്കുവാൻ
സമ്മതിക്കാതെ ജന്മിത്വവും,
സവർണ്ണമേധാവികളും ചേർന്ന്
പ�ൊതുനിരത്തിലൂടെ വഴി നടക്കു
ന്നതിനെതിരെ, ക്ഷേത്രത്തിൽ
പ്രവേശിക്കുന്നതിനെതിരെ, വി
ദ്യാഭ്യാസം നേടുന്നതിനെതിരെ
അവർണ്ണരെ വിലക്കുകയും, മർദ്ദ
നവുംതുടർന്നു.
കേരളഗാന്ധി എന്നറിയപ്പെ
ടുന്ന കെ. കേളപ്പന്റെ നേതൃത്വ
ത്തിൽ ക്ഷേത്രപ്രവേശനത്തിനു
വേണ്ടി ഗുരുവായൂരിൽ സത്യഗ്ര
ഹം ആരംഭിച്ചു. തിരുവാർപ്പിലും
പൂത്തോട്ടയിലും പാലിയം സമരം
തുടങ്ങി. ചെറുതും വലുതുമായ
സത്യഗ്രഹങ്ങളും, പ�ോരാട്ടങ്ങളും
കേരളത്തിൽനടന്നു.
കെ. കേളപ്പന്റെ നേതൃത്വ
ത്തിൽ ആരംഭിച്ച ഗുരുവായൂർ
സത്യഗ്രഹത്തിന് വാളണ്ടിയർ
ക്യാപ്റ്റൻ എ.കെ ഗ�ോപാലൻ,
പി. കൃഷ്ണപിള്ള എന്നിവരുടെ പ�ോ
രാട്ടവീര്യത്തിനു മുമ്പിൽ ക്ഷേത്രഭ
രണാധികാരികളും,സവർണ്ണമെ
ധാവിത്വവുംകീഴടങ്ങി.
ഗുരുവായൂർ ക്ഷേത്രത്തിലെ
സ�ോപാനത്തിൽ കെട്ടിയിരുന്ന
മണിപി.കൃഷ്ണപിള്ളകയറിയടിച്ചു.
ക്ഷേത്രകാവൽക്കാരും, ഗുണ്ടക
ളും ചേർന്ന് കൃഷ്ണപിള്ളയെ ക്രൂര
മായി അടിച്ചു. അടിക�ൊണ്ട വിപ്ല
വകാരിപറഞ്ഞു.
''ഉശിരുള്ള നായർ മണിയ
അടിക്കും
ഇല നക്കി നായർ പുറത്തടി
ക്കും''
ത�ൊട്ടുകൂടായ്മയ്ക്കും, തീണ്ടലി
നും, ക്ഷേത്രപ്രവേശനത്തിനും
വേണ്ടി നടത്തിയ ഗുരുവായൂർ
സത്യഗ്രഹം നവ�ോത്ഥാന ചരി
ത്രത്തിലെ ഒരു നാഴികക്കല്ലാണ്.
കെ. കേളപ്പൻ, എ.കെ.ജി, മന്ന
ത്തു പത്മനാഭൻ, സുബ്രണ്മണ്യൻ
തിരുമുമ്പ് തുടങ്ങി നിരവധി പേര്
ഗുരുവായൂർ സത്യഗ്രഹത്തിന്
നേതൃത്വംനൽകി.
ക�ൊച്ചിയിലെ നാടുവാഴി പാ
ലിയത്തച്ചന്റെ വീടിനടുത്തുള്ള
പാലിയംക്ഷേത്രപരിസരത്ത്റ�ോ
ഡിൽകൂടി അവർണ്ണ ജാതിക്കാർ
ക്ക് വഴി നടക്കുവാൻ നിര�ോധനം
കല്പിച്ചിരുന്നു.
ഇന്ത്യയ്ക്ക് സ്വാത{´yം ലഭിച്ച
ശേഷം കേരളത്തിൽ നടന്ന
ആദ്യത്തെ സത്യഗ്രഹം. 1947
ഡിസംബറിൽ സി. കേശവൻ
പാലിയം സത്യഗ്രഹം ഉദ്ഘാ
ടനം ചെയ്തു. എ.കെ.ജിയുടെ
1925മാർച്ച്23
ന്വൈക്കം
മഹാദേവക്ഷേ
ത്രത്തിന്റെ
കിഴക്കേ
ഗ�ോപുര
നടവഴിയ�ൊ
ഴികെയുള്ള
പ�ൊതുവഴി
എല്ലാമനു
ഷ്യർക്കും
വഴിനടക്കു
ന്നതിനായി
തുറന്ന്ക�ൊടു
ത്തുക�ൊണ്ട്
അയിത്തപ്പല
കകൾപിഴു
തെറിഞ്ഞു.
52.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
52
നേതൃത്വംസമരത്തെ ജ്വലിപ്പിച്ചു.
നിര�ോധനാജ്ഞ ലംഘിച്ചു. എല്ലാ
വിഭാഗം ജനങ്ങളും പ�ോരാട്ട
ത്തിനിറങ്ങി. ക്രൂരമായി മർദ്ദന
ങ്ങൾ അഴിച്ചുവിട്ടു. സമരത്തിന്റെ
മുന്നണി പ�ോരാളിയായിരുന്ന
എ.ജി വേലായുധൻ പ�ോലീസ് മർ
ദ്ദനമേറ്റ് രക്തസാക്ഷിയായി.
സമരം കൂടുതൽ കരുത്താർജ്ജി
ച്ച്മുന്നേറിയപ്പോൾ1948ൽക്ഷേ
ത്രവഴികളിൽ എല്ലാവർക്കും വഴി
നടക്കാമെന്ന്ഉത്തരവുണ്ടായി.
എറണാകുളം പൂത്തോട്ട
ക്ഷേത്രത്തിൽ അവർണ്ണർക്കുള്ള
നിര�ോധനംലംഘിച്ച്ഈഴവസമു
ദായാംഗമായ ടി.കെ മാധവനും,
പുലയനായ ആമചാടി തേവനും
ക്ഷേത്രത്തിനുള്ളിൽ കടന്നു
ആചാരങ്ങൾലംഘിച്ചു.
മനുഷ്യനെ മനുഷ്യനായി
അംഗീകരിച്ച് നിലനില്പിനും
അതിജീവനത്തിനും പൗരാവ
കാശങ്ങൾക്കുവേണ്ടിയുള്ള
ത്യാഗ�ോജ്ജ്വലമായ പ�ോരാട്ടങ്ങ
ളാണ് നവ�ോത്ഥാന സമരങ്ങൾ.
കേരളീ സാമൂഹ്യ ജീവിതത്തിൽ
എല്ലാമനുഷ്യരുടെപുര�ോഗതിയും,
സമത്വവും, സ്വാത{´yവും പൗരാ
വകാശങ്ങളും അംഗീകരിക്കുന്ന
തിനുള്ളസമരം.
മാറുമറക്കൽ കലാപം, ചാ
ന്നാർലഹള, മലയാളി മെമ്മോ
റിയൽ, ഈഴവ മെമ്മോറിയൽ,
വൈക്കം സത്യഗ്രഹം, പാലിയം
സമരം, ഗുരുവായൂർ സത്യഗ്രഹം,
നിവർത്തന പ്രക്ഷോഭം, കർ
ഷകസമരങ്ങൾ അടക്കമുള്ള
നിരവധി സാമൂഹ്യ പരിഷ്
കരണ
പ�ോരാട്ടങ്ങൾ ചരിത്രത്തിന്റെ
ഭാഗമാണ്.
ഇരുപതാം നൂറ്റാണ്ടിൽ നാഴി
കക്കല്ലായി എക്കാലത്തും ഉയർ
ന്നു നില്ക്കുന്നത് 1936 നവംബർ
12 ന് ശ്രീചിത്തിര തിരുനാൾ ബാ
ലരാമവർമ്മയുടെ ''ക്ഷേത്രപ്രവേ
ശനവിളംബരം''.
''ശ്രീ പത്മനാഭ ദാസ വഞ്ചി
പാല സർ രാമവർമ കുലശേഖര
കിരീട പതി മന്നെ സുൽത്താൻ
മഹാരാജ രാജ രാമരാജ
ബഹദൂർ ഷംഷർജംഗ് നൈറ്റ്
ഗ്രാന്റ് കമാൻഡർ ഓഫ് ദി
മ�ോസ്റ്റ്എമിനന്റ് ആർഡർആഫ്
ദിഇന്ത്യൻഎംപയർ,തിരുവിതാം
കൂർ മഹാരാജാവ് തിരുമനസ്സു
ക�ൊണ്ട് 1936 നവംബർ 12 നുക്ക്
ശരിയായ 1112 തുലാം 27 നു പ്രസി
ദ്ധപ്പെടുത്തുന്നവിളംബരം''
''നമ്മുടെ മതത്തിന്റെ പര
മാർഥതയും സുപ്രമാണതയും
ഗാഢമായി ബ�ോധ്യപ്പെട്ടും,
ആയതു ദൈവികമായ അനുശാ
സനത്തിലും സർവ വ്യാപകമായ
സഹിഷ്ണതയിലുമാണ് അടിയുറ
ച്ചിരിക്കുന്നതെന്ന് വിശ്വസിച്ചും,
അതിന്റെ പ്രവർത്തനത്തിൽ
അതുശതവർഷങ്ങളായികാലപ
രിവർത്തനത്തിന് അനുയ�ോജി
ച്ചുപ�ോന്നുവെന്ന്ധരിച്ചും,നമ്മുടെ
ഹിന്ദുപ്രജകളിൽആർക്കുംതന്നെ
അവരുടെജനനമ�ോ,ജാതിയ�ോ,
സമുദായമ�ോ കാരണം ഹിന്ദുമത
വിശ്വാസത്തിന്റെ ശാന്തിയും
സാന്ത്വനവും നിഷേധിക്കപ്പെ
ടാൻ പാടില്ലെന്നുള്ള ഉൽക്കണ്ഠ
യാലും, നാം തീരുമാനിക്കുകയും
ഇതിനാൽ പ്രഖ്യാപനം ചെയ്യുക
യും നിയ�ോഗിക്കയും ആജ്ഞാ
പിക്കയും ചെയ്യുന്നതന്തെന്നാൽ,
സമുചിതമായ പരിതസ്ഥിതികൾ
പരിരക്ഷിക്കുന്നതിനും ക്രിയാപ
ദ്ധതികളും ആചാരങ്ങളും വച്ചു
നടത്തുന്നതിനും, നാം നിശ്ചയി
ക്കയും ചുമത്തുകയും ചെയ്യാവുന്ന
നിയമങ്ങൾക്കും നിബന്ധനകൾ
ക്കും വിധേയമായി, ജനനാല�ോ,
മതവിശ്വാസത്താല�ോ ഹിന്ദു
വായ യാത�ൊരാൾക്കും നമ്മുടെ
യും ഗവൺമെന്റിന്റെയും നിയ
ന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ
പ്രവേശിക്കുന്നതിന�ോ ഭജിക്കു
എറണാകുളം
പൂത്തോട്ട
ക്ഷേത്രത്തിൽ
അവർണ്ണർ
ക്കുള്ള
നിര�ോധനം
ലംഘിച്ച്
ഈഴവ
സമുദായാം
ഗമായടി.കെ
മാധവനും,
പുലയനായ
ആമചാടി
തേവനുംക്ഷേ
ത്രത്തിനു
ള്ളിൽകടന്നു
ആചാരങ്ങൾ
ലംഘിച്ചു.
54.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
54
ന്നതിന�ോഇനിമേൽ യാത�ൊരു
നിര�ോധനവും ഉണ്ടായിരിക്കാൻ
പാടില്ലെന്നാകുന്നു.''
''ആധുനിക കാലത്തെ മഹാ
ത്ഭുതം; ജനങ്ങളുടെ ആദ്ധ്യാ
ത്മവിമ�ോചനത്തിന്റെ ആധി
കാരിക രേഖയായ സ്മൃതി''
എന്ന് ഗാന്ധിജി വിശേഷിപ്പിച്ചു.
അയിത്ത ഭാരതം നൂറ്റാണ്ടുക
ളായി വരേണ്യവർഗ്ഗ അധി
കാരത്തിൽ തീണ്ടപ്പാടകലെ
നിർത്തിയിമുന്ന അവർണ്ണ ജന
വിഭാഗങ്ങൾക്ക് ക്ഷേത്രപ്രവേശ
നമല്ല അധികാര പ്രവേശനമാ
ണ് വേണ്ടതെന്ന് ഡ�ോ. ബി.ആർ
അബേദ്ക്കർപറഞ്ഞു.
1936ൽക്ഷേത്രപ്രവേശനവി
ളംബരത്തിലൂടെ ക്ഷേത്രങ്ങളിലേ
ക്ക് ഓടിക്കയറിയ അധഃകൃതരാ
യി അടിമകളായി കഴിഞ്ഞിരുന്ന
ജനങ്ങൾക്ക് ശ്രീക�ോവിലിലെ
ദൈവവിഗ്രഹങ്ങൾകണ്ട്സായൂ
ജ്യമടയുന്നു. അദ്ധ്വാനിച്ച് നേടിയ
സാമ്പത്തികം കാണിക്കയർപ്പി
ച്ചുംവഴിപാടുകൾനടത്തിയുംതൃപ്തി
യടയാംഎന്നുമാത്രമാണ്.
ജാതിയുടെയും, മതത്തിന്റെ
യും, വിഭാഗീയതയുടെയും, ഉച്ചനീ
ചത്വത്തിൽത്തിന്റെയും പേരിൽ
അധികാര കേന്ദ്രങ്ങളുടെ പുറം
മ്പോക്കിലാണ്. ''ചരിത്രം അറി
യാത്ത ജനതയ്ക്ക് ചരിത്രം സൃഷ്ടി
ക്കാനാവില്ല. ചരിത്രം പ്രച�ോദനം
നൽകുന്നു. പ്രച�ോദനം ഉണർ
വേകുന്നു. ഉണർവ്വ് ചിന്തകളെ
സൃഷ്ടിക്കുന്നു. ചിന്ത ശക്തി ജനി
പ്പിക്കുന്നു.ശക്തിഅധികാരത്തെ
പ്രദാനം ചെയ്യുന്നു. അധികാരം
ഭരണാധികാരികളെ സൃഷ്ടിക്കു
ന്നു.''
- ഡ�ോ. ബി.ആർ അംബേ
ദ്ക്കർ-
ഇന്ത്യൻ സ്വാത{´yസമരത്തി
ന്റെ സന്ദേശങ്ങൾ, ജനകീയ
കൂട്ടായ്മകൾ, സംഘടിച്ച് ശക്ത
രായ കീഴാവർഗ്ഗപ�ോരാട്ടങ്ങളു
ടെ ശക്തി കേരളത്തിലെ നവ�ോ
ത്ഥാനപ്രവർത്തനങ്ങൾക്ക്
പ്രച�ോദനമായി.
ഇന്ത്യൻ നവ�ോത്ഥാനത്തിന്
ആദ്യമായി വിപ്ലവത്തിന്റെ ക�ൊ
ടുങ്കാറ്റുയർത്തിയ ബംഗാളിലെ
രാജാറാം മ�ോഹൻ റ�ോയ്,
ഇന്ത്യൻ നവ�ോത്ഥാനത്തിന്റെ
പ്രഥമ തേരാളി 1814 ൽ ''ആത്മീ
യസഭ'' രൂപീകരിച്ചു ക�ൊണ്ട്
അനാചാരങ്ങളുടെ പേരിൽ,
അന്ധവിശാസത്തിന്റെ പേരിൽ
കീഴ്
വഴക്കങ്ങളുടെ പേരിൽ നില
നിന്നിരുന്നക്രൂരമായസതിസമ്പ്ര
ദായത്തിനെതിരെപ�ോരാടി.
ഭർത്താവ് മരിച്ചാൽ ഭാര്യ
സ്വയം ഭർത്താവിന്റെ ചിതയിൽ
ചാടി ആത്മാഹൂതി നടത്തണം.
പിന്നീട് വിധവയെ അനാചാര
ത്തിന്റെ അന്ധവിശ്വാസത്തിന്റെ
പേരിൽ ഹിന്ദുവരേണ്യ വർഗ്ഗം
ഭർത്താവിന്റെ ചിതയിലേക്കെടു
ത്തെറിഞ്ഞിരുന്നു. ഹിന്ദു ആചാര
മായിരുന്നുസതി.
രാജാറാം മ�ോഹൻ
റ�ോയിലൂടെ ശക്തമായ പ�ോ
രാട്ടത്തിന്റെ ഫലമായി 1829
ഡിസംബർ 4 ന് ബ്രിട്ടീഷ് ഇന്ത്യ
യിലെ ഗവർണർ ജനറൽ വില്യം
ബെന്റിക്ക്പ്രഭു നിയമംമൂലംസതി
സമ്പ്രദായംനിര�ോധിച്ചു.
രാജസ്ഥാനിലും,മദ്ധ്യപ്രദേശി
ലുംചിലഗ്രാമങ്ങളിൽസതിസമ്പ്ര
ദായം നിലനിന്നിരുന്നു. (1987 ൽ
രാജസ്ഥാനിലെ സിക്കാർ ജില്ല
യിൽ, റഢാല ഗ്രാമത്തിൽ രജപു
ത്രസമുദായത്തിലെ18വയസ്സുള്ള
രൂപ്കൻവർയുവതിയെസമൂഹം
സതി അനുഷ്ഠിക്കാൻ നിർബ്ബന്ധി
ച്ചു ഭർത്താവിന്റെ ചിതയിലേക്ക്
എടുത്തെറിഞ്ഞദാരുണസംഭവം
ചരിത്രമായി)
രാജകീയ കല്പനകളും, നിയ
മങ്ങളും, ഉത്തരവുകളും ക�ൊണ്ട്
സമൂഹത്തിൽ ജാതീയമായ
വിവേചനം അവസാനിച്ചിട്ടില്ല.
പിന്നീട് നടന്നിട്ടുള്ള ആചാര
ങ്ങൾ വിശ്വാസത്തിന്റെ പേരിൽ
സവർണ്ണ-സമ്പന്ന വർഗ്ഗം പഴയ
അടിമത്വത്തിലേക്ക് തിര്യെ ക�ൊ
ണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ
നടത്തിക്കൊണ്ടിരിക്കുന്നു.
വൈക്കം സത്യഗ്രഹ സ്മാരക
ഗവേഷണകേന്ദ്രം ഉദ്ഘാടനം
ചെയ്തുക�ൊണ്ട് പ്രശസ്ത ചരിത്ര
പണ്ഡിതശ്രീമതിറ�ൊമീലഥാപ്പർ
ഇങ്ങനെ പറഞ്ഞു ''ദേശീയ സ്വാ
ത{´y സമരവുമായി കണ്ണി ചേർ
ക്കപ്പെട്ട വൈക്കം സത്യഗ്രഹം
സമത്വത്തിനും, നീതിയ്ക്കും വേണ്ടി
യുള്ള ഒരു ജനതയുടെ കൂട്ടായ
പ�ോരാട്ടമായിരുന്നു.''
ഐതിഹാസികമായ
വൈക്കം സത്യഗ്രഹത്തിന്റെ
സ്മരണ 100 വർഷം പിന്നിടു
മ്പോൾ പ�ൊതുവഴികളിലൂടെ
അവർണ്ണന് വഴിനടക്കാൻ
നിര�ോധനം ഏർപ്പെടുത്തിയ
അയിത്തപ്പലകകൾ പിഴുതെ
റിഞ്ഞത് വീണ്ടും സ്ഥാപിക്കുന്ന
തിനുള്ള ശ്രമങ്ങൾക്ക് തുടക്കം
കുറിക്കുന്നു. കണ്ണീരും, ച�ോരയും,
രക്തസാക്ഷിത്വവും ക�ൊണ്ട്
നവ�ോത്ഥാന കേരളം നേടിയെ
ടുത്ത പൗരാവകാശങ്ങളുടെ
മഹത്തായ സന്ദേശത്തിന്റെ
വിപ്ലവജ്വാല അണയുകയാണ�ോ
ആളുകയാണ�ോ?n
ഇന്ത്യൻ
സ്വാത{´yസ
മരത്തിന്റെ
സന്ദേശങ്ങൾ,
ജനകീയ
കൂട്ടായ്മകൾ,
സംഘടിച്ച്
ശക്തരായ
കീഴാവർഗ്ഗപ�ോ
രാട്ടങ്ങളുടെ
ശക്തികേരള
ത്തിലെനവ�ോ
ത്ഥാനപ്രവർ
ത്തനങ്ങൾക്ക്
പ്രച�ോദനമാ
യി.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
64
ഇന്ന്ചൂടേറിയ രാഷ്ട്രീയ
സാഹചര്യങ്ങളിലൂടെ
കടന്നുപ�ോകുന്ന നമ്മുടെ രാജ്യ
ത്തിന്റെ മുൻകാല മത-രാഷ്ട്രീയ
സ്ഥിതിവിശേഷങ്ങളും, ഇന്ത്യൻ
ഭരണഘടന അക്കാലത്തെ ജാ
തി-മത അന്ധവിശ്വാസങ്ങള�ോട്
എങ്ങനെ ഏറ്റുമുട്ടി നമ്മളെ ഇന്ന
ത്തെജീവിതനിലവാരത്തിലേക്ക്
കൈപിടിച്ചുയർത്തിയെന്നുംഓർ
ക്കേണ്ടത്അനിവാര്യമാണ്.
ബ്രിട്ടീഷ് ഭരണത്തിന് മുൻപു
തന്നെ ഇന്ത്യ ജാതി, മത, വർണ്ണ
വിവേചനങ്ങളുടെ വിളനിലമാ
യിരുന്നെന്ന് ചരിത്രകാരന്മാർ
രേഖപ്പെടുത്തിയിട്ടുണ്ട്. രാജഭര
ണകാലത്ത്, വേദങ്ങളുടെയും
സ്മൃതികളുടെയും അടിസ്ഥാന
ദേശീയം
വൈശാഖ്
ആർ
ചന്ദ്രൻ
ഭരണഘടനയും
ഇന്ത്യൻജനാധിപത്യവും
ഒരുതിരിഞ്ഞുന�ോട്ടം
ത്തിൽ ജനങ്ങളെ ബ്രാഹ്മണർ,
ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ
എന്നിങ്ങനെ നാല് വർണ്ണങ്ങളാ
യിതിരിച്ചു.ഒരാളുടെകഴിവ�ോകാ
ര്യപ്രാപ്തിയ�ോ പരിഗണിക്കാതെ,
ജാതിയാൽ നിശ്ചയിക്കപ്പെട്ട
ജ�ോലി മാത്രം ചെയ്യേണ്ട അവ
സ്ഥയായിരുന്നു അന്ന്. മന്ത്രവും
തന്ത്രവും പഠിച്ച ബ്രാഹ്മണരു
ടെ ഉപദേശം കേട്ട് ക്ഷത്രിയർ
രാജ്യം ഭരിക്കുമ്പോൾ, കൃത്യമായി
കപ്പം നൽകാൻ ശൂദ്രനെക്കൊ
ണ്ട് പണിയെടുപ്പിച്ച് വരുമാനം
കണ്ടെത്തിയിരുന്നത്വൈശ്യരാ
യിരുന്നു. ഈ ചതുർവർണ്ണ സമ്പ്ര
ദായത്തിൽ മുങ്ങിക്കിടക്കുമ്പോ
ഴാണ് ബ്രിട്ടീഷുകാരുടെ വരവ്.
സൗഹൃദ സന്ദർശനത്തിൽ
തുടങ്ങി, കച്ചവടത്തിൽ പങ്കാ
ളികളായി, അവസാനം ഇന്ത്യ
മഹാരാജ്യത്തിൽ 17-ാം നൂറ്റാണ്ടി
ന്റെ പകുതിയിൽ നാട്ടിയ വിദേശ
ക്കൊടി 1947 ഓഗസ്റ്റ് 15-നാണ്
അവസാനംകണ്ടത്.
സ്വാത{´yാനന്തര ഇന്ത്യ
യും ജനാധിപത്യത്തിന്റെ
വെല്ലുവിളികളും
സ്വാത{´yത്തിനു ശേഷം ഭര
ണഘടനയിലും ജനാധിപത്യത്തി
ലുമൂന്നിയ പല സർക്കാരുകൾ
മാറിമാറി വന്നു. വ്യത്യസ്ത രാഷ്ട്രീയ
സ്വഭാവമുള്ളപാർട്ടികൾഒറ്റയ്ക്കുംമു
ന്നണികളായുംകേന്ദ്രത്തിലുംസം
സ്ഥാനങ്ങളിലും ഭരണം നടത്തി.
എന്നാൽ, നവ�ോത്ഥാനത്തിന്റെ
പ�ൊലിമ എന്തിലും ഏതിലും കൂട്ടി
ച്ചേർക്കുന്ന കേരളത്തിൽപ്പോലും
സ്വാത{´yത്തി
നുശേഷം
ഭരണഘടന
യിലുംജനാധി
പത്യത്തിലു
മൂന്നിയപല
സർക്കാരു
കൾമാറിമാറി
വന്നു.വ്യത്യ
സ്തരാഷ്ട്രീയ
സ്വഭാവമുള്ള
പാർട്ടികൾഒറ്റ
യ്ക്കുംമുന്ന
ണികളായും
കേന്ദ്രത്തിലും
സംസ്ഥാനങ്ങ
ളിലുംഭരണം
നടത്തി.
65.
sk]v-äw_À 2025 65
തിരഞ്ഞെടുപ്പ്പ്രഖ്യാപനം വന്നാ
ലുടൻ തന്നെ, ആ സ്ഥലത്തെ
പ്രബലമായ മത-ജാതി വിഭാഗ
ത്തിലെ അംഗത്തിന് സ്ഥാനാർ
ത്ഥിത്വം നൽകുന്ന പ്രവണത
ഇന്നും നിലനിൽക്കുന്നുണ്ട്. 21-ാം
നൂറ്റാണ്ടിലും നമ്മൾ പിന്തുടരുന്ന
'ആധുനികജനാധിപത്യത്തിന്റെ'
ഏറ്റവും വലിയ പ്രത്യേകതയാണി
ത്.
സ്വാത{´yാനന്തര ഇന്ത്യ
ഭരിച്ച സർക്കാരുകളെ നമുക്കൊ
ന്ന് പരിശ�ോധിക്കാം. 1947 ഓഗ
സ്റ്റ് 15-ന് ആദ്യ കേന്ദ്ര മന്ത്രിസഭ
ചുമതലയേൽക്കുമ്പോൾ, 17-ാം
നൂറ്റാണ്ട് മുതൽ ബ്രിട്ടീഷുകാർ
ചൂഷണം ചെയ്ത് തുരന്ന ഒരു സമ്പ
ദ്വ്യവസ്ഥ മാത്രമായിരുന്നു ഇന്ത്യ
ക്ക് അവശേഷിച്ചിരുന്നത്. ഈ
വസ്തുതയെ രാഷ്ട്രീയ ഭേദമന്യേ
ആർക്കും അംഗീകരിക്കാതിരി
ക്കാനാകില്ല. പ്രശസ്ത സാമ്പ
ത്തിക ശാസ്ത്രജ്ഞയായ ഉത്സ
പട്
നായിക് അടുത്തിടെ ഡൽ
ഹിയിൽ നടത്തിയ പ്രഭാഷണ
ത്തിൽ ബ്രിട്ടീഷുകാർ ഏകദേശം
45ട്രില്യൺഡ�ോളറാണ്ബ്രിട്ടീഷ്
ഭരണകാലത്ത് ഇന്ത്യയിൽനിന്ന്
ഊറ്റിയെടുത്തതെന്ന് വെളിപ്പെടു
ത്തി.
ഏത�ൊരു രാഷ്ട്രീയ നേതൃ
ത്വത്തിനും അവരുടെ രാഷ്ട്രീയ
തത്വങ്ങൾക്കും വിചാരങ്ങൾക്കും
അപ്പുറം എപ്പോഴും വേണ്ടത് രാ
ഷ്ട്രത്തെക്കുറിച്ചുള്ള ദീർഘവീക്ഷ
ണമാണ്. അങ്ങനെയുള്ള ഭര
ണാധികാരികൾക്ക് അവരുടെ
രാജ്യത്തെ വളരെ മുന്നിലെ
ത്തിക്കാൻ കഴിയുമെന്നതിന്റെ
ഏറ്റവും വലിയ ഉദാഹരണമാണ്
ദുബായ് ഭരണാധികാരി റാഷിദ്
ബിൻ സയീദ് അൽ മക്തൂം.
സ്വാത{´yാനന്തര ഇന്ത്യയുടെ
ആദ്യകാല ഭരണാധികാരികൾ
ക്ക് രാജ്യത്തിന്റെ ഭാവിയിൽ
ശ്രദ്ധയുണ്ടായിരുന്നെങ്കിൽ,
പിന്നീടുവന്ന വർഷങ്ങളിൽ രാ
ജ്യവളർച്ചക്കൊപ്പം സ്വന്തം കീശ
വീർപ്പിക്കാനും അവർ ശ്രദ്ധിച്ചു
തുടങ്ങി. ഏതാനും ചില വ്യക്തി
കളിൽ തുടങ്ങിയ ഈ പ്രതിഭാസ
ത്തെ ജനങ്ങളും മാധ്യമങ്ങളും
'അഴിമതി' എന്ന് വിളിച്ചു. ഇന്ന്
ഇന്ത്യയിലെ 62 ശതമാനത്തോ
ളം ജനങ്ങൾ നേരിട്ടോ അല്ലാ
തെയ�ോ അഴിമതിയിൽ പങ്കാളി
കളാണെന്നാണ് പഠനങ്ങൾ
പറയുന്നത്. അഴിമതി വിരുദ്ധ
നിയമങ്ങൾ അതിശക്തമാണെ
ന്ന് ഭരണകക്ഷികൾ വാദിക്കു
മ്പോഴാണ് ഈ സ്ഥിതി എന്നതും
ശ്രദ്ധേയമാണ്.
വികസനത്തിന്റെ
പാതയിലെ
നാഴികക്കല്ലുകൾ
ധവള വിപ്ലവം പ�ോലുള്ള
പദ്ധതികളിലൂടെ 1992-ൽത്ത
ന്നെ അമേരിക്കയെപ്പോലും പാലു
ത്പാദനത്തിൽ കടത്തിവെട്ടാൻ
നമുക്ക് സാധിച്ചു. 'ഓപ്പറേഷൻ
സ്‌മൈലിങ് ബുദ്ധ' പ�ോലുള്ള
വിജയകരമായആണവപരീക്ഷ
ണങ്ങൾ ല�ോകരാജ്യങ്ങൾക്ക്
മുന്നിൽഇന്ത്യയെഒരുസൈനിക
ശക്തിയായി ഉയർത്താനുള്ള
ആദ്യ ചവിട്ടുപടിയായി. മറ്റ് രാ
ജ്യങ്ങൾക്കിടയിൽ സഹ�ോദര
സ്ഥാനീയരായും പാകിസ്ഥാൻ
പ�ോലുള്ള ഭീകരവാദ പ്രവർത്ത
നങ്ങളെപിന്തുണക്കുന്നരാജ്യങ്ങ
ള�ോട് സൈനികബലം പ്രകടി
പ്പിച്ചും ഇന്ത്യ ഓര�ോ മേഖലയിലും
മുന്നേറി. ഇന്ന് വികസിത രാജ്യ
ങ്ങളെപ്പോലും സാമ്പത്തികമായി
പിന്തള്ളുമ�ോഎന്നചിന്തല�ോകരാ
ജ്യങ്ങൾക്കിടയിൽ ഉളവാക്കാൻ
നമ്മുടെ രാജ്യത്തിന് കഴിഞ്ഞു. 21
മാസത്തെ അടിയന്തരാവസ്ഥ
എന്ന കറുത്ത പാട് ജനാധിപത്യ
ത്തിന് മേലേറ്റ ഏറ്റവും വലിയ
പ്രഹരമായി ഇന്നും അവശേഷി
ക്കുന്നുണ്ടെങ്കിലും, മ�ൊത്തത്തിൽ
എല്ലാ ഭരണാധികാരികളും രാ
ജ്യത്തിന്റെ താൽപര്യങ്ങളെ സം
രക്ഷിച്ചുപ�ോരുന്നു എന്നതാണ്
എന്റെവിശ്വാസം.
വർത്തമാനകാല
ഇന്ത്യയുടെ
വെല്ലുവിളികൾ
2025-ൽ നിന്ന് തിരിഞ്ഞു
ന�ോക്കുമ്പോൾ രാഷ്ട്രവിക
സനത്തിന�ൊപ്പം രാജ്യത്ത്
സംഭവിച്ചതും സംഭവിച്ചുക�ൊ
ണ്ടിരിക്കുന്നതുമായ ചില പ്രശ്
ന
ങ്ങളെയും നാം കാണാതെ
പ�ോകരുത്. ഞാൻ ആദ്യം പറ
ഞ്ഞുതുടങ്ങിയ ചാതുർവർണ്യ
ത്തിന്റെ മുൾമുനകൾ ഇവിടെയാ
ണ് പ്രസക്തമാകുന്നത്.കഴിഞ്ഞ
കുറച്ചുവർഷങ്ങളായി രാജ്യത്ത്
നടപ്പിലാക്കാൻ ശ്രമിക്കുന്ന, ഒരു
പരിധിവരെ നടപ്പിലാക്കാൻ
കഴിഞ്ഞചിലരാഷ്ട്രീയപാർട്ടികളു
ടെമതതത്വങ്ങളെരാഷ്ട്രീയഅധി
2025-ൽനിന്ന്
തിരിഞ്ഞുന�ോ
ക്കുമ്പോൾ
രാഷ്ട്രവികസ
നത്തിന�ൊപ്പം
രാജ്യത്ത്
സംഭവിച്ചതും
സംഭവിച്ചു
ക�ൊണ്ടിരി
ക്കുന്നതുമായ
ചിലപ്രശ്‌നങ്ങ
ളെയുംനാം
കാണാതെ
പ�ോകരുത്.
66.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
66
കാരമുപയ�ോഗിച്ച്ജനങ്ങളുടെ
മേൽ അടിച്ചേൽപ്പിക്കാനുള്ള
ശ്രമം ചെറുക്കാനുള്ള ബാധ്യത
ജനാധിപത്യവും ഭരണഘടനയും
എന്തെന്ന് മനസ്സിലാക്കിയ വി
ദ്യാസമ്പന്നരായ സമൂഹത്തിന്റെ
ഉത്തരവാദിത്തമാണ്.
ഇന്ത്യയിലെ ചില സംസ്ഥാ
നങ്ങളിലെ രാഷ്ട്രീയ നേതൃത്വം
അവിടുത്തെ ജനങ്ങളെ നിര
ക്ഷരരായി നിലനിർത്താനാണ്
ആഗ്രഹിക്കുന്നത്. കാരണം,
വിദ്യാഭ്യാസം നേടിയാൽ അവർ
സ്വയംചിന്തിച്ചുതുടങ്ങും.അത്ഈ
കൂട്ടരുടെനിലനിൽപ്പിന്തന്നെഭീ
ഷണിയാണെന്ന തിരിച്ചറിവാണ്
അവരെ ഇതിന് പ്രേരിപ്പിക്കുന്ന
ത്. ഇതിൽനിന്ന് വ്യത്യസ്തമായി
ചിന്തിക്കുന്നത് കേരളം, തമി
ഴ്
നാട്, കർണ്ണാടക, തെലങ്കാന
പ�ോലുള്ള ദക്ഷിണേന്ത്യൻ സം
സ്ഥാനങ്ങളാണ്. ഈ സംസ്ഥാ
നങ്ങളിലെ ജീവിത നിലവാരവും
സംസ്‌കാരവുംഅടിസ്ഥാനസൗ
കര്യങ്ങളും ഇതിനുദാഹരണങ്ങ
ളാണ്. തന്റെ കുട്ടികൾക്ക് എത്ര
കഷ്ടപ്പെട്ടായാലും നല്ല വിദ്യാഭ്യാ
സം നൽകണമെന്ന ഒരാളുടെ
ആഗ്രഹത്തെയും, കഷ്ടപ്പാടിലും
പഠിക്കണമെന്ന ഒരു തലമുറയു
ടെ ഇച്ഛാശക്തിയെയും ഇവർ
ക്ക് നശിപ്പിക്കാൻ സാധിക്കില്ല.
അതിന്റെ കണക്കുകളാണ് ഇന്ന്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങ
ളിൽ ഉയർന്നു വരുന്ന സാക്ഷര
താ രേഖകൾ സൂചിപ്പിക്കുന്നത്.
ഉത്തർപ്രദേശിലെയും ബിഹാറി
ലെയും സാക്ഷരതാ നിരക്കുകൾ
2024-ന്റെ അവസാനത്തോടെ
യഥാക്രമം 78.2%, 74.3% ആയി
ഉയർന്നു എന്നാണ് പഠനങ്ങൾ
പറയുന്നത്.
ഈ സംസ്ഥാനങ്ങളുടെ പേര്
എടുത്തു പറയാൻ ഒരു കാരണം
കൂടിയുണ്ട്. ഉത്തർപ്രദേശിലെയും
ബിഹാറിലെയും ല�ോക്‌സഭാ
സീറ്റുകൾ ഇന്ത്യയിലെ മ�ൊത്തം
ല�ോക്
സഭാ സീറ്റുകളുടെ എണ്ണ
ത്തിന്റെ 22% വരും. അതായത്,
രാഷ്ട്രീയമായി പറഞ്ഞാൽ, ഉത്ത
രേന്ത്യൻ സംസ്ഥാനങ്ങളിൽ
സ്വാധീനമുള്ള, കൂടുതൽ സീറ്റ്
പിടിക്കുന്ന പാർട്ടി ഏതാണ�ോ,
അവർ ഇന്ത്യ ഭരിക്കും. ഏകമത
രാഷ്ട്രം എന്ന ചിന്ത ഇന്ത്യ മഹാരാ
ജ്യത്തിന് ഒട്ടും ചേർന്നതല്ല. ഇന്ന്
ദൈവങ്ങളുടെ പേരിൽ പ്രവർ
ത്തിക്കുന്ന മത സംഘടനകൾ
ഏകമതരാഷ്ട്രത്തിനായി നടത്തു
ന്ന അതിക്രമങ്ങളെ അപലപി
ക്കാൻ പ�ോലും ഭരണകൂടത്തിന്
കഴിയുന്നില്ല എന്നത്, അവർക്ക്
നൽകുന്ന മൗനാനുവാദമായി
നമുക്ക്കാണേണ്ടിവരും.ഇത്മത
ധ്രുവീകരണത്തിലേക്കും, തുടർന്ന്
മതവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റു
മുട്ടലുകളിലേക്കും നയിക്കും. ഇത്
നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന
ഏറ്റവുംവലിയഭീഷണിയാണ്.
നവമാധ്യമങ്ങളുടെ വളർച്ച
ഇത്തരം പ്രസ്ഥാനങ്ങൾക്ക്
വലിയ തലവേദനയാണ് സൃഷ്ടി
ക്കുന്നത്. മുൻകാലങ്ങളിൽ നവ
മാധ്യമങ്ങൾക്ക് ഇത്ര സ്വാധീന
മുണ്ടായിരുന്നെങ്കിൽ ഇന്ത്യയിൽ
മതത്തിന്റെ പേരിൽ നടത്തിയ
പല നരഹത്യകളെയും തടയാൻ
കഴിയുമായിരുന്നു. ഇന്ന് ഛത്തീ
സ്ഗഢിൽ സാമൂഹ്യപ്രവർത്ത
നത്തിനെത്തിയ കന്യാസ്ത്രീകളെ
അവർ ധരിച്ച വസ്ത്രത്തിന്റെയും
കഴുത്തിൽ കിടന്ന ജപമാലയുടെ
യും പേരിൽ കപട മതവിശ്വാസി
കൾതടഞ്ഞുനിർത്തിആക്രമിച്ചു.
മനുഷ്യക്കടത്തും നിർബന്ധിത
മതപരിവർത്തനവും ആര�ോപി
ച്ച് എട്ടുദിവസക്കാലം അവരെ
കുറ്റവാളികൾക്കൊപ്പം ജയിലിൽ
പാർപ്പിച്ചത്, ഇന്ത്യയിലെ പല
സംസ്ഥാനങ്ങളിലും ഏകമത
രാഷ്ട്രത്തിനായുള്ള വിഷക്കാറ്റ്
വീശിത്തുടങ്ങി എന്നതിന്റെ ഉദാ
ഹരണമാണ്. 2025-ലെ ഇന്ത്യൻ
രാഷ്ട്രീയത്തിൽ ഏറ്റവും സ്വാധീ
നമുള്ള മൃഗം പശുവാണ്. ഗ�ോമാ
താവിന്റെ പേരിൽ ആളുകളെ
ക�ൊല്ലുന്ന രീതി പല സംസ്ഥാന
ങ്ങളിലും ഭരണകക്ഷികളുടെ
ഒത്താശയ�ോടെ നടക്കുന്നുണ്ട്.
ഇത് ഭരണഘടന ഉറപ്പുനൽകു
ന്നഅവകാശങ്ങൾസംരക്ഷിക്ക
പ്പെട്ട് ഇന്ത്യയിൽ ജീവിക്കുന്ന ഒരു
പൗരന്റെ ജീവനെക്കാൾ വില
ചിലർക്കൊക്കെഗ�ോമാതാവിനാ
ണെന്ന സത്യം നമ്മളെ വല്ലാതെ
ഭയപ്പെടുത്തുന്നു.
ഇന്ത്യയുടെ ഭാവിയും
മതേതരത്വവും
മതം മാറാൻ ആളുകളെ
നിർബന്ധിച്ച് ചൂഷണം ചെയ്യുക
യ�ോ ഏതെങ്കിലും തരത്തിലുള്ള
വിശ്വാസത്തിന�ോ പ്രത്യയശാസ്ത്ര
ത്തിന�ോ എതിരായ ആളുകളെ
ക�ൊലപ്പെടുത്തി അക്രമം സൃഷ്ടി
ക്കുകയ�ോ ചെയ്യുന്നത് ഇന്ത്യൻ
ഭരണഘടനയുടെ മൂല്യങ്ങളെ
തന്നെ തകർക്കുന്നതിന് തുല്യമാ
ണ്. മതരാഷ്ട്രം എന്ന ആശയം
പെട്ടെന്ന് ഇന്ത്യൻ ജനതയ്ക്ക്‌മേൽ
അടിച്ചേൽപ്പിക്കാൻ കഴിയില്ല
എന്നതിനുദാഹരണമാണ് 2024
-ലെ തെരഞ്ഞെടുപ്പ് കാണിക്കു
ന്നത്. 2019-ൽ ഇന്ത്യയിലെ മ�ൊ
ത്തവ�ോട്ടിന്റെ 55.8% നേടിക്കൊ
ടുത്ത ജനങ്ങളെ വെല്ലുവിളിച്ചു
ഭരിച്ച ഏക മതരാഷ്ടീയ പാർട്ടി
ക്കാർക്ക്2024-ലെതെരഞ്ഞെടു
പ്പിൽ37.30%-ത്തിലേക്ക്ചുരുങ്ങി
എന്നുമാത്രമല്ല അധികാരം നി
ലനിർത്താൻ ഇക്കൂട്ടർ രാഷ്ടീയ
ഭിക്ഷാടനം നടത്താൻ മടിയില്ലാ
ത്തവരായിത്തിർന്നതും നമ്മൾ
കണ്ടതാണ്.
പണം ക�ൊടുത്ത് സ്ഥാന
ങ്ങൾ വാങ്ങുന്ന 'പെയ്ഡ് സീറ്റു
കളും',മതംപറഞ്ഞ്വ�ോട്ട്പിടിച്ച്
അധികാരത്തിലെത്തുന്നവരും
ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഇത്
ഇന്ത്യാ മഹാരാജ്യമാണ്. ഇന്ത്യ
ക്കാർമതേതരത്വത്തെഉൾക്കൊ
ള്ളുന്ന ഒരു ബഹുമത സമൂഹമാ
ണ്. തീവ്ര ഹിന്ദുത്വവാദികൾക്കും
കപട മതപരിപാലകർക്കും ചില
പ്പോഴ�ൊക്കെ ഇന്ത്യൻ മനസ്സുക
ളിൽ മുറിവുകൾ ഏൽപ്പിക്കാൻ
കഴിഞ്ഞേക്കാം. പക്ഷേ, ഇന്ത്യൻ
ഭരണഘടന നമ്മളെ പഠിപ്പിച്ച
'We, the People of India' എന്ന
തത്വത്തിൽ വിശ്വസിച്ച്, എല്ലാ
പൗരന്മാർക്കും നീതി, സ്വാത{´yം,
സമത്വം, സാഹ�ോദര്യം എന്നിവ
ഉറപ്പുനൽകുന്ന, സ്‌നേഹമാണ്
മതത്തിന്റെ കാമ്പ് എന്ന് തിരിച്ച
റിവുള്ള മതവിശ്വാസികൾ ഇന്ത്യ
യിലുള്ളിടത്തോളം കാലം, മതവി
ദ്വേഷങ്ങളുടെകറപുരളാത്തഒരു
തലമുറയെ നമുക്ക് വാർത്തെടു
ക്കാൻകഴിയും.n
ഇന്ത്യയിലെ
ചിലസംസ്ഥാ
നങ്ങളിലെ
രാഷ്ട്രീയ
നേതൃത്വം
അവിടുത്തെ
ജനങ്ങളെനി
രക്ഷരരായി
നിലനിർത്താ
നാണ്ആഗ്ര
ഹിക്കുന്നത്.
കാരണം,
വിദ്യാഭ്യാസം
നേടിയാൽ
അവർസ്വയം
ചിന്തിച്ചു
തുടങ്ങും.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
72
വായന
ജയൻ
മഠത്തിൽ
ചിന്തയുടെ
തുറന്നുപിടിച്ച
കണ്ണാടിയായി
രുന്നുതിരുന
ല്ലൂർകരു
ണാകരൻ.
തനിക്ക്ചുറ്റും
കാണുന്ന
ജീവിതത്തെ
അദ്ദേഹംആ
കണ്ണാടിയിലൂ
ടെന�ോക്കിക്ക
ണ്ടു.
ധീരതനശിക്കില്ല
മർദ്ദനങ്ങളാൽ...
സാഹിത്യത്തെതകർ
ക്കാൻ കഴിഞ്ഞില്ലെ
ങ്കിൽ എഴുത്തുകാരനെക്കൊണ്ട്
എന്ത്പ്രയ�ോജനംഎന്ന്ച�ോദിച്ച
ത് ക�ോർത്തസാറാണ്. എഴുത്തി
നെ സംബന്ധിച്ച വലിയ�ൊരു
സൗന്ദര്യശാസ്ത്രം ഈ പ്രസ്താവന
യിൽ ഉണ്ടായിരുന്നു. നിലവിലുള്ള
സൗന്ദര്യശാസ്ത്രത്തെ ഉടയ്ക്കുകയും
ഉരുക്കുകയും മറ്റൊന്നാക്കി രൂപ
പ്പെടുത്തുകയും ചെയ്യുന്ന കലാപ
രമായ കാഴ്ചപ്പാട് എഴുത്തുകാരന്
ഉണ്ടാകണം. ഇത്തരം കാഴ്ചപ്പാടു
ള്ള എഴുത്തുകാരാണ് കാലത്തെ
അതിജീവിക്കുന്നതെന്ന് ടി എസ്
ഏലിയറ്റ് നിരീക്ഷിക്കുന്നുണ്ട്.
ഇവർ ചരിത്രത്തെ അടയാളപ്പെ
ടുത്തിക്കൊണ്ടാണ് കടന്നുപ�ോ
കുന്നത്. ചങ്ങമ്പുഴ കവിതകളുടെ
കാല്പനികവില�ോല ഭാവങ്ങളിൽ
മലയാള കവിത നട്ടം തിരിഞ്ഞ
കാലത്താണ്തങ്ങൾജനിച്ചപച്ച
മണ്ണിൽഉറച്ചുനിന്നുക�ൊണ്ട്അടി
സ്ഥാനവർഗത്തിന്റെസാമൂഹിക
പ്രശ്‌നങ്ങളെ കവിതകളിലൂടെ
അഭിസംബ�ോധന ചെയ്യുവാൻ
ചിലർ മുന്നോട്ട് വന്നത്. ഇവർ
കാല്പനിക കാലത്തെ പ്രമേയ
ത്തെ അട്ടിമറിച്ചു. വൈയക്തിക
തയിൽ നിന്ന് അവർ കവിതയെ
മ�ോചിപ്പിച്ച് സാമൂഹിക, വർഗ
പരമായ വിഷയങ്ങളിൽ ലയി
പ്പിച്ചു. സമൂഹമനസ് വ്യക്തിയി
ലേല്പിച്ച സമ്മർദ്ദങ്ങളായിരുന്നു
അവരുടെ പ്രധാന വിഷയം.
ചിന്തകൾക്ക്തീപിടിച്ചൊരുകാല
ത്തിരുന്ന് അവർ മനുഷ്യവിമ�ോച
നത്തിനു വേണ്ടി പാടി. ചൂഷിതരും
മർദ്ദിതരുമായ ത�ൊഴിലാളി
കർഷക സമൂഹം മാർക്
സിയൻ
കാഴ്ചപ്പാടിന്റെയും കമ്മ്യൂണിസ്റ്റ്
പാർട്ടിയുടെയും കരുത്തുള്ള അടി
ത്തറയിൽ സംഘടിച്ച കാലമായി
രുന്നുഅത്.ആസംഘാടനത്തിന്
രാസത്വരകമാകുകയായിരുന്നു
73.
sk]v-äw_À 2025 73
തിരുനല്ലൂർ
കവിതയുടെ
മുഖ്യധാര
പ്രണയമാണ്.
പ്രണയം
ഒരേസമയം
മധുരവുംധീ
രവുമാണെന്ന്
കവിവിളിച്ചു
പറഞ്ഞു.
തിരുനല്ലൂരി
ന്റെകാമുകീ
കാമുകന്മാർ
ഒരേസമയം
ത�ൊഴിലാളിക
ളുംപ�ോരാളി
കളുമാണ്.
ചുവപ്പുദശകത്തിലെ കവികൾ. അവർ നിർമ്മിച്ച
വെട്ടുവഴികളിലൂടെയാണ് മലയാള കവിത നവ�ോ
ത്ഥാനത്തിന്റെ സ്വാത{´yം ആഘ�ോഷിച്ചത്. ഉള്ള
വനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാത്ത,
ലിംഗസമത്വമുള്ള,സ്വാത{´yത്തെപ്രാണവായുപ�ോ
ലെ ശ്വസിക്കാൻ കഴിയുന്ന ഒരു ല�ോകത്തെയാണ്
അവർസ്വപ്നംകണ്ടത്.മലയാളകവിതയിലെഅരു
ണ�ോദയമായിരുന്നു അത്. ആ കവികളിൽ പ്രധാ
നിയായിരുന്നുതിരുനല്ലൂർകരുണാകരൻ.
ഏത�ൊരു കലാസൃഷ്ടിയും കാലഘട്ടത്തിന്റെയും
വർഗത്തിന്റെയും പരിത�ോവസ്ഥയുടെയും ഉല്പന്ന
മാണ് എന്ന് ടെയിൻ നിരീക്ഷിക്കുന്നുണ്ട്. കേരള
ത്തിന്റെ ഒരു പ്രത്യേക കാലഘട്ടം രൂപപ്പെടുത്തിയ
കവിയാണ് തിരുനല്ലൂർ കരുണാകരൻ. മാർക്
സി
യൻ ആശയങ്ങളുടെ മൂശയിൽ നിന്നാണ് മിക്ക
തിരുനല്ലൂർ കവിതകളുടെയും പിറവി. അരികുവൽ
ക്കരിക്കപ്പെട്ട, മണ്ണിന്റെയും കടലിന്റെയും മണമുള്ള
ത�ൊഴിലാളിവർഗത്തെ സാഹിത്യത്തിന്റെ കേന്ദ്ര
ത്തിൽ സ്ഥാപിച്ചുക�ൊണ്ടാണ് തിരുനല്ലൂർ കേരള
സാംസ്
കാരിക നവ�ോത്ഥാനത്തിന്റെ പതാകവാ
ഹകനായത്.മനുഷ്യസ്വാത{´yവുംപ്രണയവുമായി
രുന്നു തിരുനല്ലൂർ കവിതകളുടെ മുഖ്യപ്രമേയം. സ്വാ
ത{´yം എന്ന വാക്ക് തിരുനല്ലൂർ ഒരു വിശുദ്ധമന്ത്രം
പ�ോലെഉരുവിട്ടുക�ൊണ്ടേയിരുന്നു.സ്വാത{´yത്തെ
ഹനിക്കുന്നതിനെയെല്ലാംചിലപ്പോൾമിതമായുംമറ്റു
ചിലപ്പോൾപരുഷമായുംഅദ്ദേഹംകവിതകളിലൂടെ
വിമർശിച്ചു. അടിച്ചമർത്തപ്പെട്ടവരെയും ചൂഷിത
വർഗത്തെയും തന്നോളം ചേർത്തുപിടിച്ചുക�ൊണ്ട്
അവരുടെ ജീവിതവ്യഥകളും ക�ൊച്ചു ക�ൊച്ചു സ്വപ്ന
ങ്ങളുംപ്രണയവുംവികാരങ്ങളുംആർദ്രതനിറഞ്ഞ
വാക്കുകളിലൂടെ തിരുനല്ലൂർ ആവിഷ്
കരിച്ചു. അതി
ല�ൊക്കെ സമൂഹത്തിലെ അധഃസ്ഥിതരായ പാവം
മനുഷ്യരുടെ അടക്കിപ്പിടിച്ച ന�ോവുകളും ദീർഘ
നിശ്വാസങ്ങളും ഉണ്ടായിരുന്നു. കീഴാളവർഗത്തി
ന്റെ ഉണർത്തുപാട്ടുകളായിരുന്നു തിരുനല്ലൂരിന്റെ
കവിതകൾ. താൻ ജീവിച്ച കാലത്തിന് ആവശ്യ
മായ രാഷ്ട്രീയമാണ് തിരുനല്ലൂർ തന്റെ കവിതകളി
ലൂടെ പറഞ്ഞത്. തിരഞ്ഞെടുത്ത കവിതകളുടെ
ആമുഖത്തിൽ തിരുനല്ലൂർ ഇങ്ങനെ എഴുതി: 'എന്റെ
കവിതയിൽ രാഷ്ട്രീയ പക്ഷപാതമുണ്ടെന്ന് ചിലർ
പറയുന്നു. ഞാൻ അത് അപ്പാടെ നിഷേധിക്കുന്നില്ല.
സാഹിത്യത്തിന്റെ ആശ്രയവും ലക്ഷ്യവുമായ ജീവി
തത്തെ സാമൂഹിക വികാസത്തിന്റെ പശ്ചാത്തല
ത്തിൽ ന�ോക്കിക്കാണാൻ എഴുത്തുകാരൻ എന്ന
നിലയിൽ ഞാൻ ബാധ്യസ്ഥനാണ്. ആകയാൽ
ചരിത്രഗതിയെ ബ�ോധപൂർവം നിയന്ത്രിക്കുന്ന രാ
ഷ്ട്രതന്ത്രത്തിൽ ഉദാസീനനായിരിക്കാൻ എനിക്ക്
നിവൃത്തിയില്ല. സാഹിത്യത്തെ സംബന്ധിച്ചിട
ത്തോളംഇത്രാഷ്ട്രീയവീക്ഷണമെന്നതിനേക്കാൾ
ജീവിതവീക്ഷണമാണ്.'
സാഹിത്യകല ഓര�ോ കാലഘട്ടത്തിലെയും
സാമൂഹിക വ്യവസ്ഥയുടെയും മനുഷ്യന്റെ സാമൂഹി
കബ�ോധത്തിന്റെയും രൂപമാണ് എന്ന മാർക്
സി
യൻ ആശയമാണ് തിരുനല്ലൂരിനെ നയിച്ചത്. അതു
ക�ൊണ്ടാണ് തിരുനല്ലൂർ കവിതകൾ കാലത്തിന്റെ
കണ്ണാടിയായത്.
ഗ്രാമത്തിൽ ജനിക്കുകയും നഗരത്തിൽ താ
മസിക്കുകയും ചെയ്ത ചില കലാകാരന്മാരുടെ
ചിന്തയിലൂടെ രൂപപ്പെട്ടതായിരുന്നു മലയാള സാ
ഹിത്യത്തിലെ ആധുനികത. ഗ്രാമവും നഗരവും
തമ്മിലുള്ള ആന്തരിക സംഘർഷം അവരുടെ
ഹൃദയത്തിലേൽപ്പിച്ച ആഘാതത്തിൽ നിന്നാണ്
പുതിയ�ൊരു സൗന്ദര്യബ�ോധം സാഹിത്യത്തിൽ രൂ
പപ്പെട്ടത്. തിരുനല്ലൂരിന്റെ സമകാലികരായിരുന്ന
ഒഎൻവി ഉൾപ്പെടെയുള്ളവരുടെ കവിതകളിൽ
വിഷയത്തിലും ബിംബകല്പനകളിലും മാറ്റങ്ങൾ
വന്നപ്പോഴും തിരുനല്ലൂർ ഗ്രാമജീവിതത്തിന്റെ ശീത
ളച്ഛായയിൽമുഴുകാനാണ്ഇഷ്ടപ്പെട്ടത്.അത്രമേൽ
പെരിനാട്ടെ ആ ക�ൊച്ചു ഗ്രാമം തിരുനല്ലൂരിന്റെ ഹൃ
ദയത്തിലെആഴങ്ങളിൽവേരൂന്നിയിരുന്നു.ബാല്യ
കാല ഓർമ്മകളില�ൊന്നിൽ തിരുനല്ലൂർ ഇങ്ങനെ
എഴുതി: 'വിശാലമായ മൈതാനങ്ങളും തഴച്ച വിള
നിലങ്ങളും പച്ചനിറം മായാത്ത കാടുകളും ത�ൊണ്ടു
തല്ലുന്നതിന്റെയും റാട്ടുകൾ കറങ്ങുന്നതിന്റെയും
ശബ്ദങ്ങൾ അലതല്ലുന്ന കായല�ോരങ്ങളും ചേർന്ന
ക�ൊച്ചു ല�ോകത്ത് എന്നിലെ കുട്ടി ഉത്സാഹഭരിത
നായിരുന്നു. ഇടവപ്പാതികളും തുലാവർഷങ്ങളും
വേനൽത്തിളക്കങ്ങളും മഞ്ഞുകാലങ്ങളുമെല്ലാം
തനിക്കു വേണ്ടിയാണെന്ന് അവൻ കരുതി. നാ
ട്ടിൻപുറത്തെ ത�ൊഴുത്തുകളിൽ നിന്ന് രാവിലെ
കയറൂരിവിടുന്ന കന്നുകാലികൾ ഇടവഴിയിലൂടെ
പുഴപ�ോല�ൊഴുകിപ്പോകുമ്പോൾ അവയെത്തെളി
ക്കുന്ന ഫിലിപ്പെന്ന വേദം കൂടിയ വേടപ്പയ്യന്റെ ഓട
ക്കുഴൽ ഗ്രാമത്തിന്റെ ഹൃദയം കുളിർപ്പിക്കും. ഓട
ക്കുഴലിലൂടെ അതേ മധുരസ്വരം കേൾപ്പിക്കാൻ ആ
കുട്ടി ആഗ്രഹിച്ചെങ്കിലും ആരും ഓടക്കുഴൽ അവന്
വാങ്ങിക്കൊടുത്തില്ല.'
എന്നാൽ കവി പിന്നീട് ഒരു പ�ൊന്നോടക്കുഴൽ
സ്വന്തമാക്കി. അതിലൂടെ തന്റെ നാടിന്റെ ചരിത്ര
ഗാഥകൾ പാടിക്കൊണ്ടേയിരുന്നു. അനുവാചകർ
അത്ഏറ്റുപാടി.കാലംതിരുനല്ലൂരിന്റെപാട്ടുകൾക്ക്
ചെവിയ�ോർത്തു. തന്റെ നാടിനെയും ആ ഗ്രാമീണ
ജീവിതത്തെയും ചേർത്തുപിടിച്ചുക�ൊണ്ടാണ് തിരു
നല്ലൂർ കരുണാകരൻ എന്ന കവി ചരിത്രത്തിലേ
ക്ക് നടന്നു കയറിയത്. ആശാൻ കവിതകളിൽ
കായിക്കരയിലെ കടലിരമ്പം കേട്ടതുപ�ോലെ
തിരുനല്ലൂർ കവിതകളിൽ അഷ്ടമുടിക്കായലിന്റെ
ആഴവും പരപ്പും നമ്മൾ കണ്ടു. തീരത്തെ ത�ൊണ്ടു
തല്ലിന്റെയും റാട്ടിന്റെയും സംഗീതവും കീഴാള സു
ന്ദരിമാരുടെ കുപ്പി വളക്കിലുക്കവും നമ്മൾ കേട്ടു.
നിസ്വവർഗത്തോട�ൊപ്പം നിന്ന് സമരം ചെയ്യാൻ
സ്വയം സമർപ്പിതനാകുകയായിരുന്നു തിരുനല്ലൂർ
കരുണാകരൻ.
തിരുനല്ലൂർ കവിതയുടെ മുഖ്യധാര പ്രണയ
മാണ്. പ്രണയം ഒരേ സമയം മധുരവും ധീരവുമാ
ണെന്ന് കവി വിളിച്ചു പറഞ്ഞു. തിരുനല്ലൂരിന്റെ കാ
മുകീകാമുകന്മാർ ഒരേ സമയം ത�ൊഴിലാളികളും
പ�ോരാളികളുമാണ്.അദ്ദേഹത്തിന്റെപ്രണയസങ്ക
ല്പംചൂഷണവ്യവസ്ഥയെഅതിജീവിക്കുന്നവയാണ്.
വയലിന്റെ ക�ോണിൽ അല്പം മണ്ണു കയറിയതിന്
തന്റെ കാമുകൻ തേവനെയും കൂട്ടരേയും തെങ്ങു
കളിൽ ചേർത്തു കെട്ടിയിട്ട് ശിക്ഷിക്കാൻ ജന്മി
74.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
74
തയ്യാറായപ്പോൾവെറുതെയിരിക്കാൻ ധീരയായ
നീലിയെന്ന കാമുകിക്കായില്ല. ക�ൊയ്ത്ത് മാത്രം
ശീലമുള്ള പെൺക�ൊടിമാരെയും സംഘടിപ്പിച്ചു
ക�ൊണ്ട് അരിവാളുകൾ ഉയർത്തിപ്പിടിച്ച് നീലി ജന്മി
യുടെ വീട്ടിലെത്തി. ജന്മിയും പ്രമാണിമാരും ന�ോക്കി
നിൽക്കെ അവർ തേവന്റെയും കൂട്ടുകാരുടെയും കെ
ട്ടുകൾ അറുത്തു മാറ്റി അവരെ മ�ോചിപ്പിച്ചു. ആ രംഗം
കണ്ട് മണല്ത്തരികൾപ�ോലും ര�ോമഹർഷമാർന്നു
കാണും എന്ന് കവി പറയുന്നുണ്ട്. തേവന്റെ മുഖത്തു
ന�ോക്കിധീരയായആകാമുകിപറഞ്ഞു:
''ജന്മിയ�ൊരാൾമാത്രം,മെന്നാൽ
നമ്മളുണ്ടായിരംപേർ
ഉള്ളുറപ്പോട�ൊത്തുനിന്നാ-
ലില്ലെതീർക്കാൻധൈര്യമാർക്കും''
വേല ചെയ്തു ചെയ്ത് പുഴുക്കളായി ജന്മിമാരുടെ
പീഡനങ്ങളേറ്റു ഭൂമിയ�ോളം താണു കഴിഞ്ഞിരുന്ന
കീഴാളവർഗം സംഘശക്തിയാൽ ഉയിർത്തെഴു
ന്നേൽക്കുന്ന ചരിത്രമുഹൂർത്തം കൂടിയായിരുന്നു
അത്. ഇവിടെ നീലിക്ക് തേവന�ോട് ഉണ്ടായിരുന്ന
പ്രണയം ചൂഷണത്തിനും അക്രമത്തിനും എതിരായ
പ്രതിഷേധമായി ജ്വലിക്കുന്നത് നാം തിരിച്ചറിയുന്നു.
തിരുനല്ലൂർ കവിതകളിലെ നായികമാർ പ്രേമാർദ്ര
കളും അധ്വാനത്തിൽ വിശ്വസിക്കുന്നവരും കരുത്തു
റ്റവരുമാണ്. അവർ പലപ്പോഴും പുരുഷനേക്കാൾ
ധൈര്യശാലികളായി മാറുകയും ചെയ്യുന്നുണ്ട്.
തിരുനല്ലൂരിന്റെ പ്രണയ സങ്കല്പം ആത്മീയമല്ല. പുരു
ഷന്റെ കരുത്തിലും സൗന്ദര്യത്തിലും അഭിരമിക്കുന്ന
പ്രണയിനികളെ വായനക്കാർ തിരുനല്ലൂർ കവിത
കളിലെ വളവിലും തിരിവിലും കണ്ടുമുട്ടും. 'സാരിയ�ോ
പുടവയ�ോ'എന്നകവിതയിൽപ്രണയിച്ചപെണ്ണിനെ
വിവാഹം കഴിക്കാൻ അത്യധ്വാനം ചെയ്ത് വലതു
കൈ നഷ്ടമാകുന്ന കരുത്തനായ പുരുഷനെ നമുക്ക്
കാണാം. ശാരീരിക അധ്വാനംക�ൊണ്ട് ജീവിച്ചു
പ�ോന്ന ഒരു വർഗത്തിന്റെ സമ്പത്താണ് അവരുടെ
ആര�ോഗ്യമുള്ള ശരീരം. അതുക�ൊണ്ടുതന്നെയാണ്
ത�ൊഴിലാളിവർഗ പ്രണയ സങ്കല്പം ദൃഢമായ ശരീര
ത്തിൽഉറച്ചുപ�ോകുന്നത്.
''ഒറ്റന�ോട്ടത്തിനാലേതുഹൃദയവും
തട്ടിത്തുറന്നിടുംകള്ളൻ
കൈവിരുതാലേകടമെടുത്തുള്ളപ�ോൽ
മെയ്വടിവാർന്നൊരുരൂപം''
തിരുനല്ലൂരിന്റെ പ്രണയ സങ്കല്പം കാല്പനികമ�ോ
ആത്മീയമ�ോ അല്ല എന്ന് ഇതിൽ നിന്ന് വ്യക്തമാകു
ന്നുണ്ട്.
''സ്വന്തമായിത്തിരിമണ്ണുവാങ്ങിച്ചതിൽ
ക�ൊച്ചുകൂരയുംകെട്ടി
മാന്യമായ്നിന്നെഞാൻക�ൊണ്ടുപ�ോകില്ലയ�ോ
താലിയുംമാലയുംകെട്ടി''
എന്ന്റാണിയിലെനായകൻപറയുമ്പോഴുംഒരേ
സമയം പ്രണയത്തിന്റെ ധീരവും മധുരവുമായ അവ
സ്ഥകൾ വായനക്കാർ അനുഭവിക്കും. തിരുനല്ലൂരി
ന്റെ കാമുകീ കാമുകന്മാർ ജീവിതത്തിന്റെ എല്ലാ പ്ര
തിസന്ധികളെയും ഒന്നിച്ചുനിന്ന് അതിജീവിക്കുന്നത്
വായനക്കാര്കാണുന്നു.
സ്വാത{´yത്തെക്കുറിച്ചുള്ള സുവിശേഷമാണ്
തിരുനല്ലൂർ തന്റെ കവിതകളിലൂടെ ആവിഷ്
കരിച്ച
ത്. രാഷ്ട്രീയത്തെക്കുറിച്ച് സൂക്ഷ്മമായി അറിയാത്ത
ഒരാൾ സ്വാത{´yം എന്തെന്ന് തിരിച്ചറിയുന്നില്ല.
തന്നെയും താൻ ജീവിക്കുന്ന കാലത്തെയും നിരീക്ഷി
ക്കുന്നഒരാൾതന്റെഅന്വേഷണത്തിന്റെപാതയിൽ
രാഷ്ട്രീയയാഥാർത്ഥ്യങ്ങളെഅറിയുകതന്നെചെയ്യും.
ഈ തിരിച്ചറിവിൽ നിന്നാണ് തിരുനല്ലൂർ മാർക്‌സി
യൻആശയങ്ങളെതന്റെകവിതകളിലേക്ക്ആവാ
ഹിച്ചത്.ആരാഷ്ട്രീയത്തെഉൾക്കൊണ്ടുക�ൊണ്ടാണ്
അദ്ദേഹം സാമൂഹ്യ യാഥാർത്ഥ്യങ്ങളെ കവിതയിൽ
ആവിഷ്
കരിച്ചത്. ഒരു ത�ൊഴിലാളി സ്ത്രീയെ കവി
തയുടെ കേന്ദ്രസ്ഥാനത്ത് നിറുത്തിക്കൊണ്ട് കേര
ളത്തിൽ വർഗപരമായ മുന്നേറ്റത്തിന് തന്റേതായ
കയ്യൊപ്പിടുകയായിരുന്നു റാണി എന്ന കവിതയി
ലൂടെ തിരുനല്ലൂര്. ത�ൊഴിലാളിവർഗത്തിന്റെ കരു
ത്തിലും സംഘശക്തിയിലും അദ്ദേഹത്തിന് പൂർണ
വിശ്വാസമുണ്ടായിരുന്നു. പ്രോലിറ്റേറിയൻ സം
സ്
കാരത്തെ സാഹിത്യത്തിന്റെ കേന്ദ്രസ്ഥാനത്ത്
നിറുത്തിക്കൊണ്ടാണ് തിരുനല്ലൂർ കേരളത്തിന്റെ
സാംസ്
കാരിക നവ�ോത്ഥാനത്തിന്റെ ഭാഗമായത്.
മനുഷ്യരുടെ സമരങ്ങളുടെയും സഹനങ്ങളുടെയും
സ്‌നേഹങ്ങളുടെയും അതിജീവനങ്ങളുടെയും മഹാ
ഗാഥകൾ രചിക്കുകയായിരുന്നു തിരുനല്ലൂർ. ഇടശ്ശേ
രിയും വൈല�ോപ്പിള്ളിയും ഒഎൻവിയും കാർഷിക
മേഖലയിലെ ഉണർവിനെപ്പറ്റി പാടിയപ്പോൾ തി
രുനല്ലൂർ കയർത്തൊഴിലാളികളുടെയും കർഷക
ത്തൊഴിലാളികളുടെയും ജീവിതാനുഭവങ്ങളെ ഒട്ടും
കലർപ്പില്ലാതെ കവിതയിൽ ആവിഷ്‌കരിച്ചു. പ�ൊരി
വെയിലിൽ തളരാതെ ചുറുചുറുക്കോടെ കള പറിക്കു
ന്നകർഷകരെ'സമരപ്രതിജ്ഞ'യിൽകവിഅവത
രിപ്പിക്കുന്നുണ്ട്. മഴയത്തും വെയിലത്തും പണി ചെയ്ത്
നെല്ലുവിളഞ്ഞപ്പോൾ കൂലിനൽകാതെ നെല്ലെല്ലാം
തമ്പുരാൻ അറയിലാക്കിയപ്പോൾ കർഷകരുടെ
ര�ോഷംഉയരുന്നുണ്ട്.
''ഇതുവരെനമ്മുടെച�ോരകുടിച്ചവ-
മിനിയുമിച്ചതികൾതുടർന്നുകൂടാ
ഇളവന്യേചുടുവേർപ്പൊലീനമ്മൾപ�ോറ്റിയ
വിളവെല്ലാംനാംതന്നെക�ൊയ്‌തെടുക്കും
അതിന�ൊട്ടനവധിപ്രതിബന്ധംവന്നാലു-
മവയെല്ലാംനാംതന്നെതട്ടിനീക്കും
ഇതുവരെപ്പാടത്തിൽവീഴ്ത്തിയതല്ലാതെ-
യിനിയുമീനമ്മളിലുണ്ട്രക്തം''
വ്യക്തിയുടെയും സമൂഹത്തിന്റെയും യഥാർത്ഥ
അവസ്ഥ സൂക്ഷ്മമായി ഉൾക്കൊള്ളുമ്പോഴാണ് ഒരു
കാലഘട്ടത്തിലെ രാഷ്ട്രീയത്തെ ഒരാൾ സ്പർശിക്കു
ന്നത്. കവിത എഴുതിക്കൊണ്ട് തന്റെ കാലത്തെ രാ
ഷ്ട്രീയത്തെസ്പർശിക്കുകയാണ്തിരുനല്ലൂർ.
''ധീരതനശിക്കില്ലമർദ്ദനങ്ങളാൽ;ക�ൊച്ചു
കൂരകൾപരാജയംസമ്മതിക്കുകയില്ല
ഒത്തുചേർന്നൊരായിരംമുഷ്ടികളുയരുമ്പോൾ
കൽത്തുറുങ്കുകൾ വീഴും കൈവിലങ്ങുകൾ
പ�ൊട്ടും''
എന്ന്മറ്റൊരുകവിതയിൽ(മഴവില്ലുംക�ൊള്ളിമീ
നും)കവികുറിക്കുന്നുണ്ട്.സർഗാത്മകതയെത�ൊഴി
ലാളിവർഗത്തിനുവേണ്ടിഉപയ�ോഗിച്ചകവിയായിരു
ന്നുതിരുനല്ലൂർകരുണാകരൻ.
സ്വാത{´y
ത്തെക്കുറിച്ചു
ള്ളസുവി
ശേഷമാണ്
തിരുനല്ലൂർ
തന്റെകവി
തകളിലൂടെ
ആവിഷ്‌കരി
ച്ചത്.രാഷ്ട്രീയ
ത്തെക്കുറിച്ച്
സൂക്ഷ്മമായി
അറിയാത്ത
ഒരാൾസ്വാ
ത{´yംഎന്തെ
ന്ന്തിരിച്ചറിയു
ന്നില്ല.
75.
sk]v-äw_À 2025 75
ത�ൊഴിലാളിവർഗ കർതൃത്വത്തെ സാമൂഹ്യ നിർ
മ്മിതിയുടെ കേന്ദ്രസ്ഥാനത്ത് നിറുത്താനാണ് തി
രുനല്ലൂർ കരുണാകരൻ ശ്രമിച്ചത്. അതിനുവേണ്ടി
ത�ൊഴിലാളികളുടെ ജീവിതവും മനുഷ്യബന്ധങ്ങളും
പ്രണയവുമെല്ലാം അദ്ദേഹം കാവ്യവിഷയമാക്കി.
എന്നും ത�ൊഴിലാളി പക്ഷ നിലപാടായിരുന്നു കവി
സ്വീകരിച്ചത്. ഉയിർ വിശപ്പിൽ ക�ൊടുമ്പിരി ക�ൊ
ള്ളുമ്പോൾ കയർ പിരിക്കുന്ന അസ്ഥികൂടങ്ങളെ
കവി 'കയർത്തൊഴിലാളി'കളിൽ അവതരിപ്പിക്കു
ന്നു. പാർട്ടി അധികാരത്തിൽ വന്നതിൽ ത�ൊഴി
ലാളികൾക്ക് അഭിമാനമുണ്ട്. പക്ഷേ, അപ്പോഴും
അവരുടെ വറുതിക്ക് അറുതിയുണ്ടാകാത്തതിൽ
കവിഖിന്നനാണ്.
''പറയൂ,ഞങ്ങൾമനുഷ്യര�ോ,കത്തിടും
ചവറിൽവീണുപിടയുംപുഴുക്കള�ോ?
ത�ൊലിചുളിയുമീകൈകളിന്നുചെ-
ങ്കൊടികള�ോകെടുംജീവനാളങ്ങള�ോ?''
എന്ന്തിരുനല്ലൂർച�ോദിക്കുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അഭിമാനവും
ആഹ്‌ളാദവുംത�ോന്നിയിരുന്നകവിഅതിന്റെപിളർ
പ്പിൽ ഏറെ വേദനിച്ചിരുന്നു. ത�ൊഴിലാളി പ്രസ്ഥാന
ത്തിലെ ചേരിതിരിവുകൾ ത�ൊഴിലാളികളെ അനാ
ഥരാക്കിയതായി കവി വിശ്വസിക്കുന്നു. ത�ൊഴിൽ
നഷ്ടപ്പെട്ടവരെയ�ോ ത�ൊഴിൽ ഇല്ലാത്തവരെയ�ോ
ആർക്കും വേണ്ടാതായിരിക്കുന്നു. ഒരു ക�ൊടി കീറി
പല ക�ൊടികളായി മാറുന്ന കാഴ്ച കവിക്ക് ഹൃദയഭേ
ദകമായിഅനുഭവപ്പെടുകയാണ്.'മെയ്ദിന'ത്തിൽ
കവിഎഴുതുന്നു:
തെരിയിലുശിരാർന്നവിപ്‌ളവവായ്ത്താരികൾ
തെരുവിൽതമ്മിൽത്തല്ലിതകർന്നുവീഴുന്നേരം
മെയ്ദിനപ്രഭാതമേ,നീവന്നുവല്ലോവീണ്ടും
പാതിരാവിനെവാഴ്ത്തിപ്പാടുമെൻഗ്രാമത്തിൽ''
സാക്ഷാത്കരിക്കാൻ ആഗ്രഹിച്ച സ്വപ്നങ്ങൾ
പൂർണമായുംസാധിച്ചില്ലെങ്കിലുംകവിശുഭാപ്തിവിശ്വാ
സിയാണ്.
''പണ്ടത്തെയ�ൊറ്റക്കൊടിക്കീഴിലിപ്പാവങ്ങളെ-
ക്കൊണ്ടുചെന്നെത്തിക്കുന്നനല്ലനാൾവരുമെ
ന്നും
ഇത്തിരിതുടുത്തല്ലോഞങ്ങൾതൻകവിളിപ്പോ-
ളിത്തുടക്കത്തിൽച�ോപ്പാല�ോതിടുന്നഭിവാദ്യം''
എന്ന വിശ്വാസത്തിലാണ് 'മെയ് ദിന'ത്തിൽ
കവിഅവസാനിപ്പിക്കുന്നത്.
ഉള്ളിൽ കെടാതെ കിടക്കുന്ന വിപ്
ളവ ബ�ോധ
ത്തിന്റെഅഗ്‌നിയാണ്കവിയെമുന്നോട്ടുനയിക്കുന്ന
ത്. സാധാരണക്കാരുടെ ഏറ്റവും സാധാരണമായ
ജീവിതമാണ് തിരുനല്ലൂരിനെ എന്നും പ്രച�ോദിപ്പിച്ച
ത്. മാർക്
സിസം തിരുനല്ലൂരിന് കേവലമായ�ൊരു
രാഷ്ട്രീയ ചിന്തയായിരുന്നില്ല, മറിച്ച് സർഗാത്മക
മായ സൗന്ദര്യ വീക്ഷണത്തിന്റെ ഭാഗമായിരുന്നു.
അദ്ദേഹം തന്റെ കവിതയിലുടനീളം പുലർത്തിയിരു
ന്ന മാനവീയ ദർശനം മാർക്
സിസത്തിന്റെ ഭാഗം
തന്നെയായിരുന്നു. അധ്വാനിക്കുന്നവരുടെ സംഘ
ശക്തിയെയുംഅതിന്റെഅജയ്യതയെയുംകുറിച്ചുള്ള
അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസം മാർ
ക്
സിയൻ ദർശനത്തിന്റെ ശക്തമായ അടിത്തറ
യിൽരൂപപ്പെട്ടതാണ്.
നെരൂദയെപ�ോലെ പ്രണയത്തിന്റെയും വി
പ്
ളവത്തിന്റെയും ചിറകിലേറിയാണ് തിരുനല്ലൂർ
മലയാള കാവ്യാകാശത്തിലേക്ക് പറന്നുയർന്നത്.
'തെരുവിൽ നടക്കുന്നതുപ�ോലെ കലാപം ഉള്ളിലും
കത്തിപ്പടരണമെന്നും അതിൽ നിന്നാണ് ജീവിത
ത്തിന്റെപുതിയജ്വാലകൾകണ്ടെത്തേണ്ടത്'എന്നും
നെരൂദയെ പ�ോലെ തിരുനല്ലൂരും വിശ്വസിച്ചിരുന്നു.
തിരുനല്ലൂരിന്റെഉള്ളിൽനടന്നകലാപത്തിന്റെകലാ
പരമായപര്യായമായിരുന്നുഅദ്ദേഹത്തിന്റെകവിത
കൾ. മറ്റൊരർത്ഥത്തിൽ അധികാരകേന്ദ്രത്തിനും
ഫാസിസത്തിനും എതിരെയുള്ള കലാപമായിരുന്നു
തിരുനല്ലൂർ കവിതകൾ. മനുഷ്യന്റെ ആന്തരിക
മായ ആസക്തികളിൽ ഏറ്റവും വലുത് അധികാര
മാണെന്ന് ബട്രാൻസ് റസൽ നിരീക്ഷിക്കുന്നുണ്ട്.
അധികാരത്തെ മെരുക്കിയെടുത്തില്ലെങ്കിൽ ഈ
കമ്മ്യൂണിസ്റ്റ്
പ്രസ്ഥാ
നത്തിൽ
അഭിമാനവും
ആഹ്‌ളാദവും
ത�ോന്നിയി
രുന്നകവി
അതിന്റെ
പിളർപ്പിൽ
ഏറെവേദനി
ച്ചിരുന്നു.
76.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
76
ല�ോകത്തെപ്പറ്റിപ്രതീക്ഷ വച്ചുപുലർത്തിയിട്ട് കാര്യ
മില്ലെന്ന്റസൽതുടർന്ന്പറയുന്നു.അധികാരത്തെ
സേവനമാക്കി മാറ്റണമെന്നാണ് അദ്ദേഹത്തിന്റെ
പക്ഷം. അധികാരം ഒരാളില�ോ ഏതാനും പേരില�ോ
കേന്ദ്രീകരിക്കപ്പെടുമ്പോൾ അതിന് ഫാസിസത്തി
ന്റെരൂപംകൈവരും. അധികാരംഏത�ൊക്കെതര
ത്തിൽ ദുഷിക്കാമെന്നും ഫാസിസത്തിന്റെ ഏറ്റവും
സങ്കീർണമായ ഭാവത്തിൽ എങ്ങനെയ�ൊക്കെ
അതിന് പ്രവർത്തിക്കാനാകുമെന്നും തിരുനല്ലൂർ
തന്റെ കവിതകളിലൂടെ നമ്മോട്
പറഞ്ഞു തരുന്നു. കീഴാള ജീവിത
ത്തെമുഖ്യപ്രമേയമായിതിരുനല്ലൂർ
സ്വീകരിക്കുമ്പോൾ അടിമ ഉടമ
ബന്ധത്തിന്റെ ഏറ്റവും സങ്കീർണ
മായ ഭാവങ്ങളെ വിശദീകരിക്കുക
കൂടിയാണ് കവി ചെയ്യുന്നത്. ഒരു
തുണ്ടു ഭൂമിപ�ോലും സ്വന്തമായിട്ടി
ല്ലെങ്കിലും നിരന്തരം ഉഴുവാനും
വിതയ്ക്കുവാനും മാത്രം നിയ�ോഗിക്ക
പ്പെട്ട ജന്മങ്ങൾ. വിശപ്പടക്കാൻ
ഒന്നും ലഭിച്ചില്ലെങ്കിലും പണക്കാർ
ക്കു വേണ്ടി ത�ൊഴിലെടുക്കാൻ
മാത്രം വിധിക്കപ്പെട്ട ജന്മങ്ങൾ.
അനുദിനം ഇവരുടെ ച�ോരയൂറ്റി
കുടിച്ച അധികാരിവർഗങ്ങൾ
അഹന്തയ�ോടെ ക�ൊഴുക്കുകയാണ്. വിയർപ്പിന് വി
ലപേശിയാൽ വെടിവച്ചു ക�ൊല്ലുകയും ജയിലടക്കുക
യു ചെയ്യുന്ന ഭരണകൂടം ഫാസിസത്തിന്റെ മറ്റൊരു
രൂപമാണ്. എങ്കിലും കവി പ്രതീക്ഷ കൈവിടുന്നില്ല.
സംഘബലത്തിലാണ്കവിയുടെപ്രതീക്ഷമുഴുവൻ.
''ഒരുമിച്ചുനിന്നാലാരു-
ണ്ടെതിർക്കുവാ;നെതീർത്താലു-
മ�ൊരുമാത്രക�ൊണ്ടുനമ്മൾവിജയിക്കില്ലേ?
...............
ഇരുളിനുകഴിയുകി-
ല്ലൊരിക്കലു;മുഷസിന്റെ
കിരണകന്ദളങ്ങളെത്തുറുങ്കിലാക്കാൻ'' (നാളെ
നമ്മുടേത്) പ്രതിസന്ധികൾ താല്ക്കാലികമാണെ
ന്നും നാളത്തെ പ്രഭാതം നമ്മുടേതാണെന്നും കവി
ശുഭാപ്തിവിശ്വാസംപ്രകടിപ്പിക്കുന്നുണ്ട്.
അധികാരം മാത്രമല്ല മതാത്മകതയുടെയും വം
ശീയതയുടെയുംകരാളഹസ്തങ്ങൾനമ്മെചുറ്റിവരിയു
ന്നത്കാലങ്ങൾക്കുമുമ്പേതിരിച്ചറിഞ്ഞകവിയാണ്
തിരുന്നല്ലൂർ കരുണാകരൻ. 'നായ്ക്കൾ മ�ോങ്ങുന്നു'
എന്ന കവിതയിലും നാം നേരിടുന്ന സങ്കീർണമായ
സാമൂഹ്യാവസ്ഥകളാണ് കവി അവതരിപ്പിക്കുന്നത്.
രാമശബ്ദം ചാതുർവർണ്യത്തിന്റെ അടയാളമായി
എങ്ങനെ മാറുന്നു എന്നത് എൺപതുകളുടെ തുട
ക്കത്തിൽ എഴുതിയ 'രാമരാജ്യം' എന്ന കവിതയിൽ
തിരുനല്ലൂർ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
പുണ്യംആർജിക്കാൻശൂദ്രതാപസന്മാരെക�ൊന്നും
മണ്ണിന്റെ പെൺമക്കളെ കണ്ണീർ കുടിപ്പിച്ചും മുന്നേ
റുന്ന ഏകാധിപത്യത്തിന്റെ ജൈത്രയാത്ര സമകാ
ലിക ഭരണകൂട ഭീകരതയെ ഓർമ്മിപ്പിക്കുന്നതാണ്.
വിദ്യാഭ്യാസം കാവിവൽക്കരിക്കപ്പെടുന്നതിന്റെ
അപകടത്തെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകളി
ലാണ്ഇന്ന്നാം.എന്നാൽ1983-ൽ'മഴപെയ്യുന്നത്
എങ്ങനെ' എന്ന കവിത എഴുതിക്കൊണ്ട് നമ്മുടെ
വിദ്യാഭ്യാസത്തിൽമതാത്മകതയുടെആശയങ്ങൾ
കടന്നുവരുന്നതിന്റെ അപകടത്തെപ്പറ്റി തിരുനല്ലൂർ
ദീർഘദർശനംചെയ്തിരുന്നു.അറിവുംഅധികാരവും
പരസ്പരം ഉപയ�ോഗിക്കുന്നതായി മിഷേൽ ഫ്യൂക്കോ
പറയുന്നുണ്ട്. ഇത് കാലേകൂട്ടി തിരുനല്ലൂർ കണ്ടിരു
ന്നു.സംഭവിച്ചതിനെയല്ല,സംഭവിക്കാൻസാധ്യതയു
ള്ളതിനെ മുൻകൂട്ടി കണ്ട് അവതരിപ്പിക്കുമ്പോഴാണ്
ഒരു കവി കാലത്തിൽ അടയാള
പ്പെടുത്തപ്പെടുന്നത്. നഃഋഷി കവി
എന്ന കവിയെപ്പറ്റിയുള്ള പൗരസ്ത്യ
സാഹിത്യ നിർവചനം അന്വർത്ഥ
മാക്കുകയായിരുന്നു തിരുനല്ലൂർ
കരുണാകരൻ.
ചിന്തയുടെ തുറന്നു പിടിച്ച
കണ്ണാടിയായിരുന്നു തിരുനല്ലൂർ
കരുണാകരൻ. തനിക്ക് ചുറ്റും
കാണുന്ന ജീവിതത്തെ അദ്ദേഹം
ആ കണ്ണാടിയിലൂടെ ന�ോക്കിക്ക
ണ്ടു. സാംസ്
കാരിക ജീർണതക
ള�ോടും അധികാരാഹന്തകള�ോടും
ശക്തമായി പ്രതികരിച്ചു. അതി
നെതിരെ അക്ഷരങ്ങളിലൂടെ
പ്രതിര�ോധത്തിന്റെ ഉരുക്കുക�ോട്ടകൾ തീർത്തു.
ഒരർത്ഥത്തിൽ എഴുത്ത് ഒരു പ്രതിര�ോധമാണ്.
പേന കൈയിലെടുത്തുക�ൊണ്ട് പ�ോരിനിറങ്ങുക
യായിരുന്നു തിരുനല്ലൂർ. അന്ധവിശ്വാസങ്ങളുടെ
യും അനാചാരങ്ങളുടെയും ക�ോട്ടക�ൊത്തളങ്ങൾ
തകർത്തുക�ൊണ്ടാണ് തിരുനല്ലൂർ കവിത മലയാള
കവിതാരംഗത്ത് അശ്വമേധം നടത്തിയത്. കമ്മ്യൂ
ണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പിൻബലം അതിനു
ണ്ടായിരുന്നു. റാണിയെയും നീലിയെയും പ�ോലുള്ള
കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചുക�ൊണ്ട്
സ്ത്രീവിമ�ോചന പ്രത്യയശാസ്ത്രത്തിന്റെ കലാപരമായ
സൗന്ദര്യത്തെ മലയാള കവിതാചരിത്രത്തിൽ
ആഴത്തിൽ അടയാളപ്പെടുത്താനും തിരുനല്ലൂരിന്
കഴിഞ്ഞു. സ്ത്രീകൾക്ക് വച�ോബലമുള്ള നാവുണ്ടാ
ക്കിക്കൊടുക്കാനും നട്ടെല്ലു നിവർത്തി തങ്ങൾ ജീ
വിക്കുന്ന ഭൂമിയിൽ ചവുട്ടി നിൽക്കാനുള്ള കരുത്ത്
നൽകാനും തിരുനല്ലൂർ കവിതകൾക്ക് കഴിഞ്ഞു.
കവിക്ക് ഇത�ൊരു ചരിത്രപരമായ നിയ�ോഗമായി
രുന്നു. അത് കൃത്യതയ�ോടെയും തന്റേടത്തോടെയും
ഏറ്റെടുത്ത് ചെയ്തതാണ് മലയാളസാഹിത്യ ചരിത്ര
ത്തിൽ തിരുനല്ലൂർ കരുണാകരന്റെ സ്ഥാനം. തിരു
നല്ലൂർ ഹൃദയം ക�ൊണ്ടാണ് നമ്മോട് സംവദിച്ചത്.
അതുക�ൊണ്ടാണ് തിരുനല്ലൂർ കവിതകൾ നമ്മുടെ
ഹൃദയത്തിന്റെ ആഴങ്ങളെ സ്പർശിച്ചത്. അതിൽ
കലയുടെ സൗന്ദര്യമുണ്ടായിരുന്നു. ഉണർത്തുപാട്ടി
ന്റെസംഗീതമുണ്ടായിരുന്നു.മാറ്റത്തിന്റെശംഖ�ൊലി
യുണ്ടായിരുന്നു. കാലത്തിന്റെ കരുതൽ തിരുനല്ലൂരി
ന്റെഓര�ോകവിതയിലുംഉണ്ടായിരുന്നു.സമ്പന്നനും
ദരിദ്രനും ആണും പെണ്ണും എന്ന വേർതിരിവില്ലാത്ത
സമത്വസുന്ദരമായ ഒരു ല�ോകമാണ് തിരുനല്ലൂർ
കണ്ട സ്വപ്നം. ഇത് ഏത�ൊരു കമ്മ്യൂണിസ്റ്റിന്റെയും
സ്വപ്നമാണ്. തിരുനല്ലൂർ ഒരു യഥാർത്ഥ കമ്യൂണിസ്റ്റാ
യിരുന്നു.n
അധികാരം
മാത്രമല്ല
മതാത്മക
തയുടെയും
വംശീയതയു
ടെയുംകരാള
ഹസ്തങ്ങൾ
നമ്മെചുറ്റി
വരിയുന്നത്
കാലങ്ങൾ
ക്കുമുമ്പേ
തിരിച്ചറിഞ്ഞ
കവിയാണ്
തിരുന്നല്ലൂർ
കരുണാക
രൻ.
78.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
78
ല�ോകത്തിലെഏറ്റവും
പഴക്കമേറിയ സാം
സ്‌കാരിക പൈതൃകങ്ങളില�ൊ
ന്നായി വിശേഷിപ്പിക്കപ്പെടുന്ന
ഇന്ത്യമഹാരാജ്യം സ്വാത{´yല
ബ്ധിക്കു ശേഷം 79 വർഷങ്ങൾ
പിന്നിടുന്നു. ഇന്ത്യയുടെ വൈ
വിദ്ധ്യമാർന്ന ഭൂപ്രകൃതിയും
ദേശ -ഭാഷാ വൈജാത്യങ്ങളും,
വിഭിന്ന സംസ്‌കാരമാതൃകകളും
രാജ്യത്തിന്റെ ഐക്യത്തിന�ോ
അഖണ്ഡതയ്‌ക്കോ വിഘാതം
സൃഷ്ടിച്ചിട്ടില്ല.
ശാസ്ത്രപുര�ോഗതിയിലൂടെ
ആധുനികതയും നാഗരികതയും
പുണർന്ന് ല�ോകത്തെ സമ്പന്ന
രാഷ്ട്രങ്ങളുടെ ശ്രേണിയിലേക്ക്
കടക്കുമ്പോഴും ഇന്ത്യൻ സം
സ്
കാരത്തെ ഹിന്ദു മൂല്യങ്ങളുടെ
പ്രകടനമായിനിർവചിക്കാൻശ്ര
മിക്കുന്ന പുത്തൻ രാഷ്ട്രീയ പ്രത്യയ
ദേശീയം
മന�ോന്മയി
ഇന്ത്യൻനവഫാസിസവും
കേരളവികസന
മാതൃകയും
ശാസ്ത്രം ഒരു പ്രതിഭാസംപ�ോലെ
രാജ്യത്താകമാനം പടർന്നുപിടി
ക്കുന്നുണ്ട്. ഇത് വളരെ സങ്കീർ
ണ്ണവും ബഹുമുഖവുമാണ്. അത�ോ
ട�ൊപ്പംഭീതിജനകവുമാണ്.
മുസ്ലീങ്ങളെയും ദലിതുകളെ
യും പ�ോലുള്ള ന്യൂനപക്ഷങ്ങളെ
അരികുവൽക്കരിക്കുന്ന, ഹിന്ദുത്വ
കേന്ദ്രീകൃത രാഷ്ട്രത്തെ പ്രോത്സാ
ഹിപ്പിക്കുന്നനവഫാസിസംഇന്ത്യ
യിൽ വിപ്ലവ യാഥാസ്ഥിതികത
അഥവാ വംശീയ സമ്പൂർണ്ണത
യിൽഎത്തിനിൽക്കുന്നു.ഇന്ത്യയി
ലെഹിന്ദുത്വപ്രസ്ഥാനങ്ങളുടെപി
ന്നാമ്പുറങ്ങൾ പരിശ�ോധിച്ചാൽ
യൂറ�ോപ്യൻ ഫാസിസ്റ്റ് പ്രത്യയശാ
സ്ത്രങ്ങളുടെ സ്വാധീനംകാണാൻ
സാധിക്കും.ഹിറ്റ്‌ലറുടെയും മുസ്സോ
ളിനിയുടെയും കുപ്രസിദ്ധമായ
വംശീയവിദ്വേഷവിഷം ചൂട്കാറ്റ്
പ�ോലെ ഇന്ത്യൻ സമൂഹത്തിൽ
വീശുന്നത്അങ്ങേയറ്റംആശങ്കാ
ജനകമാണ്.
1925ൽസ്ഥാപിതമായആർ.
എസ്. എസ്, ഇത്തരുണത്തിൽ
ഹിന്ദുത്വത്തേയും ഫാസിസ്റ്റ്
ശക്തികളേയും പ്രോത്സാഹി
പ്പിക്കുന്ന തീവ്ര വലതുപക്ഷ സം
ഘടനയായി നിന്ന് വെല്ലുവിളി
ഉയർത്തുന്നു. മുസ്ലീങ്ങൾക്കും മറ്റ്
ന്യൂനപക്ഷങ്ങൾക്കുമെതിരായ
വർദ്ധിച്ചുവരുന്ന അക്രമങ്ങളും
വിയ�ോജിപ്പുകളെ അടിച്ചമർത്ത
ലും, മാധ്യമങ്ങളുടെമേലുള്ള നി
യന്ത്രണവുമ�ൊക്കെ ഇന്ത്യയിലെ
നവഫാസിസത്തിന്റെ മേല�ൊപ്പു
കളാണ്.
വർദ്ധിച്ചുവരുന്ന ഗ�ോരക്ഷാ
അക്രമങ്ങളും, തീൻമേശ സ്വാ
ത{´yം ഹനിക്കലും തീവ്രവാദ-
ഭീകര ആക്രമണങ്ങളുടെ വർദ്ധ
നവിന് കാരണമാകുന്നതും നാം
വിസ്മരിച്ചുകൂടാ. ഇന്ത്യൻ നവഫാ
സിസം ക�ോർപ്പറേറ്റ് ഫാസിസ
ത്തിലേക്ക് ത്വരിതഗതിയിൽ കൂ
പ്പ്കുത്തിക്കൊണ്ടിരിക്കുന്നതാണ്
മ�ോദി ഗവണ്മെന്റിന്റെ കാലത്ത്
കാണുന്ന ഏറ്റവും ജുഗുപ്
സാവ
ഹമായ കാഴ്ച. കേന്ദ്രസർക്കാരും
അദാനി ഗ്രൂപ്പ് പ�ോലുള്ള ക�ോർപ്പ
റേറ്റുകളും തമ്മിലുള്ള കരാറുകളും
പങ്കാളിത്തങ്ങളും ഡാറ്റ ദുരുപ
യ�ോഗത്തിന്റെയും , പ�ൊതുജനാ
ഭിപ്രായത്തെസ്വാധീനിക്കുന്ന
ടെക്‌ന�ോ-ഫാസിസത്തിന്റെ
യും വളർച്ചയ്ക്ക് കാരണമാകുന്നത്
ആശങ്ക ഉണർത്തുന്നു. പൗരന്മാ
രെ നിയന്ത്രിക്കാനും നിരീക്ഷി
ക്കാനും, മസ്തിഷ്‌ക്ക പ്രക്ഷാളനം
നടത്താനും സാങ്കേതികവിദ്യ
മുസ്ലീങ്ങളെ
യുംദലിതു
കളെയും
പ�ോലുള്ള
ന്യൂനപക്ഷങ്ങ
ളെഅരികു
വൽക്കരിക്കു
ന്ന, ഹിന്ദുത്വ
കേന്ദ്രീകൃത
രാഷ്ട്രത്തെ
പ്രോത്സാഹി
പ്പിക്കുന്ന
നവഫാസിസം
ഇന്ത്യയിൽ
വിപ്ലവയാഥാ
സ്ഥിതികത
അഥവാ
വംശീയ
സമ്പൂർണ്ണത
യിൽഎത്തി
നിൽക്കുന്നു.
79.
sk]v-äw_À 2025 79
ഉപയ�ോഗിക്കുന്നത്അപലപനീ
യമാണ്. വിയ�ോജിപ്പുകളെ അടി
ച്ചമർത്താനും, മാധ്യമസ്വാ{´yം
നിര�ോധിക്കാനും തിരഞ്ഞെടുപ്പ്
ഫലങ്ങളെ സ്വാധീനിക്കാനും
കേന്ദ്രസർക്കാരും വിവിധ
ക�ോർപറേറ്റുകളും ഡാറ്റാധിഷ്ഠിത
തന്ത്രങ്ങൾ പ്രയ�ോഗിക്കുന്നത്
സാമൂഹിക മൂല്യച്യുതികൾക്കും
വിഘടനവാദങ്ങൾക്കും കാരണ
മാകുന്നു.
ഇത്തരം ഫാസിസ്റ്റ് പ്രവ
ണതകൾ ബുക്കർ പ്രൈസ്
ജേതാവ്അരുന്ധതിറ�ോയിയുടെ
കൃതികൾ ഉൾപ്പെടെയുള്ള പു
സ്തകങ്ങളുടെ നിര�ോധനത്തി
ലേക്കും,വിഘടനവാദത്തെ
പ്രോത്സാഹിപ്പിക്കുന്നുവെന്ന്
ആര�ോപിച്ച് ജമ്മു കശ്മീരിലെ
പ്രതിപക്ഷ നേതാക്കളെയും പ്ര
വർത്തകരെയും നിരീക്ഷിക്കാൻ
പെഗാസസ് സ്‌പൈവെയർ
ഉപയ�ോഗിച്ചതായുള്ള ആര�ോപ
ണത്തിലേക്കും നയിച്ചത് ശ്രദ്ധേ
യമാണ്.
ഇങ്ങനെ ഇന്ത്യയിലെ ഫാ
സിസ്റ്റ് പ്രവണതകളുടെ ഉയർച്ച
രാജ്യത്തിന്റെരാഷ്ട്രീയപ്രത്യയശാ
സ്ത്രത്തേയും സാമ്പത്തിക, സാ
ങ്കേതിക മേഖലകളേയും സങ്കീർ
ണ്ണമാക്കിക്കൊണ്ടിരിക്കുന്ന
കാലത്താണ് കേരളത്തിലെ ഇട
തുപക്ഷജനാധിപത്യഗവണ്മെന്റ്
സാമൂഹിക നീതി, സമത്വം,ഭരണ
തലത്തിലുള്ള പ�ൊതുജനപങ്കാളി
ത്തം സ്ത്രീശാക്തീകരണം എന്നീ
പ്രതിജ്ഞകളും പ്രതിബദ്ധതകളു
മായിമുന്നോട്ട്പ�ോകുന്നത്.
രൂപീകരണ കാലയളവ്
മുതൽ വെല്ലുവിളികളും വിമർശ
നങ്ങളും ധാരാളം നേരിടേണ്ടിവ
ന്നിട്ടും ഇടതുപക്ഷത്തിന്റെ ജനാ
ധിപത്യമൂല്യങ്ങളും,വർഗ്ഗാധിഷ്ഠിത
പ്രമത്തതയും ഇന്നും ഫാസിസ്റ്റ്
പ്രവണതകൾക്കെതിരായ നിര
ന്തരപ�ോരാട്ടങ്ങൾക്ക് ഊർജ്ജം
നൽകുന്നു. ഒരേ സമയം തന്നെ
ഹിന്ദുത്വത്തെയും ഭൂരിപക്ഷ വർ
ഗീയതയെയും എതിർക്കുകയും
ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ
ക്കെതിരായ ഒരു നിർണായക
ക�ോട്ടയായി മാറി ജനാധിപത്യ
ത്തെയും മതേതരത്വത്തെയും വി
ജയിപ്പിക്കുന്ന ഇടതുജനായത്ത
ഭരണസംവിധാനം ഇന്ത്യയിലെ
ഇതര ഗവണ്മെന്റുകൾക്ക് മാതൃ
കയാക്കാവുന്നതാണ്.
ജനാധിപത്യ മൂല്യങ്ങൾക്കും
മതേതരത്വത്തിനും വേണ്ടി വാ
ദിക്കുന്നതിലൂടെ,കേരളത്തിന്റെ
വൈവിധ്യമാർന്ന സാംസ്‌കാ
രികഘടനയെ സംരക്ഷിക്കാ
നാണ് ഇടതുസർക്കാർ ശ്രമിക്കു
ന്നത്. ഫാസിസത്തിനെതിരെ
സാംസ്‌കാരിക പ്രതിര�ോധവും,
സാമൂഹികവും വർഗീയവുമായ
വെറുപ്പിനും വിദ്വേഷത്തിനുമെ
തിരെ മതേതരശക്തികളുമായു
ള്ള ഐക്യവും വഴി പുര�ോഗമന
മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന
തിനുവേണ്ട നടപടികൾ കേര
ളത്തിലെ ഇടതുഭരണത്തിന്
ശക്തമായഅടിത്തറനൽകുന്നു.
ഇങ്ങനെ ന�ോക്കുമ്പോൾ
ആധുനികകേരളത്തെ പടുത്തു
യർത്തുന്നതിൽ ഇടതുപക്ഷജ
നാധിപത്യ പാർട്ടികൾ വഹിച്ച
പങ്ക് നിസ്തുലമാണെന്ന് കാണാം.
അധികാര വികേന്ദ്രീകരണത
ത്വത്തിലൂടെ പൗരപങ്കാളിത്തം
വർദ്ധിപ്പിച്ച് ഭരണതലത്തിലുള്ള
വെല്ലുവിളികളെ പ്രതിര�ോധി
ക്കാൻ കഴിഞ്ഞതും,സഹകരണ
മേഖലയെ ശക്തിപ്പെടുത്താൻ
കഴിഞ്ഞതും വലിയ നേട്ടങ്ങൾ
തന്നെയാണ്.
കാർഷിക മേഖലയുടെ
വളർച്ചയ്ക്കായി
കർഷകരുടെ വേതനവും
ത�ൊഴിൽ സാഹചര്യങ്ങളും മെച്ച
പ്പെടുത്തി ത�ൊഴിൽ സുരക്ഷ നൽ
കുന്ന കാർഷികസുരക്ഷാബി
ല്ലിന്റെ അവതരണവും, കേരള
ഇൻഡസ്ട്രിയൽ ആൻഡ്
ടെക്‌നിക്കൽ കൺസൾട്ടൻസി
ഓർഗനൈസേഷൻ, കേരള
സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെ
വലപ്‌മെന്റ് ക�ോർപ്പറേഷൻ
തുടങ്ങിയ സംരംഭങ്ങളിലൂടെ
വ്യാവസായിക വളർച്ചയെ ത്വ
രിതപ്പെടുത്തി സ്വയം പര്യാപ്തത
നേടാനും ഇടത് ഭരണത്തിന്
കഴിഞ്ഞു.
പിണറായി സർക്കാരിന്റെ
നേതൃത്വത്തിലുള്ള നവകേരള
സദസ് സാമൂഹിക ഉത്തരവാ
ദിത്തം ശക്തിപ്പെടുത്തുകയും
നയരൂപീകരണത്തെ ജനാധി
പത്യവൽക്കരിക്കുകയും ചെയ്തു,
ദാരിദ്ര്യ നിർമ്മാർജനം, ഭക്ഷ്യ
സ്വയംപര്യാപ്തത, ലിംഗസമത്വം
എന്നിവയിൽ ശ്രദ്ധേയമായ
പുര�ോഗതി നേടി സുസ്ഥിര
പിണറായി
സർക്കാരിന്റെ
നേതൃത്വത്തി
ലുള്ളനവ
കേരളസദസ്
സാമൂഹിക
ഉത്തര
വാദിത്തം
ശക്തിപ്പെടു
ത്തുകയും
നയരൂപീക
രണത്തെ
ജനാധിപത്യ
വൽക്കരി
ക്കുകയും
ചെയ്തു,
80.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
80
വികസനംകേരളം കൈവരിച്ച
ത്ഇക്കാലത്താണ്.
നവകേരള പദ്ധതിയുടെ
ഭാഗമായ ഹരിതകേരളമിഷൻ,
കൃഷിയും പരിസ്ഥിതി സംരക്ഷ
ണവും പ്രോത്സാഹിപ്പിക്കുന്നു.
705-ലധികം പ്രാഥമികാര�ോഗ്യ
കേന്ദ്രങ്ങളെ കുടുംബാര�ോഗ്യ
കേന്ദ്രങ്ങളാക്കി മാറ്റിയ ആർദ്രം
മിഷൻ പ�ൊതുജനാര�ോഗ്യരംഗ
ത്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈ
വരിച്ചു. വിദ്യാകിരണം പദ്ധതിയി
ലൂടെ പ�ൊതുവിദ്യാലയങ്ങളിൽ
ഹൈടെക് ക്ലാസ് മുറികൾ അവ
തരിപ്പിച്ചുക�ൊണ്ട് ഒരു ജനപ്രിയ
വിദ്യാഭ്യാസ സമ്പ്രദായം കെട്ടി
പ്പടുത്തു. ആര�ോഗ്യ-വിദ്യാഭ്യാസ
രംഗങ്ങളിൽ അസൂയാവഹമായ
നേട്ടം കൈവരിക്കാനും കേരള
ത്തിന്കഴിഞ്ഞു.
സുസ്ഥിര വികസനത്തേയും
പ�ൊതുസേവനങ്ങളുടെ വിതര
ണത്തേയും പ്രോത്സാഹിപ്പിക്കു
ന്നതിനും,സമഗ്രവും തുല്യവുമായ
വളർച്ച ഉറപ്പാക്കുന്നതിനും ഭൂപ
രിഷ്‌കരണം, വ്യാവസായിക
വികസനം, വികേന്ദ്രീകൃത
ഭരണം എന്നിവയിലെ കേരള വി
കസനമാതൃകശ്ലാഘനീയമാണ്.
സിവിൽസർവീസ്രംഗത്തെ
അഴിമതി, സ്വജനപക്ഷപാതം,
കാര്യക്ഷമതയില്ലായ്മ എന്നിവ
കുറയ്ക്കുന്നതിനും സംരംഭകത്വ
ത്തെ പ്രോത്സാഹിപ്പിക്കുന്നതിനും
വേണ്ട കർമ്മപദ്ധതികൾ ആവി
ഷ്
കരിക്കുവാൻ നിലവിലെ കേ
രളസർക്കാരിന് കഴിഞ്ഞിട്ടുണ്ട്.
കർഷകർക്കിടയിൽ ഐക്യദാർ
ഢ്യവും സഹകരണവും പ്രോത്സാ
ഹിപ്പിക്കുന്നതിനായി കാർഷിക
സഹകരണ സംഘങ്ങൾക്ക്
രൂപംനൽകിയത്മറ്റൊരുഇടത്
നേട്ടമാണ്.
ടൂറിസം, വിദ്യാഭ്യാസം,
ആര�ോഗ്യ സംരക്ഷണം തുട
ങ്ങിയ മേഖലകളിൽ സ്വകാര്യ
നിക്ഷേപത്തെ പ്രോത്സാഹിപ്പി
ക്കുകയും റ�ോഡുകളുടെയും മറ്റ്
അടിസ്ഥാനസൗകര്യങ്ങളുടെ
യും വികസനത്തിന് വേണ്ടുന്ന
പദ്ധതികൾ ആവിഷ്
കരിക്കു
കയും ചെയ്തു. ഈ മാറ്റങ്ങൾ
കേരളസംസ്ഥാത്തിന്റെ സർവ്വ
ത�ോന്മുഖമായ വികസനത്തിന്
കാരണമായി.സംസ്ഥാനംഗണ്യ
മായ സാമ്പത്തികവളർച്ചയും
മാനുഷിക വികസന സൂചികക
ളിൽമുന്നേറ്റവുംനേടി.
സമഗ്ര ആര�ോഗ്യനയത്തി
ലൂടെ എല്ലാ പൗരന്മാർക്കും തു
ല്യപരിഗണനയും സേവനവും
ഉറപ്പുവരുത്തുകയും ശൈശവാ
ര�ോഗ്യം,പകർച്ചവ്യാധി നിയ
ന്ത്രണം, വുമൺ എമ്പവർമെന്റ്,
അടിസ്ഥാനസൗകര്യവികസനം
എന്നിവയിലൂന്നിയ ദേശീയ
ആര�ോഗ്യപദ്ധതികളുമായിസഹ
കരിച്ച് പാർശ്വവൽക്കരിക്കപ്പെ
ട്ടവർക്കും സാമ്പത്തികമായി ദുർ
ബലരായവർക്കും സാമ്പത്തിക
സംരക്ഷണവും ഗുണനിലവാര
മുള്ള ആര�ോഗ്യ സംരക്ഷണവും
ലഭ്യമാക്കുന്നതിനായി രാഷ്ട്രീയ
സ്വാസ്ഥ്യബീമായ�ോജന(RSBY),
കേരള സമഗ്ര ആര�ോഗ്യ ഇൻഷു
റൻസ് ഏജൻസി (CHIAK) തുട
ങ്ങിയ പദ്ധതികളും സാമ്പത്തി
കമായി പിന്നാക്കം നിൽക്കുന്ന
കുടുംബങ്ങൾക്ക് സാമ്പത്തിക
സഹായവും സൗജന്യ ആര�ോഗ്യ
സംരക്ഷണ സേവനങ്ങളും
പ്രദാനം ചെയ്യുന്ന കാരുണ്യപദ്ധ
തിയുംനടപ്പാക്കിയത്ഭരണനേട്ട
ങ്ങൾക്ക്ഉദാഹരണമാണ്.
ര�ോഗപ്രതിര�ോധം മാതൃ
-ശിശു ആര�ോഗ്യ സംരക്ഷണം
എന്നിവഉറപ്പുവരുത്തുന്നതിനുവേ
ണ്ടി വിദൂര ഗ്രാമപ്രദേശങ്ങളിൽ
പ�ോലും ടെലിമെഡിസിൻ സേവ
നങ്ങളും മ�ൊബൈൽ ഹെൽത്ത്
യൂണിറ്റുകളും അവതരിപ്പിച്ചത്
മറ്റൊരു ഭരണനേട്ടമാണെന്ന്
കാണാം. ല�ോകാര�ോഗ്യ വിവര
സൂചിക പ്രകാരം വികസിത രാ
ജ്യങ്ങളെപ്പോലും കവച്ചുവെയ്ക്കുന്ന
രീതിയിലാണ് പ�ൊതുജനാര�ോ
ഗ്യരംഗത്ത് കേരളം നേട്ടങ്ങൾ
കൈവച്ചിട്ടുള്ളത്.
അരാഷ്ട്രീയഹിന്ദുത്വപ്രത്യയ
ങ്ങളിലൂടെ രാജ്യത്താകമാനം
വെറുപ്പ് പടർത്തി ഫെഡറൽ
സംവിധാനമുള്ള കേന്ദ്രഭരണം മു
ന്നോട്ട് പ�ോകുമ്പോൾ, പ്രകൃതിപ്ര
ക്ഷോഭങ്ങളും,പ്രളയവും,പകർച്ച
വ്യാധികളും തുടർഭീഷണികളാ
യിട്ടുപ�ോലും ജനാധിപത്യമൂല്യങ്ങ
ളും,സ്ഥിതിസമത്വവും സംരക്ഷിച്ച്
കേരളം പ�ോലുള്ള ഒരു ചെറു
സംസ്ഥാനത്തിലെ ജനായത്ത
ഗവണ്മെന്റ് മുന്നോട്ട് പ�ോകുന്നത്
ഏറെആശാവഹമാണ്.n
സുസ്ഥിരവിക
സനത്തേയും
പ�ൊതുസേ
വനങ്ങളുടെ
വിതരണത്തേ
യും പ്രോത്സാ
ഹിപ്പിക്കു
ന്നതിനും,
സമഗ്രവും
തുല്യവുമായ
വളർച്ച
ഉറപ്പാക്കുന്ന
തിനുംഭൂപ
രിഷ്‌കരണം,
വ്യാവസായിക
വികസനം,
വികേന്ദ്രീ
കൃതഭരണം
എന്നിവയിലെ
കേരളവിക
സനമാതൃക
ശ്ലാഘനീയമാ
ണ്.
82.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
82
'സ്ത്രീകൾമുന്നേറുമ്പോഴാ
ണ് സമൂഹവും രാഷ്ട്ര
വും മുന്നേറുന്നത്.' ഇന്നത്തെ
കാലഘട്ടത്തിൽ സ്ത്രീകൾ വിദ്യാ
ഭ്യാസത്തിലും ത�ൊഴിൽ മേഖല
യിലും മികവ് തെളിയിച്ചിരിക്കുക
യാണ്. വിദ്യാഭ്യാസ-ത�ൊഴിൽ
മേഖലകളിലെല്ലാം തന്നെ സ്ത്രീ
പ്രാതിനിധ്യം വർദ്ധിച്ചുവരുന്ന
കാല ഘട്ടമാണിത്. പുരുഷൻ
മാർക്കൊപ്പം അല്ലെങ്കിൽ അവ
രേക്കാൾ കൃത്യതയ�ോടെ ജ�ോലി
ചെയ്യുന്നതിനുള്ള കഴിവും പ്രാപ്തി
യുമുള്ളവരാണ്, സ്ത്രീകൾ ഇന്ന്
ജീവിതത്തിന്റെ എല്ലാ മേഖലയി
ലും സജീവ സാന്നിധ്യമാണ് സ്ത്രീ
കളുടേത്. വിദ്യാഭ്യാസം, ആര�ോ
ഗ്യരംഗം, വ്യവസായം, രാഷ്ട്രീയം,
ഐ.ടി, നിയമം, മാധ്യമം തുടങ്ങി
പുരുഷന്മാരുടെ മേൽക്കോയ്മ
യുള്ളതായി കരുതപ്പെട്ട മേഖല
കളിലും അവർ ശക്തമായി കട
ന്നുകയറി. എന്നാൽ പലപ്പോഴും
ത�ൊഴിലിടങ്ങളിൽ സ്ത്രീകൾ നേ
രിടുന്ന മാനസിക സമ്മർദ്ദവും,
വിവേചനവും, ലൈംഗിക അക്ര
മണങ്ങളും ഇപ്പോഴും അവർക്ക്
വെല്ലുവിളിയാണ്. ത�ൊഴിലിട
ങ്ങളിലെ സ്ത്രീ സുരക്ഷയ്ക്ക് ആവ
ശ്യമായ നിയമ സാധ്യതകൾ
നിലവിലുണ്ടെങ്കിലും പലരും അവ
യെക്കുറിച്ച് ബ�ോധവതികളല്ല.
POSH ACTഇതിൽസുപ്രധാന
മായ ഒന്നാണ്. സ്ത്രീകളുടെ മാന്യ
തയും സുരക്ഷയും ഉറപ്പാക്കുന്ന
സമഗ്രമായ നിയമം ഇന്ത്യയിൽ
2013-ലാണ് പ്രാബല്യത്തിൽ
വന്നത് 'Prevention of Sexual
Harassment of Women at
Workplace(POSH)Act,2013'.
ചരിത്രപരമായ
പശ്ചാത്തലം
1992: രാജസ്ഥാനിലെ
സാമൂഹിക പ്രവർത്തക
ഭൻവാരി ദേവി ബാലവിവാഹം
തടയാൻ ശ്രമിച്ചതിനെ തുടർ
ന്ന് കൂട്ടബലാത്സംഗത്തിനിര
യായി. 1997: ഈ സംഭവത്തെ
തുടർന്നുണ്ടായ Visakha vs
State of Rajasthan കേസിൽ
സുപ്രീംക�ോടതി, ത�ൊഴിലിട
ങ്ങളിൽ സ്ത്രീകൾക്കെതിരായ
ലൈംഗിക പീഡനം മനുഷ്യാ
വകാശ ലംഘനമാണെന്നും,
ത�ൊഴിലുടമകൾക്ക് സുരക്ഷിത
അന്തരീക്ഷം ഒരുക്കാനുള്ള നി
യമബാധ്യതഉണ്ടെന്നുംവിധിച്ചു.
VisakhaGuidelines(1997):
ത�ൊഴിൽസ്ഥലങ്ങളിൽ പരാതി
നൽകാനുള്ള സംവിധാനം,
തടയൽ മാർഗങ്ങൾ, ബ�ോധ
വത്കരണംഎന്നിവനിർദ്ദേശിച്ചു.
എന്താണ് POSHACT
2013?
ത�ൊഴിലിടങ്ങളിൽ സ്ത്രീ ജീവ
നക്കാർക്ക് നേരെയുണ്ടാകുന്ന
ലൈംഗിക അതിക്രമങ്ങൾ
തടയുന്നതിനും, സുരക്ഷിതമായ
ത�ൊഴിൽ സാഹചര്യം ഒരുക്കുന്ന
തിനും ലൈംഗികപീഡന പരാതി
കളിൽ പരിഹാരം കണ്ടെത്തുന്ന
തിനുമായി നിലവിൽ വന്നതാണ്
POSH ACT. 1997 ലെ VISAKHA
AND OTHERS VS STATE OF
RAJASTHAN കേസാണ് രാജ്യ
ത്ത്ഇങ്ങനെഒരുനിയമംനിലവിൽ
വരുന്നതിന് കാരണമായത്.
1992ൽ രാജസ്ഥാനിൽ ശൈശവ
വിവാഹം തടഞ്ഞതിനെ തുടർന്ന്
കൂട്ടബലാത്സംഗത്തിനിരയായ
ഭൻവാരിദേവിയുടെ കേസിൽ
സുപ്രീംക�ോടതി സ്ത്രീ സുരക്ഷ സം
ബന്ധിച്ച വിധി പ്രസ്താവിച്ചത് സ്ത്രീ
കൾക്കെതിരെയുള്ള എല്ലാത്തരം
വിവേചനങ്ങളും ഇല്ലാതാക്കുന്നതി
നും, സമത്വത്തിലും അന്തസ്സിനും
ഉള്ള അവകാശത്തെ അടിസ്ഥാ
നമാക്കിലൈംഗികപീഡനംഎന്ന
തിന്റെ ഉത്തരവാദിത്വം വ്യക്തിക
ളിൽ നിന്നും സ്ഥാപനങ്ങളിലേക്ക്
മാറ്റുന്നതും അതിനുള്ള സംവി
നിയമം
ശ്രീകുമാർ
ആർ എസ്
തമ്പാനൂർ
ത�ൊഴിലിടങ്ങ
ളിൽസ്ത്രീ
ജീവനക്കാർക്ക്
നേരെയു
ണ്ടാകുന്ന
ലൈംഗിക
അതിക്രമങ്ങൾ
തടയുന്നതി
നും,സുരക്ഷിത
മായത�ൊഴിൽ
സാഹചര്യംഒരു
ക്കുന്നതിനും
ലൈംഗികപീ
ഡനപരാതിക
ളിൽപരിഹാരം
കണ്ടെത്തു
ന്നതിനുമായി
നിലവിൽ
വന്നതാണ്
POSHACT.
ഉഷാറാണ്
പ�ോഷ്
83.
sk]v-äw_À 2025 83
ധാനങ്ങളെക്കുറിച്ചുള്ളമാർഗ്ഗ
നിർദ്ദേശങ്ങൾപുറപ്പെടുവിച്ചു.
2013: ഇതിന്റെ അടിസ്ഥാന
ത്തിലാണ് POSH ACT പ്രാബല്യ
ത്തിൽവന്നത്.
2023-ൽ wrestlers
protest: ഇന്ത്യയിലെ വനിതാ
പഹല്വാന്മാർ, റെസ്ലിംഗ് ഫെഡ
റേഷൻ പ്രസിഡന്റ് ലൈംഗിക
പീഡനത്തിന് ഇരകളായതായി
ആര�ോപിച്ച് തെരുവിലിറങ്ങി.
ത�ൊഴിൽസ്ഥലമായ സ്‌പ�ോർ
ട്
സ് ഫെഡറേഷനുകളിലും സ്ത്രീ
കൾസുരക്ഷിതരല്ലെന്ന്തെളിയി
ച്ചസംഭവം.
ഐ.ടി. മേഖലയിലെ പരാതി
കൾ: പല പ്രമുഖ കമ്പനികളിലും
POSH ACT പ്രകാരം Internal
Committee റിപ്പോർട്ടുകൾ
പുറത്തുവന്നിട്ടുണ്ട്. ടെക്ക് മേഖ
ലയിൽ ജ�ോലി ചെയ്യുന്ന യുവതി
കൾക്ക് ഓൺലൈൻ പീഡനവും
സൈബർബുള്ളിയിംഗുംപ്രധാന
പ്രശ്‌നമായിതുടരുന്നു.
സിനിമയും മീഡിയയും:
'Me Too' പ്രസ്ഥാനത്തിന്റെ
ഭാഗമായി, സിനിമ-മാധ്യമരംഗ
ത്തുള്ള പ്രമുഖരെതിരെ നിരവധി
വനിതകൾ മുന്നോട്ട് വന്നു. ത�ൊ
ഴിൽസ്ഥലങ്ങളിലെ പുരുഷാധി
പത്യത്തിന്റെ ദുരുപയ�ോഗം പുറ
ത്തുക�ൊണ്ടുവന്ന സമകാലീന
സംഭവങ്ങളായിരുന്നുഇത്.
ലൈംഗിക പീഡനം:
നിയമപരമായ വ്യാഖ്യാനം
POSH ACT പ്രകാരം, സ്ത്രീയു
ടെ മാന്യതക്കും ആത്മാഭിമാന
ത്തിനും വിരുദ്ധമായ ലൈംഗിക
സ്വഭാവമുള്ള ഏത് പെരുമാറ്റവും
ലൈംഗികപീഡനമാണ്.
• വാക്കുകൾ: അശ്ലീല പരാമർ
ശങ്ങൾ,ദ്വയാർത്ഥമുള്ളതമാ
ശകൾ
• പ്രവർത്തികൾ: അനാവശ്യ
സ്പർശനം, നേർക്കണ്ണോടെ
ന�ോക്കൽ, അശ്ലീല ചലന
ങ്ങൾ
• വാഗ്ദാനങ്ങൾ: പദവി/വേത
നവർധന വാഗ്ദാനം ചെയ്ത്
ലൈംഗിക സഹായം ആവ
ശ്യപ്പെടൽ
• ഭീഷണികൾ: ആവശ്യങ്ങൾ
അംഗീകരിക്കാത്തതിനാൽ
ജ�ോലി നഷ്ടപ്പെടുമെന്നോ
വിലക്കപ്പെടുമെന്നോ ഭീഷണി
പ്പെടുത്തൽ
• ഓൺലൈൻ പീഡനം:
അനാവശ്യമായ മെസേജു
കൾ, അശ്ലീല ഇമെയിൽ/
സ�ോഷ്യൽ മീഡിയ പ�ോസ്റ്റു
കൾ
• ഫിസിക്കൽ: വാചിക,
മാനസിക,ഡിജിറ്റൽ-എല്ലാം
ഇതിൽഉൾപ്പെടും.
• ഈനിയമം'ZeroTolerance'
നയംസ്വീകരിച്ചിരിക്കുന്നു
അതിക്രമത്തിന് വിധേയ
യായ സ്ത്രീ
POSH ACT-ന്റെ ഏറ്റവും
വലിയ സവിശേഷത, സമൂഹ
ത്തിൽ എല്ലാ വിഭാഗത്തിലുമുള്ള
സ്ത്രീകളെയും ഇതിൽ ഉൾക്കൊ
ള്ളിക്കുന്നുഎന്നതാണ്.
സ്ഥിരം / താൽക്കാലിക ജീവ
നക്കാർ, കരാർ, ദിവസവേതന
ത�ൊഴിലാളികൾ, ട്രെയിനികൾ,
അപ്രന്റിസ്, ഇന്റേൺസ്,വീ
ട്ടുജ�ോലിക്കാർ (Domestic
workers), ഏജൻസികൾ
മുഖേന നിയമിതർ, സ്ഥാപനത്തി
നകത്തോ പുറത്തോ, ജ�ോലി സം
ബന്ധമായി സ്ത്രീകൾ പ�ോകുന്ന
ഏത് സ്ഥലവും (സമ്മേളനങ്ങൾ,
യാത്രകൾ, പരിശീലനക്യാമ്പു
കൾ) ത�ൊഴിൽസ്ഥലമായി കണ
ക്കാക്കപ്പെടുന്നത�ോട�ൊപ്പം മേൽ
പ്രവര്ത്തന മേഖലയിലും ജ�ോലി
ചെയ്യുന്ന ഏത�ൊരു സ്ത്രീയ്ക്കും നിയമ
ത്തിന്റെപരിരക്ഷലഭിക്കും.
POSHACT-ലെ പ്രധാന
വകുപ്പുകൾ
1. Section 3: ത�ൊഴിലിടങ്ങ
ളിൽ ലൈംഗിക പീഡനം നിര�ോ
ധിക്കുന്നു.
2. Section 4: Internal
Complaints Committee (ICC)
സ്ഥാപിക്കൽനിർബന്ധം.
3. Section 6: Local
Complaints Committee (LCC)
ജില്ലാതലത്തിൽരൂപീകരണം.
4.Section9:പരാതിനൽകാ
നുള്ളസമയം-3മാസം(ഭേദഗതി
2024പ്രകാരം1വർഷം).
5. Section 13: ICC/LCC
-യുടെ ശുപാർശകൾ നിയമപര
മായിബാധകമാണ്.
6. Section 19: ത�ൊഴിലുടമയു
ടെ ഉത്തരവാദിത്വങ്ങൾ വ്യക്ത
മായിനിർവചിക്കുന്നു.
ലൈംഗീക അതിക്രമങ്ങ
ളിൽ ഉൾപ്പെടാത്തവ
ജ�ോലിയിൽ അവധി എടുക്കു
ന്നതിനെക്കുറിച്ചുള്ള അന്വേഷ
ണം,അനന്തരനടപടികൾ.
ജ�ോലിയുടെ നിലവാരം ഉയർ
ത്തുന്നതിന് മികച്ചപ്രകടനം
കാഴ്ചവയ്ക്കാൻ ആവശ്യപ്പെടുക,
മേലധികാരിയുടെ അവകാശ
''നിയമം
മാത്രംമതിയ
ല്ല;അറിവാണ്
സ്ത്രീകളുടെ
യഥാർത്ഥ
ശക്തി.''POSH
ACT2013
ഇന്ത്യയിലെ
സ്ത്രീകളുടെ
ത�ൊഴിൽ
സുരക്ഷിതത്വ
ത്തിനുള്ളചരി
ത്രപരമായ
നിയമമാണ്.
84.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
84
നിർവ്വഹണം,ജ�ോലി സംബന്ധമായി
ആവശ്യമായ സമ്മർദ്ദം ചെലുത്തൽ,
ത�ൊഴിൽ വ്യവസ്ഥകൾ, ത�ൊഴിലിലെ
പിഴകളെക്കുറിച്ച് ക്രിയാത്മകമായ വില
യിരുത്തൽ
ആരാണ് ത�ൊഴിൽ ദാതാവ്?
ത�ൊഴിൽ സ്ഥലം മാനേജ് ചെയ്യു
കയ�ോ സൂപ്പർവൈസ് ചെയ്യുകയ�ോ
മേൽന�ോട്ടം വഹിക്കുകയ�ോ ചെയ്യുന്ന
ആളുകൾ, മേലധികാരിയുടെ/ ത�ൊ
ഴിൽദാതാവിന്റെ പരിധിയിൽ വരും.
സ്ത്രീകൾക്ക് സുരക്ഷിതമായ ത�ൊഴിൽ
അന്തരീക്ഷം ഉറപ്പാക്കുക. സ്ത്രീപീഡനം
നടത്തിയാൽ ലഭിക്കാവുന്ന ശിക്ഷക
ളെ സംബന്ധിച്ച വിവരങ്ങൾ പ്രദർ
ശിപ്പിക്കുക. പരാതിക്കാരിയായ സ്ത്രീക്ക്
നിയമസഹായം ഉൾപ്പെടെയുള എല്ലാ
സഹായവും നൽകുക. ശല്യക്കാരനായ
ആൾസ്ഥാപനത്തിലെഉദ്യോഗസ്ഥൻ/
ത�ൊഴിലാളി അല്ലെങ്കിലും അയാൾക്കെ
തിരെനടപടിസ്വീകരിക്കുക,ലൈംഗിക
പീഡനത്തെ സർവീസ് ചട്ടങ്ങൾ പ്രകാ
രമുള്ള പെരുമാറ്റ ദൂഷ്യമായി കണക്കാ
ക്കി നടപടിയെടുക്കുക. ഓഫീസിലെ
ഇന്റേണൽ കംപ്ലയിന്റ് കമ്മറ്റിക്ക് ലഭി
ക്കുന്ന പരാതികൾ മ�ോണിറ്റർ ചെയ്യുക
തുടങ്ങിയ ചുമതലകൾ ഓഫീസ് മേലധി
കാരിനിർവ്വഹിക്കേണ്ടതുണ്ട്.
ത�ൊഴിലുടമയുടെ
ഉത്തരവാദിത്വങ്ങൾ
സുരക്ഷിതവും സൗഹൃദപരവുമായ
ത�ൊഴിൽസ്ഥലം ഒരുക്കുക, ബ�ോധ
വൽക്കരണ സെഷനുകൾ സംഘടി
പ്പിക്കുക, POSH Act-ന്റെ വിവരങ്ങൾ
ഓഫീസിൽ പ്രദർശിപ്പിക്കുക, പരാ
തിക്കാരിക്ക് കൗൺസലിംഗ്, നിയമ
സഹായം ഉൾപ്പെടെ നൽകുക, Non
-retaliationpolicyഉറപ്പാക്കുക(പരാതി
നൽകിയതിന് ശേഷം സ്ത്രീക്കെതിരെ
പ്രതികാരംചെയ്യരുത്)
എവിടെ പരാതി നൽകാം
ത�ൊഴിൽ സ്ഥലങ്ങളിൽ ഏതെങ്കി
ലുംതരത്തിലുള്ളലൈംഗികഅതിക്രമം
നേരിടുകയാണെങ്കിൽ പരാതി ത�ൊ
ഴിലിടങ്ങളിൽ രൂപീകരിച്ചിട്ടുള്ള ഇന്റേ
ണൽ കമ്മിറ്റിക്ക് നൽകാം. പരാതിക്കാ
രി ഏതെങ്കിലും തരത്തിൽ ശാരീരിക/
മാനസിക വെല്ലുവിളികൾ നേരിടുന്ന
സാഹചര്യമാണെങ്കിൽ അവരുടെ
ബന്ധു, സുഹൃത്ത്, സഹപ്രവർത്തകർ,
സംസ്ഥാന ദേശീയ വനിതാ കമ്മീഷൻ
ഓഫീസർമാർ, പരാതിക്കാരി യുടെ
സമ്മതപത്രത്തോടെ സംഭവത്തെക്കു
റിച്ച് അറിവുള്ള ഏത�ൊരു വ്യക്തിക്കും
പരാതിനൽകാവുന്നതാണ്.
പരാതിനൽകാനുള്ള നടപടി
ക്രമം
InternalComplaint'sCommittee
(ICC):
10-ലധികം ജീവനക്കാരുള്ള എല്ലാ
സ്ഥാപനങ്ങളും നിർബന്ധമായും ICC
രൂപീകരിക്കണം.
ചെയർപേഴ്‌സൺ: ഒരു മുതിർന്ന
വനിതാജീവനക്കാരി
2 ജീവനക്കാരും 1 പുറത്തുനിന്നുള്ള
അംഗവും (NGO / വനിതാ സംഘടന
പ്രതിനിധി)
LocalComplaintsCommittee
(LCC)
ചെറിയ സ്ഥാപനങ്ങൾക്കും രജി
സ്റ്റർ ചെയ്യാത്ത ത�ൊഴിലിടങ്ങൾക്കുമാ
യിജില്ലാതലത്തിൽപ്രവർത്തിക്കുന്നു.
പരാതി സമയപരിധി
ആദ്യം3മാസം(2013ACT)?2024
ഭേദഗതിപ്രകാരം1വർഷം.
ചില പ്രത്യേക സാഹചര്യങ്ങളിൽ 1
മാസംകൂടിസമയംനൽകാം.
Conciliation (അനുരഞ്ജന
സംവിധാനം):ഒഴിവാക്കി
DistrictOfficer?DistrictJudge
Employment Tribunal-ന്
നേരിട്ട് പരാതികൾ സ്വീകരിക്കാനുള്ള
അധികാരം
ഇത് നിയമത്തെ കൂടുതൽ സ്ത്രീപക്ഷ
പരവുംശക്തവുമായതാക്കുന്നു.
ത�ൊഴിലുടമയ്ക്ക് ICC രൂപീകരണം
നിർബന്ധം, ICC ഇല്ലെങ്കിൽ: 50,000
രൂപപിഴ
സ്ത്രീകൾക്ക് സ്ഥിരം, താൽക്കാലിക,
കരാർ,വീട്ടുജ�ോലിഉൾപ്പെടെസംരക്ഷ
ണം
POSH ACT-നെക്കുറിച്ച് കമ്പനി
പ�ോളിസികളിൽഉൾപ്പെടുത്തണം
സ്ത്രീകൾക്ക് ഭയമില്ലാതെ പരാതി
നൽകാൻപ്രോത്സാഹനംവേണം
ശിക്ഷാനടപടികൾ
കുറ്റക്കാരനായ ജീവനക്കാരന് ശി
ക്ഷാനടപടികൾ (സസ്‌പെൻഷൻ, പി
രിച്ചുവിടൽ, വേതനം വെട്ടിക്കുറയ്ക്കൽ),
നഷ്ടപരിഹാരം നൽകാൻ ക�ോടതി
നിർദേശിക്കാം, ത�ൊഴിൽസ്ഥലത്ത്
ICC/LCCരൂപീകരിക്കാത്തത�ൊഴിലുടമ
യ്ക്ക് രൂപ 50,000 വരെ പിഴ, ആവർത്തി
ച്ചാൽ ലൈസൻസ്/രജിസ്‌ട്രേഷൻ
റദ്ദാക്കാം
വനിതാ കമ്മീഷന്റെ പങ്ക്
ദേശീയ വനിതാ കമ്മീഷനും
സംസ്ഥാന വനിതാ കമ്മീഷനും POSH
ACT-ന്റെ നടപ്പാക്കലിൽ മേൽന�ോട്ടം
വഹിക്കുന്നു.
പരാതികൾ സ്വീകരിച്ച് ജുഡീഷ്യൽ
നടപടികൾക്കായികൈമാറുന്നു.
പ�ൊതുസ്ഥാപനങ്ങളെയും സ്വകാ
ര്യസ്ഥാപനങ്ങളെയും ബ�ോധവൽക്ക
രണക്യാമ്പുകൾനടത്താൻനിർബന്ധി
തരാക്കുന്നു.
ഇന്റേണൽ
കംപ്ലയിന്റ് കമ്മിറ്റി
എല്ലാ ഓഫീസിലും ഇത്തരം കമ്മി
റ്റികൾ രൂപീകരിക്കേണ്ടതാണ്.
ഓഫീസിലെ സീനിയർ തസ്തികയിലുള്ള
ഒരു വനിത കമ്മിറ്റിയുടെ പ്രിസൈ
ഡിംഗ് ഓഫീസർ ആയിരിക്കണം
86.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
86
സ�ോഷ്യൽവർക്ക്, നിയമം എന്നീ
മേഖലകളിൽ പരിചയമുള്ള രണ്ടിൽ
കുറയാത്ത ജീവനക്കാർ കമ്മിറ്റിയിൽ
അംഗങ്ങൾ ആയിരിക്കണം. സ്ത്രീകളു
ടെ പ്രശ്
നങ്ങൾ കൈകാര്യം ചെയ്യുന്ന
മേഖലയിൽ പ്രവർത്തിക്കുന്ന എൻ.ജി.
ഒകൾ അല്ലെങ്കിൽ മറ്റ് സംഘടനക
ളിൽ നിന്നുള്ള ഒരാൾ അംഗമായിരിക്ക
ണംആകെഅംഗങ്ങളുടെപകുതിയിൽ
കൂടുതൽസ്ത്രീകളായിരിക്കണം.3വർഷം
വരെയാണ്കാലാവധി.
ഡിസ്ട്രിക് ഓഫീസർ
എല്ലാ ജില്ലയിലും ഒരു ഡിസ്ട്രിക്
ന�ോഡൽ ഓഫീസർ ഉണ്ടായിരിക്ക
ണം. ജില്ലാ കളക്ടറ�ോ, അഡീഷണൽ
ഡിസ്ട്രിക് മജിസ്‌ട്രേറ്റോ ചുമതലപ്പെടു
ത്തുന്ന ഡെപ്യൂട്ടി കളക്ടർ ആയിരിക്കും
ഡിസ്ട്രിക്ന�ോഡൽഓഫീസർ
ല�ോക്കൽ
കംപ്ലയിന്റ്കമ്മിറ്റി
എല്ലാ ജില്ലയിലും ഒരു ല�ോക്കൽ കം
പ്ലയിന്റകമ്മിറ്റിക്ക്ഡിസ്ട്രിക്ന�ോഡൽ
ഓഫീസർ രൂപം നൽകണം. ജില്ലാ
ജഡ്ജി (2024 ഭേദഗതിക്ക് ശേഷം)
വനിതാ പ്രതിനിധികൾ സാമൂഹിക
പ്രവർത്തകർ / എൻജിഒ അംഗങ്ങൾ,
പ്രാതിനിധ്യമുണ്ടാകണം. ലൈംഗിക
പീഡനത്തെക്കുറിച്ചുള്ള പരാതികൾ
സ്വീകരിക്കാനും തുടർ നടപടികൾ എടു
ക്കാനും ഈ കമ്മിറ്റി ക്ക് അധികാരമു
ണ്ടായിരിക്കും.
ന�ോഡൽ ഓഫീസർ
എല്ലാ താലൂക്കിലും ഒരു ന�ോഡൽ
ഓഫീസറെ ഡിസ്ട്രിക് ഓഫീസർ
നിയമിക്കണം. ത�ൊഴിൽ സ്ഥലത്തെ
ലൈംഗിക പീഡനത്തെ സംബന്ധിച്ച
പരാതികൾ സ്വീകരിക്കുകയും 7 ദിവസ
ത്തിനുള്ളിൽ കംപ്ലയിന്റ് ല�ോക്കൽ കു
മ്മിറ്റിക്ക്കൈമാറുകയുംവേണം.
നിയമത്തിന്റെ
പരിമിതികൾ
1. പുരുഷന്മാർക്കും LGBTQ+ സമൂഹ
ത്തിനുമുള്ള സംരക്ഷണം POSH ACT
നൽകുന്നില്ല.
2.പലസ്ഥാപനങ്ങളുംICCരൂപീകരി
ക്കാത്തത്കാരണംപരാതികൾമുന്നോ
ട്ടുപ�ോകുന്നില്ല.
3.സാമൂഹികഭയം-പരാതിനൽകി
യാൽജ�ോലിനഷ്ടപ്പെടുമ�ോ,പ്രതികാരം
നേരിടുമ�ോഎന്നആശങ്ക.
4.ചിലപ്പോൾ തെറ്റായ/കൃത്രിമ പരാ
തികളും ഉയരുന്നുണ്ട്; ഇത് നിയമത്തി
ന്റെവിശ്വാസ്യതയെബാധിക്കുന്നു.
ഭാവിയിലെ സാധ്യതകൾ
Gender neutral law: പുരുഷന്മാരെ
യും LGBTQ+ സമൂഹത്തെയും സംരക്ഷി
ക്കുന്നരീതിയിലേക്ക്വികസിപ്പിക്കണം.
Digital harassment (cyber
bullying, online stalking) നേരിടാൻ
പ്രത്യേകവ്യവസ്ഥകൾവേണം.
Grievance redressal mechanism
കൂടുതൽവേഗത്തിലുള്ളതാക്കണം.
നിയമബ�ോധവത്കരണം സ്‌കൂൾ
-ക�ോളേജ് തലത്തിൽ തന്നെ ആരംഭി
ക്കണം.
നിയമഭേദഗതി
ത�ൊഴിൽ സ്ഥലത്തെ സ്ത്രീകൾക്കെ
തിരായ ലൈംഗിക അക്രമങ്ങൾ (തട
യുന്നതിനും, നിര�ോ ധിക്കുന്നതിനും, പരി
ഹരിക്കുന്നതിനുമുള്ള) ഭേദഗതി നിയമം
2024 പ്രകാരം സെഷൻ 10 ഒഴിവാക്കും.
പരാതി നൽകുന്നതിനുള്ള സമയ
പരിധി മൂന്ന് മാസം എന്നത് ഒരു വർഷം
വരെയാക്കി, കൂടാതെ അനുരഞ്ജന വ്യ
വസ്ഥയുംഒഴിവാക്കും.
ജില്ലാ ഓഫീസർ എന്ന പദത്തി
ന് പകരം ജില്ലാ ജഡ്ജി എന്നാ ക്കി
മാറ്റാനും നിർദ്ദേശിക്കുന്നു. എംപ്ലോ
യ്‌മെന്റ് ട്രൈബ്യൂണലിന്റെ നിയമഘട
നയും അധികാര പരിധിയും വ്യവസ്ഥ
ചെയ്യുന്നസെഷൻ6ഭേദഗതിചെയ്യാൻ
നിർദ്ദേശമുണ്ട്. എംപ്ലോയ്‌മെന്റ്‌റ് ട്രൈ
ബ്യൂണലിന് നേരിട്ട് പരാതികൾ സ്വീക
രിക്കുന്നതിന് അധികാരം വിപുലീകരി
ക്കും. 2023 ഡിസംബർ 8 ന് ഭേദഗതി
ബിൽ ല�ോക്
സഭ പാസാക്കി. 2024
ഫെബ്രുവരി 2 ന് രാജ്യസഭയും ബിൽ
പാസാക്കി. ബില്ലിന്മേൽ രാഷ്ട്രപതിയുടെ
അനുമതി ലഭിക്കുന്നത�ോടെ നിയമഭേദ
ഗതിപ്രാബല്യത്തിൽവരും.
''നിയമംമാത്രംമതിയല്ല;അറിവാണ്
സ്ത്രീകളുടെ യഥാർത്ഥ ശക്തി.'' POSH
ACT 2013 ഇന്ത്യയിലെ സ്ത്രീകളുടെ
ത�ൊഴിൽ സുരക്ഷിതത്വത്തിനുള്ള ചരി
ത്രപരമായ നിയമമാണ്. 2024-ലെ
ഭേദഗതികൾക്ക് ശേഷം സ്ത്രീകൾക്ക്
സുരക്ഷിതവും മാന്യവുമായ ഇടങ്ങളാ
ക്കാൻ ലക്ഷ്യമിട്ടുള്ളതായി ഈ നിയമം
കൂടുതൽ ശക്തവും കാര്യക്ഷമവുമായി
മാറിയിരിക്കുന്നു. സ്ത്രീകൾക്ക് ''ത�ൊഴിൽ
മാത്രമല്ല, മാന്യതയും സുരക്ഷയും'' ഉറ
പ്പാക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെ
കൂട്ടായ ഉത്തരവാദിത്വമാണ്. നിയമം
നടപ്പിലാക്കുന്നത് സ്ഥാപനങ്ങളും,
സർക്കാരും, സമൂഹവുമാണ് എന്നാൽ
നിയമം മാത്രം മതിയല്ല, സമൂഹത്തിന്റെ
മന�ോഭാവവും ത�ൊഴിലുടമകളുടെ ഉത്ത
രവാദിത്വബ�ോധവും ഒരുപ�ോലെ ആവ
ശ്യമുണ്ട്. അതിന്റെ യഥാർത്ഥ ശക്തി
സ്ത്രീകളും പുരുഷന്മാരും ഒരുപ�ോലെ
ബ�ോധവൽക്കരിക്കപ്പെടുമ്പോഴാണ്.
സ്ത്രീകൾക്ക് സുരക്ഷിതമായി ജ�ോലി
ചെയ്യാനുള്ള അവകാശം ഒരു നിയമപ
രമായഅവകാശംമാത്രമല്ല,മനുഷ്യാവ
കാശവുമാണ്.n
88.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
88
ഓർമ്മ
പുല്ലമ്പാറ
രാജേഷ്
ദില്ലിയുടെമലയാളമുഖം
ഓംചേരിഎൻ.എൻ.പിള്ള
എന്നബഹുമുഖപ്രതിഭ
മലയാളസാഹിത്യത്തിനും
ആധുനിക മലയാള നാട
കവേദിക്കും അതുല്യമായ സംഭാ
വനകൾ നൽകിയ ബഹുമുഖ പ്ര
തിഭയാണ് ഓംചേരി എൻ.എൻ.
പിള്ള.വൈക്കംടി.വി.പുരംമൂത്തേ
ടത്തുകാവ് ഓംചേരിയിൽ നാ
രായണപിള്ളയുടെയും പാപ്പിക്കു
ട്ടിയമ്മയുടെയും മകനായി 1924
ഫെബ്രുവരി1-നാണ്അദ്ദേഹത്തി
ന്റെ ജനനം. മൂത്തേടത്തുകാവ്,
വൈക്കം ഇംഗ്ലീഷ് ഹൈസ്‌കൂൾ
എന്നിവിടങ്ങളിലെ പഠനത്തിനു
ശേഷംആലുവയിലെഅദ്വൈതാ
ശ്രമത്തിൽ താമസിച്ച് രണ്ടുവർ
ഷത്തോളം സംസ്
കൃതവും വേദ
ങ്ങളും പുരാണേതിഹാസങ്ങളും
പഠിച്ചു. ക�ോട്ടയം സി.എം.എസ്.
ക�ോളേജിൽ ഇന്റർമീഡിയറ്റ്
പഠനം പൂർത്തിയാക്കിയ ശേഷം
തിരുവനന്തപുരം യൂണിവേഴ്‌സി
റ്റി ക�ോളേജിൽ നിന്ന് ഇസ്ലാമിക്
ചരിത്രത്തിൽബിരുദംനേടി.
ഏഴു പതിറ്റാണ്ടിലേറെക്കാ
ലം ദില്ലിയിലെ മലയാളി സമൂഹ
ത്തിൽ നിറസാന്നിധ്യമായിരുന്ന
ദില്ലിയിലെമല
യാളികളുടെ
സാംസ്‌കാരിക
മേൽവിലാസ
മായിരുന്ന
ഓംചേരി,
കാലത്തിനനു
സരിച്ച്നവീക
രിക്കപ്പെട്ടഒരു
സർഗ്ഗവൈഭവ
ത്തിന്ഉടമയാ
യിരുന്നു.
89.
sk]v-äw_À 2025 89
ഓംചേരി,ഔദ്യോഗിക ജീവിതം
ആരംഭിക്കുന്നത് 1951-ൽ ദില്ലി
ആകാശവാണിയിൽ മലയാളം
വാർത്താവിഭാഗം ജീവനക്കാര
നായിട്ടാണ്. പിന്നീട് പ്രസിദ്ധീക
രണവിഭാഗംഎഡിറ്റർ,പ്രചരണ
വിഭാഗം ഉദ്യോഗസ്ഥൻ എന്നീ
നിലകളിൽ പ്രവർത്തിച്ചു. ദില്ലി
യിലെ മലയാളി സമൂഹത്തിന്റെ
സാംസ്‌കാരിക ഉന്നമനത്തിനാ
യി കഥകളികേന്ദ്രം, സാഹിതിസ
ഖ്യം, മലയാള ഭാഷാപഠനകേന്ദ്രം
തുടങ്ങിയഒട്ടേറെസ്ഥാപനങ്ങൾ
ക്ക് അദ്ദേഹം നേതൃത്വം നൽകി.
ഇതിനിടയിൽ ജനസംഖ്യാ
നിയന്ത്രണത്തിനുള്ള കേന്ദ്ര
സർക്കാർ പ്രചാരണത്തിന്റെ
ഓഫീസറായും, അടിയന്തരാവ
സ്ഥക്കാലത്ത് സെൻസറിങ്
വിഭാഗത്തിൽ ഉപമേധാവിയാ
യും, എഫ്.സി.ഐ. പബ്ലിക് റിലേ
ഷൻസ് ഡയറക്ടറായും പ്രവർ
ത്തിച്ചു. വിരമിച്ച ശേഷം ഭാരതീയ
വിദ്യാഭവനിൽ പ്രിൻസിപ്പലായും
ഓണററി ഡയറക്ടറായും സേവ
നമനുഷ്ഠിച്ചു.
നാടകരംഗത്തെ
അവിസ്മരണീയ
സംഭാവനകൾ
ദില്ലിയിലെ മലയാളികളുടെ
സാംസ്‌കാരിക മേൽവിലാസ
മായിരുന്ന ഓംചേരി, കാലത്തിന
നുസരിച്ച് നവീകരിക്കപ്പെട്ട ഒരു
സർഗ്ഗവൈഭവത്തിന് ഉടമയാ
യിരുന്നു. 1963-ൽ 'എക്‌സ്പിരിമെ
ന്റൽ തിയറ്റർ' എന്ന പ്രസ്ഥാന
ത്തിന്രൂപംനൽകിയഅദ്ദേഹം,
9 നാടകങ്ങളും 80-ഓളം ഏകാ
ങ്കനാടകങ്ങളും മലയാളത്തിന്
സമ്മാനിച്ചു. 'ആകസ്മികം' എന്ന
തന്റെ ആത്മകഥാംശമുള്ള ഓർ
മ്മക്കുറിപ്പിലൂടെ, വൈക്കത്തെ
'ഓഞ്ചേരി' എന്ന വീട്ടുപേര് തന്റെ
പേരിന�ൊപ്പം ചേർത്തതിന്റെ
യാദൃച്ഛികത അദ്ദേഹം വിവരിക്കു
ന്നുണ്ട്.
വിഷയത്തിന്റെ വൈവിധ്യ
വും അവതരണത്തിലെ പുതുമയും
ഓംചേരിയുടെ നാടകങ്ങളെ ശ്ര
ദ്ധേയമാക്കി. ല�ോക്‌സഭയിലെ
പ്രതിപക്ഷ നേതാവായിരുന്ന
എ.കെ.ജിയുടെ നിർബന്ധപ്രകാ
രം രചിച്ച 'ഈ വെളിച്ചം നിങ്ങൾ
ക്കുള്ളതാകുന്നു' എന്ന നാടകം,
ദില്ലിയിലെ മലയാളികളുടെ സാം
സ്‌കാരിക ജീവിതത്തിലേക്കുള്ള
അദ്ദേഹത്തിന്റെ ആദ്യ കാൽ
വെയ്പ്പായിരുന്നു. 'അധിനിവേ
ശം', 'മിണ്ടാപ്പൂച്ചകൾ', 'പ്രളയം',
'തേവരുടെ ആന', 'നല്ലവനായ
ഗ�ോദ്‌സെ' തുടങ്ങിയ അദ്ദേഹ
ത്തിന്റെ പ്രധാനപ്പെട്ട നാടക
ങ്ങൾ സമൂഹത്തിലെ വിവിധ
വിഷയങ്ങളെ ആഴത്തിൽ സ്പർ
ശിക്കുന്നു. പ്രമേയത്തിലെ വിശാ
ലതയും ഹാസ്യത്തിന്റെ മേമ്പൊ
ടിയ�ോടെയുള്ളആക്ഷേപഹാസ്യ
ശൈലിയും അദ്ദേഹത്തിന്റെ രച
നകളുടെസവിശേഷതകളാണ്.
പുരസ്
കാരങ്ങളുടെ
തിളക്കം
മലയാള സാഹിത്യരംഗത്ത്
തന്റേതായ ഒരു ഇടം നേടിയ
ഓംചേരിയെ തേടി നിരവധി
പുരസ്‌കാരങ്ങളെത്തി. കേരള
സർക്കാരിന്റെ രണ്ടാമത്തെ പര
മ�ോന്നത ബഹുമതിയായ പ്രഥമ
കേരളപ്രഭാപുരസ്‌കാരം(2022)
അദ്ദേഹത്തിനാണ് ലഭിച്ചത്.
കൂടാതെ,സമഗ്രസംഭാവനയ്ക്കുള്ള
കേരള സാഹിത്യ അക്കാദമി പുര
സ്
കാരം (2010), 'പ്രളയം' എന്ന
നാടകത്തിന് കേരള സാഹിത്യ
അക്കാദമി അവാർഡ് (1972),
'ആകസ്മികം' എന്ന ഓർമ്മക്കുറി
പ്പിന് കേന്ദ്ര സാഹിത്യ അക്കാദമി
അവാർഡ് എന്നിവയും അദ്ദേ
ഹത്തിന് ലഭിച്ചു. സമസ്ത കേരള
സാഹിത്യ പരിഷത്ത് സമ്മാനം,
കേരള സംഗീത നാടക അക്കാ
ദമി പ്രവാസി കലാരത്
നാ
അവാർഡ്,നാട്യഗൃഹഅവാർഡ്
തുടങ്ങി മറ്റ് നിരവധി പുരസ്‌കാര
ങ്ങളും അദ്ദേഹത്തിന്റെ പ്രതിഭയ്ക്കു
ള്ളഅംഗീകാരങ്ങളായി.
തൂലികയുടെ
നിരന്തര ചലനം
സാമൂഹിക പ്രശ്
നങ്ങളെ വി
മർശനത്തിന്റെ കണ്ണാടിയിലൂടെ
ന�ോക്കിക്കാണാനും,നർമ്മത്തിലൂ
ടെഅതിലെദുരന്തങ്ങളെനമുക്ക്
മുന്നിൽ അവതരിപ്പിക്കാനും
അദ്ദേഹത്തിന്റെനാടകങ്ങൾക്ക്
കഴിഞ്ഞു. മനുഷ്യജീവിതത്തിലെ
ഇരുളടഞ്ഞ വാതായനങ്ങളെ
തുറന്ന്, നന്മയുടെ പ്രകാശരശ്മി
കളെ കടത്തിവിടാനുള്ള ശ്രമ
ങ്ങളാണ്അദ്ദേഹത്തിന്റെഓര�ോ
രചനയും. സാമൂഹ്യവിപത്തുകൾ
എപ്പോഴും അദ്ദേഹത്തെ ഒരു എഴു
ത്തുകാരനെന്നനിലയിൽഅലട്ടി
യിരുന്നു.
തന്റെ എൺപത് വർഷത്തി
ലേറെ നീണ്ട സാഹിത്യ ജീവിത
ത്തിൽ മാനവിക പ്രശ്‌നങ്ങളിൽ
ഉറച്ചുനിന്നുക�ൊണ്ട്, മനുഷ്യജീവി
തത്തിന് പുതിയ വ്യാഖ്യാനങ്ങൾ
നൽകുവാനും അതിനെ അർ
ത്ഥവത്തായി പുനർനിർവചിക്കു
വാനും അദ്ദേഹം ശ്രമിച്ചു. വിശ്രമ
ജീവിതത്തിനിടെ, ത�ൊണ്ണൂറ്റിയ
ഞ്ചാംവയസ്സിൽനിയമപഠനത്തി
ന് സമയം കണ്ടെത്തിക്കൊണ്ട്
പ്രായം വെറുമ�ൊരു നമ്പർ മാത്ര
മാണെന്ന്അദ്ദേഹംതെളിയിച്ചു.
സംഗീതജ്ഞൻ കമുകറ
പുരുഷ�ോത്തമന്റെ സഹ�ോദരി
യും എഴുത്തുകാരിയുമായ ലീലാ
ഓംചേരിയാണ് ഭാര്യ. 2024
നവംബർ 22-ന് ദില്ലിയുടെ ഈ
മലയാള കാരണവർ ഈ ല�ോ
കത്തോട് വിട പറഞ്ഞു. നിഷ്
ക
ളങ്കമായി മനുഷ്യരെയും ജീവിത
ത്തെയും സ്‌നേഹിച്ച ഓംചേരി
എൻ.എൻ. പിള്ള, മലയാള
നാടക പ്രസ്ഥാനത്തിന് കാലം
കരുതിവച്ച ഒരു അക്ഷയഖനി
യായിരുന്നു. ആ ഓർമ്മകൾക്ക്
മുന്നിൽആദരപൂർവ്വംപ്രണാമം.n
തന്റെ
എൺപത്
വർഷത്തി
ലേറെനീണ്ട
സാഹിത്യ
ജീവിതത്തിൽ
മാനവിക
പ്രശ്‌നങ്ങളിൽ
ഉറച്ചുനിന്നു
ക�ൊണ്ട്,
മനുഷ്യജീ
വിതത്തിന്
പുതിയവ്യാ
ഖ്യാനങ്ങൾ
നൽകുവാനും
അതിനെഅർ
ത്ഥവത്തായി
പുനർനിർവ
ചിക്കുവാനും
അദ്ദേഹം
ശ്രമിച്ചു.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
98
അഭിപ്രായം
ഷീബ
സൂസൻ
ക�ോശി
വേണ�ോനമുക്കൊരു
പുരുഷകമ്മീഷൻ?
'എന്റെസുഹൃത്തായ ഇ.എൻ.
ടി. സ്‌പെഷ്യലിസ്റ്റിനെ
കാണാനെത്തിയതായിരുന്നു
ആ സ്ത്രീ. മര്യാദ വിട്ടു പെരുമാറി
യപ്പോൾ അദ്ദേഹം ഇറക്കി വിട്ടു.'
ഡ�ോക്ടർ ഹാരീസ് ഓർത്തെ
ടുത്തു. 'എന്നാൽ പുറത്തിറങ്ങി
അവർ ഡ�ോക്ടർക്കെതിരെ
പരാതി ക�ൊടുത്തു. അവർ സൈ
ക്യാട്രിക്ട്രീറ്റ്‌മെന്റിൽആണെന്ന്
തക്ക സമയത്ത് അറിഞ്ഞത്
ക�ൊണ്ട് മാത്രം പാവം ഡ�ോക്ടർ
ജയിലിൽകേറാതെ രക്ഷപെട്ടു.'
ഇത്തരം ചൂഷണങ്ങളുടെ പല
കഥകളും നേരിട്ടറിയാമെന്നു
തിരുവനന്തപുരത്തെ 'ഓ നാച്ചു
റാൽ' ക്ലിനിക്കിലെ ശിശുര�ോഗ
വിദഗ്ധൻ ഡ�ോ. ഹാരീസ് എം.
എസ് ഊന്നിപ്പറയുന്നു. 'അത്
ക�ൊണ്ടുതന്നെ ഒരു ദേശീയ
പുരുഷ കമ്മീഷൻ ആവശ്യമാണ്.
അല്ലെങ്കിൽ അനീതിക്കിരയാ
കുന്ന പുരുഷന്റെ ശബ്ദം ഇനിയും
കേൾക്കാതെപ�ോകും.'
'പുരുഷന്മാർക്കും ഒരു കമ്മീ
ഷൻ' എന്ന മുറവിളി പല പുരുഷ
പക്ഷ സംഘങ്ങളിൽ നിന്നും
ഉയരുന്ന സാഹചര്യത്തിൽ
ഇത്തരമ�ൊരു കമ്മീഷന്റെ പ്രസ
ക്തിയെക്കുറിച്ച് പുരുഷന്മാർക്കിട
യിൽ നടത്തിയ സർവേയിലാണ്
ഡ�ോക്ടർമനസ്തുറന്നത്.
അദ്ദേഹത്തിന്റെ അഭിപ്രായ
ത്തെ സെക്രട്ടറിയേറ്റ് ധനകാ
ര്യവകുപ്പിൽ ജ�ോയിന്റ് സെക്ര
ട്ടറിയായ സുതൻ ഡബ്ല്യൂ. ജെ.
പിന്താങ്ങുന്നു. 'നമ്മുടെ ആവശ്യം
പുരുഷമേധാവിത്വമല്ല, മറിച്ചു
ലിംഗ സമത്വമാണ്. വനിതകൾ
ക്ക് ദേശീയ തലത്തിൽ വനിതാ
കമ്മീഷനുണ്ട്. പുരുഷന്മാരുടെ
പ്രശ്
നങ്ങൾ ഏറി വരുന്ന സാ
ഹചര്യത്തിൽ അവ സവിശേ
ഷമായി പഠിക്കാനും പരിഹാരം
കാണാനും പുരുഷ കമ്മീഷന്
കഴിയും.'
'എന്തിനു വേർതിരിവ്?' വ്യവ
സായപ്രമുഖനും'ശാന്ത പെയിന്റ്
ഹൗസ്' ഉടമയുമായ എസ്.
മധുസൂദനന് ഇത്തരം കമ്മീഷനു
കളിൽ താല്പര്യമില്ല. 'പുരുഷന്റെ,
സ്ത്രീയുടെ എന്നല്ല ഈ ഭൂമിയിലെ
ഓര�ോ വ്യക്തിയുടെയും പ്രശ്
ന
ങ്ങൾ സവിശേഷമാണ്. വ്യക്തി
യുടെ അവകാശങ്ങളെ സംര
ക്ഷിക്കാൻ നേരത്തെ തന്നെ
നമുക്ക് മനുഷ്യാവകാശ കമ്മീഷ
നുണ്ട്.ഭൂമിയിൽപുരുഷനുംസ്ത്രീയും
ആവശ്യമാണ്. അവർ പരസ്പരം
മത്സരിക്കുന്നതിൽ അർത്ഥമില്ല.
അപ്പോൾ സ്ത്രീകൾക്ക് കമ്മീഷനു
ണ്ട് അതിനാൽ പുരുഷന്മാർക്കും
വേണം എന്ന് വാദിക്കേണ്ട കാര്യ
മുണ്ടോ?
ധനകാര്യവകുപ്പിലെ അണ്ടർ
സെക്രട്ടറിമാരില�ൊരാളും
ഇതിന�ോട് യ�ോജിക്കുന്നു. 'സ്ത്രീ
-പുരുഷന്മാർ പരസ്പര പൂരക
ങ്ങളാണ്. കമ്മീഷനുകളുടെ
ഉദ്ദേശം തന്നെ സാമാന്യ നീതി
നിഷേധങ്ങൾ തടയുക എന്നതാ
ണ്. അത്തരം നീതി നിഷേധം
നിലവിൽ പുരുഷന്മാർ പ്രത്യേക
മായി നേരിടുന്നെന്നു പറയാൻ
കഴിയില്ല. ഉണ്ടെങ്കിൽ തന്നെ
നിലവിലുള്ള നിയമസംവിധാന
ങ്ങൾക്ക് അത് പ്രതിര�ോധിക്കാ
നും കഴിയുന്നുണ്ട്. അതിനാൽ
ത്തന്നെ ഒരു പുരുഷ കമ്മീഷന്റെ
ആവശ്യംഇവിടെയില്ല.''
ഈ അഭിപ്രായത്തിനു അടി
വരയിടുന്നുണ്ട് വട്ടിയൂർക്കാവ്
സെൻട്രൽ പ�ോളിടെക്നിക്കിലെ
ന�ോൺ ടെക്നിക്കൽ അറ്റന്ററായ
ഉണ്ണികൃഷ്ണൻ നായർ. 'സ്ത്രീക്കും
പുരുഷനും പ്രത്യേക അവകാശ
ങ്ങളില്ല. വനിതകൾക്ക് ഒട്ടനേ
കം കാലങ്ങളായി ന്യായമായ
അവകാശങ്ങൾ നിഷേധിക്കപ്പെ
സുതൻ ഡബ്ല്യൂ. ജെ.
എസ്. മധുസൂദനൻ
ഡ�ോ. ഹാരീസ് എം. എസ്
99.
വേണുഗ�ോപാലൻ നായർ, വിജയൻആർ. കെ.
sk]v-äw_À 2025 99
ട്ടത് ക�ൊണ്ട് അവ പരിരക്ഷിക്കു
ന്നതിനു വേണ്ടിയാണ് വനിതാ
കമ്മീഷൻ നിലവിൽ വന്നത്.
നിലവിലെ നിയമസംവിധാന
ങ്ങൾ പുരുഷന് നീതി ഉറപ്പാ
ക്കാൻപര്യാപ്തമാണ്.''
ഞങ്ങൾ അസ്വസ്ഥരാണ്,
പക്ഷെ...
നിലവിലെ സ്ത്രീ സംരക്ഷണ
നിയമങ്ങൾ പുരുഷന്മാർക്കെതി
രെ വ്യാപകമായി ദുരുപയ�ോഗം
ചെയ്യുന്നതായി ആക്ഷേപമുന്നയി
ച്ച് കേരളത്തിനകത്തും പുറത്തു
മായി പല പുരുഷപക്ഷ സംഘട
നകളും ഇപ്പോൾ രംഗത്ത് വന്നു
കഴിഞ്ഞു. ഡൽഹി, മുംബൈ,
ലഖ്നൗ, ജയ്പൂർ മുതലായ
നഗരങ്ങളിൽ പ്രവർത്തിക്കുന്ന
ഓൾ ഇന്ത്യ മെൻസ് വെൽഫേർ
അസ�ോസിയേഷൻ, ദ സേവ്
ഇന്ത്യൻ ഫാമിലി ഫ�ൌണ്ടേഷൻ,
സമാജ് സുരക്ഷാ മഞ്ച് എന്നി
വയെല്ലാം മുന്നോട്ട് വയ്ക്കുന്നത്
പുരുഷന്മാർക്ക് നേരെ സ്ത്രീകൾ
നടത്തുന്ന'അക്രമങ്ങളുടെ'കണ
ക്കുകളാണ്.
ഭാരതീയ ന്യായ സംഹിത
സെക്ഷൻ 85-86 (മുൻപ് ഐ.പി.
സി. സെക്ഷൻ 498-A) പ്രകാ
രമുള്ള സ്ത്രീധന നിര�ോധന
നിയമവും(1961, 1987) ഗാർഹിക
പീഡന നിര�ോധന നിയമവും
(Protection of Women from
Domestic Violence Act, 2005)
സ്ത്രീകൾക്ക് പുരുഷന്മാര�ോടും
അവരുടെ കുടുംബാംഗങ്ങള�ോ
ടുമുള്ള വിര�ോധം തീർക്കാനുള്ള
ഉപാധികളായി മാറിക്കഴിഞ്ഞ
തായി ഇവർ ആര�ോപിക്കുന്നു.
വിവാഹമ�ോചനക്കേസുകളിലും
മറ്റും കുട്ടികളുടെ രക്ഷാകർതൃത്വം
കൈക്കലാക്കാൻ പല അമ്മമാ
രും 'പ�ോക്സോ' (Protection of
ChildrenfromSexualOffences
Act, 2012)യുടെ കൂട്ട് പിടിച്ച് നിര
പരാധികളായ അച്ഛന്മാർക്കെതി
രെ കേസ് ക�ൊടുക്കുന്ന കാര്യവും
പുരുഷപക്ഷ സംഘടനകൾ ഓർ
മ്മിപ്പിക്കുന്നു.
പ്രമുഖയുവഎം.എൽ.എ.ക്കെ-
തിരെ ഒന്നിന് പുറകെ ഒന്നായി
പുറത്തു വരുന്ന ദുർനടപ്പാര�ോ
പണങ്ങളെക്കുറിച്ചും രണ്ടു പക്ഷ
മുണ്ട്. 'ഗർഭം പുരുഷന്റെ മാത്രം
കുറ്റം ക�ൊണ്ട് ഉണ്ടാകുന്നതല്ല.
എല്ലാത്തിനും കൂട്ട് നിന്നിട്ടു കുഞ്ഞു
മായുള്ള വൈകാരിക ബന്ധ
ത്തിന്റെ പേരിൽ അയാളെ കുരു
ക്കുന്നതെന്തിന്? രണ്ടു പേരും
പ്രായപൂർത്തിയായവരാണ്
എങ്കിൽ ഇത�ൊക്കെ സംഭവിക്കു
മെന്ന് രണ്ടു പേർക്കും അറിയാവു
ന്നതല്ലേ?'
അത് ക�ൊണ്ടാവണം പുരുഷ
ന്മാർക്കെതിരെയുള്ള വ്യാജപീ
ഡന പരാതികളും മറ്റും ഗൗരവ
മായെടുക്കണമെന്നു ആവശ്യം
സർവേയിലും ഉയർന്നു കേട്ടു.
'പുരുഷന്മാരെ ബ�ോധപൂർവം
ചതിയിൽപ്പെടുത്തുകയും പിന്നീട്
അവർക്കെതിരെ പരാതിപ്പെടുക
യുമാണ് ചെയ്യുന്നത്. ഇതിനു പരി
ഹാരമുണ്ടാവണം'. ഡ്രൈവറായ
വേണുഗ�ോപാലൻ നായർ ധാർ
മ്മികര�ോഷംമറച്ചുവയ്ക്കുന്നില്ല.
അദ്ദേഹത്തിന്റെ സുഹൃത്തും
സെക്യൂരിറ്റി ജീവനക്കാരനുമായ
വിജയനും ഇതേ അഭിപ്രായ
മാണ്. 'ആണുങ്ങൾക്കൊപ്പം
തെറ്റായ പല കാര്യങ്ങളിലും
ഇടപെട്ട ശേഷം പിന്നീട് അവർ
ക്കെതിരെ തിരിയുന്നത് സ്ത്രീ തെറ്റ്
ചെയ്താലും നിയമം കണ്ണടച്ചോളു
മെന്നധാരണയിലാണ്.'
''അഥവാ നിയമത്തിന്റെ
പിടിയിലായാലും രക്ഷപ്പെടാൻ
സ്ത്രീകൾക്ക് പഴുതുകൾ പലതുണ്ട്.
ഒടുവിൽ ആണിന് മാത്രമായി
രിക്കും ശിക്ഷ അനുഭവിക്കേണ്ടി
വരിക.' ധനകാര്യവകുപ്പിലെ
ഓഫീസ് അറ്റൻഡന്റ് ബ�ോബി
ബെർണാർഡും ശരി വയ്ക്കുന്നു.
'ചതിയിൽപ്പെടുന്ന പുരുഷന്മാരെ
സംരക്ഷിക്കാൻ പുരുഷ കമ്മീ
ഷൻവേണം.'
എന്നാൽ സെക്ഷൻ ഓഫീ
സറായ സുധികുമാർ എസ്.
ഈ നിലപാടിനെ പൂർണമായും
എതിർക്കുന്നു 'ഇപ്പോൾ നിലവി
ലുള്ള നിയമങ്ങൾക്ക് എന്താണ്
കുഴപ്പം? സ്ത്രീ സംരക്ഷണനിയ
മങ്ങളും പ�ോക്‌സ�ോയും മറ്റും
ദുരുപയ�ോഗം ചെയ്യപ്പെടുന്നുണ്ട്
എന്നത് സത്യം. പക്ഷെ വ്യാപ
കമായി നടക്കുന്നു എന്ന് പറയാ
നാവില്ല. അല്ലെങ്കിൽത്തന്നെ
ഇവിടെ ഏതു നിയമമാണ് ദുരു
പയ�ോഗം ചെയ്യപ്പെടാത്തത്?
പുതിയ നിയമ നിർമ്മാണത്തെ
ക്കാൾ നിലവിലുള്ള നിയമസംവി
ധാനങ്ങളുടെ ക്രിയാത്മകമായ
ഇടപെടലാണ് ഉറപ്പു വരുത്തേ
ണ്ടത്.''
ധനകാര്യവകുപ്പിലെഓഫീസ്
അറ്റൻഡന്റ് ശ്രീജിത്ത്കുമാറി
നും ഇതേക്കുറിച്ചു പറയാനുണ്ട്.
'നിലവിലെനിയമങ്ങളുടെപഴുതട
യ്ക്കുവാൻ മാത്രം കഴിഞ്ഞാൽ മതി.
പിന്നെ പ�ോക്സോയുടെ കാര്യമാ
ണെങ്കിൽ അമ്മമാർക്കെതിരെ
ആണ്മക്കളെക്കൊണ്ട് പരാതി
ക�ൊടുപ്പിക്കുന്ന അച്ഛന്മാരില്ലേ?'
ആർ. ഉണ്ണികൃഷ്ണൻ നായർ
സുധികുമാർ എസ്.
100.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
100
ഏറ്റുമാനൂരിൽപെണ്മക്കളുമായി
ട്രെയിനിന് മുന്നിൽ ജീവന�ൊടു
ക്കിയ ഷൈനിയും ഇത്തരമ�ൊരു
വ്യാജ പരാതിയുടെ ഇരയാണെ
ന്ന്പലരുംചൂണ്ടിക്കാട്ടി.
ശ്രീജിത്ത്കുമാർ എസ്.
AKMA എത്രത്തോളം ?
കേരളത്തിലെ അറിയപ്പെടു
ന്ന പുരുഷപക്ഷ സംഘടനയായ
ഓൾകേരളമെൻസ്അസ�ോസി
യേഷന്റെ പ്രവർത്തനങ്ങളിൽ
സർവേയിൽ പങ്കെടുത്ത ആരും
തന്നെ തൃപ്തി പ്രകടിപ്പിച്ചില്ല. 'തീവ്ര
മെയ്ൽ ഷ�ോവിനിസ്റ്റ് നിലപാ
ടുകളുള്ളവരുടെ ഒരു കൂട്ടമാണ്
അത്.' ശ്രീജിത്ത്കുമാർ വ്യക്ത
മാക്കുന്നു. 'അങ്ങനെഅന്ധമായി
ഒരുപക്ഷംമാത്രംപിടിച്ചുവാദിക്കു
ന്നവരെസമൂഹം വിശ്വസിക്കില്ല.'
നിലവിലെ മെൻസ് അസ�ോസി
യേഷൻ ഒരു മുഖ്യ ധാരാ സംഘ
ടനയല്ല എന്നാണ് സുധികുമാർ
എസ്. കരുതുന്നത്. 'പ്രത്യേക താ
ല്പര്യങ്ങളും അജണ്ടകളുമുള്ള ഒരു
കൂട്ടമായിട്ടേ അവരെ കാണാൻ
കഴിയൂ. പ�ൊതുവിൽ പുരുഷന്മാ
രുടെ വിശ്വാസമ�ോ അംഗീകാര
മ�ോ നേടിയെടുക്കാൻ അവർക്കു
കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയ
മാണ്.''
സംഘടന തല്ക്കാലം നില
ക�ൊള്ളുന്നത് സാധാരണക്കാ
രന് വേണ്ടിയല്ലെന്ന വാദമാണ്
ഉണ്ണികൃഷ്ണൻ നായരുടേത്. 'സം
ഘടനയുടെ നേതാക്കൾക്ക്
പ�ൊതുജനശ്രദ്ധ കിട്ടാനായി
അറിയപ്പെടുന്നകേസുകൾഏറ്റെ
ടുക്കുന്നുഎന്ന്മാത്രം.'
''മീഡിയ പബ്ലിസിറ്റിക്കു വേ
ണ്ടിയാകരുത്ഒരുസംഘടനയും.'
ഡ�ോ.ഹാരീസ്ചൂണ്ടിക്കാട്ടുന്നു.'പ്ര
ശ്‌നങ്ങൾക്ക്യുക്തമായപരിഹാ
രങ്ങൾ കാണാൻ ശ്രമിക്കാതെ
ഒരു ന്യൂസ് അവറിൽ വന്നു ബഹ
ളമുണ്ടാക്കിയിട്ട്എന്ത്കാര്യം?'
'രാഹുൽ ഈശ്വറിനെപ്പോ
ലുള്ള സെലിബ്രിറ്റികളുടെ ഇട
പെടൽ ഉണ്ടാകുമ്പോൾ മീഡിയ
കവറേജും കിട്ടുന്നുണ്ട് എന്നത്
നേരാണ്. ഇത്തരം ഇടപെടലു
കൾ ചിലപ്പോൾ സംഘടനയ്ക്ക്
കുറച്ചു കൂടി ദിശാബ�ോധം പക
രുമെന്ന് വിചാരിക്കാം.'' സുതൻ
ഡബ്ല്യൂ.ജെ.നിരീക്ഷിക്കുന്നു.
എന്നാൽ പ്രധാന സംഭവങ്ങ
ളിൽഇവർകൈക്കൊണ്ടനിലപാ
ടുകൾ സംഘടനയുടെ വിശ്വാസ്യ
തയെയും യുക്തിബ�ോധത്തെയും
ച�ോദ്യം ചെയ്യുന്നു എന്ന് എല്ലാവ
രും അഭിപ്രായപ്പെട്ടു. 'നടിയെ
ആക്രമിച്ച കേസിലെ ക്വട്ടേഷൻ
പ്രതിക്ക് സ്വീകരണമ�ൊരുക്കിയ
തും ദ്വയാർത്ഥ പ്രയ�ോഗത്തിന്റെ
പേരിൽ അറസ്റ്റിലായ പ്രമുഖ വ്യ
വസായിക്ക് ജാമ്യം ലഭിച്ചപ്പോൾ
ജയിലിനു മുന്നിൽ പടക്കം പ�ൊട്ടി
ക്കാൻശ്രമിച്ചതുമ�ൊന്നും ഒരുകാ
രണവശാലും ന്യായീകരിക്കാനാ
വില്ല. പുരുഷനെ സഹായിക്കുക
എന്നാൽ സ്ത്രീയെ ദ്രോഹിക്കാൻ
കൂട്ട് നിൽക്കുകഎന്നല്ല.''
കണക്കുകൾ
പറയുന്നത്....
സർവേയിൽ പങ്കെടുത്തത്
35 മുതൽ 70 വരെ പ്രായമുള്ള,
വിവാഹിതരായ (വിവാഹമ�ോ
ചിതര�ോ ഒന്നിലധികം ഭാര്യമാ
രുള്ളവര�ോ അല്ലാത്ത) പത്ത്
പുരുഷന്മാർ. ഇതിൽ അഞ്ചു പേർ
35-50പ്രായ പരിധിയിലുള്ളവരും
അഞ്ചുപേർ51-70പ്രായക്കാരുമാ
ണ്. ഇതിൽത്തന്നെ മുപ്പതുകളിലു
ള്ളഒരാളുംനാല്പതുകളിലെത്തിയ
നാലു പേരും അൻപതുകളിലെ
രണ്ടുപേരുംഅറുപതിനുമേൽപ്രാ
യമുള്ള മൂന്ന് പേരും ഉൾപ്പെടുന്നു.
പങ്കെടുത്തവരിൽ അഞ്ചു പേർ
സെക്രട്ടേറിയറ്റ് ജീവനക്കാരും
അഞ്ചു പേർ മറ്റു ത�ൊഴിൽ മേഖ
ലകളിൽപ്പെട്ടവരുമാണ്. സർ
ക്കാർ ഉദ്യോഗസ്ഥരായി ആകെ
ആറുപേർ.
പത്തു പേരിൽ അഞ്ചു പേർ
പുരുഷ കമ്മീഷൻ ആവശ്യമാ
ണെന്നും അഞ്ചു പേർ അത് ആവ
ശ്യമല്ലെന്നും അറിയിച്ചു. ഇതിൽ
35-50പ്രായപരിധിയിൽപ്പെട്ടവ
രിൽ മൂന്നു പേർ പുരുഷ കമ്മീഷൻ
ആവശ്യമില്ല എന്ന് നിലപാടെടു
ത്തപ്പോൾ രണ്ടു പേർ ആവശ്യമു
ണ്ടെന്നു വാദിച്ചു. എന്നാൽ 51-70
പ്രായക്കാരിൽ മൂന്ന് പേർ പുരുഷ
കമ്മിഷനെ അനുകൂലിച്ചപ്പോൾ
വേണ്ടന്നു പറഞ്ഞത് രണ്ടു പേർ.
ആറുസർക്കാർഉദ്യോഗസ്ഥരിൽ
പുരുഷ കമ്മീഷൻ ആവശ്യമെന്നു
കരുതിയത്രണ്ടുപേർമാത്രം.
കേരളത്തിൽ നിലവിലുള്ള
മെൻസ് അസ്സോസിയേഷനെ
ക്കുറിച്ച് പത്തിൽ എട്ടുപേർക്കും
നല്ല അഭിപ്രായമില്ല. രണ്ടു പേർ
സംഘടനയെക്കുറിച്ച് വ്യക്തമാ
യി അറിയില്ല എന്ന് പറഞ്ഞൊഴി
ഞ്ഞു. സ്ത്രീസുരക്ഷാനിയമങ്ങൾ
പുരുഷന്മാരെ ദ്രോഹിക്കാനായ്
വ്യാപകമായ രീതിയിൽ ദുരുപ
യ�ോഗം ചെയ്യുന്നുണ്ടെന്ന് കരുതു
ന്നത്നാലുപേർമാത്രം.എന്നാൽ
ഒറ്റപ്പെട്ട ചില സംഭവങ്ങൾ
മാത്രമാണ് അവയെന്നും അത്
നേരിടാനുള്ള കരുത്ത് നമ്മുടെ
നിയമ വ്യവസ്ഥയ്ക്കുണ്ടെന്നുമാണ്
ആറു പേർ അഭിപ്രായപ്പെട്ടത്.
നിയമദുരുപയ�ോഗത്തെക്കുറിച്ച്
പരാതിപ്പെട്ടവരിൽ രണ്ടു പ്രായപ
രിധിയിൽപ്പെട്ടവരിലുംരണ്ടുപേർ
വീതമുണ്ട്. ഇതേ പരാതിയുള്ളത്
ആറുസർക്കാർഉദ്യോഗസ്ഥരിൽ
രണ്ടുപേർക്ക്മാത്രം.
ഒടുവിൽ...
ച�ോദ്യോത്തരങ്ങൾക്കി
ടയിൽ ആവർത്തിച്ചു കേട്ടത്
പുരുഷനും സ്ത്രീയും പരസ്പരം മത്സ
രിക്കേണ്ടആവശ്യമില്ലഎന്നാണ്.
സ്ത്രീ പുരുഷന്റെയ�ോ പുരുഷൻ
സ്ത്രീയുടെയ�ോ അടിമയല്ല എന്ന്
സമർത്ഥിക്കുന്നതിന�ോട�ൊപ്പം
ഈ കാലത്തു സ്ത്രീകൾക്ക് കിട്ടിയി
ട്ടുള്ള സ്വാത{´yവും നിയമപരിര
ക്ഷയുംസ്വാഗതാർഹമാണെന്നും
അഭിപ്രായമുണ്ടായി. 'എങ്കിലും
ഇപ്പോഴ�ൊന്നു ശ്രദ്ധിച്ചേ ഒക്കൂ.'
ബിസിനസ് ഭാവം വെടിഞ്ഞു
എസ്. മധുസൂദനൻ എന്ന വ്യവ
സായപ്രമുഖൻ ചിരിച്ചു. 'പ്രഭാത
സവാരിക്കിടയിൽ ഒരു സ്ത്രീ
എതിരെ വന്നാൽ ഒന്ന് സൂക്ഷി
ച്ചൊഴിയും.കാറിൽപ്പോകുമ്പോൾ
ത�ൊട്ടു പിന്നിൽ ടൂ വീലറിൽ സ്ത്രീക
ളാണെങ്കിലും അങ്ങനെ തന്നെ.
ഈ പ്രായത്തിൽ കേസുണ്ടാവാ
തെന�ോക്കണമല്ലോ...'n
sk{It«-dnbäv A`n-apJw HmW-¸-Xn¸v
106
സാങ്കേതികം
കെ.
ജയകുമാർ
അറിയണം
വിവരവിനിമയത്തിൽകൃത്യത
ഉറപ്പാക്കുന്നന�ോളജ്ഗ്രാഫുകളുടെ
അനിവാര്യത
ചാറ്റ്ജിപിറ്റി, ജെമിനി,
ഡീപ് സീക്ക് ഡെസ്‌ക്
തുടങ്ങി നിർമിത ബുദ്ധികളുടെ
ഉപയ�ോഗം സാർവത്രികമാകു
മ്പോൾ നാം വിവരവിനിമയ
ത്തിൽ കൃത്യതയും വ്യക്തതയും
ഉറപ്പാക്കുന്ന ന�ോളജ് ഗ്രാഫുകളു
ടെ സങ്കേതം പരിചയപ്പെടേണ്ട
തും ഉപയ�ോഗപ്പെടുത്തേണ്ടതും
അനിവാര്യതയാണ്.
നിർമിത ബുദ്ധികൾ വിവര
ലഭ്യത, വിവര ക്രോഡീകരണം
എന്നിവയ്ക്ക് പുതിയ വേഗവും
മാനവുംനല്കുന്നുണ്ടെങ്കിലുംവിവര
ണങ്ങൾചികയുമ്പോൾലഭ്യമാകു
ന്ന വിവരങ്ങളുടെ കൃത്യത അവ
ഉറപ്പു വരുത്തുന്നു എന്ന് ഉറപ്പിച്ച്
പറയാനാവില്ല. അതിന് പധാന
കാരണം ജനറേറ്റീവ് എഞ്ചിനുക
ളുടെ പ്രവർത്തന രീതിതന്നെയാ
ണ്. അഥവാ പദം സൂചിപ്പിക്കുന്ന
പ�ോലെ നിങ്ങൾ തിരയുന്ന വിവ
രങ്ങൾ അതത് വെബ് സൈറ്റു
കളിൽ നിന്നും ക്രോഡീകരിച്ചു
നല്കുന്നത് ജനറേറ്റീവ് എഞ്ചിൻ
ബ�ോട്ടുകളാണ്. എന്നാൽ ഈ
വിവരങ്ങളുടെ ആധികാരികത
ഇവയ്ക്ക് ഉറപ്പാക്കാൻ കഴിയുന്നില്ല
എന്നത്ഒരുയാഥാർഥ്യവുമാണ്
ഗൂഗിളിൽ വിവരങ്ങൾ തിര
നിർമിതബു
ദ്ധികൾവിവര
ലഭ്യത,വിവര
ക്രോഡീകര
ണംഎന്നിവ
യ്ക്ക്പുതിയ
വേഗവും
മാനവും
നല്കുന്നു
ണ്ടെങ്കിലും
വിവരണങ്ങൾ
ചികയുമ്പോൾ
ലഭ്യമാകുന്ന
വിവരങ്ങളു
ടെകൃത്യത
അവഉറപ്പു
വരുത്തുന്നു
എന്ന്ഉറപ്പിച്ച്
പറയാനാവില്ല.
107.
sk]v-äw_À 2025 107
യുമ്പോൾലഭിക്കുന്നത് വിവിധ
സ്രോതസ്സുകളിൽനിന്നു ശേഖ
രിച്ച വിവരങ്ങൾ കൂട്ടിച്ചേർത്തു
ഗൂഗിൾ നല്കുന്ന ഒരു വിജ്ഞാന
ജാലകമാണ് (Window pane)
എന്ന് വേണമെങ്കിൽ പറയാം.
എന്നാൽ ന�ോളജ് ഗ്രാഫ്
(Knowledge Graph) എന്ന
സെർച്ച് ഫലത്തോട�ൊപ്പം വലതു
വശത്തായിപ്രത്യക്ഷപെടുന്നഈ
ജാലകത്തിൽ അതത് സ്ഥാപന
ത്തെയ�ോ വ്യക്തിയെയ�ോ സ്ഥ
ലങ്ങളെ കുറിച്ചോ ഉള്ള വിവര
ങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
ഭൂപടത്തിൽ സ്ഥാപനത്തിന്റെ
ശരിയായ സ്ഥാനം, ഫ�ോട്ടോ
കൾ, വിവരണാത്മക വിലാസം,
വെബ്‌സൈറ്റ് അഡ്രസ്, പ്രവർ
ത്തന സമയം, ഫ�ോണ് നമ്പർ,
പ്രസ്തുത സ്ഥാപനത്തെയ�ോ വ്യ
ക്തിയെയ�ോ സ്ഥലത്തെയ�ോ
പറ്റിയുള്ള ജനങ്ങളുടെ അഭിപ്രാ
യങ്ങൾ, സ�ോഷ്യൽ മീഡിയയുമാ
യി ബന്ധപെട്ട ലിങ്കുകൾ തുടങ്ങി
എല്ലാ വിവരങ്ങളും ഈ ജാലക
ത്തിൽക്രോഢീകരിച്ചിരിക്കുന്നു.
വെബ്‌സൈറ്റുകളില�ോ മറ്റിട
ങ്ങളില�ോ ചികഞ്ഞു വിവരങ്ങൾ
ശേഖരിക്കുന്നതിനെക്കാൾ
ഏറെ എളുപ്പവും സമയലാഭവും
ഇതിന്റെ പ്രധാന മേന്മയാണ്.
മ�ൊബൈൽ ഫ്രണ്ട്
ലി ആയതു
ക�ൊണ്ട്തന്നെ ഒരു സ്ഥാപന
ത്തിന്റെശരിയായഇടത്തിലേക്ക്
ഒരാളെ ക�ൊണ്ടെത്തിക്കുവാൻ
ജി പി എസ് നാവിഗേഷനിലൂടെ
കഴിയുന്നു എന്നതും ന�ോളജ് ഗ്രാ
ഫിന്റെപ്രത്യേകതയാണ്.
മെയ് 2012 ൽ തുടങ്ങിയ
സെർച്ച് എഞ്ചിനുമായി ബന്ധ
പെട്ടു ലഭ്യമാകുന്ന വിവര ഗ്രാഫ്
ബ�ോക്‌സുകളുടെ പരിഷ്‌കൃത
രൂപമാണ് ഇന്ന് ലഭ്യമായിരിക്കു
ന്ന ന�ോളജ് ഗ്രാഫുകൾ. ഗൂഗിൾ
സർവീസുകളായ ഗൂഗിൾ അസി
സ്റ്റന്റ്, ഗൂഗിൾ ഹ�ോം സെർച്ച്
ഇടങ്ങൾ വ�ോയിസ് വഴിയുള്ള
തിരയൽ പ്രക്രിയയിലും ന�ോളജ്
ഗ്രാഫ് ഗണ്യമായ സ്വാധീനം ചെ
ലുത്തുന്നുണ്ട്.
മെയ് 2016 ൽ മാത്രം പ്രോ
സസ്സ് ചെയ്യപ്പെട്ട 100 ബില്ല്യൻ
പ്രതിമാസ തിരയലുകളിൽ മുന്നി
ല�ൊന്നിലും വിവരാത്മകമായ
ഉത്തരം നല്കാൻ ന�ോളജ് ഗ്രാഫ്
വഴി കഴിഞ്ഞതായി ഗൂഗിൾ അവ
കാശപെടുന്നു.
തിരയൽ പ്രക്രിയയിൽ
കൂടുതൽ കൃത്യവും വ്യക്തവുമായ
ഉത്തരങ്ങൾ ലഭ്യമാക്കുവാനുമാ
യി ഗൂഗിൾ തങ്ങളുടെ സെർച്ച്
അൽഗ�ോരിതത്തിൽ നിരന്തര
മായ മാറ്റങ്ങൾ വരുതിക�ൊണ്ടി
രിക്കുന്നു. 23 ഫെബ്രുവരി 2016
ൽ AdWords Shake-up എന്ന
പേരിൽ അൽഗ�ോരിതത്തിൽ
വരുത്തിയ മാറ്റവും, 22 ഓഗ
സ്റ്റ് 2017 ൽ Hawk അൽഗ�ോ
രിത്തിൽ വരുത്തിയ മാറ്റവും
ന�ോളജ്ഗ്രാഫിന്റെകാര്യക്ഷമത
കൂടുതൽ ഉയർത്തുന്നതിനു വേ
ണ്ടിതന്നെയായിരുന്നു. ഇതിനു
പുറമേ Google Local, Universal
Search, Google Places, Vince,
Pigeonngഎന്നിവകാര്യക്ഷമത
കൂട്ടുന്നതിലേക്ക് വേണ്ടിയും ഉപ
യ�ോഗിച്ച്വരുന്നു.
പ്രയ�ോജനം
ആർക്കൊക്കെ
ഒരു സ്ഥാപനത്തെക്കുറിച്ചു
ള്ള contact details ഞ�ൊടിയി
ടയിൽ ലഭ്യമാക്കാൻ കഴിയുന്നു
എന്നുള്ളതാണ് ന�ോളജ് ഗ്രാ
ഫ്
ന്റെ പ്രധാന മേന്മ, ല�ോക്കൽ
സെർച്ച് കൂടുതൽ പ്രാമുഖ്യം ക�ൊ
ടുത്തുക�ൊണ്ടുള്ള ഈ വിവരം
നല്കൽ സെർച്ച് ചെയ്യുന്ന ഇട
ങ്ങൾ (സ്ഥലം) അനുസരിച്ച്
വ്യത്യാസപ്പെട്ടുക�ൊണ്ടിരിക്കും.
ഉദാഹരണത്തിന് ഒരാൾ
മെയ്2016ൽ
മാത്രംപ്രോസ
സ്സ്ചെയ്യപ്പെട്ട
100ബില്ല്യൻ
പ്രതിമാസ
തിരയലുക
ളിൽമുന്നി
ല�ൊന്നിലും
വിവരാത്മക
മായഉത്തരം
നല്കാൻ
ന�ോളജ്ഗ്രാഫ്
വഴികഴിഞ്ഞ
തായിഗൂഗിൾ
അവകാശപെ
ടുന്നു.
108.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
108
'GovernmentMedical College,
Thiruvananthapuram' എന്ന്
സെർച്ച് ചെയ്യുമ്പോൾ വലതു
വശത്തായി സെർച്ച് റിസൾട്ടു
കൾക്കൊപ്പം ദൃശ്യമാകുന്ന വി
വരണനത്തെയാണ് ന�ോളജ്
ഗ്രാഫ്റ്റ് എന്ന് അറിയപ്പെടുന്നത്.
വിവരങ്ങൾ യഥാക്രം ക്രോഡീ
കരിച്ചിട്ടില്ലാത്തതിനാൽ തന്നെ
മെഡിക്കൽ ക�ോളേജുമായി
ബന്ധപ്പെട്ടു ഇവിടെ ഇപ്പോൾ
ലഭ്യമാകുന്ന വിവരം അപൂർണ
വുമാണ്. ഒട്ടുമുക്കാൽ വിദേശരാ
ജ്യങ്ങളിലും ന�ോളജ് ഗ്രാഫ്
ന്റെ
പ്രാധാന്യം തിരിച്ചറിഞ്ഞ് പ�ൊതു
മേഖലാ സ്ഥാപനങ്ങളും സ്വകാ
ര്യമേഖലാ സ്ഥാപനങ്ങളും ഇതു
ക്രിയാത്മകയായി ഉപയ�ോഗിച്ച്
വരുന്നുണ്ട്. അടുത്തകാലത്തായി
സ്ഥാപനൾക്ക് പ�ോസ്റ്റുകളുടെ
രൂപത്തിൽ ആഴ്ച ത�ോറും വിവര
ങ്ങൾപ്രദർശിപ്പിക്കാനുംന�ോളജ്
ഗ്രാഫ്വഴിയ�ൊരുക്കുന്നുണ്ട്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ,
സർക്കാർ ഓഫീസുകൾ, ബാങ്കു
കൾ, പ�ോലീസ് സ്റ്റേഷനുകൾ,
ല�ോക്കൽ ബിസിനസ് സെ
ന്ററുകൾ എന്ന് വേണ്ടാ എല്ലാ
സ്ഥാപനങ്ങളും ന�ോളജ് ഗ്രാഫി
ലൂടെ ബന്ധിപ്പിച്ചു വിവരങ്ങൾ
ലഭ്യമാക്കുന്നതിലൂടെ ജനങ്ങൾ
ക്ക് ബന്ധപെട്ട സ്ഥാപനവുമാ
യി സമ്പർക്കം ഉണ്ടാക്കുന്നത്
കൂടുതൽ എളുപ്പത്തിൽ സാധി
ക്കുമെന്നു നിസംശയം പറയാൻ
സാധിക്കും.
optimised അല്ലാതുള്ള ന�ോ
ളജ്ഗ്രാഫ്കളിൽ സൈബർ
നുഴഞ്ഞുകയറ്റക്കാർക്ക് എളുപ്പ
ത്തിൽ കയറിക്കൂടി വിവരങ്ങൾ
തെറ്റായി എഡിറ്റ് ചെയ്തു
മാറ്റാനുള്ള സാഹചര്യം ഉണ്ട്.
ഇത് സ്ഥാപങ്ങളുടെയും വ്യക്തി
കളുടെയും ബിസിനസിന്റെയും
വിശ്വാസ്യത തകർക്കുമെന്ന് പറ
യേണ്ടതില്ലല്ലോ?.ഇതുഇന്ന്സർ
വസാധാരണമായികണ്ടുവരുന്ന
ഒരു പ്രവണതയാണ്. ഇതിനു
തടയിട്ട് കൃത്യമായും വ്യക്തമാ
യും വിവരങ്ങൾ ക്രോഡീകരിച്ചു
പ്രസിദ്ധീകരിക്കുന്ന സാങ്കേതി
കതയെ ഇൻഫർമേഷൻ ഡിസ്
ആംബിഗുഷൻ (Information
Disambiguation) എന്ന പേരിൽ
അറിയപ്പെടുന്നു. കേരളത്തിലെ
തന്നെ പ്രമുഖ പ�ൊതുമേഖലാ
സ്ഥാപനമായ കെൽട്രോണ്
വെബ്തലങ്ങളിൽ സെർച്ച് റി
സൽറ്റായ്ഇത്തരത്തിൽവരുന്ന
തെറ്റായ വിവരങ്ങൾക്ക് തടയി
ടുന്നതിലേക്കായി Generative
AI യുടെ സഹായത്തോടെ ഒരു
പരിഹാര മാർഗം രൂപകൽപ്പന
ചെയ്തിട്ടുണ്ട്.
കെൽട്രോൺ മാനേജിങ്
ഡയറക്ടറായ റിട്ട. വൈസ്
അഡ്മിറൽ ശ്രീകുമാർ
നായരുടെ അഭിപ്രായത്തിൽ
വർധിച്ചു വരുന്ന നിർമിത ബുദ്ധി
യുടെ സ്വീകാര്യതയും ഉപയ�ോ
ഗവും കണക്കിലെടുക്കുമ്പോൾ
വിവരങ്ങളുടെ ആധികാരികത
ഉറപ്പാക്കേണ്ടത് അതതു സ്ഥാപ
നങ്ങളുടെയും വ്യക്തികളുടെയും
ഉത്തരവാദിത്തമായി മാറിയിരി
ക്കുന്നു.
എ ഐസിസ്റ്റങ്ങൾ പൂർണമാ
യും വിശ്വാസയ�ോഗ്യമല്ലാത്ത സാ
ഹചര്യത്തിൽ കൃത്യതയ�ോടെയു
ള്ളവിവര വിനിമയത്തിന് ഇന്ന്
ഏറെ പ്രസക്തിയുണ്ട്. വിവര വി
നിമയത്തിലും വിവര ക്രോഡീക
രണത്തിലും വ Disambiguation
നുള്ള പങ്ക് വളരെ അനിവാര്യ
മായ ഒന്നാണ്. ജനങ്ങൾ പ്രതീ
ക്ഷിക്കുന്നതും ഡിജിറ്റൽ ല�ോകം
ആവശ്യപ്പെടുന്നതുമായ നൂതന
മാനദണ്ഡമായി Information
Disambiguation നെ കണക്കാ
ക്കാം.n
എഐസി
സ്റ്റങ്ങൾ
പൂർണമായും
വിശ്വാസയ�ോ
ഗ്യമല്ലാത്തസാ
ഹചര്യത്തിൽ
കൃത്യതയ�ോ
ടെയുള്ളവി
വരവിനിമയ
ത്തിന്ഇന്ന്
ഏറെപ്രസ
ക്തിയുണ്ട്.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
114
ദേശീയം
ആർ.
സലിംരാജ്
വേലിതന്നെ
വിളവുതിന്നുമ്പോൾ
ഇന്ത്യൻജനാധിപത്യം
ശക്തമായ വെല്ലുവിളി
കൾ നേരിടുന്ന ഈ കാലത്താ
ണ് നാം ജീവിക്കുന്നത്. ഇന്ത്യൻ
ജനാധിപത്യത്തിന്റെ നാലു
തൂണുകളെന്ന് വാഴ്ത്തപ്പെട്ടി
രുന്ന സംവിധാനങ്ങൾ പലതും
ഇന്ന് സംശയത്തിന്റെ നിഴലിൽ
നിൽക്കുന്ന അവസ്ഥയിലാണ്.
എക്കാലവും നാലാം തൂണെന്ന
അഭിമാനം എടുത്തണിഞ്ഞി
രുന്ന നമ്മുടെ മാധ്യമങ്ങളുടെ
നിലവിലെസ്ഥിതിയുംവിഭിന്നമല്ല.
കുത്തകകളുടെ കടന്നു കയറ്റവും
അമിതമായ വാണിജ്യവൽക്കര
ണവും അവരെ ഏതെങ്കിലും ഒരു
പക്ഷം പിടിക്കാൻ നിർബന്ധിത
രാക്കിയ�ോ ? അത�ോ അധികാ
രത്തിന്റെ ചൂടും ചൂരും അപ്രമാ
ദിത്വവും അന്യായമായി വഴങ്ങി
ക�ൊടുക്കാൻ അവരെ പ്രേരിപ്പി
ക്കുന്നുവ�ോ ? അനുകരണീയമല്ലാ
ത്ത മാധ്യമ കിടമത്സരങ്ങളിൽ
വീണു പ�ോകാതിരിക്കാൻ പാർ
ശ്വവൽക്കരിക്കപ്പെട്ടവരുടെ
പ്രശ്
നങ്ങളിൽ നിന്ന് അവർക്ക്
ഒളിച്ചോടേണ്ടി വരുന്നുവ�ോ ?
പരസ്യ വരുമാനത്തിനും ടി
ആർപി റേറ്റിങ്ങിനും ഫേവറിറ്റി
സത്തിനും മാത്രമായുള്ള പരീക്ഷ
ണശാലകളായി മാധ്യമ മുറികൾ
മാറ്റപ്പെട്ടുവ�ോ ? രാജ്യത്തെ സംഭ
വവികാസങ്ങളെ നിഷ്പക്ഷമായി
നിരീക്ഷിക്കുന്ന ഏത�ൊരാളുടെ
ഉള്ളിലുംസമീപകാലത്തുത�ോന്നാ
വുന്നച�ോദ്യങ്ങളാണിവ.
രാജ്യത്തെ ജനാധിപത്യത്തി
ന്റെ ശക്തിയായ തിരഞ്ഞെടുപ്പു
പ്രക്രിയയുടെ സുതാര്യത തന്നെ
ച�ോദ്യം ചെയ്യപ്പെടുന്ന കാലഘട്ട
ത്തിൽ അവയ്ക്ക് ഉത്തരം കണ്ടെ
ത്താൻ കഴിയുന്ന നമ്മുടെ മാധ്യമ
ങ്ങൾ എവിടെയാണ് കാലുറപ്പിച്ചു
വച്ചിരിക്കുന്നത്. ഇന്ത്യൻ മാധ്യമ
രംഗം നിലവിൽ അതിന്റെ വിശ്വാ
സ്യതയെയും നിഷ്പക്ഷതയെയും
ബാധിക്കുന്ന നിരവധി പ്രതിസ
ന്ധികളെ അഭിമുഖീകരിക്കുകയാ
ണ്. പല മാധ്യമ സ്ഥാപനങ്ങളും
ക�ോർപ്പറേറ്റ് സ്ഥാപനങ്ങളുടെ
യ�ോ രാഷ്ട്രീയ ബന്ധങ്ങളുള്ള വ്യ
ക്തികളുടെയ�ോ ഉടമസ്ഥതയിലു
ള്ളതാണ് എന്നതാണ് ഇതിന്റെ
പ്രധാന കാരണം. ഇത് പക്ഷ
രാജ്യത്തെ
ജനാധിപ
ത്യത്തിന്റെ
ശക്തിയായ
തിരഞ്ഞെടു
പ്പുപ്രക്രിയയു
ടെസുതാര്യത
തന്നെച�ോദ്യം
ചെയ്യപ്പെടുന്ന
കാലഘട്ട
ത്തിൽഅവ
യ്ക്ക്ഉത്തരം
കണ്ടെത്താൻ
കഴിയുന്ന
നമ്മുടെ
മാധ്യമങ്ങൾ
എവിടെയാണ്
കാലുറപ്പിച്ചു
വച്ചിരിക്കു
ന്നത്.
115.
sk]v-äw_À 2025 115
പാതപരമായവാർത്താ അവത
രണത്തിനും വസ്തുനിഷ്ഠമല്ലാത്ത
വിവരങ്ങളുടെ വിന്യാസത്തിനും
കാരണമാകുന്നു.
സ്വാത{´yലബ്ധിക്കു മുൻപും
അതിനു ശേഷമുള്ള അരനൂറ്റാ
ണ്ടോളം നമ്മൾ കണ്ട മാധ്യമ
രീതികളല്ല ഇന്ന് നമ്മുടെ രാജ്യ
ത്തുള്ളത്. വാണിജ്യവൽക്കര
ണത്തിന്റെ അതിപ്രസരത്തിൽ
നിലനിൽപ്പിനായി പരസ്പരം
കടിച്ചു കീറാന�ൊരുങ്ങി നിൽക്കു
ന്ന മാധ്യമല�ോകമാണ് നമുക്ക്
ചുറ്റുമുള്ളത്. മാധ്യമ സ്ഥാപന
ങ്ങൾ പലതും ക�ോർപറേറ്റ് കമ്പ
നികൾ ആയി മാറിക്കഴിഞ്ഞു.
മാധ്യമപ്രവർത്തകർ എന്ന് ഏക
മേൽവിലാസത്തിൽ അറിയ
പ്പെടുമ്പോഴും കൂടെയുള്ളവന്റെ
സ്ഥാപനത്തിന്റെ വീഴ്ചകളും അമ
ളികളും ആഘ�ോഷമാക്കാനുള്ള
മാനസികാവസ്ഥ കൂടി ഇന്ന്
ആ സമൂഹത്തെ അടക്കി വാഴു
ന്നുണ്ട്. ഇവിടെ കേരളത്തിൽ
2011 - 16 യു ഡി എഫ് ഭരണകാ
ലത്തെ ദേശീയ ഗെയിംസിന്റെ
പ്രചരണാർത്ഥം സംഘടിപ്പിച്ച
റൺ കേരള റൺ പരിപാടിയുടെ
സ്‌പ�ോൺസർഷിപ് കിട്ടിയത്
ഒരു മാധ്യമ സ്ഥാപനത്തിനായ
തിനാൽ ആ പരിപാടിയ�ോടുള്ള
മറ്റ് മാധ്യമങ്ങളുടെ സമീപനം
എന്തായിരുന്നുവെന്ന് നമ്മൾ
കണ്ടതാണ്. അടുത്തിടെ അർജ
ന്റീന ഫുട്‌ബ�ോൾ ടീം കേരളത്തി
ലെത്തുന്നതുമായി ബന്ധപ്പെട്ട
പരിപാടിയുടെ സ്‌പ�ോൺസർഷി
പ് നേടിയ മാധ്യമസ്ഥാപനവും
വലിയ വെല്ലുവിളികൾ നേരിടേ
ണ്ടിവന്നതുംഈഅവസരത്തിൽ
ഓർക്കേണ്ടതുണ്ട്.
റേറ്റിംഗുകളും പരസ്യ വരു
മാനവും മാനദണ്ഡമാക്കുന്നത്
മാധ്യമ പ്രവർത്തനത്തിന്റെ
സത്യസന്ധതയെ അപകടത്തി
ലാക്കിയിട്ടുണ്ട്. ഇത് സമീപകാല
മാധ്യമ പ്രവർത്തനത്തെ അന്ധ
മായ സെൻസേഷണലിസത്തി
ലേക്കും വാർത്തകളേക്കാൾ
വിവാദത്തിന്മുൻഗണനനൽകു
ന്നതിലേക്കും നയിക്കുന്ന സ്ഥിതി
സൃഷ്ടിച്ചിട്ടുണ്ട്. അധികാര കേന്ദ്ര
ങ്ങളിൽ നിന്നുള്ള സമ്മർദ്ദം മാ
ധ്യമങ്ങളെ പലപ്പോഴും ആശയ
ക്കുഴപ്പത്തിലേക്കും ഭീതിയിലേക്കും
നയിക്കാൻ ഇടവരുത്തുന്നതിനും
രാജ്യം സാക്ഷിയാണ്. ഇതും ഒരു
പരിധിവരെവാണിജ്യതാൽപര്യ
ങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്.
അന്വേഷണ ഏജൻസികളുടെ
യും നിയന്ത്രണ സ്ഥാപനങ്ങളു
ടെയും ഉപയ�ോഗം ഉൾപ്പെടെ, മാ
ധ്യമങ്ങളെ സ്വാധീനിക്കാൻ
സർക്കാർ അതിന്റെ അധികാരം
ഉപയ�ോഗിക്കുന്നതായി അടുത്ത
കാലത്ത്പലസാഹചര്യങ്ങളിലും
വ്യക്തമായിട്ടുള്ളതാണ്.
വ്യാജ വാർത്തകളുടെ നിർ
മ്മിതിയും അതിന്റെ വ്യാപനവും
മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്കും
ജനാധിപത്യ പ്രക്രിയയ്ക്കും ഒരു
പ്രധാന ഭീഷണിയാണ്. പലപ്പോ
ഴുംനമ്മുടെമാധ്യമസ്ഥാപനങ്ങളു
ടെപ്രവർത്തനംസുതാര്യമല്ലെന്ന
ത�ോന്നൽ പ�ൊതുസമൂഹത്തിൽ
ഉണ്ടാകാൻഇടയായിട്ടുണ്ട്.ഇതും
അവരുടെ വിശ്വാസ്യതയുടെ
തകർച്ചയ്ക്ക് കാരണമായി ഭവിച്ചു.
സ്ഥാപന മുതലാളിമാരുടെ
അഥവാ മാനേജ്‌മെന്റുകളുടെ രാ
ഷ്ട്രീയമ�ോഅല്ലാത്തത�ോആയകാ
രണങ്ങളാൽ ചില വാർത്തകൾ
പ�ൊലിപ്പിക്കാനുംചിലതുതമസ്‌ക
രിക്കാനും മാധ്യമ പ്രവർത്തകർ
നിർബന്ധിതരാകാറുണ്ട്. ഈ
സാഹചര്യവും ആത്യന്തികമായി
മാധ്യമങ്ങളുടെ വിശ്വാസ്യതയെ
യാണ് പ്രതികൂലമായി ബാധിക്കാ
റുള്ളത്.
വിവരാവകാശ നിയമത്തി
ന്റെ സഹായമ�ോ ആധുനിക സാ
ങ്കേതിക വിദ്യകളുടെ അതിപ്രസ
രമ�ോ ഇല്ലാതിരുന്ന കാലത്തു
പ�ോലും ജീവൻ കൈയ്യിലെടുത്തു
പിടിച്ച് അന്വേഷണാത്മക പത്ര
പ്രവർത്തനത്തിന്റെ അതിസാ
ഹസികതയിലേക്കിറങ്ങിയ
പൂർവഗാമികൾ ഉണ്ടായിരുന്ന
നാടാണ് നമ്മുടെ ഇന്ത്യ. ബർക്ക
ദത്തും ഗ�ോപീകൃഷ്ണനും ജ�ോൺ
ബ്രിട്ടാസുമ�ൊക്കെകാണിച്ചുതന്ന
ആ മാതൃകകൾ ഇന്നത്തെ എത്ര
മാധ്യമ പ്രവർത്തകർ അനുകരി
ക്കുന്നുണ്ട്. ഇപ്പോൾ പലപ്പോഴും
രാഷ്ട്രീയക്കാരും സിനിമക്കാരും
വ്യവസായികളും ഉൾപ്പെട്ട താ
രമൂല്യങ്ങളുടെ അടുക്കളയുടെ
പിന്നാമ്പുറത്ത് വച്ചിരിക്കുകയാ
ണ് നമ്മുടെ അന്വേഷണാത്മക
പത്രപ്രവർത്തനത്തിന്റെ ക്യാമറ
കൾ. അവിടെ നിന്നാൽ കിട്ടുന്ന
മസാലയുടെ മണത്തിന് പ്രേക്ഷ
കനെ ഇക്കിളിപ്പെടുത്താനാകു
ന്നെങ്കിൽഅതില�ൊരുസംവാദം
നടത്തി തടി രക്ഷപ്പെടുത്താനാ
ണ്നമ്മുടെമാധ്യമങ്ങളുടെശ്രമം.
അന്വേഷണാത്മകം പ�ോലെ
തന്നെ അധികാര കേന്ദ്രങ്ങ
ളെയും അഴിമതിക്കാരെയും
വിറളി പിടിപ്പിക്കുന്ന ഒന്നാണ്
മാധ്യമങ്ങളുടെ വിമർശനാത്മക
റിപ്പോർട്ടുകൾ. ഇതിനെതിരെ
സെൻസർഷിപ്പ് പ�ോലെയുള്ള
കരിനിയമങ്ങള�ോ ക�ോടതി വ്യവ
ഹാരങ്ങള�ോ നേരിടേണ്ടി വന്നേ
ക്കാം. ഇതും മാധ്യമ മേഖലയിൽ
പ്രതികൂലമായ ത�ൊഴിൽ അന്തരീ
റേറ്റിംഗുക
ളുംപരസ്യ
വരുമാനവും
മാനദണ്ഡ
മാക്കുന്നത്
മാധ്യമ
പ്രവർത്ത
നത്തിന്റെ
സത്യസന്ധത
യെഅപക
ടത്തിലാക്കി
യിട്ടുണ്ട്.
116.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
116
ക്ഷംസൃഷ്ടിക്കുന്നു.ഈസാഹചര്യ
ത്തിൽഅധികാര ശ്രേണിയുടെ
അടുപ്പക്കാരായി മുന്നോട്ടു പ�ോ
വുകയെന്ന താരതമ്യേന എളുപ്പ
വും ആദായകരവുമായ മാർഗം
തിരഞ്ഞെടുക്കാൻ നിലവിലെ
മാധ്യമസംസ്‌കാരം പരുവപ്പെട്ടു
കഴിഞ്ഞു. മഹാത്മഗാന്ധിയു
ടേയ�ോ സ്വദേശാഭിമാനിയുടെ
കാലത്തെയ�ോ മാധ്യമപ്രവർ
ത്തനമല്ലല്ലോ നടത്തുന്നതെന്ന്
ആശ്വസിച്ചും സ്വയം ന്യായീക
രിച്ചും മറ്റൊരർത്ഥത്തിൽ അഴി
മതികൾക്ക് കുടപിടിക്കുന്ന
ജ�ോലിയിലാണ് ഒട്ടുമിക്ക മാധ്യമ
പ്രവർത്തകരുംഇപ്പോൾഏർപ്പെ
ട്ടുക�ൊണ്ടിരിക്കുന്നത്.
രാജ്യം ഭരിക്കുന്ന പാർട്ടി
നേരായ രീതിയിലല്ല അധികാര
ത്തിലേറിയതെന്ന് ഒരു ചെറിയ
സംശയം എങ്കിലും ഉന്നയിക്കാൻ
പ്രതിപക്ഷ നേതാവായ ഒരാൾ
ആറു മാസം ഹ�ോം വർക്ക്
ചെയ്യേണ്ടി വന്നു. സാധാരണ
മാധ്യമങ്ങൾ ഏറ്റെടുത്ത് ചെയ്യേ
ണ്ടിയിരുന്ന ഒരു കർത്തവ്യമാ
ണ് കഴിഞ്ഞ ദിവസം രാഹുൽ
ഗാന്ധി പത്രസമ്മേളനം വിളിച്ച്
ജനങ്ങള�ോട് വിളിച്ചു പറഞ്ഞത്.
എന്നിട്ടു പ�ോലും നമ്മുടെ മാധ്യമ
ങ്ങൾ അതിനെ അർഹിക്കുന്ന
പ്രാധാന്യത്തോടെകണ്ടോഎന്ന
കാര്യത്തിൽ സംശയമുണ്ട്. 2019
ല�ോക്
സഭ തിരഞ്ഞെടുപ്പു ഫലം
മുതൽ ഇക്കാര്യത്തിൽ സംശയ
ങ്ങളും ആശങ്കളും ഉന്നയിച്ചവർ
നമ്മുടെ രാജ്യത്ത് തന്നെയുണ്ട്.
അവരാരും ഏതെങ്കിലും രാഷ്ട്രീയ
കക്ഷികളുടെ പ്രതിനിധികള�ോ
കേവലം പബ്ലിസിറ്റി മാനിയാക്കു
കള�ോ ആയിരുന്നില്ല. രാജ്യത്തെ
അതുവരെയുള്ള തിരഞ്ഞെടുപ്പു
പ്രക്രിയകളെ സൂക്ഷ്മമായി വി
ശകലനം ചെയ്തിരുന്ന രാഷ്ട്രമീ
മാംസ തന്ത്രജ്ഞര�ോ ഗവേഷക
ര�ോ ആയിരുന്നു. ജയിൽ ചാടി
രക്ഷപ്പെടാൻ ശ്രമിക്കുന്ന ഗ�ോവി
ന്ദച്ചാമിക്കു നേരേ പ�ോലും നീട്ടിപ്പി
ടിച്ച മൈക്കുമായി ചെയ്യുന്ന ഒരു
മാധ്യമവും അവരുടെ വാദങ്ങ
ളെ മുഖവിലയ്‌ക്കൊടുക്കുകയ�ോ
പരിഗണിക്കുകയ�ോ ചെയ്തില്ല.
ജനാധിപത്യത്തിന്റെ കാവലാളാ
കുമെന്ന് നമ്മൾ വിശ്വസിച്ചിരുന്ന
മാധ്യമങ്ങൾ അപ്പോഴ�ൊക്കെ
പരസ്യവും റേറ്റിങ്ങും കൂടുതൽ
കിട്ടാനിടയുള്ള പുതിയ വഴികൾ
തേടുന്നതിരക്കിലായിരുന്നു.
'പത്രപ്രവർത്തനത്തിന്റെ
ഏക ലക്ഷ്യം സേവനമായിരി
ക്കണം' എന്നു പഠിപ്പിച്ച മ�ോഹൻ
ദാസ് കരംചന്ദ് ഗാന്ധി എന്ന
ഇന്ത്യയുടെ ആത്മാവിനെ ഏതു
വിധേനയും വിസ്മൃതിയുടെ കു
പ്പത്തൊട്ടിയിലെറിയാൻ തക്കം
പാർത്തിരിക്കുന്ന കാലയളവിലാ
ണ് നമ്മൾ രാജ്യത്തെ മാധ്യമ
ങ്ങളുടെ നൈതികതയെ കുറിച്ച്
നമ്മൾ ആശങ്കപ്പെടുന്നത്. മാ
ധ്യമങ്ങൾ ലാഭത്തിൽ കണ്ണു വയ്ക്കു
മ്പോൾ പരസ്യ ദാതാക്കൾക്ക്
വേണ്ടിപലകാര്യങ്ങളിലുംഅവർ
ക്ക് കണ്ണടയ്‌ക്കേണ്ടി വരുന്നു.
അവരുടെ പല ക�ൊള്ളരുതായ്മ
കൾക്കും പ്രത്യക്ഷമായ�ോ പര�ോ
ക്ഷമായ�ോ കൂട്ടു നിൽക്കേണ്ടുന്ന
സാഹചര്യംഉണ്ടാകുന്നു.ഇതുംമാ
ധ്യമങ്ങളുടെ വിശ്വാസ്യത തകർ
ക്കാൻഇടയാക്കുന്നു.
നമ്മുടെ ക�ൊച്ചുകേരളത്തിൽ
ഇന്ന് രണ്ടു കൈവിരലുകൾ
ക�ൊണ്ട് എണ്ണിത്തീർക്കാനാവാ
ത്തത്ര വാർത്താ ചാനലുകളുണ്ട്.
അക്കൂട്ടത്തിൽ പരമ്പരാഗത
മാധ്യമ പ്രവർത്തനത്തിന്റെ
എല്ലാ വശങ്ങളും പരിചയിച്ചി
ട്ടുള്ളവർ മുതൽ പുത്തൻപണ
ക്കാർ വരെയുണ്ട്. നമ്മുടെ ചാന
ലുകളുടെയെല്ലാം ഒരു പ്രധാന
ഇനമാണ്വാർത്താസംവാദത്തി
ന്റെ സന്ധ്യകൾ. എതിർ രാഷ്ട്രീയ
ചേരിയിലുള്ളവരെ പത്താൾ
കേൾക്കേനാല്തെറിവിളിക്കാൻ
പണ്ട് മൈക്ക് സെറ്റിനുള്ള പണം
മുടക്കണമായിരുന്നെങ്കിൽ
ഇന്നതു വേണ്ട. നല്ല തെറി പറ
യാനറിയുന്ന ആളുകളെ ന�ോക്കി
വക്താക്കളാക്കിഈചാനൽമുറി
കളിലെ സംവാദങ്ങളിലേക്ക് പറ
ഞ്ഞയച്ചാൽ മതി. കാശു മുടക്കി
ല്ലെന്നു മാത്രമല്ല, അതിനേക്കാൾ
ആളുകൾ കേൾക്കുകയും ചെയ്യും.
വിലയ�ോ തുച്ഛം ; ഗുണമ�ോ മെച്ചം.
വീടുകളിൽ സ്ത്രീകൾ സന്ധ്യ കഴി
ഞ്ഞാൽ ടിവിക്കു മുന്നിലിരുന്ന്
അവിഹിതവുംഅമ്മായിയമ്മപ്പോ
രുംസീരിയലുകളായിആസ്വദിക്കു
ന്ന സമയത്ത് പുരുഷൻമാർക്ക്
എടാ പ�ോടാ മുതൽ തന്തയ്ക്കു വിളി
വരെ കേട്ട് സായൂജ്യമടയാം.
വാർത്താ നേരം ക�ൊണ്ട് ഈ
കലാപരിപാടിഅവസാനിക്കുന്നി
ല്ലെന്നതാണ്മറ്റൊരുപ്രത്യേകത.
ലൈവ് പ�ോരാഞ്ഞ് സമൂഹമാധ്യ
മങ്ങളിൽ റീൽസായും പ�ോസ്റ്റാ
യുമ�ൊക്കെ ഈ തെറിയഭിഷേ
കം ഇങ്ങനെ കാലങ്ങള�ോളം
കറങ്ങിനടക്കുകയുംചെയ്യും.n
രാജ്യംഭരി
ക്കുന്നപാർട്ടി
നേരായരീതി
യിലല്ലഅധി
കാരത്തിലേ
റിയതെന്ന്
ഒരുചെറിയ
സംശയം
എങ്കിലും
ഉന്നയിക്കാൻ
പ്രതിപക്ഷ
നേതാവായ
ഒരാൾആറു
മാസംഹ�ോം
വർക്ക്ചെയ്യേ
ണ്ടിവന്നു.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
124
ശാസ്ത്രം
എൻ.ആർ.
സിനായർ
പരശു
വയ്ക്കൽ
ഇസ്രോയുടെ
ഗഗൻയാൻപരീക്ഷണം
അഥവാമനുഷ്യയാത്രാപദ്ധതി-
സങ്കീർണതകൾ
ഭാരതത്തിന്റെ ബഹി
രാകാശ ദൗത്യങ്ങൾ
ഒന്നൊന്നായി വിജയകരമായി
പൂർത്തിയാക്കിവരുന്നഐ.എസ്.
ആർ.ഒആദ്യത്യവിക്ഷേപണത്തി
നുശേഷം ഫലമറിയാൻ കാത്തു
നില്ക്കാതെ അടുത്ത ദൗത്യത്തി
ലേക്ക് കടന്നിരിക്കുകയാണ്.
ആദിത്യ പേടകം ജനുവരിയിൽ
ലക്ഷ്യലെഗ്രാഞ്ചിയൻഎൽ-1ബി
ന്ദുവിലെത്തി. അതിനിടയിലാണ്
ഇന്ത്യയുടെ അഭിമാന മിഷനായ
ഗഗൻയാൻ പദ്ധതിയുടെ ആദ്യ
പരീക്ഷണം വിജയകരമായി
ഇസ്രോനടപ്പാക്കിയത.്
പദ്ധതിയുടെ പൂർണ്ണ ലക്ഷ്യം
ഇന്ത്യൻ നിർമ്മിത ഉപഗ്രഹ
ത്തിൽ മൂന്ന് ബഹിരാകാശ
സഞ്ചാരികളെ ഭൂമിയുടെ 400
കി.മി അകലെയുള്ള ഭൂസമീപ
ഭ്രമണപഥത്തിലെത്തിക്കുക
എന്നതും ഭൂമിക്കു ചുറ്റുമുള്ള ആ
ഭ്രമണ പഥത്തിൽ ഏതാനും ദിവ
സങ്ങൾ ചുറ്റിസഞ്ചരിച്ചശേഷം
സഞ്ചാരികളെ സുരക്ഷിതരാ
യി ഭൂമിയിലെത്തിക്കുകയെന്ന
തുമാണ്.
ഈ പരീക്ഷണം ഭാവിയിൽ
ഇസ്രോ വിഭാവനം ചെയ്യുന്ന
ഇതരഗ�ോള മനുഷ്യയാത്രയുടെ
ആദ്യപരീക്ഷണ പറക്കലാണെ
ന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.
അതിനായി മനുഷ്യയാത്രയ്ക്കുപ
യ�ോഗിക്കുന്ന അതേ പേടകം
ആളില്ലാ പേടകമായി പരീക്ഷ
ണാർത്ഥം വിക്ഷേപിച്ച് വിജയം
സുനിശ്ചിതമാക്കേണ്ടതും പരീക്ഷ
ണംആവർത്തിച്ച്സുരക്ഷഉറപ്പാ
ക്കേണ്ടതുമാണ്. അതിനു മുന്നോ
ടിയായി വിക്ഷേപണം പകുതി
വഴിയിൽ സുരക്ഷാകാരണങ്ങ
ളാൽ ഉപേക്ഷിക്കേണ്ടി വന്നാൽ
സഞ്ചാരികളെ രക്ഷപ്പെടുത്തേ
ണ്ടതുണ്ട്. ടെസ്റ്റ് അബ�ോർട്ട്
ചെയ്യേണ്ടിവന്നാൽ സഞ്ചാരി
കളെ എങ്ങനെ രക്ഷിക്കും?
അതിനായി സഞ്ചാരികൾ വസി
ക്കുന്ന ക്രൂ മ�ോഡ്യൂളിനെ തന്ന
ത്താനെ പുറംതള്ളുന്ന ഇജക്ഷൻ
പ്രവർത്തനവും ക്രൂ മ�ോഡ്യൂൾ
പാരച്യൂട്ടിന്റെ സഹായത്താൽ
പതിയെ താഴ്ത്തി കടലിലിറക്കി
സഞ്ചാരികളെ രക്ഷപ്പെടുത്തു
ന്നതിന്റെ ട്രയൽ പരീക്ഷണവു
മാണ് വിജയകരമായി നടന്നത്.
ഇതിനുശേഷമാണ് ഡ�ോക്കിംഗ്
പരീക്ഷണവും ആളില്ലാ പറക്കലും
ഇസ്രോക്കി
പ്പോൾവിജയം
ഒരുപുത്തരി
യല്ല.കൈത്ത
ഴക്കംവന്ന
വിദഗ്ധനെ
പ്പോലെആശ
ങ്കകളില്ലാതെ
തലയുയർ
ത്തിനില്ക്കു
ന്നചേത�ോഹ
രമായകാഴ്ച
ആരിലും
അഭിമാനം
ജനിപ്പിക്കുക
തന്നെ
ചെയ്യും.
125.
sk]v-äw_À 2025 125
തുടർന്ന്യഥാർത്ഥ ഗഗൻയാൻ
പദ്ധതിയുംപരീക്ഷിക്കേണ്ടത്.
ക്രൂമ�ോഡ്യൂളിന്റെ മാതൃകയും
അതിനെ പേടകത്തിൽ നിന്ന്
പുറത്തെത്തിക്കുന്നതിനുള്ള ക്രൂ
എസ്‌കേപ്പ് സിസ്റ്റവും (സി. ഈ.
സി) അവയെ വഹിക്കുന്ന ടി.വി.
ഡി-1വിക്ഷേപണവുമാണ്ആദ്യം
വിജയിച്ചത്. ശ്രീഹരിക്കോട്ടയി
ലെ സതീഷ് ധവാൻ സ്‌പേസ്
സെന്ററിലെ വിക്ഷേപണത്തറ
യിൽ നിന്ന് 2023 ഒക്‌ട�ോബർ
21-ാം തീയതി രാവിലെ പത്തുമ
ണിക്കായിരുന്നു റ�ോക്കറ്റ് ആകാ
ശത്തേക്കുയർന്നത്. 8 മണിക്ക്
വിക്ഷേപണം നിശ്ചയിച്ചുറപ്പിച്ച
തനുസരിച്ച് പതിവുപ�ോലെ തലേ
ന്നാൾ കൗണ്ട്ഡൗൺ തുടങ്ങി.
എല്ലാം പ്രതീക്ഷിച്ചപ�ോലെ
മുന്നേറി, പ്രഭാതത്തിലെത്തുകയാ
യിരുന്നു.
മഴക്കാലവും, കാർമേഘവും,
ശീതക്കാറ്റും ചെറിയ തടസ്സങ്ങൾ
സൃഷ്ടിച്ചതിനെ അതിജീവിച്ച് കൗ
ണ്ട്ഡൗൺമുന്നേറുകയായിരുന്നു.
തികഞ്ഞ ശുഭപ്രതീക്ഷയ�ോടെ,
അപ്രതീക്ഷിതമായി കൂടുതൽ
കാർമേഘാവൃതമായതിനാൽ
വിക്ഷേപണം ആദ്യം8.30ആക്കി
ഉറപ്പിച്ചു.പിന്നെ8.45ആക്കിമാറ്റി.
8.40 ന് കമ്പ്യൂട്ടർ ഹ�ോൾഡ് പ്ര
ഖ്യാപിച്ച് തടസ്സം നിന്നതു ആകെ
നിരാശപടർത്തി. ഇനി ഹ�ോൾ
ഡിംഗിനുള്ള കാരണം കണ്ടെ
ത്തി ശരിയാക്കിയാലെ കമ്പ്യൂട്ടർ
മുന്നോട്ട് പ�ോകാൻ അനുവദിക്കു.
കൗണ്ട്ഡൗൺ പൂജ്യത്തിലെത്തി
യാലെ ഇഗ്നൈറ്റർ കത്തുകയു
ള്ളു, റ�ോക്കറ്റ് ഉയരുകയുള്ളു. ഭാ
ഗ്യമെന്നുതന്നെ പറയാം. വളരെ
ചെറിയ�ൊരു തകരാറാണ്
കാരണമെന്ന് കണ്ടെത്തി, മിനി
ട്ടുകൾക്കകം അത് ശരിയാക്കി.
അങ്ങനെ ലാഞ്ചിംഗ് സമയം 10
മണിയാക്കി പുനർ നിർണ്ണയം
ചെയ്ത്,കൗണ്ട്ഡൗൺആരംഭിച്ചു.
പ്രതീക്ഷിച്ചപ�ോലെ 10 മണിക്കു
തന്നെ പൂജ്യം കൗണ്ട്ഡൗണിലെ
ത്തി വിക്ഷേപണം സാദ്ധ്യമാക്കി.
സിംഗിൾ സ്റ്റേജ് റ�ോക്കറ്റ് ആകാ
ശത്തേക്കുയർന്നു.
ഒറ്റഘട്ടമുള്ള ഒരു റ�ോക്കറ്റാ
ണ് പരീക്ഷണത്തിനുപയ�ോഗി
ച്ചത്. 11.7 കി.മീ ഉയരത്തിലെത്തി
മുൻ നിശ്ചയിച്ച പ്രകാരം പേടകം
വിക്ഷേപിക്കപ്പെട്ടു. തുടർന്ന്
അബ�ോർട്ട് സിഗ്നൽ കമ്പ്യൂട്ടർ
നല്കി. അപ്പോൾ സഞ്ചാരികളിരി
ക്കുന്നുവെന്ന് സങ്കല്പിക്കുന്ന ക്രൂ
മ�ോഡ്യൂൾ 16.9 കി.മീ ഉയരത്തിൽ
വച്ച് പേടകത്തിൽ നിന്ന് പുറംത
ള്ളപ്പെട്ടു. തടസ്സങ്ങള�ൊന്നുമില്ലാ
തെപാരച്യൂട്ടുകൾക്രമംക്രമമായി
വിടരാൻ തുടങ്ങി, ക്രൂ മ�ോഡ്യൂളി
ന്റെ വേഗത ക്രമീകരിക്കപ്പെട്ടു.
കമ്പ്യൂട്ടർ നിയന്ത്രിതമായ 10 പാ
രച്യൂട്ടുകൾ വേഗതയെ നിയന്ത്രി
ക്കാൻ പര്യാപ്തമായ വിധത്തിൽ
തന്നെ വിടർന്നത് ഏവരിലും
ആശ്വാസം പടർത്തി. വിക്ഷേ
പണം കഴിഞ്ഞ 9 മിനിട്‌സും 56
സെക്കന്റും പിന്നിട്ടപ്പോൾ സെ
ക്കന്റിൽ 8.5 മീറ്റർ വേഗതയിൽ
ക്രൂമ�ോഡ്യൂൾബംഗാൾകടലിലെ
ജലത്തിൽ സുരക്ഷിതമായി പറ
ന്നിറങ്ങി. ശ്രീഹരിക്കോട്ടയിൽ
നിന്ന് 10 കി.മീ അകലെ കടലി
ലാണ് പതിച്ചത്. അതും പ്രവചിച്ച
കടൽ പരപ്പിൽ നേവി കപ്പലുക
ളുടെ നിരീക്ഷണത്തിൽ തന്നെ
പറന്നിറങ്ങി. മ�ോഡ്യൂളിനെ ഇൻ
ഡ്യൻനേവിസുരക്ഷിതമായികര
ക്കെത്തിച്ചു.
ആദ്യ പരീക്ഷണത്തിന്റെ
വിജയം ഗവേഷകരിലും ജന
ങ്ങളിലും ആത്മവിശ്വാസവും
അഭിമാനവും പടർത്തിയെന്നു
പറയാതെ വയ്യ. കാരണം അത്ര
സങ്കീർണ്ണമാണ് ഓര�ോ കാൽവ
യ്പും. ഇസ്രോക്കിപ്പോൾ വിജയം
ഒരു പുത്തരിയല്ല. കൈത്തഴക്കം
വന്ന വിദഗ്ധനെപ്പോലെ ആശ
ങ്കകളില്ലാതെ തലയുയർത്തി നി
ല്ക്കുന്ന ചേത�ോഹരമായ കാഴ്ച
ആരിലും അഭിമാനം ജനിപ്പിക്കുക
തന്നെ ചെയ്യും. എങ്കിലും ഇനിയും
ഇജക്ഷൻ സിസ്റ്റത്തിന്റെ ആവർ
ത്തനവിജയം തുടർ വിക്ഷേപ
ഒറ്റഘട്ടമുള്ള
ഒരുറ�ോക്ക
റ്റാണ്പരീക്ഷ
ണത്തിനുപ
യ�ോഗിച്ചത്.11.7
കി.മീഉയര
ത്തിലെത്തി
മുൻനിശ്ച
യിച്ചപ്രകാരം
പേടകം
വിക്ഷേപിക്ക
പ്പെട്ടു.
126.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
126
ണങ്ങളിലൂടെപല തവണ ഉറപ്പു
വരുത്തേണ്ടതുണ്ട്. മാത്രമല്ല
ഡ�ോക്കിംഗ് പരീക്ഷണവും. തു
ടർന്ന് ആളില്ല ഗഗൻയാന്റെ
പരീക്ഷണ പറക്കലും ഭൂ ഭ്രമണ
പഥത്തിലെ സഞ്ചാരവും മടങ്ങി
യെത്തലും പലതവണ തീർച്ചയാ
ക്കേണ്ടതുണ്ട്. അതിന് ശേഷമേ
മനുഷ്യയാത്ര നടപ്പാക്കൂയെന്നത്
ബഹിരാകാശ പരീക്ഷണങ്ങളു
ടെരീതിയാണ്.
2024 ഡിസംബർ 30ന്
ഡ�ോക്കിംഗ് പരീക്ഷണവും വി
ജയകരമായി പരീക്ഷിച്ചു. 220
കി.ഗ്രാം വീതം ഭാരമുള്ള എസ്.
ഡി.എക്‌സ്01,എസ്.ഡി.എക്‌സ്
-02എന്നീരണ്ട്ഉപഗ്രഹങ്ങൾക്കു
പുറമേ24ചെറുപരീക്ഷണ�ോപക
രണങ്ങളും വിക്ഷേപിണിയായ
പി.എസ്.എൽ.വി പേല�ോഡായി
ഉണ്ടായിരുന്നു. റ�ോക്കറ്റിന്റെ
മുകൾ ഭാഗത്തുള്ള ഓർബിറ്റൽ
എക്‌സ്പിരിമെന്റൽ മ�ോഡ്യൂളിലാ
ണ് (POEM) ഈ ചെറു ഉപകര
ണങ്ങൾ ഘടിപ്പിച്ചത്. ഭൂമിയിൽ
നിന്ന്ഏകദേശം476കി.മീഅക
ലെയുള്ള വൃത്താകാര ഭ്രമണപഥ
ത്തിൽ എസ്.ഡി.എക്
സ് 01,02
എന്നിവയെ 20 കി.മീ അകലെ
യായി വിക്ഷേപിച്ചു. അവ ഭൂമിയെ
ചുറ്റുന്നതിനിടെ അവയുടെ ദൂരം
കുറച്ച് കുറച്ച് അടുത്തെത്തിച്ച്
അവയെ കൂട്ടി യ�ോജിപ്പിക്കുന്ന
താണ് ഡ�ോക്കിംഗ് പരീക്ഷണം.
ഡ�ോക്കിംഗ് വിജയകരമായി
നടപ്പാക്കി ഒര�ൊറ്റ പേടകമായി
അവയെ പ്രവർത്തിപ്പിച്ചു. പിന്നെ
അവയെ വേർപെടുത്തി, വ്യത്യ
സ്ഥ പേടകങ്ങളാക്കി ഭ്രമണപഥ
ത്തിൽ നിർത്തുകയാണ് ലക്ഷ്യം.
പക്ഷേഡീഡ�ോക്കിംഗുംവിജയക
രമായി നടപ്പാക്കാൻ ആദ്യശ്രമ
ത്തിൽകഴിയാതെയായി.വേർപി
രിഞ്ഞ ശേഷം രണ്ടു വർഷം അവ
അങ്ങനെനിന്ന്പ്രവർത്തിക്കുമെ
ന്ന് പ്രതീക്ഷിച്ചിരുന്നു. ഒന്നാംഘ
ട്ടം വിജയകരമായി നടപ്പാക്കിയ
നാലാമത്തെ രാജ്യമാണ് ഇന്ത്യ.
യു.എസ്, റഷ്യ, ചൈന എന്നീ രാ
ജ്യങ്ങൾ മാത്രമാണ് നേരത്തെ
വിജയകരമായി നടപ്പാക്കിയത്.
പലതവണ പരീക്ഷിച്ചു വിജയിച്ച
ശേഷമാണവർ, ഇതേ മാർഗ്ഗ
ത്തിലൂടെ അന്താരാഷ്ട്രനിലയം
കൂട്ടിയ�ോജിപ്പിച്ച് പ്രവർത്തിപ്പിക്കു
ന്നത്. മനുഷ്യനെ ബഹിരാകാശ
ത്തെത്തിക്കുന്നതും, ചന്ദ്രയാൻ
പ�ോലെയുള്ള മനുഷ്യയാത്രകൾ
നടപ്പാക്കുന്നതിനും ഡ�ോക്കിംഗും,
ഡീ ഡ�ോക്കിംഗും വിജയിക്കേണ്ട
തുണ്ട്. പല പ്രാവശ്യം നടപ്പാക്കി
സാങ്കേതികവിദ്യ ഉറപ്പാക്കേ
ണ്ടതുണ്ട്. ഡിസംബർ 30 ന്
സതീഷ്ധവാൻ സ്‌പേസ് സ്റ്റേഷ
നിൽ നിന്ന് ഉയർന്നു പ�ൊങ്ങിയ
വി.എസ്.എൽ.വി റ�ോക്കറ്റ് വി
ക്ഷേപണവും ഉപഗ്രഹങ്ങളുടെ
ഡ�ോക്കിംഗ് പരീക്ഷണവും വിജ
യിച്ചത�ോടെ നാം ഒരുപടി കൂടെ
മുന്നിലെത്തിയിരിക്കുന്നു.
ചിലജൈവപരീക്ഷണങ്ങളും
ഈ പരീക്ഷണത്തിലൂടെ നടപ്പാ
ക്കാൻ കഴിഞ്ഞിരിക്കുന്നു. ബഹി
രാകാശത്ത് പയറും ചീരയും
മുളപ്പിക്കുവാനുള്ള പരീക്ഷണമാ
ണവ.ഇന്ത്യജൈവക�ോശങ്ങൾ
ബഹിരാകാശത്തെത്തിക്കുന്ന
തും ആദ്യമാണ്. ശൂന്യതയിൽ
ജൈവ ക�ോശങ്ങൾ എങ്ങനെ
പ്രതികരിക്കുന്നുവെന്ന നിരീക്ഷ
ണമാണ് ലക്ഷ്യം. മുംബൈയിലെ
അമിറ്റി സർവ്വകലാശാലയാണ്
പരീക്ഷണ മ�ോഡ്യൂളിന്റെ ചുമത
ലകൾ. പരീക്ഷണ മ�ോഡ്യൂളുക
ളിൽ14എണ്ണംഐ.എസ്.ആർ.ഒ
നിർമ്മിച്ചതാണ്. ഇപ്പോൾ
നടപ്പാക്കിയ പരീക്ഷണങ്ങൾ
പലതവണ ആവർത്തിച്ചുറപ്പാക്കു
മെന്നും അതിന് സമയം ഇനിയും
ആവശ്യമായി വരുന്നുവെന്നും
നാം അറിയേണ്ടതുതന്നെ. അതി
നുശേഷം അവസാനഘട്ട ഗഗൻ
യാൻ പദ്ധതിക്കായി തയ്യാറെടു
ക്കാം.2025ൽതന്നെഅവസാന
പദ്ധതിയുംനടപ്പാക്കുമെന്ന്ഗവേ
ഷകർപ്രതീക്ഷിക്കുന്നു.n
ചിലജൈവ
പരീക്ഷണ
ങ്ങളുംഈ
പരീക്ഷണ
ത്തിലൂടെ
നടപ്പാക്കാൻ
കഴിഞ്ഞി
രിക്കുന്നു.
ബഹിരാകാ
ശത്ത്പയറും
ചീരയും
മുളപ്പിക്കുവാ
നുള്ളപരീക്ഷ
ണമാണവ.
ഇന്ത്യജൈവ
ക�ോശങ്ങൾ
ബഹിരാകാ
ശത്തെത്തി
ക്കുന്നതും
ആദ്യമാണ്.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
130
ചരിത്രം
ഡ�ോ.യു.
പി.അനിൽ
നാഗൻ
ബുദ്ധൻ ല�ോകത്തിനുവേ
ണ്ടി നടത്തിയ യാത്രയു
ടെസാരാംശംമഹാപരിനിബ്ബാന
സുത്തയിൽ വിശദീകരിക്കുന്നു
ണ്ട്. തന്റെ സഹചാരിയായ
ആനന്ദന�ോട് ബുദ്ധൻ പറഞ്ഞു,
ആനന്ദാ, നാം നമുക്കു തന്നെ വെ
ളിച്ചമാവുക. നാം നമുക്കു തന്നെ
ശരണമാവുക. ബാഹ്യമായത�ൊ
ന്നിനെയും ആശ്രയിക്കാതെ ധർ
മ്മത്തെപിന്തുടരുക.
ആറാം നൂറ്റാണ്ടിന്റെ മധ്യ
കാലത്ത് ഉത്തർപ്രദേശിലെ
ഗ�ോരക്പൂർ ജില്ലയുടെ വടക്കു
ഭാഗത്തായി ഇന്ന് നേപ്പാളിൽ
സ്ഥിതിചെയ്യുന്ന കപിലവസ്തു
എന്ന ദേശത്തെ ലുംബിനിയിൽ
അന്നത്തെ ഭരണാധികാരിയാ
യിരുന്ന ശുദ്ധോധനന്റെയും
മായയുടേയും മകനായി ജനിച്ച
സിദ്ധാർത്ഥൻ ജീവിതത്തിന്റെ
അർത്ഥങ്ങളിലേയ്ക്കും അർത്ഥശൂ
ന്യതയിലേയ്ക്കും ആഴത്തിലലിഞ്ഞു
നടത്തിയ അന്വേഷണം മാനവ
രാശിക്ക് അന്നേവരെയില്ലാത്ത
ഒരുദിശാബ�ോധമാണ്നല്കിയത്.
ആ അന്വേഷണത്തിനിടയിൽ
താനാർജ്ജിച്ച ജ്ഞാനാവബ�ോ
ധത്തിന്റെ ഉറപ്പോടെ അദ്ദേഹം
ബുദ്ധന്റെയാത്ര
സമൂഹത്തിനു നല്കിയ തിരിച്ചറിവു
കൾ നിരവധിയാണ്. ധമ്മപാദ
യിൽ രേഖപ്പെടുത്തിയിട്ടുള്ള നാം
എന്തു ചിന്തിക്കുന്നുവ�ോ അതാകു
ന്നു നാം എന്ന സന്ദേശം അനുഗൃ
ഹീതനായ ആ ശാക്യമുനി തന്റെ
യാത്രയിൽ നടത്തിയിട്ടുള്ള യു
ക്തിഭദ്രമായനിരീക്ഷണങ്ങളുടെ
ശക്തിവിളിച്ചറിയിക്കുന്നു.
ഉറങ്ങുകയായിരുന്ന ഭാര്യയേ
യും കുഞ്ഞിനേയും ഉപേക്ഷിച്ച്
രാത്രിയുടെ അന്ത്യയാമങ്ങളിൽ
ആരുമറിയാതെ സിദ്ധാർത്ഥൻ
തന്റെയാത്രയാരംഭിച്ചുഎന്നപ്രചു
രപ്രചാരത്തിലുള്ള വ്യാഖ്യാനമല്ല,
മറിച്ച് തന്റെ കുലമായ ശാക്യരും
അയൽഗ�ോത്രമായക�ോളിയരും
തമ്മിൽ ര�ോഹിണി നദിയിലെ
ജലം പങ്കുവയ്ക്കുന്നതിനെത്തു
ടർന്നുണ്ടായ തർക്കത്തിൽ
ശാക്യസദസ്സിന്റെ പ�ൊതു തീരു
മാനത്തിനു വിരുദ്ധമായി ക�ോ
ളിയർക്ക് ജലം പങ്കിടാൻവേണ്ടി
സിദ്ധാർത്ഥൻ വാദിച്ചപ്പോൾ,
പ�ൊതു തീരുമാനത്തെ എതിർ
ക്കുന്നവർക്കുള്ള ശിക്ഷ ഏറ്റുവാ
ങ്ങി നാടുപേക്ഷിച്ചുപ�ോകാൻ
സിദ്ധാർത്ഥൻ സ്വമേധയാ തീരു
മാനിക്കുകയായിരുന്നു. സിദ്ധാർ
ത്ഥന്റെ മരണത്തിനും ബുദ്ധന്റെ
ജനനത്തിനും കാരണമായ ആ
യാത്രഅങ്ങനെആരംഭിച്ചു.
ശാസ്ത്രീയമായ
ചിന്താപദ്ധതി
ആധുനിക രീതിയിലുള്ള
ശാസ്ത്രീയ ഗവേഷണങ്ങൾ അവ
ലംബിക്കുന്ന ചിന്താപദ്ധതിയാ
ണ് ബുദ്ധൻ സ്വാഭാവികമായി
പിന്തുടർന്നത്. തന്റെ മനസ്സിലെ
ച�ോദ്യങ്ങൾക്കും സംശയങ്ങൾ
ക്കും അദ്ദേഹം വ്യക്തത വരുത്തി.
സമ്പന്നന�ോദരിദ്രന�ോആകട്ടെ,
രാജാവ�ോ പ്രജയ�ോ ആകട്ടെ,
സ്വാധീനമുള്ളവര�ോ സ്വാധീന
ശക്തിയില്ലാത്തവര�ോ ആകട്ടെ,
മനുഷ്യർ ഏതുനിലയിലുള്ളവരാ
യിരുന്നാലും നിരവധി പ്രശ്
നങ്ങ
ളാൽ സദാ അസ്വസ്ഥരാണെ
ന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ
അസ്വസ്ഥത വ്യക്തിപരമായും
സാമൂഹ്യവുമായ നിരവധി തുടർ
പ്രശ്‌നങ്ങൾക്ക് കാരണമാവുക
യുംചെയ്യുന്നു.മനുഷ്യർനിത്യജീവി
തത്തിൽ സദാ അനുഭവിക്കുന്ന
വിവിധ പ്രശ്
നങ്ങളെ അദ്ദേഹം
ദുഃഖംഎന്നവാക്കുക�ൊണ്ട്വിശേ
ഷിപ്പിക്കുക വഴി കൂടുതൽ ആശയ
ആധുനിക
രീതിയിലുള്ള
ശാസ്ത്രീയ
ഗവേഷ
ണങ്ങൾ
അവലംബി
ക്കുന്നചിന്താ
പദ്ധതിയാണ്
ബുദ്ധൻ
സ്വാഭാവികമാ
യിപിന്തുടർ
ന്നത്.തന്റെ
മനസ്സിലെച�ോ
ദ്യങ്ങൾക്കും
സംശയങ്ങൾ
ക്കുംഅദ്ദേഹം
വ്യക്തത
വരുത്തി.
131.
sk]v-äw_À 2025 131
വ്യക്തതകൈവരിച്ചു.ആശയവ്യ
ക്തതകൈവന്നത�ോടെ തന്റെ
അന്വേഷണത്തിന്റെ, തന്റെ
ഗവേഷണത്തിന്റെ ഏറ്റവും
സുപ്രധാനമായ ശരിയായ ച�ോ
ദ്യങ്ങളുടെ രൂപകല്പനയിലേയ്ക്കു
നീങ്ങി. ആ ച�ോദ്യങ്ങളെ ഏറ്റവും
ലളിതമായി ഇങ്ങനെ സംഗ്രഹി
ക്കാം. എന്താണ് ദുഃഖങ്ങളുടെ
കാരണം? എന്താണ് അവയുടെ
പരിഹാരമാർഗ്ഗം?
തന്റെ ച�ോദ്യങ്ങൾക്ക് വ്യക്ത
തയാർജ്ജിച്ചപ്പോൾ ശാസ്ത്രീയ
ചിന്താപദ്ധതിയുടെ അടുത്ത
ഘട്ടമായ, നിലവിലെ വിജ്ഞാന
ശേഖരത്തിൽ ഈ ച�ോദ്യങ്ങളെ
എങ്ങനെ വിശദീകരിക്കപ്പെട്ടി
രിക്കുന്നുവെന്ന അന്വേഷണം
അദ്ദേഹംആരംഭിച്ചു.അന്ന്ഉണ്ടാ
യിരുന്ന ഭൃഗു, അരതൻ, ഉദ്ദക
രാമപുത്രൻ, കപിലൻ തുടങ്ങിയ
എല്ലാ ഗുരുക്കന്മാരേയും വേദ
ങ്ങൾ, സാംഖ്യം, തപസ്സ്, സമാധി
മാർഗം, ബ്രാഹ്മണങ്ങൾ, ഉപനി
ഷത്തുകൾ തുടങ്ങിയ വിജ്ഞാന
ശാഖകളേയും വിവിധ വിജ്ഞാ
നകേന്ദ്രങ്ങളേയും സന്ദർശിച്ച്
നിലവിലെ സിദ്ധാന്തങ്ങളിൽ
തന്റെ ച�ോദ്യങ്ങൾക്ക് ഉത്തര
ങ്ങൾ ലഭ്യമാണ�ോ എന്ന ഗൗരവ
മായ പഠനം നടത്തി. അത്യന്തം
തീവ്രമായ തപസ്സനുഷ്ഠിച്ചിട്ടുപ�ോ
ലും വ്യക്തിസംഘർഷങ്ങളുടേയും
സാമൂഹ്യ സംഘർഷങ്ങളുടേയും
കാരണവും പരിഹാരവുമെ
ന്ത് എന്ന തന്റെ ച�ോദ്യത്തിന്
മതിയായ ഉത്തരം അദ്ദേഹത്തി
ന്ലഭിച്ചില്ല.
തുടർന്ന് അതുവരെയുണ്ടാ
യിരുന്ന എല്ലാ അറിവിന്റേയും
അനുഭവങ്ങളുടേയും പരീക്ഷണ
ങ്ങളുടേയും പശ്ചാത്തലത്തിൽ
തന്റെ ച�ോദ്യങ്ങൾക്ക് ഉത്തരം
കണ്ടെത്താനായുള്ള നിശ്ചയ
ദാർഢ്യത്തോടെയുള്ള വിശക
ലനം അദ്ദേഹം ഒരാൽമരച്ചുവ
ട്ടിൽ ഏകനായിരുന്ന് ആരംഭിച്ചു.
തന്റെ ശാസ്ത്രീയമായ ചിന്താപദ്ധ
തിയുടെ ഭാഗമായി നാലാഴ്ചക്കാ
ലം നീണ്ട വിശകലനത്തിന�ൊ
ടുവിൽ മനുഷ്യരനുഭവിക്കുന്ന
ദുഃഖങ്ങളുടെകാരണമെന്തെന്നും
അവ എങ്ങിനെ പരിഹരിക്കാമെ
ന്നുമുള്ള തന്റെ ച�ോദ്യങ്ങൾക്ക്
അദ്ദേഹം ഉത്തരം കണ്ടെത്തി.
സമ്മബ�ോധി അഥവാ ശരിയായ
ബ�ോധ�ോധയത്തിന്റെ അതീവ
ചാരുതയേറിയ മുഹൂർത്തമായി
രുന്നു അത്. ആ മുഹൂർത്തത്തിൽ
ആൽമരം ബ�ോധിവൃക്ഷമാവുക
യും സിദ്ധാർത്ഥൻ മരിക്കുകയും
ബുദ്ധൻജനിക്കുകയുംചെയ്തു.
പരിവർത്തനത്തിന്റെ
പാത
ബുദ്ധൻ ആവിഷ്‌ക്കരിച്ച
പുതിയ ധമ്മം അതിന്റെ ഗഹന
ക�ൊണ്ട് അതുല്യമാവുമ്പോൾത്ത
ന്നെ അതിന്റെ ലാളിത്യംക�ൊണ്ട്
അന്യൂനവുമായിരുന്നു. നാല്
ഉദാത്തമായ അടിസ്ഥാന സത്യ
ങ്ങൾ അതിലുൾക്കൊള്ളുന്നു.
ഒന്നാമത്തേത് ല�ോകത്ത് ജീവി
തത്തിന്റെ എല്ലാ ഘട്ടങ്ങളിലും
വേദനകളും ദുരിതങ്ങളും (ദുഃഖ)
നിലനിൽക്കുന്നവെന്ന യാഥാർ
ത്ഥ്യമാണ്. എല്ലാ ദുഃഖങ്ങൾക്കും
ദുരിതങ്ങൾക്കും കാരണങ്ങളുണ്ട്
(സമുദയ) എന്നതാണ് രണ്ടാമ
ത്തേത്. ഈ കാരണങ്ങൾക്ക്
പരിഹാരമുണ്ട് (നിര�ോധ) എന്ന
താണ് മൂന്നാമത്തെ സത്യം. പരി
ഹാരത്തിലെത്താൻ മാർഗ്ഗങ്ങളു
മുണ്ട് (ശീലവും അരിയ അഷ്ടാംഗ
മാർഗവും) എന്നതാണ് നാലാമ
ത്തെസത്യം.
ല�ോകത്തിലെ ദുഃഖങ്ങൾക്കും
അവയിൽ നിന്നുള്ള മ�ോചന
ത്തിനുമായി താൻ കണ്ടെത്തിയ
പുതിയ മാർഗം ബുദ്ധൻ ആദ്യമാ
യി പങ്കിടുന്നത് തന്റെ പഴയ വി
ദ്യാർത്ഥിസുഹൃത്തുക്കള�ോടാണ്.
സാരാനാഥിൽ വച്ച് നടന്ന ആ
കൂടിക്കാഴ്ചയിൽ ധമ്മത്തെക്കു
റിച്ചുള്ള വ്യക്തമായ വിവരണം
അദ്ദേഹം നല്കി. മനുഷ്യർ അനുഭ
വിക്കുന്നദുഃഖങ്ങളുടെപ്രധാനകാ
രണങ്ങൾ അവരവരുടെ പ്രവൃ
ത്തികളും, മറ്റു മനുഷ്യരുമായിട്ടുള്ള
പെരുമാറ്റങ്ങളും, മനുഷ്യർക്ക് നി
യന്ത്രിക്കാനാവാത്ത് പ്രകൃതിശ
ക്തികൾ മൂലവുമാണ്. ആദ്യകാ
രണം പരിഹരിക്കണമെങ്കിൽ
വ്യക്തിയുടെ സ്വന്തം രീതികളിൽ
പരിവർത്തനം ആവശ്യമാണ്.
അവരവരുടെ പ്രവൃത്തികൾ
ക�ൊണ്ടുണ്ടാകുന്ന ദുഃഖങ്ങളുടെ
പരിഹാരമാർഗമാണ് വിശുദ്ധി
യുടെമാർഗ്ഗം.ആദ്യംവ്യക്തികൾ
സ്വയം ശുദ്ധീകരിക്കപ്പെടണം.
വിശുദ്ധിക്കുവേണ്ടിയുള്ള ആ
പരിഹാര മാർഗ്ഗമാണ് പഞ്ചശീ
ലങ്ങൾ. മറ്റു മനുഷ്യരുമായുള്ള
പെരുമാറ്റത്തിൽനിന്നുദയം ചെ
യ്യുന്ന ദുഃഖങ്ങൾ പരിഹരിക്കണ
മെങ്കിൽ മറ്റു മനുഷ്യരുമായുള്ള
പെരുമാറ്റത്തിൽ മാറ്റം വരണം.
അതിനെ നന്മയുടെ മാർഗ്ഗം
എന്നറിയപ്പെടുന്നു. നന്മയ്ക്കുവേ
ണ്ടിയുള്ള പരിഹാരമാർഗ്ഗമാണ്
അഷ്ടാംഗമാർഗങ്ങൾ. പ്രകൃതിശ
ക്തികളുടെ സ്വാഭാവിക പ്രവർ
ത്തനമായിസംഭവിക്കുന്നമരണം
തുടങ്ങിയ ദുഃഖകാരണങ്ങൾ
പരിഹരിക്കുവാൻ അത്തരം
യാഥാർത്ഥ്യങ്ങളെ യാഥാർത്ഥ്യ
മായി അംഗീകരിക്കുവാനായി
മനസ്സൊരുക്കുകയല്ലാതെവേറെ
മാർഗ്ഗമില്ല.
യുക്തിയും
ധാർമ്മികതയും
ഒരു മതമെന്നതിലുപരി യു
ക്തിസാന്ദ്രമായ ഒരു ചിന്താപദ്ധ
തിയാണ് ബുദ്ധൻ ല�ോകത്തിനാ
യി തയ്യാറാക്കിയത്. അക്കാലത്ത്
തന്റെച�ോ
ദ്യങ്ങൾക്ക്
വ്യക്തതയാർ
ജ്ജിച്ചപ്പോൾ
ശാസ്ത്രീയചി
ന്താപദ്ധതിയു
ടെഅടുത്ത
ഘട്ടമായ,
നിലവിലെ
വിജ്ഞാനശേ
ഖരത്തിൽ
ഈച�ോദ്യങ്ങ
ളെഎങ്ങനെ
കണക്കാക്ക
പ്പെട്ടിരിക്കു
ന്നുവെന്ന
അന്വേഷണം
അദ്ദേഹം
ആരംഭിച്ചു.
132.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
132
നിലവിലുണ്ടായിരുന്നവിശ്വാസ
ങ്ങളിലധിഷ്ഠിതമായ ചിന്താധാ
രകളെ അദ്ദേഹം വെല്ലുവിളിച്ചു.
ഒരിക്കൽ അദ്ദേഹം പ്രസ്താവിച്ച
ത് ചിലർ രാത്രിയെ പകലെന്നും
പകലിനെ രാത്രിയെന്നും കരു
തുന്നു. പക്ഷേ, ബ്രാഹ്മണരേ,
ഞാൻ രാത്രിയെ രാത്രിയായും
പകലിനെ പകലായും കാണുന്നു.
അയഥാർത്ഥ്യങ്ങളിലും മായാ
വാദങ്ങളിലും ആത്മാന്വേഷണം
നടത്തുകയും അർത്ഥം തിര
യുകയും ചെയ്ത അക്കാലത്തെ
ചിന്താപദ്ധതികള�ോടുള്ള തന്റെ
വിയ�ോജിപ്പ് മാത്രമല്ല, യാഥാർ
ത്ഥ്യങ്ങളെ യാഥാർത്ഥ്യങ്ങളായി
കണക്കാക്കി സാമൂഹ്യനിർമ്മി
തികളിന്മേൽ ചിന്താപദ്ധതി
പണിയാതെ വസ്തുകൾക്കുമേൽ
വിജ്ഞാനം സൃഷ്ടിക്കുക എന്ന
ആധുനിക കാഴ്ചപ്പാടാണ് ബുദ്ധ
നുണ്ടായിരുന്നത്. അതുക�ൊണ്ടു
തന്നെ അക്കാലത്തെ മറ്റൊരു
ജ്ഞാനിയ�ോട്* ഹേ, ബ്രാഹ്മ
ണാ, തഥാഗതൻ എല്ലാത്തരം
സിദ്ധാന്തങ്ങളിൽ നിന്നും മുക്ത
നാണ്* എന്ന ഉന്നതമായ ഒരു
പ്രഖ്യാപനം നടത്തിയത്. പര
മ്പരാഗത ചിന്താപദ്ധതികളിൽ
തന്നെ തളച്ചിടാനാവില്ലെന്നും
താൻപ�ോലും സദാപരിവർത്തന
ത്തിനു വിധേയമാണെന്നുമുള്ള
യുക്തിപൂർണ്ണമായ നിലപാടെ
ടുത്തത്. അതുക�ൊണ്ടുതന്നെ
വേദങ്ങളുടെ അപ്രമാദിത്വം,
മ�ോക്ഷം, ആത്മാവ്, യാഗങ്ങളും
ആചാരങ്ങളും, ചാതുർവർണ്യം,
ഈശ്വരൻ, പ്രപഞ്ച സ്രഷ്ടാവ്,
കർമ്മഫലം, മുജ്ജന്മം, ഞാൻ
ആരാണ്-എവിടെ നിന്നു
വന്നു-എങ്ങോട്ടു പ�ോകുന്നു
എന്നതരത്തിലുള്ള ചർച്ചകൾ
തുടങ്ങിയവയെ ഒക്കെ യുക്തിക്കു
നിരക്കാത്തതാകയാൽ ബുദ്ധൻ
തിരസ്‌ക്കരിച്ചു. പരമ്പരാഗതമാ
യി കൈമാറിവന്നതെന്നു പറ
ഞ്ഞതുക�ൊണ്ടോ, മഹർഷിമാർ
പറഞ്ഞുവെന്നതിനാല�ോ, നാട്ടുന
ടപ്പായതിനാല�ോപുര�ോഹിതന�ോ
അധ്യാപകന�ോ ദൈവമ�ോ പറ
ഞ്ഞതാണെങ്കിലുമ�ോ, എന്തിന്
ഞാൻ തന്നെ പറഞ്ഞതാണെ
ങ്കിൽ പ�ോലുമ�ോ, നിങ്ങൾ സ്വന്ത
മായി ചിന്തിച്ച് ബ�ോധ്യപ്പെടുന്ന
തുവരെ ഒന്നും സ്വീകരിക്കുകയ�ോ
പിന്തുടരുകയ�ോ ചെയ്യേണ്ട
ആവശ്യമില്ലെന്ന് (കലാമസുത്ത)
സധൈര്യം പറയാൻകഴിഞ്ഞത്
തന്റെ വിചാരധാര ശക്തമായ
യുക്തിയിലധിഷ്ഠിതമായതിനാ
ലാണ്.
എല്ലാ ചർച്ചകളുടേയും കേന്ദ്ര
ബിന്ദുവായി മനുഷ്യ മനസ്സിനെ
അംഗീകരിച്ചുവെന്നതാണ് ബുദ്ധ
ന്റെ സിദ്ധാന്തങ്ങളിലെ ഏറ്റവും
സുപ്രധാനമായ ഭാഗം. അക്കാലം
വരെഈശ്വരൻ,വിധി,ആത്മാവ്,
പരല�ോകം, മ�ോക്ഷം തുടങ്ങിയ
ബാഹ്യശക്തികളിലധിഷ്ഠിത
മായ സംവാദല�ോകത്ത്, മനുഷ്യ
മനസ്സിനെയും അതിന്റെ ആവി
ഷ്‌ക്കാരങ്ങളേയും വ്യക്തിപരവും
സാമൂഹ്യവുമായ ജീവിതത്തിൽ
ധാർമ്മിതയുടെ ആവശ്യത്തേ
യും കുറിച്ച് ബുദ്ധൻ സംസാരിച്ചു.
മനസ്സിന് സ്വാധീനശക്തിയു
ണ്ടെന്നും എല്ലാ കഴിവുകളുടേയും
പ്രഥമ സ്രോതസ്സ് മനസ്സാണെ
ന്നും അതിനാൽ മനസ്സിന്റെ
സംസ്‌ക്കാരത്തിന് മുൻഗണന
നല്കണമെന്നും ബുദ്ധൻ പറഞ്ഞു.
നന്മയും തിന്മയും മനസ്സിൽ
നിന്നാണ് ഉറവയെടുക്കുന്നത്.
അതിനാൽ മറ്റുചിന്താപദ്ധതിക
ളിൽ സ്രഷ്ടാവ് അഥവാ ദൈവം
എന്ന ആശയം മുന്നിട്ടു നിൽക്കു
മ്പോൾ ബുദ്ധൻ തന്റെ ചിന്താപ
ദ്ധതിയിൽ ധാർമ്മികതയെ ആ
സ്ഥാനത്തുപ്രതിഷ്ഠിച്ചു.
സാമൂഹ്യതിന്മകള�ോടുള്ള
നിലപാട്
ജാതിയുടേയും മതത്തിന്റെ
യും ലിംഗത്തിന്റേയും ഭാഷയുടേ
യും സാമ്പത്തികാവസ്ഥയുടേയും
ത�ൊഴിലിന്റേയും പ്രദേശത്തിന്റെ
യുമ�ൊക്കെ അടിസ്ഥാനത്തിൽ
സമൂഹത്തിൽ നിലനിൽക്കുന്ന
എല്ലാത്തരം അസമത്വങ്ങൾക്കും,
ചൂഷണങ്ങൾക്കും, വേർതിരി
വുകൾക്കും അകറ്റിനിർത്തലു
എല്ലാചർച്ച
കളുടേയും
കേന്ദ്രബിന്ദു
വായിമനുഷ്യ
മനസ്സിനെ
അംഗീകരിച്ചു
വെന്നതാണ്
ബുദ്ധന്റെ
സിദ്ധാന്തങ്ങ
ളിലെഏറ്റവും
സുപ്രധാന
മായഭാഗം.
133.
sk]v-äw_À 2025 133
കൾക്കുംഎതിരെ ഇന്ത്യകണ്ട
ഏറ്റവും മഹത്തായ മുന്നേറ്റവും
പ്രതിര�ോധവുമാണ് ബുദ്ധൻ
സൃഷ്ടിച്ചത്. ജാതിയേയും ജാതി
വ്യവസ്ഥയെയും ജാതിജന്യമായ
എല്ലാ വേർതിരിവുകളേയും
ബുദ്ധൻ പൂർണ്ണമായും നിരാകരി
ച്ചു. അക്കാലത്ത് ബുദ്ധസംഘത്തി
ലേയ്ക്ക് ബ്രാഹ്മണർ, ക്ഷത്രിയർ,
വൈശ്യർ തുടങ്ങിയ വിഭാഗങ്ങ
ളിൽ നിന്നും ഒരുപാടുപേർ ചേരു
കയുണ്ടായി. അവര�ോട് ബുദ്ധൻ
പറഞ്ഞത് നമ്മളെല്ലാം വിവിധ
ദേശങ്ങളിൽ നിന്നും വിവിധ ജാ
തികളിൽ നിന്നും വന്നവരാകാം.
എന്നാൽ നദികൾ ഒഴുകി സാഗ
രത്തിലെത്തുമ്പോൾ അതിന്റെ
സ്വതന്ത്രാസ്തിത്വം നഷ്ടപ്പെട്ട് സാ
ഗരമായി മാറുന്നതുപ�ോലെ ബുദ്ധ
സംഘത്തിലെത്തുമ്പോൾ നമുക്ക്
ജാതിയ�ോ മറ്റ് സ്വത്വങ്ങള�ോ ഇല്ല.
മഹത്തായ സമഭാവനയുടെ
അടിസ്ഥാനത്തിൽ നാമെല്ലാം
തുല്യരാണ്. അംഗുലീമാല എന്ന
ക�ൊലപാതകി, സുനിത എന്ന ശു
ചീകരണത്തൊഴിലാളി, സ്വാതി
എന്ന മുക്കുവൻ, ഉപാലി എന്ന
ക്ഷുരകൻ, ഒരഭിസാരികയുടെ
മകളായ വിമല, അടിമയുടെ
മകളായ പൂർണ്ണ തുടങ്ങിയവർ
ക്കുപുറമേ പ്രസേനജിത്ത്‌തുട
ങ്ങിയ നിരവധി രാജാക്കന്മാരും
പണ്ഡിത ശ്രേഷ്ഠന്മാരും ബുദ്ധ
സംഘത്തിൽ തുല്യതയ�ോടെ നി
ലക�ൊണ്ടുഎന്ന്നമുക്ക്തേരാഗാ
ഥയിൽനിന്നുംമനസ്സിലാക്കാം.
മൂന്ന് അടിസ്ഥാന സങ്കൽ
പ്പങ്ങൾ
ബുദ്ധന്റെ വിചാരധാരയി
ലെ മൂന്ന് അടിസ്ഥാന സങ്കല്പ
ങ്ങളാണ് അനിത്യ, അനാത്മ,
നിർവാണ എന്നിവ. ബുദ്ധന്റെ
സമകാലിക സംവാദങ്ങളിൽ
സ്ഥിരതയെ സംബന്ധിച്ച ആശ
യങ്ങൾക്ക് മുൻതൂക്കം ഉണ്ടായി
രുന്നു. എന്നാൽ ബുദ്ധനാകട്ടെ
യാത�ൊന്നുംസ്ഥിരമല്ല(അനിത്യ)
എന്ന യാഥാർത്ഥ്യത്തെ തന്റെ
സിദ്ധാന്തത്തിന്റെ മൂലക്കല്ലായി
മാറ്റി. എല്ലാം മാറ്റത്തിന് വിധേയ
മാണെന്നും മാറ്റമല്ലാതെ ഒന്നും
സ്ഥിരമായി നിൽക്കുന്നില്ല എന്നും
ബുദ്ധൻസിദ്ധാന്തിച്ചു. അനാത്മ
അഥവാ സ്ഥിരമായ, മാറ്റമില്ലാ
ത്ത ഒരു സ്വത്വം നിലനിൽക്കുന്നി
ല്ല, എന്ന ബുദ്ധന്റെ വാദം മനുഷ്യ
വ്യവഹാരങ്ങൾക്കടിത്തറയായി
ശരീരത്തിൽ നിന്നും വിഭിന്ന
മായി ആത്മാവ് എന്ന ഒന്നുണ്ട്
എന്ന അക്കാലത്തെ സങ്കല്പങ്ങ
ളെ തീർത്തും കടപുഴക്കിയെറിയു
കയായിരുന്നു. മാറ്റമില്ലാത്ത ഒരു
സ്വത്വം ഒരു വ്യക്തിക്കുണ്ട് എന്ന്
സിദ്ധാന്തിക്കുകയാണെങ്കിൽ
ആ സ്വത്വം അടിത്തറയില്ലാത്ത
ഒരു അസ്തിത്വം ഒരു വ്യക്തിക്ക്
പ്രദാനം ചെയ്യുകയും അത്
അയാളെ ദുരിതത്തിലേയ്ക്ക് നയി
ക്കുകയും ചെയ്യും. എല്ലാം മാറ്റത്തി
ന്വിധേയമാണ്(അനിത്യ)എന്ന
സങ്കല്പത്തിന്റെ തുടർച്ചയായി
അനാത്മയെ കാണാം. മാറ്റമില്ലാ
ത്ത ഒരു സ്വത്വം തനിക്കില്ല എന്ന
തിരിച്ചറിവ് ഒരാളെ ദുരഭിമാനം,
മിഥ്യാബ�ോധം, സ്വാർത്ഥത തുട
ങ്ങിയവയിൽ നിന്നും വിമ�ോചിത
മാക്കുന്നു. അതുപ�ോലെ തന്നെയാ
ണ് നിർവാണ (സമ്പൂർണ്ണമായ
വിമ�ോചനം അഥവാ സ്വാത{´yw)
എന്ന സങ്കല്പവും. ആത്മാവ്
ദേഹത്തുനിന്നും ആവിയായി
പ്രപഞ്ചത്തിൽ ലയിക്കുമെന്നതു
പ�ോലെയുള്ള ശാരീരിക സങ്ക
ല്പ്പനമല്ല നിർവ്വാണം. മറിച്ച്
അജ്ഞത, ഭയം, ആർത്തി, ദുഃഖം,
ദുരിതം, മിഥ്യാബ�ോധം, സ്വത്വം
തുടങ്ങി എല്ലാത്തരം ചിത്തവൃ
ത്തികളിൽ നിന്നും വിമുക്തമായി
പൂർണ്ണതയെ പൂർണ്ണതയ�ോടെ ദർ
ശിക്കാനാവുന്ന മാനസികാവസ്ഥ
യിലെത്തിച്ചേരുകഎന്നതാണ്.
ഭാവിയുടെ ദർശനം
രണ്ടായിരത്തി അഞ്ഞൂറുവർ
ഷം മുൻപ് ആവിർഭവിച്ചതെങ്കി
ലും ഇന്നും ല�ോകത്തിന് മാതൃ
കാപരമായ ചിന്താപദ്ധതിയും
വിചാരധാരയുമാണ്ബുദ്ധന്റേത്.
ഇ.ജെ.മിൽസ് പറയുന്നതുപ�ോ
ലെ വിജ്ഞാനത്തിന്റെ മൂല്യവും
അജ്ഞതയുടെതിന്മയുംഇത്രയും
സ്പഷ്ടമായി പ്രതിപാദിക്കുന്ന ഒരു
സന്ദേശം വേറെയില്ല. ഒരിക്കൽ
ഇന്ത്യയെ ല�ോകത്തിന്റെ നെറു
കയിൽ എത്തിച്ച ബുദ്ധമാർഗം
ചരിത്രപരമായ ചില കാരണങ്ങ
ളാൽ ഇന്ത്യയിൽ ക്ഷയിച്ചുവെങ്കി
ലും അനാഗരിക ധമ്മപാല, ബാ
ബാസാഹേബ് അംബേദ്ക്കർ
തുടങ്ങിയ നിരവധി മഹാന്മാരു
ടെ പരിശ്രമഫലമായി ബുദ്ധിസ
ത്തിന്റെ വേരുകൾ ഇന്ത്യയിൽ
വീണ്ടുംതളിർക്കുകയാണ്.സ്വന്തം
കണ്ണുകൾ തുറന്നുവയ്ക്കണമെന്നും
സ്വന്തം ശക്തിയിൽ വിശ്വസിക്ക
ണമെന്നുംസ്വന്തംബ�ോധ്യത്തിൽ
മുന്നോട്ടുപ�ോകണമെന്നും ശക്ത
മായി ആവശ്യപ്പെടുന്ന ശാസ്ത്രീയ
ചിന്താപദ്ധതിയായ ബുദ്ധധമ്മം
ഭാവിയുടെദർശനമാണ്.n
റഫറൻസ്: ബുദ്ധനും ബുദ്ധധമ്മ
വും-ഡ�ോ.അംബേദ്ക്കർ
ദഎസ്സെൻസ്‌ഓഫ്ബുദ്ധിസം-
പി.ലക്ഷ്മിനരാസു
ഫ�ോൺ:9447269504
ബുദ്ധന്റെ
വിചാരധാര
യിലെമൂന്ന്
അടിസ്ഥാന
സങ്കല്പ്പന
ങ്ങളാണ്
അനിത്യ,
അനാത്മ,
നിർവാണ
എന്നിവ.
ബുദ്ധന്റെസമ
കാലികസം
വാദങ്ങളിൽ
സ്ഥിരതയെ
സംബന്ധിച്ച
ആശയങ്ങൾ
ക്ക്മുൻതൂ
ക്കംഉണ്ടായി
രുന്നു.
134.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
134
ന്യുജനറേഷൻ
ഡ�ോ.
വത്സലൻ
വാതുശേരി
ത�ൊള്ളായിര
ത്തിത�ൊ
ണ്ണൂറുകൾ
കമ്പ്യൂട്ടർ
അധിഷ്ഠിത
മായത�ൊഴിലു
കളിലേക്കായി
രുന്നുഇന്ത്യൻ
യുവത്വത്തി
ന്റെപ്രവാഹം.
ഇലക്ട്രോണി
ക്‌സ്അടി
സ്ഥാനമായ
പഠനവിഷയ
ങ്ങൾക്ക്വമ്പി
ച്ചഡിമാൻഡ്
ലഭിച്ചഒരു
വിദ്യാഭ്യാസ
കാലവും
അത�ോട�ൊപ്പം
സജീവമായി.
കഴിഞ്ഞ കുറച്ചു വർഷങ്ങ
ളായി കേരളത്തിൽ
പ്രബലമായിക്കൊണ്ടിരിക്കുന്ന
ഒരു പ്രവണതയാണ് നാടുവിട്ട്
വിദേശരാജ്യങ്ങളിൽ കുടിയേ
റുക എന്നത്. കേരളത്തിൽ
മാത്രമല്ല ഇന്ത്യയിലെ പല പ്ര
ദേശങ്ങളിലും ഈ പ്രവണത
ശക്തമാണ്. എന്നാൽ അതിന്റെ
താൽപര്യങ്ങൾ പ്രദേശമനുസരി
ച്ച് ചില വ്യത്യസ്തതകൾ പുലർത്തു
ന്നുണ്ട്. എന്തുക�ൊണ്ട് ഇങ്ങനെ
സംഭവിക്കുന്നു എന്നത് പലനി
ലകളിൽ ചർച്ച ചെയ്യേണ്ട ഒരു
വിഷയമാണ്. കൂടുതൽ മികച്ച
ത�ൊഴിൽ സാധ്യത ലക്ഷ്യം വയ്ക്കു
ന്ന പുതിയ കുട്ടികളുടെ ആവേശം
മാത്രമായി ഈ വിഷയത്തെ
ചുരുട്ടിക്കെട്ടുന്നതിൽ അർത്ഥമി
ല്ല. നമ്മുടെ സാമൂഹിക രാഷ്ട്രീയ
സാമ്പത്തിക സാഹചര്യങ്ങളിൽ
വന്നു കഴിഞ്ഞ പുതിയ ചില മാറ്റ
ങ്ങളുടെയും താല്പര്യങ്ങളുടെയും
സംഘർഷങ്ങളുടെയും ഫലമാണ്
നാടുവിടുന്ന
പുതിയതലമുറ
ഈ കുടിയേറ്റം എന്ന് മനസ്സിലാ
ക്കേണ്ടതുണ്ട്.
നമുക്ക്കേരളത്തിന്റെകാര്യം
പരിശ�ോധിക്കാം. കഴിഞ്ഞ നൂറ്റാ
ണ്ടിന്റെ ആദ്യദശകങ്ങളിൽത്ത
ന്നെ വിദേശ നാടുകളിലേക്കുള്ള
ഈ കുടിയേറ്റം ആരംഭിച്ചിട്ടുണ്ട്.
ത�ോട്ടം ത�ൊഴിലുകൾക്കോ കൂലി
പ്പണികൾക്കോ വേണ്ടി മലയ,
ബർമ, സില�ോൺ തുടങ്ങിയ രാ
ജ്യങ്ങളിലേക്കായിരുന്നു അന്ന
ത്തെ കുടിയേറ്റം. സ്വാത{´yാന
ന്തര ഇന്ത്യയിൽ ആ കുടിയേറ്റം
പ്രധാനമായും ഗൾഫ് രാജ്യങ്ങളി
ലേക്കായിരുന്നു. പെട്രോളിയത്തി
ന്റ വിപുലമായ ശേഖരം ക�ൊണ്ട്
സമ്പന്നമായ ഗൾഫ് നാടുകൾ
മലയാളികളെ സംബന്ധിച്ച്
വലിയ ത�ൊഴിൽ സാധ്യതകളാ
ണ് തുറന്നു ക�ൊടുത്തത്. വലിയ
വിദ്യാഭ്യാസമില്ലാത്തവർക്കും
ത�ൊഴിലവസരങ്ങൾ ഉണ്ടായി
എന്നതിനാൽ സാധാരണ കുടും
ബങ്ങളിൽ നിന്നുള്ള പുരുഷന്മാർ
പ�ോലും തങ്ങളുടെ സാമ്പത്തിക
സുരക്ഷയ്ക്ക് വേണ്ടിയുള്ള അഭയ
സ്ഥാനമായി ഗൾഫ് നാടുകളെ
തിരഞ്ഞെടുക്കുകയായിരുന്നു.
ഗൾഫ് നാടുകളിലേക്കുള്ള ആ
ഒഴുക്ക് ഇപ്പോഴും കുറഞ്ഞിട്ടി
ല്ല. എന്നാൽ കഴിഞ്ഞ കാൽ
നൂറ്റാണ്ടിനിടയിൽ യൂറ�ോപ്പ്,
അമേരിക്ക, ആസ്‌ട്രേലിയ എന്നീ
ഭൂഖണ്ഡങ്ങളിലേക്ക് ആ ഒഴുക്ക്
വലിയത�ോതിൽ ദിശ മാറുന്നതാ
ണ്നമ്മൾകാണുന്നത്.എണ്ണയെ
കേന്ദ്രീകരിച്ച് കെട്ടിപ്പൊക്കിയ
ഗൾഫ് സാമ്പത്തികമേഖല വിട്ട്
ബുദ്ധിയും വിവരവും സാങ്കേതിക
വൈദഗ്ദ്ധ്യവും കൂടുതൽ ആവശ്യ
മുള്ള മേഖലകളിലേക്ക് ത�ൊഴിൽ
സാധ്യതകൾ വിപുലീകൃതമാകു
ന്നതുംഇക്കാലത്ത്കാണാം.
ത�ൊള്ളായിരത്തി ത�ൊണ്ണൂ
റുകൾ കമ്പ്യൂട്ടർ അധിഷ്ഠിത
മായ ത�ൊഴിലുകളിലേക്കായി
രുന്നു ഇന്ത്യൻ യുവത്വത്തിന്റെ
പ്രവാഹം. ഇലക്ട്രോണിക്‌സ്
അടിസ്ഥാനമായ പഠന വിഷ
യങ്ങൾക്ക് വമ്പിച്ച ഡിമാൻഡ്
ലഭിച്ച ഒരു വിദ്യാഭ്യാസ കാലവും
അത�ോട�ൊപ്പം സജീവമായി.
അതുമായി ബന്ധപ്പെട്ട ത�ൊഴിൽ
മേഖലകൾ ല�ോകത്തെമ്പാടും
വലിയത�ോതിൽ വികസിക്കുക
യും ചെയ്തു. അതിൻറെ തുടർച്ച
യായിരുന്നുവിവരസാങ്കേതികയു
ടെ പ്രഭാവം. ഇന്ന് ല�ോകത്തിലെ
ഏറ്റവും വലിയ സാമ്പത്തിക മേ
ഖലയായി ഇതും വളർന്നു കഴി
ഞ്ഞിരിക്കുന്നു. എന്നാൽ അത�ോ
ട�ൊപ്പം തന്നെ ആര�ോഗ്യരംഗം,
സാമ്പത്തിക വിനിമയം, മാനേ
ജ്‌മെൻറ് തുടങ്ങിയ മേഖലകളി
ലും വിപുലമായ ത�ൊഴിൽ മേഖ
135.
sk]v-äw_À 2025 135
പഠനത്തിനാ
യിവിദേശ
നാടുകളിൽ
എത്തുക,
എന്തെങ്കിലും
ഒരുജ�ോലി
നേടിഅവി
ടെത്തന്നെ
തുടരുക,
ഇന്ത്യയിലാണ്
പഠനമെങ്കി
ലുംത�ൊഴിൽ
തേടിവിദേശ
നാടുകളിൽ
എത്തുക
-ഇവയാണ്
ഇന്നത്തെ
പ�ൊതുരീതി.
ലകൾതുറന്ന് കിട്ടിയിട്ടുണ്ട്. ഈ
മേഖലകളുമായി ബന്ധപ്പെട്ട
പഠനത്തിനും ത�ൊഴിലിനുമായി
അനേകലക്ഷംയുവാക്കൾഓര�ോ
വർഷവും വിദേശരാജ്യങ്ങളിൽ
എത്തുന്നുണ്ട്. ഇങ്ങനെ എത്തു
ന്നവരിൽ വലിയ�ൊരു വിഭാഗവും
അവിടെത്തന്നെ ത�ൊഴിൽ നേടി
ജീവിതം അവിടെ തന്നെ തുടരാ
നാണ്ആഗ്രഹിക്കുന്നത്.
പഠനത്തിനായി വിദേശ നാ
ടുകളിൽ എത്തുക, എന്തെങ്കിലും
ഒരു ജ�ോലി നേടി അവിടെത്ത
ന്നെ തുടരുക, ഇന്ത്യയിലാണ്
പഠനമെങ്കിലും ത�ൊഴിൽ തേടി
വിദേശ നാടുകളിൽ എത്തുക
-ഇവയാണ് ഇന്നത്തെ പ�ൊതു
രീതി. എന്നാൽ ഇങ്ങനെ നാടുവി
ടുന്ന പ്രവണത ഏതെങ്കിലും മേഖ
ലയിൽവൈദഗ്ദ്ധ്യംഇല്ലാത്തസാ
ധാരണക്കാരും ഏറ്റെടുക്കുന്ന
ഒരു വിചിത്ര സാഹചര്യവും ഇന്ന്
ഇന്ത്യയിൽ ശക്തിപ്പെട്ടു വരുന്നു
ണ്ട്. ഇതിൻറെ കാരണം സാമ്പ
ത്തികം മാത്രമല്ല സാമൂഹികവും
സാംസ്‌കാരികവുംകൂടിയാണ്.
കേരളത്തിലെ ത�ൊഴിലില്ലാ
യ്മ തന്നെയാണ് ഒന്നാമതായി
കുടിയേറ്റങ്ങൾക്കുള്ള കാരണം.
അത് പണ്ടുമുതലേ അങ്ങനെ
തന്നെയാണ്. വ്യാവസായികവും
സാമ്പത്തികവുമായ മേഖലക
ളിൽ ചില മുന്നേറ്റങ്ങൾ സാധ്യ
മായിട്ടുണ്ടെങ്കിലും കേരളം ഇന്നും
ഒരുഉപഭ�ോക്തൃസംസ്ഥാനമായി
തുടരുക തന്നെയാണ്. വിദേശ
ങ്ങളിൽ ജ�ോലി ചെയ്യുന്നവർ
അയക്കുന്ന പണം ക�ൊണ്ടാണ്
കേരളംഅതിന്റെ പ�ൊലിമകളെ
ല്ലാം സൃഷ്ടിച്ചു ക�ൊണ്ടിരിക്കുന്നത്.
സാമ്പത്തികശേഷി വിപുലീകരി
ക്കാനുതകുന്ന നിർമ്മാണാത്മക
പ്രവർത്തനങ്ങൾ കേരളത്തിൽ
വളരെ അപൂർവമായേ ഇപ്പോഴും
നടക്കുന്നുള്ളൂ. കേരളത്തിലെ
ജനസാന്ദ്രത അതിന�ൊരു കാ
രണമാണ്. ഒരുപാട് സ്ഥലം
ആവശ്യമുള്ള വമ്പൻ വ്യവസായ
ശാലകൾ സ്ഥാപിക്കുന്നതിന്
സ്ഥല പരിമിതി ഒരു പ്രശ്
നം
തന്നെയായിരുന്നു. നവ�ോത്ഥാന
ത്തിന്റെയും ഇടതുപക്ഷ മുന്നേറ്റ
ങ്ങളുടെയും നിരവധി അവകാശ
സമരങ്ങളുടെയും ഫലമായി കേ
രളത്തിലെ ജനങ്ങളിൽ വളരെ
ഉയർന്ന നിലയിലുള്ള അവകാശ
ബ�ോധം രൂപപ്പെട്ടിട്ടുണ്ട്. മനുഷ്യാ
വകാശംഎന്നനിലയിൽഈസാ
ഹചര്യത്തെ പ�ോസിറ്റീവ് ആയി
വിലയിരുത്താമെങ്കിലും മറ്റു ചില
കാര്യങ്ങളിൽഅത്നെഗറ്റീവായ
പ്രത്യാഘാതങ്ങൾ ഉളവാക്കിയിട്ടു
ണ്ട്. അവകാശത്തിന് വേണ്ടിയു
ള്ള സമരങ്ങൾ കർത്തവ്യ ബ�ോ
ധവുമായി ചേർന്നു പ�ോകാത്ത,
സാമൂഹികമായ ഉത്തരവാദിത്വം
നിറവേറ്റാത്ത സ്ഥിതി ഉണ്ടാക്കി
യിട്ടുണ്ടെന്ന് അത്തരം സമര
ങ്ങൾ പിൽക്കാലത്ത് ഉയർത്തി
ക്കൊണ്ടുവന്ന ചില പ്രശ്
നങ്ങൾ
തെളിയിച്ചിട്ടുണ്ട്. അതില�ൊന്ന്
വലിയ വ്യവസായ സംരംഭങ്ങൾ
കേരളത്തിൽ ആരംഭിക്കുന്നതി
നുള്ള വൈമുഖ്യമാണ്. ആരം
ഭിച്ച വ്യവസായങ്ങൾ തന്നെ
കേരളം വിട്ട് മറുനാടുകളിലേ
ക്ക് വഴിമാറുന്ന സന്ദർഭങ്ങളും
ഉണ്ടായി. അവകാശ സമരങ്ങ
ളുടെ ഫലമായി ത്തന്നെ ഒട്ടേറെ
സ്ഥാപനങ്ങൾ അടച്ചു പൂട്ടപ്പെട്ടു.
ഉയർന്ന വേതനവും വരുമാനവും
തമ്മിൽ പ�ൊരുത്തപ്പെടാത്ത
സ്ഥിതിയിൽ പല സംരംഭങ്ങളും
ഇടയ്ക്ക് വച്ച് നിശ്ചലമാവുകയും
ചെയ്തു. കേരളത്തിലെ ഉയർന്ന
അവകാശ ബ�ോധത്തെക്കുറിച്ച്
അഭിമാനിക്കുമ്പോഴും ആ അവ
കാശബ�ോധത്തിന്റെ തെറ്റായ
പ്രയ�ോഗംകേരളീയജീവിതത്തെ
പ്രതികൂലമായി ബാധിച്ചിട്ടുണ്ട്
എന്ന കാര്യം നമ്മൾ കാണാതെ
പ�ോകരുത്. എന്നാൽ ത�ൊഴിൽ
സമരങ്ങൾ ഒരുതരത്തിലുംഅനു
വദിക്കാത്ത ന്യൂജനറേഷൻ സ്ഥാ
പനങ്ങളുടെ പര�ോക്ഷസ്വാധീനം
തദ്ദേശീയമായ ത�ൊഴിൽ മേഖല
യിലുംഇന്ന്പ്രതിഫലിക്കുന്നുണ്ട്.
ഇന്ത്യയിലെ ഇതര സം
സ്ഥാനങ്ങളെ അപേക്ഷിച്ച്
ത�ൊഴിലിന് ഏറ്റവും കൂടുതൽ
വേതനംലഭിക്കുന്നസംസ്ഥാനമാ
ണ്കേരളം.ഇത്ജനജീവിതത്തി
ന്റെ നിലവാരം ഉയർത്തുന്നതിൽ
വലിയപങ്കുവഹിച്ചിട്ടുണ്ട്. ഈസാ
ഹചര്യം മുതലെടുത്തുക�ൊണ്ടാ
ണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങ
ളിൽ നിന്ന്, വിശേഷിച്ചും ഒഡീഷ,
ബംഗാൾ, ബീഹാർ തുടങ്ങിയ
കിഴക്കൻ സംസ്ഥാനങ്ങളിൽ
നിന്ന് ലക്ഷക്കണക്കിന് ത�ൊ
136.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
136
ഴിലാളികൾകേരളത്തിലേക്ക്
എത്തിച്ചേർന്നത്. കേരളത്തിലെ
ത�ൊഴിലാളികൾ ഗൾഫിലേക്കും
ന്യൂജനറേഷൻ യുവാക്കൾ യൂറ�ോ
പ്യൻ അമേരിക്കൻ ഭൂഖണ്ഡങ്ങ
ളിലേക്കും കുടിയേറുന്ന സമയത്ത്
തന്നെ അതിന് സമാന്തരമായി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങ
ളിൽ നിന്നുള്ള ത�ൊഴിലാളിക
ളുടെ കുടിയേറ്റം കേരളത്തിലും
സംഭവിക്കുന്നു. ഈ വർദ്ധന
ഏറ്റവും പ്രതികൂലമായി ബാധിച്ച
ത് കാർഷിക മേഖലയെയാണ്.
ഉയർന്ന ചെലവും ചെറിയ വരു
മാനവും കാർഷിക മേഖലയെ
വിശേഷിച്ച് നെൽകൃഷിയെ പ്രതി
സന്ധിയിലാക്കിയ ഘടകങ്ങളാ
ണ്. വരവിനെക്കാൾ അധികം
ചെലവ്എന്നഅവസ്ഥകൃഷിയെ
കയ്യൊഴിയാൻ ജനങ്ങളെ പ്രേ
രിപ്പിച്ചു. അങ്ങനെ ലക്ഷക്കണ
ക്കിന് ഏക്കർ കൃഷിഭൂമി ഇപ്പോൾ
കൃഷിയിറക്കാതെ കിടക്കുകയാ
ണ്. ഉയർന്ന വേതനം മാത്രമല്ല
കാലാവസ്ഥാ വ്യതിയാനം മൂലം
ഉണ്ടാകുന്ന പ്രശ്‌നങ്ങൾ, പ്രകൃതി
ദുരന്തങ്ങൾ, വന്യജീവികളുടെ
കടന്നുകയറ്റം, സസ്യങ്ങൾക്ക്
വരുന്ന ര�ോഗങ്ങൾ, ഉൽപ്പന്ന
ങ്ങൾക്ക് മാർക്കറ്റ് ലഭിക്കാത്ത
അവസ്ഥ ഇങ്ങനെ ഒട്ടേറെ
ഘടകങ്ങൾ കാർഷികവൃത്തി
യെ ലാഭകരമല്ലാതാക്കുന്നതിൽ
പങ്ക് വഹിച്ചിട്ടുണ്ട്. അതുക�ൊണ്ട്
കൃഷിയെ ഒരു വരുമാനമാർഗമാ
യി തിരഞ്ഞെടുക്കാൻ നമ്മുടെ
പുതിയ തലമുറയ്ക്ക് കഴിയുന്നില്ല.
സ്വാഭാവികമായും അവർക്കും
നല്ല നിലയിൽ ജീവിക്കണമെ
ങ്കിൽ അന്യനാടുകളെ തന്നെ
ആശ്രയിക്കേണ്ട സ്ഥിതി വന്നു
ചേരുന്നു.
ഭൂമിയുടെ വിലയിൽ കഴിഞ്ഞ
20 വർഷങ്ങൾക്കിടയിൽ
ഉണ്ടായ ഭീമമായ വർദ്ധന പ്രത്യ
ക്ഷത്തിൽ കേരളത്തിൻറെ പ�ൊ
തുജീവിതത്തിൽ വലിയ പ�ൊലി
മകൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും
സൂക്ഷ്മതലത്തിൽ അത് നെഗറ്റീ
വായ പല ഫലങ്ങളും സൃഷ്ടിച്ചിട്ടു
ണ്ട്. ഈ നൂറ്റാണ്ടിന്റെ ആരംഭ
ഘട്ടത്തിലാണ് കേരളത്തിൽ
ഈ പ്രതിഭാസം സംഭവിക്കുന്നത്.
പതിനായിരം രൂപ പ�ോലും വില
മതിക്കാതിരുന്ന ഭൂമിയുടെ വില
അതിവേഗം ലക്ഷത്തിലേക്കും
രണ്ടും മൂന്നും ലക്ഷങ്ങളിലേക്കും
കുതിച്ചുയരുന്നത് നമ്മൾ കണ്ടു.
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച
ശക്തികൾ ഏതെല്ലാമാണെന്ന്
വ്യക്തമല്ല. ഗൾഫിൽ പ�ോയി
സമ്പാദിച്ച പണം ജനങ്ങൾ
ഭൂമിയിൽനിക്ഷേപിച്ചതിന്റെഫല
മായിരുന്നു അത് എന്ന വ്യാഖ്യാ
നം കേട്ടിരുന്നു. കമ്പ്യൂട്ടർ അധി
ഷ്ഠിതത�ൊഴിൽമേഖലയിൽനിന്ന്
കൈവന്ന ഭീമമായ സമ്പത്തും
ഇങ്ങനെ ഭൂമി വില വർദ്ധിപ്പിക്കു
ന്നതിന് കാരണമായിട്ടുണ്ടാവാം.
കാരണമെന്തായിരുന്നാലും സാ
ധാരണക്കാർക്ക് സ്വന്തമായി
ഭൂമിവാങ്ങുകഅപ്രാപ്യമായിമാറി
എന്നതാണ് അതിൻറെ ഫലം.
അന്നത്തെ നിലയ്ക്ക് സാമാന്യം
ശമ്പളം വാങ്ങുന്നവർക്ക് പ�ോലും
അഞ്ചുസെന്റ്ഭൂമിവാങ്ങുകപ്രയാ
സകരമായിമാറി.ഈസാഹചര്യ
ത്തിൽനാട്ടിലെജ�ോലിക�ൊണ്ടോ
നാട്ടിലെ ത�ൊഴിലുക�ൊണ്ടോ
സ്വന്തം സ്വപ്നങ്ങൾ സഫലീക
രിക്കുക സാധ്യമല്ല. വിദേശ നാ
ടുകളിലേക്ക് കടക്കുക എന്നതും
കുറഞ്ഞ സമയം ക�ൊണ്ട് വലിയ
സമ്പാദ്യം ഉണ്ടാക്കുക എന്നതും
സാധാരണക്കാരുടെ പ�ോലും
ലക്ഷ്യമായി മാറുന്നത് ഈ സാ
ഹചര്യത്തിലാണ്. അതിന് അനു
യ�ോജ്യം യൂറ�ോപ്പ്യൻ നാടുകളും
മറ്റുമാണെന്നും അവർ കണ്ടു.
ഇന്ത്യൻരൂപയുടെവിലഇടിയുന്ന
ത് അനുസരിച്ച് ഡ�ോളറിന്റെയും
യൂറ�ോയുടെയും ദിനാറിന്റെയും
മറ്റും വിനിമയമൂല്യം വർദ്ധിച്ചത്
ഈ സ്ഥിതിക്ക് ആക്കംകൂട്ടി. വി
ദേശത്തെ ചെറിയ വരുമാനം
പ�ോലും ഇന്ത്യൻ രൂപയിലേക്ക്
പരിവർത്തിപ്പിക്കുമ്പോൾ വലിയ
തുകയായി മാറും. കേരളത്തിന്റെ
സാമ്പത്തിക മേഖലയെ സജീ
വമാക്കുന്നതിൽ ഈ പണവും
വലിയപ്രേരണയായിട്ടുണ്ട്.
കേരളത്തിൽ സാമൂഹിക
പദവി ഉയരുന്നതിന് വലിയ വീടും
കാറും ഒക്കെ അത്യാവശ്യമായ
സന്ദർഭത്തിലാണ്പുതിയതലമുറ
പരദേശങ്ങളിലേക്ക്കുടിയേറുന്ന
തിനെപ്പറ്റി കൂടുതലായി ആല�ോ
ചിക്കുന്നത്. നാട്ടിലെ ജ�ോലി
ക�ൊണ്ടോ ചെറുകിട സംരംഭ
ങ്ങൾ ക�ൊണ്ടോ അത് അസാ
ധ്യമാണെന്ന് കണ്ടാണ് നമ്മുടെ
നാട്ടിലെ യുവാക്കൾ അന്യ നാടു
കളിലേക്ക് കടക്കാൻ ആവേശം
ക�ൊള്ളുന്നത്. നമ്മുടെ നാട്ടിൽ
എൻജിനീയറിങ് ബിരുദം കഴി
ഞ്ഞവർക്ക് പ�ോലും ജ�ോലി ലഭ്യത
വളരെ കുറവാണ്. സമീപകാല
ത്ത് എൻജിനീയറിങ് ബിരുദം
നേടിയ ഒരു യുവാവ് പങ്കുവെച്ച
വിവരം ഇതാണ്: അവന്റെ
ക്ലാസിലെ100വിദ്യാർത്ഥികളിൽ
പഠിച്ച വിഷയത്തിൽ പ്ലേസ്‌മെന്റ്
ലഭിച്ചത് കേവലം രണ്ടു പേർക്കു
മാത്രമാണ്. ആറുപേർ എൻജിനീ
യറിങ്ങിൽ തന്നെ വിഷയം മാറി
ജ�ോലി നേടി. മെക്കാനിക്കൽ
വിഷയം പഠിച്ച വിദ്യാർഥി ഒരു
അഡീഷണൽ ഡിപ്ലോമ നേടി
ഐ.ടി. മേഖലയിൽ ജ�ോലി നേ
ടുന്നത് ഒരു ഉദാഹരണമായി
കാണിക്കാം. ബാക്കിയുള്ള 92
പേരും സർക്കാർ മേഖലയില�ോ
ബാങ്കിംഗ് മേഖലയില�ോ ക്ലറി
ക്കൽ തസ്തികയിൽ കയറിക്കൂ
ടാനുള്ള പരിശീലനത്തിലാണ്.
വിദ്യാ സമ്പന്നരായ ഈ യുവാ
ക്കൾ സ്വദേശത്ത് ജ�ോലി ലഭ്യമ
ല്ലാത്ത സാഹചര്യത്തിൽ എന്തു
ചെയ്യണം? സ്വാഭാവികമായും
വിദേശ നാടുകൾ അവരുടെ
ആശ്രയമായിമാറുന്നു.
വിദേശത്ത് ജ�ോലി നേടുക
എന്നലക്ഷ്യത്തിന്റെഭാഗംതന്നെ
യാണ് വിദേശത്ത് പഠിക്കാൻ
പ�ോവുക എന്നത്. വിദേശത്ത്
പഠിക്കാൻ എത്തുന്നവരിൽ ഭൂ
രിഭാഗവും നാട്ടിൽ തിരിച്ചെത്തി
ജ�ോലി സമ്പാദിക്കണം എന്നല്ല,
എന്തെങ്കിലും ജ�ോലി സമ്പാദിച്ച്
വിദേശനാട്ടിൽ ത്തന്നെ കൂടണം
എന്നാണ് ആഗ്രഹിക്കുന്നത്.
ഒരു ഘട്ടത്തിൽ ഈ പദ്ധതികൾ
അനായാസംലക്ഷ്യംകണ്ടിരുന്നു.
എന്നാൽ കുറഞ്ഞ വർഷങ്ങൾ
ക�ൊണ്ടുതന്നെ ഈ കുടിയേ
റ്റവും ഒരു സാഹസിക വൃത്തി
പ�ോലെയായി മാറി കഴിഞ്ഞിട്ടു
ണ്ട്. കുടിയേറി എത്തുന്ന ത�ൊഴി
ലില്ലാ പ്പടയുടെ ആധിക്യം പല
രാജ്യങ്ങൾക്കും പ്രശ്‌നമായിക്കഴി
ഞ്ഞുഎന്നാണ്അവിടെനിന്നുള്ള
വാർത്തകൾ സൂചിപ്പിക്കുന്നത്.
എങ്ങനെയും ഈ കുടിയേറ്റക്കാ
രെ ഒഴിവാക്കാൻ സർക്കാർ സം
വിധാനങ്ങളും തദ്ദേശീയരും
ശ്രമിച്ചുക�ൊണ്ടിരിക്കുകയാണ്.
അമേരിക്കൻ പ്രസിഡൻറ് ട്രംപി
ന്റെ പുതിയ നടപടികൾ അവിടെ
പഠിക്കാൻ എത്തുന്നവർക്കു മാത്ര
മല്ലവർഷങ്ങളായിതാമസിക്കുന്ന
അന്യദേശക്കാർക്കുംപ്രശ്‌നമാകു
കേരളത്തിൽ
സാമൂഹിക
പദവിഉയരു
ന്നതിന്വലിയ
വീടുംകാറും
ഒക്കെഅത്യാ
വശ്യമായ
സന്ദർഭത്തി
ലാണ്പുതിയ
തലമുറപരദേ
ശങ്ങളിലേക്ക്
കുടിയേറു
ന്നതിനെപ്പറ്റി
കൂടുതലായി
ആല�ോചിക്കു
ന്നത്.
137.
sk]v-äw_À 2025 137
ന്നുണ്ടെന്നാണ്പുതിയവാർത്ത.
ഒരുരാജ്യത്തേക്കുള്ള വഴി
യടയുമ്പോൾ ഭാഗ്യാന്വേഷി
കൾ മറ്റൊരു രാജ്യത്തിലേക്ക്
വഴി കണ്ടെത്താൻ ശ്രമിക്കും.
അങ്ങനെ ഇന്ത്യൻ യുവത്വം
ഇപ്പോൾ അഭയാർത്ഥികളായി
ല�ോകമെങ്ങും സഞ്ചരിച്ചുക�ൊ
ണ്ടിരിക്കുകയാണ്.
ഇതുവരെ നമ്മൾ വിശദീ
കരിച്ചത് സാമ്പത്തിക ലക്ഷ്യം
മുൻനിർത്തിയുള്ളകുടിയേറ്റത്തെ
കുറിച്ചാണ്. പ്രത്യക്ഷത്തിൽ
അങ്ങനെയാണ് നമ്മൾ വിചാ
രിക്കുക. എന്നാൽ സാമൂഹികവും
സാംസ്‌കാരികവും രാഷ്ട്രീയവു
മായ നിരവധി കാരണങ്ങളും
അതിനു പിന്നിലുണ്ട്. ഇന്ത്യയിലെ
മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ
അഥവാ ബി.ജെ.പി. ലക്ഷ്യം വയ്ക്കു
ന്ന ഹിന്ദുത്വ രാഷ്ട്രീയം വലിയ അര
ക്ഷിതത്വത്തിലേക്ക് ഒരു വിഭാഗം
ജനങ്ങളെ തള്ളിവിടുണ്ട്. ജന
ങ്ങളെ തമ്മിൽ വിഭജിക്കുന്ന വെ
റുപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി
ഇന്ത്യയിൽ ഉറപ്പിക്കാൻ ശ്രമിക്കു
ന്നത്. സെക്കുലർ ആയി ചിന്തി
ക്കുന്നവരെ സംബന്ധിച്ച് ഒട്ടും
ആശാവഹമായ സാഹചര്യമല്ല
നിലവിലുള്ളത്. ജാതിമത ചിന്ത
കൾക്കും വിഭാഗീയതയ്ക്കും അതീ
തമായി ചിന്തിക്കുന്ന ഒരു വലിയ
വിഭാഗം യുവാക്കൾ നമ്മുടെ
നാട്ടിലുണ്ട്. എന്നാൽ അവരെ
സമ്മർദ്ദത്തിലാക്കുന്ന പല നട
പടികളും അധികാര സ്ഥാനങ്ങ
ളിൽനിന്നുംമതസ്ഥാപനങ്ങളിൽ
നിന്നും ഉണ്ടാകുന്നു. ഈ സമ്മർദ്ദ
ങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള
വഴി നാടുവിടുക എന്നതാണ്.
സമാധാനമായി ജീവിക്കുക എന്ന
ലക്ഷ്യത്തോടെയാണ് പലരും
സ്വദേശംവിടുന്നത്എന്നയാഥാർ
ത്ഥ്യം നമ്മുടെ സാംസ്
കാരിക
സാഹചര്യങ്ങളെ സംബന്ധിച്ച്
ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പി
ക്കുന്നുണ്ട്.
ഇന്ത്യയിൽ വർഗീയതയുടെ
അടിസ്ഥാനത്തിൽ ശക്തമായ
ധ്രുവീകരണം നടന്നുക�ൊണ്ടിരി
ക്കുകയാണ് എന്ന് നമുക്കറിയാം.
മതശക്തികളുടെ സമ്മർദ്ദ തന്ത്ര
ങ്ങൾഅതിനെഓര�ോദിവസവും
തീവ്രമാക്കിക്കൊണ്ടിരിക്കുന്നു.
എന്നാൽ അതേ സമയം തന്നെ
മറുഭാഗത്ത് വളരെ പുര�ോഗമന
പരമായ ഒരു സാഹചര്യവും നി
ലനിൽക്കുന്നുണ്ട്. ഇന്ന് നമ്മുടെ
നാട്ടിൽ നടക്കുന്ന പല വിവാഹ
ങ്ങളുംജാതിയുടെയുംമതത്തിന്റെ
യും അതിരുകൾ ലംഘിക്കുന്നവ
യാണ്.പ്രണയത്തിലൂടെമാത്രമല്ല
ഇത് സംഭവിക്കുന്നത്. കുടുംബ
ങ്ങൾ ആല�ോചിച്ച് നടത്തുന്ന
വിവാഹങ്ങളിൽ പ�ോലും ജാതി
പ്രശ്
നമല്ല എന്ന കാഴ്ചപ്പാട് പ്രബ
ലമായി കഴിഞ്ഞിരിക്കുന്നു. പ്രണ
യത്തിലൂടെ വ്യത്യസ്ത മതങ്ങളിൽ
പെട്ടവരുടെ വിവാഹങ്ങളും ധാ
രാളമായി നടക്കുന്നു. ഇങ്ങനെ
ഒരേ കുടുംബത്തിൽ തന്നെ വ്യ
ത്യസ്ത ജാതിമതവിഭാഗങ്ങളിൽ
പെട്ടവർ അംഗങ്ങളായി മാറുന്നു.
ഇങ്ങനെയുള്ളകുടുംബത്തിൽനി
ന്നുള്ള പുതിയ തലമുറയിലെ അം
ഗങ്ങൾ ജാത്യതീതവും മതാതീ
തവുമായ മനുഷ്യബന്ധങ്ങളുടെ
വക്താക്കളാണ്. അതേസമയം
തന്നെ മറുപുറത്ത് മത വർഗീയ
ശക്തികളുടെ സമ്മർദ്ദങ്ങൾ
അവർക്ക് നേരിടേണ്ടി വരുന്നു.
ഇന്നത്തെ ഇന്ത്യയിൽ ഇത�ൊരു
ചെറിയ സമ്മർദ്ദമല്ല. വിവാഹം
കഴിഞ്ഞ് സ്വസ്ഥമായി ജീവിക്കു
ന്നവരെപ്പോലും വർഗീയശക്തി
കൾ വെറുതെ വിടുന്നില്ല. ഭീഷണി
കളായും നിർബന്ധങ്ങളായും
അവർ പിന്നെയും സമ്മർദ്ദങ്ങൾ
സൃഷ്ടിച്ചു ക�ൊണ്ടിരിക്കും. തങ്ങളു
ടെ കാഴ്ചപ്പാടുകളും ആദർശങ്ങ
ളും അനുസരിച്ച് സ്വദേശത്ത് ജീ
വിക്കാൻ പ്രയാസമാണെങ്കിലും
മറുനാടുകളിൽ ഈ പ്രശ്
നമില്ല.
പിന്നെ എന്തുക�ൊണ്ട് വിദേശരാ
ജ്യങ്ങളിൽ പ�ോയി ജീവിച്ചുകൂടാ?
ദുരഭിമാനക്കൊലകൾ ധാരാള
മായിനടക്കുന്നസാഹചര്യത്തിൽ
നിന്ന് രക്ഷപ്പെടുക എന്ന ഉദ്ദേശ്യ
ത്തോടെരാജ്യംവിടുന്നഒരുതലമു
റയാണ്വളർന്നുവരുന്നത്.
വ്യത്യസ്തജാതിസമൂഹം,വ്യത്യ
സ്ത സാമൂഹിക പദവികൾ, വ്യത്യ
സ്ത വർഗ്ഗങ്ങൾ -ഈ വിഭാഗീയ
തകളെല്ലാം ഒരു അന്യദേശത്ത്
എത്തുന്നത�ോടെ അപ്രസക്ത
ഒരുരാജ്യത്തേ
ക്കുള്ളവഴി
യടയുമ്പോൾ
ഭാഗ്യാന്വേഷി
കൾമറ്റൊരു
രാജ്യത്തി
ലേക്ക്വഴി
കണ്ടെത്താൻ
ശ്രമിക്കും.
അങ്ങനെ
ഇന്ത്യൻ
യുവത്വം
ഇപ്പോൾ
അഭയാർ
ത്ഥികളായി
ല�ോകമെങ്ങും
സഞ്ചരിച്ചു
ക�ൊണ്ടിരി
ക്കുകയാണ്.
138.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
138
വുംഅപ്രധാനവുമായി മാറുന്നു.
മതാധികാരങ്ങളുടെ ഇടപെടൽ
ഇല്ലാതാകുന്നു. ഇഷ്ടപ്പെട്ട ഇണ
യ�ോട�ൊപ്പം ഇഷ്ടമുള്ള ജീവിതം
നയിക്കാൻ അവിടെ അവസരമു
ണ്ട്. നാട്ടിൽ നിന്നാൽ ജീവിതകാ
ലം മുഴുവൻ പലതരം ച�ോദ്യങ്ങളും
എതിർപ്പുകളും നിസ്സഹകരണ
ങ്ങളും നേരിടേണ്ടി വരും. നാടുവി
ടുന്നത�ോടെ അതിൽ നിന്നെല്ലാം
രക്ഷപ്പെടാം. നമ്മുടെ പുതിയ
തലമുറ രാജ്യം വിടാൻ ആഗ്രഹി
ക്കുന്നതിന് ഒരു കാരണം ഇന്നും
നമ്മൾ ചുമന്നുപ�ോരുന്ന പലതരം
സാംസ്‌കാരിക ജീർണ്ണതകളാ
ണ്.
ഫ്യൂഡൽ കാലഘട്ടത്തിൽ
ത�ൊഴിൽ ചൂഷണം സർവ്വസാധാ
രണമായ ഒരു പ്രക്രിയ ആയിരു
ന്നു.ത�ൊഴിലിന്അനുസരിച്ച്കൂലി
ലഭിക്കാത്തഅവസ്ഥയിൽതടിച്ചു
ക�ൊഴുത്തത്ജന്മിമാരുംമുതലാളി
മാരുമായിരുന്നു. ത�ൊഴിലാളികളു
ടെ സംഘടിത ശക്തിയാണ് ഈ
ചൂഷണത്തിന് അറുതി വരുത്തിയ
ത്. അവകാശ ബ�ോധത്തിലേക്ക്
ആ സംഘടനകൾ ത�ൊഴിലാളി
കളെ ഉയർത്തിയെടുത്തു. അവർ
നടത്തിയ അവകാശ സമരങ്ങ
ളുടെ ഫലമായി ത�ൊഴിൽ ചൂഷ
ണങ്ങൾ അവസാനിക്കുകയും
ചെയ്തു. അടുത്തകാലം വരെ
കേരളത്തിലെ ത�ൊഴിലാളികൾ
അനുഭവിച്ചു വന്ന അവകാശങ്ങ
ളുടെയും ത�ൊഴിൽ സുരക്ഷയുടെ
യും ആധാരം ആ സമരങ്ങളാ
ണ്. എന്നാൽ പഴയ ത�ൊഴിൽ
മേഖലകളുടെ സ്ഥാനത്ത് പുതിയ
ത�ൊഴിൽ മേഖലകൾ ഉയർന്നു
വന്നത�ോടെ ഈ അവകാശ
സങ്കല്പം തന്നെ അട്ടിമറിക്കപ്പെട്ടു.
എട്ടുമണിക്കൂർ ജ�ോലി, എട്ടുമണി
ക്കൂർ വിന�ോദം, എട്ടുമണിക്കൂർ
വിശ്രമം എന്ന സമവാക്യം
പാലിക്കാത്ത ത�ൊഴിൽ മേഖല
യുടെ കാലമാണ് ഇത്. ഐ.ടി.
മേഖലയിൽ ത�ൊഴിലാളികൾക്ക്
സമരം ചെയ്യാനുള്ള അവസര
മ�ോ അവകാശമ�ോ ഇല്ല. കമ്പനി
ഉടമ ഇരിക്കുന്നത് മുംബൈ
യില�ോ ഏതെങ്കിലും വിദേശരാ
ജ്യത്തോ ആവാം. ത�ൊഴിലാളി
കേരളത്തിലിരുന്ന് ഓൺലൈ
നിൽ ജ�ോലി ചെയ്യുന്നു. അവിടെ
മുതലാളിക്ക് എതിരെ സമരം
ചെയ്യാനുള്ള യാത�ൊരു പഴുതുമി
ല്ല. ആരെങ്കിലും അങ്ങനെ സമ
രത്തിന് തുനിഞ്ഞാൽ ജ�ോലി
നഷ്ടപ്പെടുകയാവും ഫലം.അവനു
വേണ്ടി വാദിക്കാനായി ഒരു സം
ഘടനയും ഉണ്ടാവില്ല. അതുക�ൊ
ണ്ടുതന്നെ ഒരുതരം അടിമ ജീവി
തമാണ്പുതിയയുവസാങ്കേതിക
വിദഗ്ധരെ കാത്തിരിക്കുന്നത്.
ക�ൊറിയർ സർവീസുകൾ, ഭക്ഷ
ണവിതരണ സ്ഥാപനങ്ങൾ
ഇവയിലെ ത�ൊഴിലാളികൾ
കടുത്ത ത�ൊഴിൽ ചൂഷണങ്ങൾ
നേരിടുകയാണ്. സമയ പരിധി
യില്ലാത്ത കഠിനമായ ജ�ോലി,
കുറഞ്ഞ വേതനം ഇതാണ് ഈ
മേഖലകളുടെ സ്ഥിതി. താൽക്കാ
ലികമായി ഈ മേഖലകളിൽ
വന്നുപെടുന്നവരും കുറച്ചുകൂടി
അന്തസ്സോടെ ഇതേ ജ�ോലികൾ
ചെയ്യാമെന്നതുക�ൊണ്ട് വിദേശ
നാടുകളിൽ അഭയം നേടാൻ
നിർബന്ധിതരാവുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ
പുതിയ തലമുറ സ്വന്തം നാട്ടിൽ
നിന്ന് പല കാര്യങ്ങളാലും അക
ന്നുക�ൊണ്ടിരിക്കുകയാണ്.
സമീപകാലത്ത് വിദേശരാജ്യ
ങ്ങളിലേക്ക് പ�ോയ തലമുറ ഇട
യ്ക്കിടെ നാടുമായുള്ള ബന്ധം നി
ലനിർത്തിക്കൊണ്ടിരുന്നേക്കാം.
നാട്ടിലെ ഉൽസവങ്ങൾക്കും
ബന്ധുഗൃഹങ്ങളിലെ ചടങ്ങുകൾ
ക്കും സ്വദേശത്തേക്ക് വരികയും
ചെയ്യും. എന്നാൽ വിദേശ നാടു
കളിൽ തന്നെ ജനിച്ച് വളരുന്ന
അവരുടെ മക്കൾ ഇന്ത്യയിലേക്ക്
തിരിച്ചുവരിക വളരെ വിരളമായി
രിക്കും. മേൽപ്പറഞ്ഞ സാമൂഹിക
സാംസ്‌കാരിക സാമ്പത്തിക
സമവാക്യങ്ങളിൽ വലിയ മാ
റ്റങ്ങളും മുന്നേറ്റങ്ങളും സംഭവി
ച്ചാൽ മാത്രമേ നമ്മുടെ പുതിയ
തലമുറയെ സ്വദേശത്തു തന്നെ
പിടിച്ചുനിർത്താൻ കഴിയൂ. അതാ
കട്ടെ അത്രമേൽ എളുപ്പമുള്ള കാ
ര്യവുമല്ല. ഇക്കാര്യങ്ങൾ നമ്മുടെ
അധികാരികൾ അല്പം പ�ോലും
ശ്രദ്ധിക്കുന്നില്ല എന്നതാണ്
മറ്റൊരുപ്രശ്‌നം.n
ഫ്യൂഡൽകാ
ലഘട്ടത്തിൽ
ത�ൊഴിൽ
ചൂഷണം
സർവ്വസാ
ധാരണമായ
ഒരുപ്രക്രിയ
ആയിരുന്നു.
ത�ൊഴിലിന്
അനുസരിച്ച്
കൂലിലഭിക്കാ
ത്തഅവസ്ഥ
യിൽതടിച്ചു
ക�ൊഴുത്തത്
ജന്മിമാരും
മുതലാളിമാരു
മായിരുന്നു.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
150
മനസ്സിന്റെകാണാക്കയ
ങ്ങൾ തിരിച്ചറിയാനാവാ
തെ ജീവിത ദുരിതങ്ങളിൽ സ്വ
യമെരിഞ്ഞു തീരുന്ന എത്രയ�ോ
മനുഷ്യരുണ്ട് നമുക്കിടയിൽ. ജീ
വിതത്തിന്റെ ചുഴികളിൽ നിന്നു
കരകയറാനാവാത്തവിധം
പിടിവിട്ടു പ�ോയവർ,ഓര�ോ സൂ
ര്യോദയങ്ങളും ഭയപ്പാട�ോടെ
അഭിമുഖീകരിക്കുന്നവർ. വളരെ
അഭിമാനത്തോടെ രാജകീയമാ
യി നാം ജീവിക്കേണ്ടുന്ന ഒന്നിനെ
കഷ്ടപ്പെട്ടു തള്ളിനീക്കുന്ന ഒരു
ഭാരമായി ജീവിതം മാറുമ്പോഴാ
ണ് ദൈവത്തിന്റെ സ്വന്തം നാട്
എന്നഭിമാനംക�ൊള്ളുന്നനമ്മുടെ
കേരളം ആത്മഹത്യകളുടെ സം
സ്ഥാനമായി മാറുന്നത്. പദ്മനാ
ഭന്റെ നാട് ആത്മഹത്യകളുടെ
തലസ്ഥാനമാകുന്നത്. കേരള
ത്തിൽഅടുത്തടുത്ത്നാല്വീടുക
ളെടുത്താൽ അതില�ൊരാൾഗുരു
തരമായ മാനസിക പ്രശ്
നമുള്ള
ക്ലിനിക്കൽ ട്രീറ്റ്‌മെന്റ് വേണ്ടുന്ന
ര�ോഗാവസ്ഥയുള്ള ഒരാളാണ്
എന്ന് തിരിച്ചറിയണം,പലപ്പോഴും
സ്വഭാവ ദൂഷ്യമെന്നും,ദേഷ്യമെ
ന്നും പേരിട്ടു വിളിച്ചു വീട്ടുകാര�ോ
,സമൂഹമ�ോ തിരിച്ചറിയാതെ
പ�ോകുന്ന മന�ോവൈകല്യങ്ങൾ.
വലിയ�ൊരു ദുരന്തത്തിലൂടെ
അതു തിരിച്ചറിയപ്പെടുമ്പോഴാണ്
മാനസിക പ്രശ്
നമെന്ന വില്ലൻ
പ്രത്യക്ഷപ്പെടുന്നത്. അപ്പോഴേ
ക്കും അതിനിയന്ത്രിക്കാനാവാ
ത്തഒന്നായികഴിഞ്ഞിട്ടുണ്ടാവും.
ഒരു കുടുംബത്തിൽ ഒരാളെ
ങ്കിലും മനസ്സ് എങ്ങനെ പ്രവർ
ത്തിക്കുന്നു എന്ന തിരിച്ചറിവുള്ള
താവണം ,മനസ്സിനെ കുറിച്ചുള്ള
അറിവുണ്ടാകണം. അങ്ങനെ
യെങ്കിൽ ഒരുപാടപകടങ്ങൾ
കുറയ്ക്കാനും അവനവന്റെ സുഖാ
വസ്ഥ ഉറപ്പാക്കാനും അതിലൂടെ
മറ്റുള്ളവരെശരിയായിമനസ്സിലാ
ക്കാനുംസാധിക്കും.
അമ്മയുടെ ഗർഭാവസ്ഥ
മുതൽ തുടങ്ങുന്ന യാത്രയിൽ
അതുമുതലുള്ള വേദനകൾ രേഖ
പ്പെടുത്തിയിരിക്കുന്ന ഒരു കലവറ
യാണ്നമ്മുടെഉപബ�ോധമനസ്സ്.
ഒന്നും തന്നെ മായാതെ ഭദ്രമായി
അതുസൂക്ഷിക്കും.കൂടുതൽവേദന
യുടെയും ഒറ്റപ്പെടലിന്റെയും അപ
ആര�ോഗ്യം
ഡ�ോ. രാജി
വി. ആർ.
സൈക്കോ
തെറാപ്പിസ്റ്റ്
അമ്മയുടെ
ഗർഭാവസ്ഥ
മുതൽ
തുടങ്ങുന്ന
യാത്രയിൽ
അതുമുതലു
ള്ളവേദനകൾ
രേഖപ്പെടു
ത്തിയിരി
ക്കുന്നഒരു
കലവറയാണ്
നമ്മുടെഉപ
ബ�ോധമനസ്സ്.
മനസ്സറിയാം
സ്വയമറിയാം..
151.
sk]v-äw_À 2025 151
മാനങ്ങളുടെയുംഫയലുകളാണ്
ശേഖരിക്കപ്പെട്ടിട്ടുള്ളതെങ്കിൽ
എത്ര മുന്നോട്ടു നീങ്ങാൻ ശ്രമിച്ചാ
ലും നാം പിന്നിലേയ്ക്ക് വലിക്കപ്പെട്ടു
ക�ൊണ്ടിരിക്കും.
ജീവിതംആസ്വാദനത്തോടെ
ജീവിക്കാനായില്ലെങ്കിൽ, നമുക്ക്
നിർവ്വചിക്കാനാവാത്ത എന്തൊ
ക്കെയ�ോ പ്രശ്
നങ്ങളുണ്ട് എന്നു
ത�ോന്നിയാൽ മാനസികാര�ോഗ്യ
മേഖലയിൽ നമ്മുടെ ആന്തരിക
ശിശുവിനെ സുഖപ്പെടുത്താൻ
വൈദഗ്ധ്യമുള്ള ഒരാളുടെ
സഹായം തേടാൻ മടിക്കരുത്.
അത�ൊരു കഴിവുകേടല്ല, അതു
ബുദ്ധിപൂർവ്വമുള്ളഒരുകരുത്തുള്ള
തീരുമാനമാണ്.
നമുക്കുണ്ടാകുന്ന മിക്ക ര�ോഗ
ങ്ങളും നമ്മുടെ മാനസിക സമ്മർ
ദ്ദങ്ങൾ മൂലമുണ്ടാകുന്നതെന്ന്
എത്രപേർക്കറിയാം. അതിനെ
ര�ോഗമായി കണ്ട് ചികിത്സ
നേടാൻ നമുക്ക് ഒരു നാണക്കേ
ടുമില്ല, എന്നാൽ മനസ്സിനെ ഒന്ന്
സുഖപ്പെടുത്താൻ നമുക്ക് എത്ര
തവണ ആല�ോചിക്കേണ്ടി വരും.
നമ്മുടെ ജീവിതം നമുക്ക് മാത്ര
മാണ് അത്ര പ്രധാനമായിട്ടുള്ള
ത്. അതിന്റെ ഉത്തരവാദിത്വം
നാം തന്നെ ഏറ്റെടുക്കണം. ഒരു
തെറാപ്പി ആവശ്യം വേണ്ടിടത്ത്
അതിനു മുതിരാതെ പതിയെ
പതിയെ ര�ോഗാവസ്ഥകൾക്ക്
കീഴടങ്ങരുത്.
തലച്ചോറിന്റെ മുൻഭാഗത്തു
ളള പ്രിഫ്രണ്ടൽ ക�ോർട്ടക്
സിൽ
ഉള്ള ആഹ്ലാദത്തിന്റെ നാല് ന്യൂ
റ�ോട്രാൻസ്മിറ്ററുകൾ ഉത്തേജിപ്പി
ക്കാനുള്ള വിദ്യയെങ്കിലും നമുക്ക്
അറിഞ്ഞിരിക്കണം.OCD,ADHD,
Biipolar Diosrder, Depression,
Schizophrenia തുടങ്ങിയവ
ശരിയായ സമയത്ത് കണ്ടുപിടി
ച്ചുചികിത്സിക്കാതിരുന്നാൽഅത്
നമുക്ക് വളരെബുദ്ധിമുട്ടുകളുണ്ടാ
ക്കും.
മനസ്സിന്റെ സഞ്ചാരപഥ
ങ്ങളിൽ ഒരു ശ്രദ്ധയുണ്ടാവട്ടെ.
മനസ്സിനെ കുറിച്ചറിവുള്ളവരെ
കേൾക്കുന്നതിലൂടെയും, വായി
ക്കുന്നതിലൂടെയും കുറെയധികം
തെളിമ നമുക്ക് നേടാൻ ആവും.
ബ�ോധത്തിന്റെപ്രകാശംഒന്നിൽ
നിന്ന് മറ്റൊന്നിലേക്ക് പകരട്ടെ...
ല�ോകം സുഖാവസ്ഥയിൽ ശ്വസി
ക്കട്ടെ.
മനസ്സൊരുക്കുന്ന കെണിക
ളിൽ വീണുപ�ോകാതിരിക്കണ
മെങ്കിൽ നല്ല അവബ�ോധവും
ആത്മബ�ോധവും ഉണ്ടാകേണ്ട
തുണ്ട്. നമ്മുടെ ആജ്ഞകൾക്ക
നുസരിച്ച് പ്രവർത്തിക്കേണ്ടുന്ന
മനസ്സിന്റെ ക�ോപ്രായങ്ങൾക്ക്
നാം അടിമപ്പെടുമ്പോഴാണ് രാജ
കീയമായി നാം ജീവിക്കേണ്ടുന്ന
ജീവിതം യാചകരെപ്പോലെ മറ്റു
ള്ളവരുടെ സ്‌നേഹത്തിനും ന�ോ
ട്ടത്തിനും സപ്പോർട്ടിനും വേണ്ടി
നാംനശിപ്പിച്ചുകളയുന്നത്.എങ്ങ
നെയാണ് ഈ സങ്കടങ്ങൾക്കിട
യിൽ നെഗറ്റീവ് ചിന്തകളില്ലാതെ
ജീവിക്കാൻ കഴിയുന്നത് എന്നു
ച�ോദിച്ചാൽ അതു വളരെ എളുപ്പ
മാണ്. ആ ശ്രമം തുടങ്ങേണ്ടത്
നമ്മളിൽ നിന്നു തന്നെയാണ്,
സ്വയം സ്‌നേഹത്തിൽ നിന്ന്.
അതിനുവേണ്ടിനാംചെയ്യുന്നകാ
ര്യങ്ങളിൽ പൂർണ്ണമായ കാര്യപ്രാ
പ്തിയ�ോടു കൂടി മുഴുകിയാൽ മതി.
കൂടുതൽപഠിച്ചുക�ൊണ്ടിരിക്കുക,
കൂടുതൽ പരിശീലിച്ചു ക�ൊ
ണ്ടേയിരിക്കുക. അതിനിടയിലും
സ്വയം സ്‌നേഹിക്കാനും,നമ്മു
ടെ വീഴ്ചകളിൽ സ്വയം ചേർത്തു
പിടിക്കാനും മറന്നുപ�ോകരുത്.
നമ്മുടെ തലച്ചോറിനെ നമുക്ക്
വേണ്ടി ഉപയ�ോഗിക്കാൻ സാ
ധിക്കണം. ബുദ്ധികൂർമ്മത
എന്നത് മറ്റൊരാള�ോട് മത്സരിച്ച്
അയാളെ ത�ോൽപ്പിക്കണം എന്ന
തിലല്ല,മറിച്ചുനമ്മുടെജീവിതത്തെ
അത് ഏതവസ്ഥയിലായാലും
അതിനെ അതേപടി പൂർണമായി
ഉൾക്കൊള്ളുകഎന്നതിലാണ്.
ഇതുവരെയുള്ള മാനസികാ
ര�ോഗ്യ മേഖലയിലെ യാത്രയിൽ
ഏത�ൊരാൾക്കും വളരെ ലളിത
മായിചെയ്യാൻകഴിയുന്നഒരുകാ
ര്യമാണ്ശ്രദ്ധാപൂർണ്ണത
(Mindfulness) പരിശീലി
ക്കുക എന്നത്. ചെയ്യുന്ന ഓര�ോ
കാര്യങ്ങളിലും പൂർണമായി
മുഴുകിക്കൊണ്ട് ജീവിതത്തെ പാ
കപ്പെടുത്തുക എന്ന ഉദ്ദേശ്യമാ
ണ് അതിനു പിന്നിൽ. ഒരുപാട്
കാര്യങ്ങൾ ഒരേ സമയം ചെ
യ്യാനുള്ള കഴിവ് നമ്മുടെ തല
ച്ചോറിനില്ല. ഭക്ഷണം കഴിക്കുമ�ോ
അത് ആസ്വദിക്കാനും,ഓര�ോ
ജ�ോലിയും ചെയ്യുമ്പോൾ അതു
പൂർണ്ണമായും ആസ്വദിക്കാനും
,ഓര�ോ നിമിഷത്തിലും അതിനെ
വിധിക്കാനും ,അതേക്കുറിച്ച് അമി
തമായ ചിന്തകളിൽ മുഴുകാതിരി
ക്കാനും കഴിഞ്ഞാൽ ആവശ്യമി
ല്ലാത്തമാനസികസമ്മർദ്ദങ്ങളെ
ഒഴിവാക്കാൻ നമുക്ക് സാധിക്കും.
അത�ൊരു നിരന്തര സാധനപ�ോ
ലെ ചെയ്യേണ്ട ഒന്നാണ്. ഓര�ോ
ദിവസവും ശ്രദ്ധാപൂർണ്ണത പരി
ശീലിക്കുമ്പോൾ നമ്മുടെ തലച്ചോ
റിൽപുതിയഒരുneuropathway
ഉണ്ടാകും. അതു നമ്മെ കൂടുതൽ
അവബ�ോധംഉള്ളവരാക്കിമാറ്റും.
ഓര�ോ നിമിഷത്തിലും അതിന്റെ
പൂർണമായ ധന്യതയിൽ ജീവി
ക്കാൻ കഴിഞ്ഞാൽ അതിനേ
ക്കാൾ വലുതായി നമുക്ക് വേണ്ടി
മറ്റെന്താണ്ചെയ്യാൻകഴിയുക?
ജീവിതനൈപുണികൾ പരി
ശീലിക്കേണ്ടതും വളരെ അത്യാ
വശ്യമാണ്. അതിനായി നമ്മുടെ
ദൈനദിന കാര്യങ്ങളിൽ ഓര�ോ
ന്നിലും മനസ്സുറപ്പിച്ച് സ്വയം പാക
പ്പെടുത്തിയെടുക്കേണ്ടതുണ്ട്.
ചുരുക്കത്തിൽ ഇഷ്ടപ്പെട്ടു
മുന്നോട്ടു പ�ോകേണ്ട ഒരു ജീവി
തത്തെ വലിച്ചിഴച്ചു മുന്നോട്ടു നീ
ങ്ങുന്ന ക്ഷീണിതരാവരുത് നാം,
മറിച്ചു ജീവിതത്തിന്റെ പ�ൊരുളറി
യുന്ന,അതിലുപരി അവനവനെ
അറിയുന്ന മികവുള്ള മനുഷ്യരാ
വാം. അതിന്റെ നന്മയിൽ ഈ
ല�ോകം സമാധാനമായി ശ്വസി
ക്കട്ടെ...പ്രകാശംപകരട്ടെ.n
ജീവിതം
ആസ്വാദന
ത്തോടെജീവി
ക്കാനായില്ലെ
ങ്കിൽ,നമുക്ക്
നിർവ്വചിക്കാ
നാവാത്ത
എന്തൊക്കെ
യ�ോപ്രശ്‌നങ്ങ
ളുണ്ട്എന്നു
ത�ോന്നിയാൽ
മാനസികാര�ോ
ഗ്യമേഖലയിൽ
നമ്മുടെ
ആന്തരിക
ശിശുവിനെ
സുഖപ്പെ
ടുത്താൻ
വൈദഗ്ധ്യമു
ള്ളഒരാളുടെ
സഹായം
തേടാൻമടിക്ക
രുത്.
152.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
152
ഇന്ന്കേരളംമദ്യ-മയക്ക്മരു
ന്നുകളും,രാസ ലഹരികളും
ക�ൊണ്ട് പ�ൊറുതിമുട്ടുകയാണ്.
പത്രങ്ങളിലും ഇതര മാധ്യമങ്ങളി
ലും വരുന്ന വാർത്തകേട്ട് സാധാ
രണക്കാർ വിറങ്ങലിച്ച് നിൽക്കു
കയാണ്.
സാധാരണക്കാർ എന്ന്
ഞാൻ ഉദ്ദേശിച്ചത് മദ്യ-മയക്ക്
മരുന്നുകളും, രാസ ലഹരികളും,
മറ്റ് ഇതര വിഷ ലഹരികളും ഉപ
യ�ോഗിക്കാത്ത മനുഷ്യരെയാ
ണ്. നമ്മുടെ സമൂഹത്തിലെ പല
വിധ മേഖലകളിൽ പ്രവർത്തി
ച്ചുവരുന്നവരേയും, റ�ോഡിലൂടെ
സഞ്ചരിക്കുന്നവരേയും, സൂഷ്മ
മായി നിരീക്ഷിച്ചാൽ അവരുടെ
പ്രവർത്തികൾ ശ്രദ്ധിച്ചാൽ,
വർത്തമാനങ്ങൾ കേട്ടാൽ ഒരു
കാര്യം ബ�ോധ്യമാകും അവരിൽ
പലർക്കും ബ�ോധം എന്നുള്ള
ഒരവസ്ഥ ഇല്ല തന്നെ. പലരും
ഇന്നലെകളിൽ നടത്തിയിട്ടുള്ള
പ്രസ്താവനകൾക്കും പ്രസംഗ
ങ്ങൾക്കുംതീർത്തുംവിരുദ്ധമാണ്
അവരുടെ ഇന്നത്തെ പ്രവർത്തി
കളും അവർ മുന്നോട്ട് വെയ്ക്കുന്ന
ആദർശങ്ങളും.ഇത്തരക്കാരുടെ
എണ്ണം വളരെ ഭൂരിപക്ഷമാകുക
യാൽ അവർ ഒന്നായി ചേർന്ന്
ശരിക്കും ബ�ോധമുള്ളവരെ
പ�ൊതുശത്രുവായി കാണുകയും,
അവരെ കൂട്ടംചേർന്ന് ആക്ര
മിച്ച് നശിപ്പിക്കുവാനുള്ള ശ്രമം
നടപ്പാക്കുകയും ചെയ്യുന്നു. മദ്യ
-മയക്ക് മരുന്നുകളുടേയും, രാസ
ലഹരികളുടേയും ഉപയ�ോഗം
നിമിത്തം ഉണ്ടാകുന്ന ക്രിമിനൽ
പ്രവർത്തികളുടെ എണ്ണം പത്രമാ
ധ്യമങ്ങളിലൂടെ നാം അറിയുന്നതി
നേക്കാൾഎത്രയ�ോഇരട്ടിയാണ്
പുറംല�ോകം അറിയാതെ പ�ോകു
ന്നത്.
പല വിധത്തിലും തരത്തിലുമു
ള്ള ലഹരി വിരുദ്ധ പ്രവർത്തന
ങ്ങൾ നമ്മുടെ നാട്ടിൽ ആഘ�ോ
ഷിച്ചുവരുകയാണല്ലോ. ലഹരി
വിരുദ്ധ പ്രതിജ്ഞകൾ, ലഹരി
വിരുദ്ധ ക്ലാസ്സുകൾ, ലഹരി
വിരുദ്ധ കലാപ്രകടനങ്ങൾ,
ലഹരി വിരുദ്ധ പ്രസംഗങ്ങൾ,
ലഹരി വിരുദ്ധ സെമിനാറുകൾ,
ലഹരി വിരുദ്ധ ചങ്ങലകൾ
എന്നിവ നടത്തി കേരളം ഒന്നാം
സ്ഥാനത്തേയ്ക്ക് മുന്നേറുകയാണ്.
ഇത്തരം ഫലരഹിതമായ പ്ര
വർനങ്ങൾക്ക് ചെലവഴിക്കുന്ന
സമ്പത്തും, മനുഷ്യ പ്രയത്
നവും
വളരെ വലുതാണ്. മേൽപ്പറഞ്ഞ
പ്രവർത്തനങ്ങൾക�ൊണ്ട് നാളി
തുവരെ ഒരു ഫലവും ഉണ്ടായിട്ടില്ല
എന്നുമാത്രമല്ലനാൾക്കുനാൾമദ്യ
-മയക്ക് മരുന്നുകളുടേയും, രാസ
ലഹരികളുടേയുംഉപയ�ോഗംകൂടി
വരുകയാണ്.ഇതിൽനിന്നുംഒരു
കാര്യം വ്യക്തമാണ് ഈ നടത്തു
ന്ന പ്രഹസനങ്ങളല്ല മദ്യ-മയക്ക്
മരുന്നുകളുടേയും, രാസ ലഹരി
കളുടേയും ഉപയ�ോഗം കുറക്കാനു
ള്ളവഴിഎന്നവസ്തുത.
സ്‌കൂളുകളിലും, ക�ോളേജു
കളിലും, പ്രെഫഷണൽ ക�ോളേ
ജുകളിലും, ത�ൊഴിലിടങ്ങളിലും,
കളികളങ്ങൾക്ക് പിന്നിലും, കലാ
രംഗങ്ങളിലും തുടങ്ങി സർവ്വ
ഇടങ്ങളിലും ഇത്തരം വിഷ ലഹ
രികളുടെ ഉപയ�ോഗം അപകട
മാംവിധംവ്യാപിച്ചുകഴിഞ്ഞു.നൂറ്
കണക്കിന് യുവതി യുവാക്കൾ
അനുദിനം ഭ്രാന്തചിത്തരായി
മാറുന്നു. വാഹന അപകടങ്ങളു
ടെഎണ്ണംഭയാനകമായിവർദ്ധി
ച്ചുകഴിഞ്ഞു.പലവീടുകളിലുംഅമ്മ
മാർക്കും,സഹ�ോദരിമാർക്കും,
യുവജനങ്ങൾക്കുംഅച്ഛനമ്മമാർ
ക്കും,വൃദ്ധജനങ്ങൾക്കുംസുരക്ഷി
താവസ്ഥ നഷ്ടപ്പെട്ടുകഴിഞ്ഞു.
പല വീടുകളിൽ നിന്നും പ്രായപൂർ
ത്തിയായപെൺകുട്ടികളെരാത്രി
കാലങ്ങളിൽഅയലത്തെവീടുക
ളിലേയ്ക്ക് സുരക്ഷിതത്വത്തിനായി
മാറ്റിപാർപ്പിക്കുന്നു. അവിടേയും
ആ പെൺകുട്ടികൾക്ക് എത്രമാ
ത്രംസുരക്ഷിതത്വമുണ്ട്എന്ന്നാം
ആര�ോഗ്യം
ശില്പി.
ഗുരു
പ്രസാദ്
അയ്യപ്പൻ
സ്‌കൂളുകളി
ലും,ക�ോളേ
ജുകളിലും,
പ്രെഫഷണൽ
ക�ോളേജുകളി
ലും,ത�ൊഴി
ലിടങ്ങളിലും,
കളികളങ്ങൾ
ക്ക്പിന്നിലും,
കലാരംഗ
ങ്ങളിലും
തുടങ്ങിസർവ്വ
ഇടങ്ങളിലും
ഇത്തരംവിഷ
ലഹരികളുടെ
ഉപയ�ോഗം
അപകടമാം
വിധംവ്യാപിച്ചു
കഴിഞ്ഞു.
ലഹരിമുക്തകേരളം
153.
sk]v-äw_À 2025 153
ചിന്തിക്കേണ്ടിരിക്കുന്നു.
മദ്യ-മയക്ക്മരുന്നുകളുടേ
യും, രാസ ലഹരികളുടേയും
ഉപയ�ോഗം നിമിത്തം ഉണ്ടാകുന്ന
അതിക്രമങ്ങളിൽ മനംന�ൊന്ത്
മാതാപിതാക്കന്മാർ തന്നെ രഹ
സ്യമായും പരസ്യമായും തങ്ങളു
ടെഓമനമക്കളെഅവരുടെസുര
ക്ഷിതത്വത്തിനായിപ�ോലീസിനെ
ഏല്പിക്കുന്നസംഭവങ്ങൾഇന്ന്നി
രവധിയാണ്. ഇത്തരം വിഷ ലഹ
രികൾക്ക് അടിമപ്പെട്ടവർ വാഹ
നങ്ങൾ ഓടിക്കുന്നത് കാരണം
നിരപരാധികളായ എത്രയ�ോ
പേരാണ്നിത്യവുംമരണപ്പെടുന്ന
ത്. ഒരു യുവ വനിതാ ഡ�ോക്ടറെ
ക്രൂരമായമരണത്തിലേയ്ക്ക്നയിച്ച
സംഭവവും,സഹപാഠികളെക്രൂര
മായ റാഗിംങ്ങിന് വിധേയമാക്കി
ക�ൊന്നൊടുക്കുന്ന സംഭവങ്ങളും,
അമ്മയെ മകൻ വെട്ടിക്കൊന്ന
സംഭവവും, അച്ഛനെ മകൻ കു
ത്തിക്കൊന്ന സംഭവവും തുടങ്ങി
നൂറ്കണക്കിന്ക്രിമിനൽപ്രവർ
ത്തികളാണ് ഇന്ന് ഈ ക�ൊച്ച്
കേരളത്തിൽ അങ്ങോളമിങ്ങോ
ളം നിത്യവും നടന്നുവരുന്നത്.
ഇതിന്റെയെല്ലാം പിന്നിൽ പ്രവർ
ത്തിക്കുന്ന പ്രേരക ശക്തി മദ്യ
-മയക്ക് മരുന്നുകളുടേയും, രാസ
ലഹരികളുടേയും ഉപയ�ോഗം
തന്നെയാണ്. മാനഭയംക�ൊ
ണ്ടും, അഭിമാനക്ഷയം ഓർത്തും
പലരും ഒന്നും പുറത്തുപറയാതെ
സ്വയം സഹിച്ച് ഇല്ലാതായി തീരു
കയാണ്.
ലഹരി വില്പനക്കാരുടെ സാ
മ്പത്തിക ശാസ്ത്രം വളരെ ലളിത
മാണ്. ഒരാൾ സ്വയം ത�ൊഴിൽ
എന്ന നിലയിൽ ഒരു പശുക്കു
ട്ടിയെ വാങ്ങി വളർത്തിയാൽ,
അവയ്ക്ക് പുല്ല് ക�ൊടുക്കണം, പി
ണ്ണാക്ക് ക�ൊടുക്കണം, പുതിയത
രം കാലിതീറ്റകൾ നൽകണം,
ചികിത്സ നൽകണം, അവയെ
വേണ്ട വിധം പരിപാലിക്കണം.
എന്നാൽമാത്രമേ അവ വളർന്ന്
വലുതായി ഒരു പശുക്കു
ട്ടിക്ക് ജന്മം നൽകുകയുളളു. തുടർ
ന്ന് കറവ വറ്റുന്നതുവരെ വരുമാ
നമായി പാൽ ലഭിക്കും. എന്നാൽ
ഒരുമയക്കുമരുന്ന്‌വില്പനക്കാരൻ
ഒരാളെ തന്റെ വലയിൽ വീഴ്ത്തി
യാൽ അന്നുമുതൽ ആ ലഹരിഉ
പയ�ോഗിച്ച് തുടങ്ങിയ ആൾ മരി
ക്കുന്നതുവരെ ഒരു മുതൽമുടക്കും
പരിചരണവും ഇല്ലാതെ തന്നെ
ലഹരി മാഫിയാകൾക്ക് ഒരു തട
സ്സവും ഇല്ലാതെ വരുമാനം ലഭിച്ചു
ക�ൊണ്ടേയിരിക്കുന്നു.
കുട്ടികളെ അവരുടെ
വലയിൽ വീഴ്ത്തുന്നതാണ്
അവർക്ക് ഏറെ എളുപ്പം. വാഹ
നങ്ങളിൽ ലിഫ്റ്റ്‌ക�ൊടുത്തും,
ആഹാര പാനീയങ്ങൾ വാങ്ങി
ക്കൊടുത്തും, ഉപയ�ോഗിക്കാൻ
മ�ൊബൈൽ ഫ�ോണും, വാഹ
നങ്ങളും നൽകിയും കുട്ടികളെ
അവരുടെ വിശ്വസ്തരാക്കിയ
ശേഷം അവരെ ലഹരിയുടെ ല�ോ
കത്തേയ്ക്കും, സെക്
സിന്റെ ല�ോ
കത്തേയും ക�ൊണ്ട് പ�ോകുകയും
ക്രമേണ നല്ല ഒരുകസ്റ്റമറും, ക്യാ
രിയറും ആയി മാറ്റുന്നു. തുടർന്ന്
മയക്കുമരുന്ന് ഉപയ�ോഗത്തിന്
വേണ്ടി പണവും സ്വർണ്ണാഭര
ണങ്ങളും സ്വന്തം വീട്ടിൽ നിന്ന്
തന്നെ മ�ോഷ്ടിക്കുകയും അവ ലഭി
ക്കാതെവരുമ്പോൾപണത്തിനാ
യി പല നീച പ്രവർത്തികളിലും
വ്യാപൃതരാകുകയും ചെയ്യുന്നു. തു
ടർന്ന്വീട്ടുകരെഭീഷണിപ്പെടുത്തി
പണം വാങ്ങാൻ ആരംഭിക്കുന്നു.
ലഹരിക്ക് അടിമപ്പെട്ട് ആത്മഹ
ത്യ ചെയ്യുന്നതുവരെയ�ോ, മുഴുഭ്രാ
ന്തനായി തീരുന്നതു വരെയ�ോ,
വാഹന അപകടങ്ങളിൽപ്പെട്ട്
മരണമടയുന്നതുവരെയ�ോ ഈ
പ്രവർത്തി തുടരും. ഇവർക്ക്
ലഹരിയിൽനിന്ന്മ�ോചനമില്ലന്ന
താണ് സത്യം. അതിനാൽ വിഷ
ലഹരികളെ അകറ്റി നിർത്തുക
മാത്രമാണ് പരിഹാരം.
മേൽപ്പറഞ്ഞ പ്രതിഭാസ
മാണ് കേരളമാകെ അരങ്ങേ
റിക്കൊണ്ടിരിക്കുന്നത്. വിഷ
ലഹരിയെ സമൂഹത്തിൽ നിന്നും
ഉന്മൂലനം ചെയ്യാൻ പ്രതിജ്ഞ
കളും പ്രസംഗങ്ങളും മറ്റ് ഉടായി
പ്പ് തന്ത്രങ്ങളും മാത്രം പ�ോരാ.
അതിനായി ക്രിയാത്മകമായ
ദീർഘകാല പദ്ധതികൾ ആസൂ
ത്രണംചെയ്ത് നടപ്പാക്കുകയാണ്
വേണ്ടത്. അതിലേയ്ക്കുള്ള ചില
പ്രയ�ോഗിക നിർദ്ദേശങ്ങളാണ്
തഴെവരുന്ന ഖണ്ഡികളിൽ പറ
യുന്നത്. ഇപ്പോൾ കേരളം നടപ്പാ
ക്കിവരുന്ന ലഹരിവിരുദ്ധ പ്രവർ
ലഹരിയിൽ
നിന്ന്മ�ോചന
മില്ലന്നതാണ്
സത്യം.
അതിനാൽ
വിഷലഹരി
കളെഅകറ്റി
നിർത്തുക
മാത്രമാണ്
പരിഹാരം.
154.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
154
ത്തനങ്ങൾക�ൊണ്ട്ജ�ോലിയിൽ
ആത്മാർത്ഥതയുള്ള പ�ോലീസു
കാരുടേയും, എക്‌സൈസ്സ്‌കാ
രുടേയും ജീവൻ ബലിക�ൊടുത്ത്
അവരുടെ കുടുംബങ്ങളെ അനാ
ഥമാക്കാം എന്നതുമാത്രമാണ്
ഫലം. ര�ോഗത്തെയല്ല ര�ോഗ
കാരണങ്ങളാണ് ഇല്ലാതാക്കേ
ണ്ടത്.
ശരിയായ
ബ�ോധവൽക്കരണം
എൽ.കെ.ജി. തലം മുതൽ
10-ാം ക്ലാസ്സുവരെയുള്ള എല്ലാ
വിദ്യാർത്ഥികൾക്കും ആര�ോഗ്യ
സംരക്ഷണത്തിന്റെ ആവശ്യക
തയെപ്പറ്റിയും,വിഷലഹരികളുടെ
ദ�ോഷങ്ങളെപ്പറ്റിയും ശരിയായ
രീതിയിൽ ബ�ോധവൽക്കരണം
നടത്തുക. കഴിയുമെങ്കിൽ അവ
സിലബസ്സിന്റെ ഭാഗമാക്കുക.
അങ്ങനെയെങ്കിൽ പത്ത് വർ
ഷംക�ൊണ്ട് വിഷ ലഹരികളിൽ
നിന്ന്കേരളത്തെമ�ോചിപ്പിക്കാം.
കലകളെ ചേർത്ത്
നിർത്തുക
ജ്ഞാനികളായവിദ്യാഭ്യാസ
ചിന്തകന്മാർ പഠനത്തോട�ൊപ്പം
കലകളെ ചേർത്ത് നിർത്തി
യതിന്റെ പ്രധാന കാരണം.
കലകളിലൂടെ മാത്രമേ സാമൂഹ്യ
വിമലീകരണംസാധ്യമാകുഎന്നു
ള്ളതുക�ൊണ്ടാണ്. പക്ഷേ ഇന്ന്
കലാകാരന്മാർക്ക് സമൂഹം ഒരു
കൂലിപ്പണിക്കാരന്റെ പ്രാധാന്യം
പ�ോലും നൽകുന്നില്ല. സമ്മേളന
ങ്ങൾക്കും ആഘ�ോഷങ്ങൾക്കും
മാറ്റ് കൂട്ടാൻ മാത്രമാണ് കലാ
കാരന്മാരെ ഇന്ന് ഉപയ�ോഗി
ക്കുന്നത്. സ്
കൂളുകളിലും ക�ോളേ
ജുകളിലും ഏറ്റവും അവസാന
വിഷയമായിട്ടുപ�ോലും പലപ്പോഴും
കലകളെ പരിഗണിക്കാറില്ല.
ഈ അടുത്ത നാളുകളിലാണ്
കലകൾക്ക് ഒരു പാഠപുസ്തകം
പ�ോലും സാധ്യമായത്. യൂറ�ോപ്പ്
പ�ോലുള്ള വികസിത രാജ്യങ്ങ
ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങ
ളിലെ ഒരു പ്രധാന വിഷയമാണ്
കലകൾ. അതിനായി ആർട്ട് സ്റ്റു
ഡിയ�ോകളും, വർക്ക്‌ഷ�ോപ്പുകളും
അവർ സ്
കൂളിൽ സജ്ജീകരിച്ച്
പ്രവർത്തിക്കുന്നു. ആഴ്ചയിൽ
കുറഞ്ഞത് ഒരു പ്രാവശ്യമെങ്കി
ലും അധ്യാപകർ കുട്ടികളുമായി
ആർട്ട് ഗ്യാലറികൾ സന്ദർശിക്കു
ന്നു. അതുക�ൊണ്ട് അവിടുത്തെ
കുട്ടികൾ പൗരബ�ോധമുള്ളവരും
നിയമം അനുസരിക്കുന്നവരു
മായി തീരുന്നു. ഇവിടെ ക്രിമി
നലുകളായി തീരുന്ന കുട്ടികൾ
ഗൗരവമായി കല പഠിച്ചിട്ടുള്ള
വരല്ല. കല പഠിച്ചിട്ടുള്ളവർക്ക്
ഒരു ക്രിമിനലായി തീരാൻ
വളരെ പ്രയാസമാണ്. ഇവിടെ
കലകളെദുരുപയ�ോഗംചെയ്യുന്ന
വരെയാണ് കലാകാരന്മാരായി
അംഗീകരിക്കുന്നത്. അവരുടെ
വഴിവിട്ട ജീവിതവും ശിഥില
കുടുംബ ബന്ധങ്ങളും, മദ്യമയക്ക്
മരുന്നുകളുടെ ഉപയ�ോഗവുമാണ്
പലരും മാതൃകയാക്കുന്നത്. അതു
ക�ൊണ്ടാണ് നമ്മുക്ക് ല�ോക�ോ
ത്തര കലാകാരന്മാരുടെ എണ്ണം
ഗണ്യമായികുറയാനുള്ളപ്രധാന
കാരണം. അതേ സമയം കലക
ളിൽ ബിരുദവും, ബിരുദാനന്തര
ബിരുദവും നേടിയവരും, കലയെ
ഉപാസിക്കുന്നവരും ജീവിക്കാ
നായി മറ്റ് ജ�ോലികൾ ചെയ്യാൻ
നിർബന്ധിതരായി തീരുന്നു.
ഓര�ോ വർഷവും കല പഠിച്ചിറ
ങ്ങുന്ന നൂറ് കണക്കിന് കലാ
കാരന്മാരെ സമൂഹം ഉപയ�ോഗി
ക്കുകയും അവർക്ക് മാന്യമായ
സ്ഥാനമാനങ്ങൾ നൽകുകയും
ചെയ്യുക. ഇന്ന് ആ അവസരങ്ങ
ളെല്ലാം കള്ളനാണയങ്ങളാണ്
ഉപയ�ോഗപെടുത്തുന്നത്. ശരിക്കു
ള്ളകലാകാരന്മാരെസമൂഹംഉപ
യ�ോഗിക്കാത്ത പക്ഷം കല പഠി
പ്പിക്കുന്ന കലാസ്ഥാപനങ്ങൾ
എന്നെന്നേയ്ക്കുമായി അടച്ച് പൂട്ടു
കയാണ് വേണ്ടത്. കലകളേയും
കലാകാരന്മാരെയും സാമൂഹ്യന
ന്മയ്ക്കായി ഉപയ�ോഗിക്കത്തക്ക വി
ധമുള്ളപദ്ധതികൾആവിഷ്‌കരി
ക്കുക എന്നതാണ് രണ്ടാമത്തെ
നിർദ്ദേശം.
ചരിത്രപരമായ
തിരുത്തലുകൾ
നടത്തുക
ഒരുകാലത്ത് തദ്ദേശിയ
ജനതയായ അടിസ്ഥാനവർഗ്ഗ
ത്തിന്റെ കലയും സംസ്
കാരവും
ഭാഷയും നശിപ്പിക്കുന്നതിനായി
അവരുടെആരാധനസമ്പ്രദായ
ത്തിൽ മദ്യ-മയക്ക് മരുന്നുകളും
മറ്റും ബ�ോധപൂർവ്വം കടത്തിവിട്ടു.
അന്ന് രാസ ലഹരികൾ ഉണ്ടാ
യിരുന്നെങ്കിൽ അതും ആ പാവ
ങ്ങളെ അടിച്ചേല്പിക്കുമായിരുന്നു.
പ്രകൃതിയേയും പൂർവ്വികരേയും
ആരാധിച്ചിരുന്ന ഒരു സംസ്
കാ
രസമ്പന്നമായ ജനതയെയാണ്
ഇപ്രകാരം വഞ്ചിച്ച് അടിസ്ഥാന
ജനതതളെ ഇല്ലാതാക്കിയത്.
അതിന്റെ പിൻതലമുറക്കാരായ
ഇന്നത്തെഅടിസ്ഥാനജനതയും
പല മലനടകളിലും, കാവുകളിലും
ഇന്നും മദ്യ-മയക്ക് മരുന്നുകളും
എൽ.കെ.ജി.
തലംമുതൽ
10-ാംക്ലാസ്സു
വരെയുള്ള
എല്ലാവിദ്യാർ
ത്ഥികൾക്കും
ആര�ോഗ്യ
സംരക്ഷ
ണത്തിന്റെ
ആവശ്യകത
യെപ്പറ്റിയും,
വിഷലഹരിക
ളുടെദ�ോഷ
ങ്ങളെപ്പറ്റിയും
ശരിയായ
രീതിയിൽ
ബ�ോധവൽ
ക്കരണം
നടത്തുക.
155.
sk]v-äw_À 2025 155
മറ്റുംവച്ച് ആരാധിച്ചു പ�ോരുന്നു.
കാലക്രമേണ ഈ ദുഷിച്ച സമ്പ്ര
ദായം അടിസ്ഥാന ജനതയെ
മാത്രമല്ല ഇവിടെ ജീവിക്കുന്ന പല
ജനസമൂഹത്തേയും ബാധിച്ചു.
തുടർന്ന് ഇത് ഒരു ദുഷിച്ച സം
സ്‌കാരമായി വളർന്നു. ജനനം
മുതൽ മരണം വരെയുള്ള എല്ലാ
ആഘ�ോഷങ്ങളിലും ഉത്സവങ്ങ
ളിലും വിഷ ലഹരികൾ ഒഴിച്ച്കൂ
ടാനാകാത്ത ഒന്നായി മാറി.
കുട്ടികളും യുവതീ യുവാക്കളും
ഇതിൽ ആകൃഷ്ടരായി. അങ്ങനെ
ഡി.ജെ. പാർട്ടികളായി, ഡ്രഗ്‌സ്
പാർട്ടികളായി. അതേ തുടർന്ന്
വിഷ ലഹരികൾ രഹസ്യമായും
പരസ്യമായും ഉപയ�ോഗിക്കുന്ന
സാധാരണ വസ്തുക്കളായി ഇന്ന്
മാറിക്കഴിഞ്ഞു. ലഹരി വസ്തുക്കൾ
വച്ച്ആരാധനനടത്തുന്നവർക്ക്
തുടർച്ചയായ ബ�ോധവൽക്കര
ണം നടത്തുക. ചരിത്രപരമായി
വഞ്ചിക്കപ്പെട്ടവർക്ക് സാന്ത്വന
വും ചരിത്രബ�ോധവും അറിവുക
ളുമാണ് നൽകേണ്ടത്. ശിക്ഷക
ളല്ല.
മയക്ക് മരുന്ന് കേസ്സുകൾ
അതിവേഗ ക�ോടതികൾ
കൈകാര്യം ചെയ്യുകയും പിടിക്കു
ന്നവരുടെ വാഹനം ഓടിക്കാനു
ള്ള ലൈസൻസ് എന്നെന്നേയ്ക്കു
മായി റദ്ദ് ചെയ്യുകയും, അവരുടെ
വസ്തു വകകൾ കണ്ട്‌കെട്ടി അവ
രുടേയുംലഹരിക്കേസ്സുകളിൽപിടി
ക്കപ്പെട്ടവരുടേയും ചികിത്സയ്ക്കായി
ഉപയ�ോഗിക്കുകയുംചെയ്യുകഎന്ന
താണ്മൂന്നാമത്തെനിർദ്ദേശം.
മദ്യവും ചൂതാട്ടവും
നിര�ോധിക്കുക.
പണ്ട്പണ്ട്ഒരുരാജ്യത്തിന്റെ
വരുമാന മാർഗ്ഗങ്ങൾ മദ്യകച്ചവ
ടവും, ചൂതാട്ടവുമാണെന്ന് നമ്മൾ
കഥകളിലൂടെ വായിച്ചാൽ ആ
രാജ്യത്തെപ്പറ്റിയും ആ രാജ്യത്തി
ന്റെ സാംസ്
കാരിക നിലവാര
ത്തെപ്പറ്റിയും നമ്മൾ എന്താണ്
ഭാവനയിൽ കാണുന്നത്. സത്യ
ത്തിൽ ആ അവസ്ഥതന്നെയല്ലേ
ഇന്ന് കേരളം അനുഭവിക്കുന്നത്.
മദ്യത്തിന്റെയും ല�ോട്ടറിയുടേയും
വില്പനയിലൂടെ കേരളത്തിന്
ആയിരം ക�ോടി രൂപ പ്രത്യക്ഷ
വരുമാനം ലഭിക്കുന്നുവെന്ന്
കരുതുക. എന്നാൽ കേരളത്തി
ന് പര�ോക്ഷ നഷ്ടം ലക്ഷം ക�ോടി
രൂപ ആയിരിക്കും. മദ്യപാനംമൂല
വും, ല�ോട്ടറി ഭ്രാന്തിലൂടെയും ഒരു
കുടുംബം ഇല്ലാതായാൽ അതിന്
എത്ര രൂപയുടെ നഷ്ടമായി കണ
ക്കാക്കും. ഇപ്രകാരം ..എത്രയെ
ത്ര കുടുംബങ്ങളാണ് നിത്യവും
അനാഥമാകുന്നുത്. വാഹന
അപകടങ്ങൾ ഉണ്ടാകാനുള്ള
പ്രധാനഒരുകാരണംമദ്യമയക്ക്
മരുന്നുകളും രാസ ലഹരികളുമാ
ണ്. രാസ ലഹരികളിലേയ്ക്കുള്ള
വഴിയാണ്മദ്യപാനം.
മദ്യ ലഭ്യത ഇല്ലാതിരുന്ന
ക�ോവിഡ് കാലത്ത് വാഹന
അപകടങ്ങളും, കുടുംബ പ്രശ്
ന
ങ്ങളും വളരെ കുറവായിരുന്നു
എന്നസത്യം പ�ോലീസ് രേഖകൾ
പരിശ�ോധിച്ചാൽ ആർക്കും ബ�ോ
ധ്യപ്പെടാവുന്നതാണ്. മുക്കിന്
മുക്കിനുള്ള മദ്യകച്ചവടം ജനങ്ങ
ളിൽ പരസ്പരബഹുമാനവുംപ്രതി
പക്ഷ ബഹുമാനവും ഇല്ലാതാക്കി
എന്നത് എടുത്ത് പറയേണ്ട സം
ഗതിയാണ്. ലഹരിക്ക് എതിരെ
ശക്തമായ പ്രചരണങ്ങൾ
നടത്തുകയും മുക്കിന് മുക്കിന്
മദ്യകച്ചവടവും നടത്തുന്ന രീതി
സാംസ്‌കാരിക കേരളത്തിന്
ചേരുന്നല്ല, ഇന്ന് കേരളത്തിലെ
സാധാരണക്കാരുടെവീടുകളിൽ
അനുഭവിക്കുന്ന സാമ്പത്തിക
ബുദ്ധിമുട്ടിനും അരക്ഷിതാവ
സ്ഥയ്ക്കും പ്രധാനകാരണം ഈ
മദ്യ-മയക്കുമരുന്നുകളുടെ ലഭ്യ
തയാണ്. ലഹരി ലഹരിതന്നെ
യാണ് അത് വലുതാണെങ്കിലും
ചെറുതാണെങ്കിലും. ഇരുട്ട്‌ക�ൊ
ണ്ട് ഓട്ട അടയ്ക്കുന്നതുപ�ോലുള്ള
എന്ത് ന്യായീകരണവും ഇവിടെ
അപ്രസക്തമാകുന്നു. സമ്പൂർണ
മദ്യ നിര�ോധനം ഏർപ്പെടുത്തിയ
ശേഷം ലഹരിക്കെതിരെ പ്രചര
ണം നടത്തുന്നതാണ് നല്ലത്. കുറ
ഞ്ഞപക്ഷം ബിവറേജ് വഴിയുള്ള
മദ്യകച്ചവടമെങ്കിലും നിർത്തലാ
ക്കണം. അതാണ് ലഹരിമുക്ത
കേരളം സാധ്യമാക്കാനുള്ള നാ
ലാമത്തെനിർദ്ദേശം.
ശിഥില കുടുംബങ്ങൾ
ഇല്ലാതാക്കുക
വർദ്ധിച്ചുവരുന്ന ശിഥില
കുടുംബങ്ങളുടെ എണ്ണം ഭീതിപ്പെ
ടുത്തുന്നതാണ്. ഇത്തരം കുടുംബ
ങ്ങളിൽപ്പെട്ട കുട്ടികളും യുവതി
യുവാക്കന്മാരുമാണ് മദ്യ-മയക്ക്
മരുന്നുകളുടേയും രാസ ലഹരി
യുടേയും അടിമകളായി തീരുന്ന
വരിൽ പലരും. ലിവിംഗ് ടുഗതർ
പ�ോലുള്ള സംസ്‌കാരമാണ്
ശിഥില കുടുംബങ്ങളുടെ വർദ്ധ
നവിന് കാരണമായി തീരുന്നത്.
സിനിമ രംഗത്തുള്ളവരും, മറ്റ്
മേഖലകളിലും ഉള്ള പ്രശസ്തരായ
പലരും സ്വന്തം കുടുംബത്തേയും
കുട്ടികളേയും ഉപേക്ഷിച്ച് അവർ
ക്ക് ഇഷ്ടമുള്ളവരുമായി ജീവിക്കു
ന്ന കാഴ്ച സ�ോഷ്യൽ മീഡിയായും
മറ്റ് മാധ്യമങ്ങളും ആഘ�ോഷ
മാക്കുന്ന ഈ കാലഘട്ടത്തിൽ
സാധാരണ ആളുകളും അവരെ
അനുകരിക്കുന്നു. സെലിബ്രേറ്റി
കൾക്ക് ആകാമെങ്കിൽ എന്തു
ക�ൊണ്ട് നമുക്കും ആയിക്കൂട.
ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന
ശിഥില കുടുംബത്തിന്റെ ദ�ോഷം
അനുഭവിക്കുന്നത് പാവം കുട്ടിക
ളാണ്. അവരാണ് പിന്നീട് സമൂ
ഹത്തിന് വിപത്തായി മാറുന്നത്.
കുട്ടികളെ ഇപ്രകാരം അനാഥരാ
ക്കുന്നവർക്കെതിരെ ശക്തമായ
നിയമ നടപടികൾ ഉണ്ടാകുക
യും. അവരിൽനിന്നും വലിയ പിഴ
ഈടാക്കി കുട്ടികൾക്ക് നൽകുക
യും ആ വാർത്തകൾ സ�ോഷ്യൽ
മീഡിയായുംമറ്റ്മാധ്യമങ്ങളുംപര
മാവധി പ്രചരിപ്പിക്കാനും നിയമം
ഉണ്ടാകണം. ശിഥില കുടുബ
ങ്ങൾ ഇല്ലാതാക്കുക എന്നതാണ്
അഞ്ചാമത്തെനിർദ്ദേശം.
കേരളത്തെ വിഷ ലഹരി
യിൽനിന്ന് മുക്തമാക്കാൻ പ്രാ
യ�ോഗികമായ അഞ്ച് നിർദ്ദേശ
ങ്ങളാണ്ഒരുകലാകാരൻഎന്ന
നിലയിൽ എനിക്ക് സമൂഹത്തിന്
മുന്നിൽഅവതരിപ്പിക്കാനാനുള്ള
ത്.തല്ക്കാലംഞാൻവിഷലഹരി
ചിന്തയിൽനിന്ന്വിടവാങ്ങുന്നു.n
മദ്യ ലഭ്യത
ഇല്ലാതിരുന്ന
ക�ോവിഡ്
കാലത്ത്
വാഹന
അപകടങ്ങ
ളും, കുടുംബ
പ്രശ്‌നങ്ങളും
വളരെ കുറ
വായിരുന്നു
എന്നസത്യം
പ�ോലീസ്
രേഖകൾ പരി
ശ�ോധിച്ചാൽ
ആർക്കും
ബ�ോധ്യപ്പെടാ
വുന്നതാണ്.
156.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
156
2017-ൽസാമൂഹിക പ്രസക്തി
യുള്ള ആനുകാലിക ചരിത്ര
സംഭവങ്ങളെ ക്കുറിച്ച് ഇന്റർനെ
റ്റ് യുഗത്തിലും തപാലിൽ കത്തെ
ഴുത്ത് മത്സരത്തിൽ ആയിരക്ക
ണക്കിന് വ്യക്തികളിൽ നിന്നും
''2018-ലെ തപാൽ അക്ഷര
ബന്ധു പുരസ്
കാരം'' എനിക്ക്
ലഭിച്ചു100 പ�ോസ്റ്റ് കാർഡും,
പ്രസക്തി പത്രവുമടങ്ങുന്ന പു
രസ്‌കാരം ഫെബ്രുവരിയിൽ
ഭാഷാപിതാവിന്റെ തുഞ്ചൻ പറ
മ്പിൽ നടക്കുന്ന തുഞ്ചൻ ഉത്സവ
ത്തോടനു ബന്ധിച്ച് മലയാളത്തി
ന്റെ സുകൃതമായ ജ്ഞാനപീഠ
ജേതാവ്ശ്രീഎം.ടിവാസുദേവൻ
നായർ നൽകുമെന്നറിയിച്ച് ക്ഷ
ണക്കത്ത് കിട്ടി. പ്രശസ്ത കവിയും
പുര�ോഗമന സാംസ്‌കാരിക
പ്രവർത്തകനുമായ മണമ്പൂർ
രാജൻ ബാബുവിന്റെ ഇന്ന് ഇൻ
ലന്റ് കുഞ്ഞുമാസികയുടെ പത്രാ
ധിപരെക്കുറിച്ച് പ്രശസ്ത കവിയും
പ്രഭാഷകനുമായ ''ആലങ്കോട്
ലീലാകൃഷ്ണൻ''
എഴുപതുകളിലെ സാംസ്‌കാ
രിക ഉണർവിന്റെ ശേഷപത്രിക
ളില�ൊന്നാണ്''ഇന്ന്''ജീവിക്കുന്ന
കാലത്തെ കുറിച്ച് വിമർശനാത്മ
കമായ ജാഗ്രത പുലർത്തുകയും
ഒരു നല്ല വ്യവസ്ഥിതിയുടെ ഉദയ
ത്തെക്കുറിച്ച് സ്വപ്നം കാണുകയും
ആ സ്വപ്നം കുറച്ചുപേരുമായി പങ്കു
വയ്ക്കുകയും ചെയ്യുന്ന സത്യസന്ധ
മായപ്രതിര�ോധസാംസ്‌കാരിക
വിനിമയം ഇന്നും,''ഇന്ന്'' നില
നിർത്തുന്നു.
2018ഫെബ്രുവരി2-ാംതീയതി
രാത്രി ഒരു മണിക്ക് ഞാനും
എന്റെമൂത്തമകൻസുബിനുമായി
വൈക്കത്തുനിന്നും കാറിൽ ഭാ
ഷാചാര്യന്റെ മണ്ണിലേക്ക്കാറിൽ
യാത്ര പുറപ്പെട്ടു. മകനായിരുന്നു
കാറ�ോടിച്ചത്. ആദ്യമായിട്ടാണ്
തുഞ്ചൻഉത്സവത്തിന് പങ്കെടു
ക്കാൻ അവസരം. മനസ്സിൽ
ഒരായിരംചിന്തകളായിരുന്നു
മലയാള സാഹിത്യത്തി
ലെ നിത്യയൗവനമായ എം.ടി
സാറിനെയും, അദ്ദേഹത്തിന്റെ
കൃതികളെയും, ദൈവം ചുംബിച്ച
വിരലുകൾ ക�ൊണ്ട് മലയാളി വാ
യനക്കാർ എന്നും ഹൃദയത്തിൽ
സൂക്ഷിക്കുന്ന കഥാപാത്രങ്ങളെ
യും കുറിച്ചുള്ള ഓർമ്മകളായിരു
ന്നു.
കൗമാര-യൗവന കാലഘട്ട
ത്തിൽ വായന ഒരു ഹരമായിരു
ന്നു. ആദ്യകാല വായന മുട്ടത്തു
വർക്കിയും, ചെമ്പിൽ ജ�ോണും,
ക�ോട്ടയം പുഷ്പനാഥുമായിരുന്നു.
പിന്നീട് വായനയുടെ മേച്ചിൽ
പുറങ്ങളിൽപ്രശസ്തഎഴുത്തുകാർ
ക്കൊപ്പം എം.ടി വാസുദേവൻ
നായരുടെ കൃതികൾ വായിച്ചു തു
ടങ്ങിയപ്പോൾ അത�ൊരു ലഹരി
യായിമാറി.വൈക്കംവടക്കുംകൂർ
രാജരാജവർമ്മയുടെ പേരിലുള്ള
വായനശാലയിൽ നിന്നും വായി
ക്കാൻ എടുത്ത പുസ്തകങ്ങളിൽ
എം ടി യുടെ രചനകൾ വീണ്ടും
വീണ്ടുംവായിച്ചു.
ന�ോവലുകളും, ചെറുകഥ
ഓർമ്മക്കുറിപ്പ്
സുബ്രഹ്മണ്യൻ അമ്പാടി, വൈക്കം
ഓർമ്മയുടെചിറകിലേറി
തുഞ്ചൻപറമ്പിലേക്ക്
157.
sk]v-äw_À 2025 157
സമാഹാരങ്ങൾ,ഉപന്യാസങ്ങൾ, ബാലസാഹി
ത്യ കൃതികൾ, ഓർമ്മക്കുറിപ്പുകൾ, സാഹിത്യപഠ
നങ്ങൾ, പ്രസംഗസമാഹാരങ്ങൾ യാത്രാവിവര
ണങ്ങൾ, തിരക്കഥകൾ, നാടകം, മാവേലിക്കര
അഡീഷണൽ ജില്ലാ ക�ോടതിയിൽ ജ�ോലി കിട്ടിയ
തിന്ശേഷം-മലയാളകലാ-സാംസ്‌കാരിക-സാ
ഹിത്യല�ോകത്തെ ചക്രവർത്തിയുടെ കൃതികളും
ആനുകാലിക പ്രസിദ്ധീകരണങ്ങളും വാങ്ങി സൂ
ക്ഷിച്ചു.
പ്രഭാതം പ�ൊട്ടിവിടർന്നുക�ൊണ്ടിരിന്നു.
റ�ോഡിന്റെ സമീപപ്രദേശങ്ങളിലെ അമ്പലങ്ങ
ളിൽ നിന്നും കൗസല്യ സുപ്രജ രാമപൂർവ്വ സന്ധ്യാ
പ്രവർത്തതേ, മുസ്ലിം പള്ളികളിൽ നിന്ന് സുബ്ഹി
നിസ്
കാരത്തിന്റെ ബാങ്ക് വിളികളും, ക്രിസ്ത്യൻ
പള്ളികളിൽ നിന്ന് നാടൻ പെണ്ണ് സിനിമയിലെ
വയലാർ ദേവരാജൻ, പി. സുശീലയുടെ ''ആകാശ
ങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ
എന്നഗാനങ്ങളുംകേൾക്കാമായിരുന്നു.
ചരിത്രപ്രസിദ്ധമായ ഭാരതപ്പുഴയുടെ തീരത്തെ
ത്തി കാർ നിർത്തി. മധ്യകാല കേരളത്തിൽ 12
വർഷത്തില�ൊരിക്കൽ നടന്നിരുന്ന മാമാങ്കം ഈ
ഭാരതപ്പുഴയുടെതീരത്തായിരുന്നു
പ്രശസ്തകവിയും,നാടകകൃത്തുംആയിരുന്നഇട
ശ്ശേരിഗ�ോവിന്ദൻനായർ''കുറ്റിപ്പുറംപാലം''കവിത
ഓർമ്മയിൽ!മനുഷ്യൻപ്രകൃതിസൗന്ദര്യത്തിന്മേൽ
നടത്തുന്നഅതിക്രമങ്ങളിൽഹൃദയംന�ൊന്ത്കവി
പാടി''ശാന്തഗംഭീരമായ്‌പ്പൊങ്ങിനിൽക്കു-
മന്തിമഹാകാളൻകുന്നുപ�ോലും
ജുംഭിതയന്ത്രകിടാവെറിയും
പമ്പരംപ�ോലെകറങ്ങിനിൽക്കും!
കളിയുംചിരിയുംകരച്ചിലുമായി-
ക്കഴിയുംനരന�ൊരുയന്ത്രമായാൽ,
അംബേ, പേരാറേ,നീമാറിപ്പോമ�ോ
ആകുലമായ�ൊരഴുക്കുചാലായി?
നിളാനദിയുടെ ഇന്നത്തെ ശ�ോചനീയമായ
അവസ്ഥ കാണുമ്പോൾ മഹാകവിയുടെ ക്രാന്ത
ദർശിത്വംസൂര്യതേജസ്സായിവിളങ്ങുന്നു.
പ�ൊന്നാനിക്കളരിയുടെ ഓരത്തുകൂടിയുള്ള
യാത്രയിൽ മലയാള സാഹിത്യത്തിലെ മഹാരഥ
ന്മാരെക്കുറിച്ചോർത്ത്ഇടശ്ശേരി,ഉറൂമ്പ്,കടവനാട്
കുട്ടികൃഷ്ണൻ,വി.ടി.ഭട്ടതിരിപ്പാട്,നാലപ്പാട്ട്നാരായ
ണമേന�ോൻ, അക്കിത്തം, ബാലാമണിയമ്മ, മാധ
വിക്കുട്ടി.
മലയാളദേശത്തിന്റെസാമൂഹ്യ-സാഹിത്യചരി
ത്രത്തിന�ൊപ്പം സഞ്ചരിച്ച് വിശ്വ മാനവികതയുടെ
ക�ൊടികളുയർത്തിയവർ നിരവധിയാണ്. പ്രശസ്ത
കവി പി.പി രാമചന്ദ്രന്റെ''ഓർമ്മച്ചാർത്ത്''(ആല
ങ്കോട്ലീലാകൃഷ്ണന്)
പ�ൊന്നാനി,ക�ോളേജ്,കാറ്റ്,കടപ്പുറം
തെങ്ങ്,ചകിരി,മീൻ,പള്ളി,വമ്പറിടം
ഇമ്പിച്ചിബാവ,ട്രാൻസ്‌പ�ോർട്ട്,വെളിച്ചെണ്ണ
മില്ല്,ബസ്റ്റാൻഡ്,മയിൽവാഹനം,അതിൽ
പിന്നിലിട്ട്യേച്ചൻ,ഇറങ്ങുന്നസുന്ദരി
സുന്ദരന്മാരാംഉറൂബിന്റെകുട്ടികൾ
ഞങ്ങൾനിളയുടെതീരത്ത്നിന്നുംപട്ടുപുതച്ചപാ
ഠശാലങ്ങളുംകാറ്റിലിളകിയാടുന്നതെങ്ങിൻത�ോപ്പു
കളും കണ്ണാന്താളിയും മുക്കുറ്റിയും വിടർന്ന് നിൽക്കു
ന്ന ഗ്രാമീണ പച്ചപ്പിലൂടെ പ�ൊന്നാനി താലൂക്കിൽ,
തൃക്കണ്ടിയൂർ ശിവ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള
തുഞ്ചൻപറമ്പിന്റെ പ്രവേശന കവാടത്തിലെത്തി.
ഭാഷാപിതാവ് എഴുത്തച്ഛന്റെ ജന്മസ്ഥലം. കരി
ക്കിൻ കുലകളും, ക�ൊടി ത�ോരണങ്ങളും ക�ൊണ്ട്
ഭംഗിയായി അലങ്കരിച്ചിരുന്നു. 2018 ഫെബ്രുവരി 1
മുതൽ 4 വരെ തുഞ്ചൻ ഉത്സവം കേന്ദ്രസാഹിത്യ
അക്കാദ മിയുടെയും, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെയും
സംയുക്താഭിമുഖ്യത്തിൽ ഭാഷയുടെ അതിരുകൾ
കടന്നുആഘ�ോഷങ്ങൾ.
കൃത്യം 8 മണിക്ക് രണ്ടാം ദിവസത്തിൽ തുഞ്ച
ത്താചാര്യന്റെ എഴുത്താണിയും,ഓലയും പുത്താല
ത്തിൽ വെച്ച് താലപ്പൊലികളും പഞ്ചവാദ്യത്തിന്റെ
അകമ്പടിയ�ോടെ ഭാഷാ സ്‌നേഹികളും പ്രശസ്ത
സാഹിത്യകാരന്മാരും ചേർന്ന് പൂങ്ങോട്ടുകുളം ജം
ഗ്ഷനിലെത്തി തിര്യെ പ�ോരുന്ന ചടങ്ങിൽ പങ്കെ
ടുത്ത് തുഞ്ചൻപറമ്പിൽ മലയാളസാഹിത്യത്തിന്റെ
പെരുന്തച്ചൻ താമസിക്കുന്ന മുറിക്കു മുന്നിലെത്തി.
വരാന്തയിൽ പ്രശസ്ത കവി ആലങ്ങോട് ലീലാകൃ
ഷ്ണൻ, ഇന്ന് പത്രാധിപർ മണമ്പൂർ രാജൻ ബാബു,
വേണുഗ�ോപാൽ കൽക്കത്ത എന്നിവരുടെയും
എന്റെ മൂത്തമകൻ സുബിന്റെയും സഹായത്തോ
ടെഎന്നെഎം.ടി.ക്കൊപ്പംസ�ോഫയിലിരുത്തി.ഭയ
ഭക്തി ബഹുമാനത്തോടെ അദ്ദേഹത്തെ ത�ൊഴുതു.
വിറയലും ഉൾഭയവും ഉണ്ടായെങ്കിലും ഏറെനേരം
അദ്ദേഹത്തെ ന�ോക്കിയിരുന്നു. കണ്ണിന് ആനന്ദ
വും സന്തോഷവുമായി. അക്ഷരബന്ധു തപാൽ
പുരസ്
കാരത്തിന്റെ സമ്മാനമായ 100 പ�ോസ്റ്റ്
കാർഡും, ഫലകവും എനിക്ക് തന്ന ശേഷം ഹസ്ത
ദാനവും ചെയ്ത് ച�ോദിച്ചു പേര് ,സ്വദേശം, എന്റെ
ശാരീരിക വൈകല്യം എങ്ങനെയുണ്ടായതാണ്
എന്നുംകൃത്യമായമറുപടിയുംനൽകി.എന്റെജ്യേഷ്ഠ
സഹ�ോദരനും, പ്രശസ്ത കവിയുമായ അരവിന്ദൻ
കെ. എസ്. മംഗലം ഒരു സൂചന നൽകിയത്
ഓർമ്മ വന്നു. എം.ടി.ക്കരികിലെത്തുമ്പോൾ അദ്ദേ
ഹത്തിന്റെ കൈകളിൽ ചുംബിക്കാൻ അവസരം
ച�ോദിച്ചാൽ നന്നായിരിക്കും. താഴ്ന്ന ശബ്ദത്തിൽ
ഞാൻഅദ്ദേഹത്തോട്പറഞ്ഞു.''ലക്ഷക്കണക്കിന്
വായനക്കാരെ ആത്മഹത്യയിൽ നിന്നും മനുഷ്യജീ
158.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
158
വിതത്തിന്റെ പച്ചപ്പിലേക്ക് മൃതസഞ്ജീവനി മന്ത്രം
പ�ോലെജീവിക്കാൻപ്രച�ോദനംനൽകിയദൈവം
ചുംബിച്ച ആ കൈയ്യിൽ ഒരു സ്‌നേഹ ചുംബനം
നൽകുവാൻആഗ്രഹമുണ്ട്''
ഒരു ചെറുപുഞ്ചിരിയ�ോടെ അദ്ദേഹം കൈനീട്ടി
ത്തന്നു.എന്റെരണ്ടുകൈകളുംകൂട്ടിപ്പിടിച്ച്ജീവിതാ
ഭിലാഷമായിരുന്ന ഹൃദയചുംബനം നൽകി. എന്റെ
മകൻ സുബിൻ ആ നിമിഷം ക്യാമറയിലെടുത്ത
പടം അമൂല്യനിധിയായി സൂക്ഷിക്കുന്നു. ആ നിമിഷം
ദൈവത്തിന്റെ നിശ്ചയമായിരിക്കാം എന്റെ പ്രാർ
ത്ഥനയുംഅദ്ദേഹത്തിന്റെകാലിൽത�ൊട്ടുനമസ്‌ക
രിച്ചപ്പോൾ എന്റെ തലയിൽ കൈവെച്ചു ക�ൊണ്ട്
പറഞ്ഞു ''നന്നായി വരും'' പുരസ്
കാര ചടങ്ങുകൾ
കഴിഞ്ഞപ്പോൾ അദ്ദേഹം തുഞ്ചൻ ഉത്സവത്തിന്റെ
വേദികളിലേക്ക്പ�ോയി.
പടിയിറങ്ങുമ്പോൾ സർഗാത്മകതയുടെ വസ
ന്തോത്സവങ്ങൾസാംസ്ക്കാരികസെമിനാറുകൾ
തുടങ്ങിയിരുന്നു. കഥയും, കവിതയും, സംഗീതവും,
നൃത്തവും,കലാപ്രകടനങ്ങളുംകാണുവാനും,കേൾ
ക്കുവാനും എത്തിയ ജനങ്ങൾ നിറഞ്ഞ തുഞ്ചൻപ
റമ്പ്.കേരളത്തിന്പുറത്തുള്ളസംഗീത-സാഹിത്യ
-നൃത്ത കലാകാരന്മാരുടെയും കലാകാരികളുടെ
യും കൂടിച്ചേരൽ, ഭാഷാ സ്‌നേഹികളും,സാഹിത്യ
കാരന്മാരു ടെയും ഒരു തീർത്ഥാടന കേന്ദ്രമായി
തുഞ്ചൻപറമ്പ്. തുഞ്ചൻ സ്മാരക മണ്ഡപത്തിൽ
പൂക്കൾ വിതറി നമസ്
കരിച്ചശേഷം തുഞ്ചത്താചാ
ര്യന്റെ പാദസ്പർശമേറ്റ ഒരുപിടി മണ്ണ് വാരിയെടു
ത്തു. ത�ൊട്ടുകിഴക്ക് വശത്ത് നിൽക്കുന്ന കയ്ക്കാത്ത
കാഞ്ഞിരത്തിന്റെ ഇല സുബിൻ പറിച്ചുക�ൊണ്ടുവ
ന്നു. തുഞ്ചൻ സ്മാരക മണ്ഡപത്തിൽ എഴുത്തുകാർ
സ്വന്തംപുസ്തകങ്ങൾസമർപ്പിച്ച്ത�ൊഴുതുമടങ്ങുന്നു.
കേരളത്തിലെ പ്രമുഖ പ്രസാധകരുടെ സ്റ്റാളു
കളിൽ പുസ്തകങ്ങൾ വാങ്ങുന്നതിന് തിരക്കുണ്ടാ
യി. ത�ൊട്ടടുത്ത് തുഞ്ചന്റെ പഞ്ചവർണ്ണക്കിളിയുടെ
ശിൽപ്പത്തിന് മുന്നിലെ ഭാഷാസ്‌നേഹികൾ വലം
വെച്ച് ത�ൊഴുന്നതും കാണാം. ആധുനിക മലയാള
ഭാഷയുടെപിതാവ്വിദ്യാദേവതയായസരസ്വതിയു
ടെ കയ്യിലെ കിളിയെ ക�ൊണ്ട് പാടിപ്പിച്ച കിളിപ്പാട്ട്
രാമായണവുംമഹാഭാരതവും.
''വരികരികിരികിളിമകളേനീ
വരിനെല്ലിന്നവി-
ലരിവറുത്തെള്ളുംനവനാളികേര-
സലിലവുംപാലും
നവനീതമ�ൊടുതരുവാൻവൈകാതെ.
(തുഞ്ചത്തെഴുത്തച്ഛൻ)
ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങൾ തിരൂർ
തൃക്കണ്ടിയൂർ ക്ഷേത്രക്കുളം കാണുവാൻ പ�ോയി.
മനസ്സിലെക്കോടിയെത്തിയത് ഈ കുളത്തിന്റെ
കൽപ്പടവുകളിൽ ഇരുന്നായിരിക്കാം കിളി പാടിയ
മധുര മലയാള രചനകൾ എഴുതിയത്. കുളത്തി
ന്റെ പ�ൊന്തക്കാട്ടിൽ നിന്ന് കൈത�ോലപ്പൂവിന്റെ
സുഗന്ധം തിരികെ വീണ്ടും തുഞ്ചൻപറമ്പിലെത്തി
സാംസ്
ക്കാരിക പ്രതിഭകളുടെ പ്രഭാഷണങ്ങൾ
കേട്ടു. സാഹിത്യത്തിന്റെയും, സംസ്
ക്കാരത്തിന്റെ
യും,അറിവിന്റെയുംപുതിയല�ോകത്തേക്ക്.
തുഞ്ചത്തെഴുത്തച്ഛന്റെ കാലവും, ജീവിത
സഞ്ചാരവും, കൃതികളും മലയാളിക്ക് തീക്കടൽ
കടഞ്ഞ്തിരുംമധുരംസമ്മാനിച്ചസി.രാധാകൃഷ്ണൻ
സാറിനെകണ്ടു.അദ്ദേഹത്തോട്സംസാരിച്ചുഒപ്പം
പടമെടുത്തു.
വൈകുന്നേരം 7 മണി ആലങ്കോട് ലീലാകൃ
ഷ്ണൻ, മണമ്പൂർ രാജൻ ബാബു, ഗ�ോപാലകൃഷ്ണൻ
കൽക്കട്ട എന്നിവരെ കണ്ട് സ്‌നേഹവും, നന്ദിയും
പറഞ്ഞു അവർ ഇനിയും വരണമെന്ന് ആശിർവാ
ദം നൽകി അനുഗ്രഹിച്ചു. തുഞ്ചന്റെ മണ്ണിൽ കാ
ലുകുത്താൻ കഴിഞ്ഞ സന്തോഷത്തിൽ ഞങ്ങൾ
കവാടം കടക്കുമ്പോൾ മനസ്സിൽ ഒരേയ�ൊരു
പ്രാർത്ഥനമാത്രം.മലയാളിയുടെഹൃദയത്തിൽമൃത
സഞ്ജീവനിയായി നിൽക്കുന്ന എം.ടി.വാസുദേവൻ
നായർ സാറിന് ന�ൊബേൽ സമ്മാനം ലഭിക്കണ
മെന്നും ദീർഘായുസ്സും,ആര�ോഗ്യവും നൽകണമെ
ന്ന്ഈശ്വരന�ോട്അപേക്ഷ.
താന്നിക്കുന്നിന്റെ നെറുകയിൽ നിന്ന് മലയാളി
ക്ക് അക്ഷരം വെളിച്ചം നൽകിയ എം.ടി സാറിന്
ഹൃദയാഞ്ജലി നേർന്ന് ഞങ്ങൾ വൈക്കത്തേക്ക്
യാത്രതിരിച്ചു.n
sk{It«-dnbäv A`n-apJw HmW-¸-Xn¸v
172
വായന
ഡ�ോ.
സിന്ധു
ഹരിദാസ്
പ്രകൃതിയ�ോ
ടുംമനുഷ്യ
ന�ോടുമുള്ള
സ്‌നേഹമാണ്
ടി.പത്മനാഭ
ന്റെകഥകളു
ടെഅന്തർ
ധാര.
ആത്മാവിന്റെ
വിശുദ്ധപ്രാർത്ഥനകൾ
ടി.പത്മനാഭന്റെകഥകളിൽ
ശാന്തിപൂർണ്ണാഭിഷേ
കത്തിന്ഇനി
അധികനാളുകൾ ഇല്ല. എങ്കിലും
ഇപ്പോഴുംഅദ്ദേഹംകഥകൾഎഴു
തിക്കൊണ്ടിരിക്കുകയാണ്. മല
യാളത്തിന്റെ മഹാകാഥികൻ ടി.
പത്മനാഭൻ. കഥകൾ എഴുതാൻ
തുടങ്ങിയിട്ട് എഴുപത്തിയാറു ക�ൊ
ല്ലങ്ങളായി.കഥയല്ലാതെമറ്റൊരു
സാഹിത്യശാഖയിലും കൈവെ
ച്ചിട്ടില്ലെന്നതാണ് അദ്ദേഹത്തി
ന്റെ പ്രത്യേകത. എന്നിട്ടും കഷ്ടിച്ച്
ഇരുനൂറ് കഥകൾ മാത്രമേ എഴു
തിയിട്ടുള്ളൂ. കാരണം, എഴുതിയേ
കഴിയൂഎന്നുവരുമ്പോൾമാത്രമാ
ണ്അദ്ദേഹംഎഴുതുന്നത്.
പലപ്പോഴായി ആനുകാലിക
ങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള
കഥകളാണ് രണ്ടായിരത്തി ഇരു
പത്തിരണ്ടിൽ പുറത്തിറങ്ങിയ
ടി. പത്മനാഭന്റെ 'സഖാവ്' എന്ന
കഥാസമാഹാരത്തിലുള്ളത്. ടി.
പത്മനാഭൻ എന്ന വ്യക്തിയിലേ
യ്ക്കും കഥാകൃത്തിലേയ്ക്കും കടന്നു
ചെല്ലാൻ സഹായിക്കുന്ന ജീവി
തഗന്ധിയായ പത്തുകഥകളുടെ
സമാഹാരം.അതിലൂടെയുള്ളഒരു
സഞ്ചാരമാണ്ഈലേഖനം.
പ്രകൃതിയ�ോടും മനുഷ്യന�ോടു
മുള്ള സ്‌നേഹമാണ് ടി. പത്മനാ
ഭന്റെ കഥകളുടെ അന്തർധാര.
''ആത്മാവിന്റെ വിശുദ്ധമായ
പ്രാർത്ഥനകൾ'' എന്നൊക്കെ
പത്മനാഭന്റെ കഥകൾ വിശേഷി
പ്പിക്കപ്പെടാനുള്ള കാരണം സഹ
ജീവികള�ോടുള്ള സ്‌നേഹവും
സഹാനുഭൂതിയും അതിൽ മുഖ്യ
വിഷയമായി വരുന്നതുക�ൊണ്ടാ
ണ്. മനുഷ്യനിലെ നന്മയുടെ വശ
ങ്ങൾകണ്ടെത്തുന്നകഥകളാണ്
അദ്ദേഹം കൂടുതലായും എഴുതിയി
ട്ടുള്ളത്. സത്യം, സ്‌നേഹം, ദയ,
ത്യാഗം, സമത്വം, മാനവികത
തുടങ്ങിയ മൂല്യങ്ങൾ ഉണർത്തു
ന്നവയാണ് അദ്ദേഹത്തിന്റെ
കഥകളെല്ലാം.പ്രപഞ്ചത്തിന്റെ
ഭാഗമായ പക്ഷിമൃഗാദികൾ
സമജ്ജസമാകുന്നൊരുകാഴ്ച ടി-
.പത്മനാഭന്റെ കഥകളുടെ പ�ൊ
തുസ്വഭാവമായി പറയാവുന്നതാ
ണ്. ഒരിക്കൽ അമേരിക്കയിൽ
പ�ോയിട്ടു വന്നപ്പോൾ ഓർക്ക
സ്ട്രയ�ോ അകമ്പടിയ�ോ ഒന്നു
മില്ലാത്ത നാച്ചുറലായ മഴയുടെ
ശബ്ദമാണ് ചെറിയ ഡിസ്
കിലാ
ക്കി കൂടെ ക�ൊണ്ടുപ�ോന്നത്. മഴ
അത്രമാത്രംഅദ്ദേഹത്തിനുപ്രിയ
പ്പെട്ടതായിരുന്നു
കാലാതിവർത്തിയായ കഥ
കളെഴുതിയ മലയാളത്തിലെ
പ്രമുഖ സാഹിത്യകാരന്മാരുടെ
പട്ടികയിൽ ടി. പത്മനാഭൻ മുൻ
നിരയിൽത്തന്നെയുണ്ട്. എം.
ടിയെപ്പോലെയും ബഷീറിനെ
പ്പോലെയും പത്മനാഭന്റെയും
കഥാല�ോകം സ്വന്തം ജീവിതപരി
സരങ്ങളായിരുന്നു. താനുൾപ്പെ
ടുന്ന കുടുംബാംഗങ്ങളും പക്ഷിമൃ
ഗാദികളും കഥാപാത്രങ്ങളായി
വരുന്നു. എത്രകാലം പിന്നിട്ടിട്ടും
അവയുടെ പ്രാധാന്യം നിലനിൽ
ക്കുന്നതിന്റെ കാരണമിതാണ്.
റഷ്യൻ ഫ്രഞ്ച് ജർമ്മൻ ഭാഷകളി
ലേയ്ക്കും ഇദ്ദേഹത്തിന്റെ കൃതികൾ
തർജമ ചെയ്യപ്പെട്ടിട്ടുണ്ട്. വളരെ
ലളിതഭാഷയിൽവളരെകുറഞ്ഞ
173.
sk]v-äw_À 2025 173
'സഖാവി'ലെ
എല്ലാ
കഥകളും
സ്‌നേഹത്തി
നുംനന്മ
യ്ക്കുംവേണ്ടി
നിലക�ൊളളു
ന്നകഥാപാത്ര
ങ്ങൾക�ൊണ്ട്
സമ്പന്നമാണ്.
'മന�ോഹരം'
എന്ന
കഥയിലെ
മന�ോഹ
രൻ,'ന�ോ
പ്രോബ്‌ളംഒരു
ബഹ്‌റൈൻ
എപ്പിസ�ോഡി
'ലെവിശ്വം
എന്നിവരെ
ല്ലാംഇത്തരം
കഥാപാത്രങ്ങ
ളാണ്.
വാക്കുകളിലാണ്അദ്ദേഹം കഥ
പറയുന്നത്. പ്രകാശം പരത്തുന്ന
പെൺകുട്ടിയും ശേഖൂട്ടിയും മഖൻ
സിങ്ങുമെല്ലാം വായനക്കാരുടെ
മനസ്സു കീഴടക്കിയ കഥാപാത്ര
ങ്ങളാണ്.
'സഖാവി'ലെഎല്ലാകഥകളും
സ്‌നേഹത്തിനും നന്മയ്ക്കും വേണ്ടി
നിലക�ൊളളുന്ന കഥാപാത്ര
ങ്ങൾ ക�ൊണ്ട് സമ്പന്നമാണ്.
'മന�ോഹരം' എന്ന കഥയിലെ
മന�ോഹരൻ,'ന�ോപ്രോബ്‌ളംഒരു
ബഹ്‌റൈൻ എപ്പിസ�ോഡി 'ലെ
വിശ്വം എന്നിവരെല്ലാം ഇത്തരം
കഥാപാത്രങ്ങളാണ്.കഥാകൃത്ത്
സഹജീവികള�ോട് പുലർത്തുന്ന
നല്ല മനസ്സ് 'പീരുമേട്ടിലേയ്ക്കുള്ള
വഴി','സഖാവ്','ഇത്കമലഎന്റെ
മകൾ', 'സ്‌നേഹത്തിന്റെ വില'
'എന്നിട്ട്', ' ഒറ്റക്കാലൻ കാക്കയു
ടെയുംഅവന്റെമകന്റെയുംകഥ'.
എന്നീ കഥകളിലെല്ലാം തന്നെ
കാണാൻസാധിക്കും.
സർക്കാർ ഓഫീസുകളിലെ
ഉദ്യോഗസ്ഥന്മാരുടെ മനുഷ്യത്വ
രഹിതമായ പെരുമാറ്റങ്ങൾക്ക്
വലിയ ത�ോതിൽ മാറ്റങ്ങൾ
വന്നു കഴിഞ്ഞിട്ടുണ്ടെങ്കിലും പൂർ
ണ്ണമായും മാറിയിട്ടില്ല എന്നതിന്
തെളിവാണ് 'മന�ോഹരം' എന്ന
കഥയിലെ ബാങ്ക് ജീവനക്കാ
രൻ. മുന്നിലെത്തുന്ന പ്രായാധി
ക്യവും അവശതയുമുള്ള കസ്റ്റമ
റിനെ ശ്രദ്ധിക്കാതെ പരസ്പരം
സംസാരിച്ചും ഫ�ോൺ ചെയ്തും
ഇരിക്കുന്ന ജീവനക്കാരിൽ
നിന്നുംരക്ഷപ്പെടുത്തുന്നത്അതേ
ഓഫീസിലെ തന്നെ മറ്റൊരു
ജീവനക്കാരനായ മന�ോഹരൻ
ആണ്. അയാൾ കഥാകൃത്തിന്റെ
ആവശ്യം നിറവേറ്റിക്കൊടുക്കു
ന്നു. മന�ോഹരന്റെ യാത്രയയപ്പി
നു കൂടിയ പുരുഷാരം അയാളിലെ
നന്മയുടെ തെളിവായിരുന്നു.
അന്നത്തെ ചടങ്ങിൽ പ്രസംഗി
ക്കാനെത്തിയ പഞ്ചായത്തു പ്ര
സിഡന്റും പാർട്ടി ഭാരവാഹികളും
മാർക്‌സിനെയുംഎംഗൽസിനെ
യും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ
യെയും കുറിച്ചു പറഞ്ഞപ്പോൾ
മന�ോഹരനെപ്പറ്റി പറയാൻ
മറന്നു പ�ോയി. ഒടുവിൽ കഥാകൃ
ത്തിന്റെഊഴമായി.
'' സുഹൃത്തുക്കള, ഞാൻ മാർ
ക്‌സിനെയും ഏംഗൽസിനെയു
മ�ൊന്നുംപഠിച്ചിട്ടില്ല.ദാസ്കാപ്പിറ്റ
ലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും
വായിച്ചിട്ടുമില്ല. പക്ഷേ എനിക്ക്
ഈ മനുഷ്യനെ, നമ്മുടെയ�ൊ
ക്കെഅയൽക്കാരനായഈമനു
ഷ്യനെ,നമ്മളിൽആർക്കെങ്കിലും
ഒരുവിഷമംവന്നാൽ,രാഷ്ട്രീയമ�ോ
മതമ�ോ ജാതിയ�ോ ന�ോക്കാതെ,
രാവെന്നോ പകലെന്നോ
ഇല്ലാതെ സഹായവുമായി ഓടി
വരുന്ന...' മന�ോഹരനെക്കുറിച്ചു
പറയുമ്പോൾ അദ്ദേഹത്തിന്റെ
കണ്ഠംഇടറിയിരുന്നു.
മാർക്‌സിസത്തിൽ വിശ്വസി
ക്കുമ്പോഴും അതിന്റെ പ്രത്യയശാ
സ്ത്രത്തിൽ നിന്നു വ്യതിചലിക്കുന്ന
പ്രവർത്തനങ്ങളെ നഖശിഖാ
ന്തം എതിർക്കുന്ന സഖാവിനെ
യാണ് ഈ കഥയിൽ കാണാൻ
കഴിയുക. ഇതിലെ 'സഖാവ്'
എന്ന കഥയിൽ അദൃശ്യനായി
നിഴൽപ�ോലെ പ്രത്യക്ഷപ്പെടുന്ന
''സഖാവ്''എന്നകഥാപാത്രംപറ
യുന്നത്ശ്രദ്ധിക്കുക.
''ഈമഴയുംവെയിലുമ�ൊക്കെ
നല്ലതുപ�ോലെ ഏറ്റുക�ൊണ്ടാ
ണെട�ോ ഞാൻ ഈ നാടു മുഴുവൻ
സഞ്ചരിച്ചതും പാവങ്ങളെ സം
ഘടിപ്പിച്ചതും. അവർക്കടെ സങ്ക
ടങ്ങളിലും സന്തോഷങ്ങളിലും
ഞാനും പങ്കാളിയായി. എനിക്ക്
'ഇന്നോവ ക്രിസ്റ്റ' കാറ�ൊന്നും
ഉണ്ടായിരുന്നില്ല. ബസിൽ
കയറാൻ പ�ോലും പലപ്പോഴും കാ
ശുണ്ടായിരുന്നില്ല. അതുക�ൊണ്ടു
നടന്നു. നടത്തം തന്നെ നടത്തം!
ഒരു ലക്ഷ്യമുണ്ടായിരുന്നു. ആല
ക്ഷ്യത്തിലേക്കുനയിച്ചആദർശവു
മുണ്ടായിരുന്നു. ആ ലക്ഷ്യത്തിൽ
നമ്മുടെ പ്രസ്ഥാനം എത്തിക്കഴി
ഞ്ഞോ എന്നു ച�ോദിച്ചാൽ ഇല്ല..
എന്നാൽ ഇന്നല്ലെങ്കിൽ നാളെ
അവിടെ എത്തും എന്ന ഉറച്ച
വിശ്വാസംഎനിക്കുണ്ട്.''
കർമ്മം ചെയ്താൽ മതി. ഫല
ത്തെക്കുറിച്ച് വ്യാകുലപ്പെടരുത്,
അതു താനേ വന്നുക�ൊള്ളും
എന്നു വിശ്വസിക്കുന്ന യഥാർത്ഥ
സഖാവിനെ ഇവിടെ കാണാൻ
കഴിയുന്നു.ഒന്നുപറയുകയുംമറ്റൊ
ന്നു പ്രവർത്തിക്കുകയും ചെയ്യുന്ന
വരിൽ നിന്നും തികച്ചും വ്യത്യസ്ത
നായ കഥാകാരനായിരുന്നു ടി
പത്മനാഭൻ. അദ്ദേഹത്തിന്റെ
ആദർശത്തിന്റെയും നിലപാടുക
ളുടെയും തെളിവാണ് കേന്ദ്രസാ
ഹിത്യ അക്കാദമിയുടെയും കേരള
സാഹിത്യ അക്കാദമിയുടെയും
അവാർഡുകൾ നിരസിച്ചത്.
ഓടക്കുഴൽ അവാർഡും സ്വീകരി
ച്ചില്ല.അന്ന് അ്‌ദേഹത്തിന്റെ ആ
പ്രവൃത്തി ഏറെ ചർച്ച ചെയ്യപ്പെടു
കയുണ്ടായി.എന്നാൽഅവാർഡു
കൾക്കു പിന്നാലെ സഞ്ചരിക്കുന്ന
അതിനുവേണ്ടി എന്തു വൃത്തികേ
ടും കാട്ടിക്കൂട്ടുന്ന സാംസ്‌കാരിക
ല�ോകത്തോടുള്ള പ്രതികരണമാ
യിട്ടാണ് അദ്ദേഹം ഇതിനെ കാ
ണുന്നത്.
കഥാകാരനായതിൽ
സംതൃപ്തിയുണ്ടെന്നും ധന്യത
അനുഭവിക്കുന്നുണ്ടെന്നും പറയു
ന്നതിന�ോട�ൊപ്പം ഇനിയ�ൊരു
ജന്മമുണ്ടെങ്കില�ൊരിക്കലും സാ
ഹിത്യകാരനാകണ്ടായെന്നു ചി
ന്തിക്കുന്നതുംഇതുക�ൊണ്ടാണ്.
''എഴുത്തുകാരനല്ലായിരു
ന്നെങ്കിൽ ഞാന�ൊരു രാഷ്ട്രീയ
പ്രവർത്തകനാകുമായിരു''ന്നെ
ന്നും അദ്ദേഹം പറയുന്നുണ്ട്.
സാധാരണ കഥാകൃത്തുക്കൾ
കഥയിൽ നിന്നും ന�ോവലിലേയ്ക്കും
തിരക്കഥയിലേയ്ക്കും സഞ്ചരിക്കുക
പതിവുണ്ട്. ടി. പത്മനാഭൻ ആദ്യ
ന്തം കഥയിൽ തന്നെ നിലക�ൊ
ള്ളുകയാണ്. കാരണം തിരക്ക
ഥാകൃത്താവുമ്പോൾ പലപ്പോഴും
മറ്റുള്ളവരുടെ ഇംഗിതത്തിനനു
സരിച്ച് എഴുതുന്ന പാവയായി തീ
രുമെന്ന്അദ്ദേഹംകരുതുന്നു.
ബഹ്‌റൈനിൽ വെച്ചുണ്ടായ
അനുഭവങ്ങളെ മുൻനിർത്തിയു
ള്ള നാലു കഥകൾ ഇതിലുണ്ട്.
മറുനാട്ടിൽ എല്ലാവരുടെയും
174.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
174
പ്രശ്
നങ്ങൾക്ക്പരിഹാരമായും ആവ
ശ്യങ്ങൾക്ക് കൂട്ടായും നിലക�ൊളളുന്ന
അപൂർവ്വംചിലരെങ്കിലുംകാണും.
വിശ്വം അത്തരമ�ൊരു കഥാപാത്ര
മാണ്.ആരെന്ത്ആവശ്യംപറഞ്ഞാലും
ഒന്ന്ആല�ോചിച്ചശേഷംമറുപടിപറയും:
'ന�ോപ്രോബ്ലം''
ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ
വിശ്വത്തിന്റെ സഹായം ലഭിക്കാത്ത
മലയാളികൾ ബഹ്‌റൈനിൽ ഉണ്ടാ
യിരുന്നില്ല. വളരെ വിനയാന്വിതനായ
ചെറിയ മനുഷ്യൻ അങ്ങനെ എല്ലാ
വർക്കും വേണ്ടി ഓടിനടന്ന് ഒടുവിൽ
മാസസിക വിഭ്രാന്തിയുടെ ഘട്ടം വരെ
എത്തിനിൽക്കുകയാണ്വിശ്വം.
ബഹ്‌റൈനിലെ കേരളീയ സമാ
ജത്തിന്റെ ജൂബിലിയാഘ�ോഷത്തിൽ
പങ്കെടുക്കാൻ പ�ോകവേ കഥാകൃത്തി
നെ കാണാൻ വന്ന യുവ എഴുത്തുകാരി
യിലൂടെ സാഹിത്യല�ോകത്തെ പ�ൊള്ള
യായ കാഴ്ചകളിലേയ്ക്ക് അനുവാചകരെ
ക്ഷണിക്കുകയാണ്. സാഹിത്യല�ോക
ത്തെയും ടി. പത്മനാഭനെയും അടുത്ത
റിയാമെന്നു പറയുന്ന കഥാകാരി
ഇതുവരെ അദ്ദേഹം കൈവെച്ചിട്ടില്ലാ
ത്ത ആദ്യ ന�ോവലിനെക്കുറിച്ചുവരെ
സംസാരിക്കുന്നു. അതുപ�ോലെ നാട്ടിൽ
തെണ്ടിത്തിരിഞ്ഞു നടന്നിരുന്ന കരീ
മ്ക്ക വിദേശത്ത് പുസ്തക ല�ോകത്തെ
അതികായനായി മാറുന്ന കാഴ്ചയും കഥ
യിലുണ്ട്.
മരങ്ങൾമാത്രംകണ്ടിട്ട്കാടുകണ്ടെ
ന്നു അഹങ്കരിക്കുന്ന ഇത്തരം ആളുക
ളാണ് സാംസ്
കാരിക ല�ോകത്തിന്റെ
ശാപംഎന്നുപറയാതെപറയുന്നുണ്ട്.
ബഹ്‌റൈനിൽ ഒരു പരിപാടിയിൽ
പങ്കെടുക്കാൻ പ�ോയിരുന്ന സമയത്ത്
പരിചയപ്പെട്ട ഒരു മലയാളി സഖാവ്
തിരിച്ചു പ�ോരുമ്പോൾ ഒരു മുണ്ടും ഷർട്ടും
വാങ്ങാനായി പൈസ ക�ൊടുക്കുന്നു.
മുണ്ട് മാത്രമേ ധരിക്കാറുള്ളൂ എന്നു
പറഞ്ഞപ്പോൾ, അവിടെ മുണ്ട് കിട്ടാ
നില്ലാത്തതുക�ൊണ്ട് സന്തോഷപൂർവം
ക�ൊടുക്കുന്നതാണ്. ആ ഷർട്ടും മുണ്ടും
ഭാര്യ, പഴയ പത്രങ്ങളും മാസികകളും
വാങ്ങാൻ വരുന്ന തമിഴന് ക�ൊടുക്കു
ന്നു. അതറിഞ്ഞ് അയാൾക്ക് പുതിയത്
വാങ്ങിച്ചു ക�ൊടുത്ത് തനിക്ക് സ്‌നേഹ
സമ്മാനമായി കിട്ടിയത് തിരിച്ചു വാങ്ങു
കയായിരുന്നു. 'സ്‌നേഹത്തിന്റെ വില''
എന്നാണ് ഈ കഥയ്ക്ക് പേര് ക�ൊടുത്തി
ട്ടുള്ളത്.
'എന്നിട്ട് ' എന്ന കഥ പഴയകാല
ഹൃദയബന്ധത്തിന്റെ കഥയാണ്. മക
ന�ോട�ൊപ്പം വിദേശത്തായിരുന്ന കഥാ
നായിക നാട്ടിൽ തിരിച്ചെത്തുകയാണ്.
മകന്റെ താല്പര്യത്തോടെ. വൈകിയ
വേളയിലും പഴയ ഇഷ്ടം തിരിച്ചു പിടി
ക്കാൻശ്രമിക്കുന്ന,സ്ത്രീപുരുഷബന്ധത്തി
ന്റെ തീവ്രത വ്യക്തമാക്കുന്ന കഥയായി
''എന്നിട്ട്'' മാറുന്നു. ''ഇത് കമല എന്റെ
മകൾ'' എന്ന കഥയിലും ബന്ധങ്ങളുടെ
തീവ്രതയാണ്കഥാഗതിയെനയിക്കുന്ന
ത്. മകള�ോടുള്ള സ്‌നേഹം. യഥാർത്ഥ
മകളല്ലാതിരുന്നിട്ടും നൽകാൻ കഴിയു
ന്നു.
എന്തെങ്കിലും സ്ഥിരവരുമാനമുണ്ടെ
ങ്കിലേ മലയാളത്തിലെ എഴുത്തുകാർക്ക്
നിലനിൽപ്പുള്ളൂഎന്നുവിശ്വസിക്കുന്നവ്യ
ക്തിയാണ്ടിപത്മനാഭൻ.FACTയിലെ
ഉയർന്ന ഉദ്യോഗത്തിൽ അദ്ദേഹം
അഭിമാനിക്കുകയും ചെയ്യുന്നുണ്ട്.
പക്ഷേ സത്യസന്ധത കൈവെടിയാ
തെ നിന്നതുക�ൊണ്ട് ജ�ോലിസ്ഥലത്തും
പല അനീതികളിൽ നിന്നും വിട്ടു നിൽ
ക്കേണ്ടതായി വന്നു. ' സാക്ഷി ' ഇതിനെ
പ്രമേയമാക്കിയുള്ള കഥയാണ്. ''പീരു
മേട്ടിലെ വഴി' എന്ന കഥയും ' ജ�ോലി
ചെയ്തിരുന്ന അവസരത്തിൽ നടന്ന
കഥയാണ്. പാലു ക�ൊണ്ടുവന്നിരുന്ന
ചെറുപ്പക്കാരന്റെ നഷ്ടപ്പെട്ട രേഖകൾ
കഥാനായകൻ തിരിച്ചു ക�ൊടുക്കുന്ന
തിലൂടെ അയാൾ നിത്യസ്മരണയിൽ
ഇടം നേടുന്നു. വർഷങ്ങൾക്കു ശേഷം
പീരുമേടിൽ ഭാര്യയ�ോട�ൊപ്പം താമസി
ക്കുമ്പോൾ കഥാനായകനെ അങ്ങോട്ട്
ക്ഷണിക്കുന്നതാണ്കഥ.
ഒരു കഥ ജനിക്കുന്നതിനെക്കുറിച്ച്
ടി. പത്മനാഭൻ പറയുന്നത് ഇപ്രകാ
രമാണ്. ''എനിക്കെന്താണ�ോ ഇഷ്ടം
അതെഴുതുന്നു. എഴുതുമ്പോൾ ഇത് കഥ
യാകുമ�ോ, മറ്റുള്ളവർക്ക് ഇഷ്ടപ്പെടുമ�ോ
എന്നൊന്നും ചിന്തിക്കാറില്ല. മനസ്സിൽ
അത്രയും പാകത വന്നാലേ എഴുതു. എഴു
തിക്കഴിഞ്ഞാൽ മിനുക്കല�ോ തിരുത്ത
ല�ോ ഒന്നുമില്ല. പിന്നീട് വായിക്കാറുമില്ല.''
എന്നിട്ടും ടി. പത്മനാഭന്റെ കഥകൾ കാ
ലാതിവർത്തിയായി നിലനിൽക്കുന്നതി
ന്റെ കാരണം നിരന്തരമായ വായനയി
ലൂടെ മിനുക്കിയെടുത്ത പ്രതിഭ ക�ൊണ്ടു
കൂടിയാണ്.
അഞ്ചാം ക്ലാസ്സുവരെയുള്ള വിദ്യാ
ഭ്യാസകാലഘട്ടത്തിൽ വായനയുടെ
ല�ോകത്തേക്ക് ക�ൊണ്ടു പ�ോയ ഒരു
അധ്യാപകനെക്കറിച്ച് ടി.പത്മനാ
ഭൻ പറഞ്ഞിട്ടുണ്ട്. വാഴയിൽ ഗ�ോവി
ന്ദൻ വൈദ്യൻ. പാഠപുസ്തകത്തിനു
പുറത്തുള്ള കൃതികൾ കുഞ്ഞുനാളിലേ
പരിചയപ്പെടാൻ ഇതിലൂടെ സാധിച്ചു.
ചണ്ഡാലഭിക്ഷുകിയും നാലാപ്പാട്ടു നാ
രായണമേന�ോൻ വിവർത്തനം ചെയ്ത
പാവങ്ങളും അധ്യാപകൻ പത്മനാഭ
ന് വായിക്കാൻ ക�ൊടുക്കുമായിരുന്നു.
അങ്ങനെ വളരെ ചെറുപ്പത്തിലേ
വിശ്വസാഹിത്യത്തെ അടുത്തറിയാൻ
അദ്ദേഹത്തിനു കഴിഞ്ഞു.വളരെ ചെറു
പ്പത്തിലേ എഴുതി തുടങ്ങി. വേഗത്തിൽ
സഹൃദയരുടെ അംഗീകാരവും കിട്ടി.
ആദ്യത്തെ മൂന്നു കഥകൾ കണ്ണൂരിൽ
നിന്നുള്ള മാസികയിലാണ് വന്നത്.
പത്മനാഭന്റെ ഭാഷയിൽ പറഞ്ഞാൽ
കുറുക്കുവഴികള�ൊന്നുംതേടാതെതന്നെ
വളരെ വേഗത്തിൽ അംഗീകാരങ്ങൾ
കിട്ടാൻതുടങ്ങി.അവാർഡുകൾവേണ്ട;
തെളിഞ്ഞ മനസ്സോടെ എഴുതാൻ
പറ്റണം എന്നതായിരുന്നു ടി പത്മനാഭ
ന്റെആഗ്രഹം.
പ്രയ�ോജനം ന�ോക്കിമാത്രം എന്തും
ചെയ്യുന്ന പുതിയ കാലഘട്ടത്തെക്കുറിച്ച്
അദ്ദേഹത്തിന് ഉത്കണ്ഠയില്ലാതില്ല. കാ
രൂരിന്റെ ' പൂവൻപഴം'' വായിച്ചിട്ട് എന്തു
പ്രയ�ോജനം എന്നു ചിന്തിക്കുന്നവര�ോട്
അദ്ദേഹംച�ോദിക്കുകയാണ്:
''നാളെ രാവിലെ താൻ ക�ൊല്ല
പ്പെടുമെന്ന് സ�ോക്രട്ടീസിന് അറിയാം
എന്നിട്ടും തലേ ദിവസം രാത്രി അദ്ദേഹം
പുസ്തകംവായിച്ചു.നാളെപുലർച്ചെതാൻ
തൂക്കിക്കൊല്ലപ്പെടുംഎന്ന്ഭഗത്സിങ്ങിന്
അറിയാം. എന്നിട്ടും അദ്ദേഹം പുസ്തകം
വായിച്ചു. എന്താ പ്രയ�ോജനം? അവരെ
സംബന്ധിച്ച്പ്രയ�ോജനമുണ്ടായിരുന്നു.
അതു മനസ്സിലാകണമെങ്കിൽ
വായനയിലൂടെ ലഭിക്കുന്ന അനുഭൂതി
അറിയുകതന്നെവേണം.n
176.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
176
വായന
രശ്മി.പി
പ്രകൃതിയ�ോ
ടുംമനുഷ്യ
ന�ോടുമുള്ള
സ്‌നേഹമാണ്
ടി.പത്മനാഭ
ന്റെകഥകളു
ടെഅന്തർ
ധാര.
ഗൂഢലിപിയുടെ
വ്യവഹാരങ്ങൾ,
പലായനത്തിന്റേയും
മനുഷ്യ ജീവിതം എത്രമാ
ത്രംസങ്കീർണ്ണമാണ�ോ
അത്രമാത്രം ദുരൂഹവുമാ
ണ്. ഒരാൾ മനസ്സിൽ ഒളി
പ്പിച്ച വികാരങ്ങളെ, അത്
സന്തോഷമ�ോ, സന്താപ
മ�ോ ആകട്ടെ പൂർണ്ണമായി
വായിച്ചെടുക്കാനുള്ള ഭാഷ
ഇന്നും അപ്രാപ്യമാണ്.
മാനുഷിക ബന്ധങ്ങൾക്ക്
വില ക�ൊടുക്കാത്ത ഇന്ന
ത്തെ കാലത്ത് ഹൃദയബ
ന്ധങ്ങളെക്കുറിച്ചും തീവ്ര
സ്‌നേഹത്തെക്കുറിച്ചും പറ
യാനും,എഴുതാനുംകഴിയുക
ബന്ധങ്ങൾക്ക് അത്രമാ
ത്രം വില കൽപ്പിക്കുന്നവർ
ക്കേ സാധിക്കൂ.
ഏത് രാജ്യത്തായാലും
ഏത് പരിതസ്ഥിതിയിലാ
യാലുംമനുഷ്യമനസ്സിലെവേ
ദനകൾക്കും ഏകാന്തതയ്ക്കും ഒരേ
ഛായയാണ്. ദുഃഖങ്ങളെല്ലാം
ഉള്ളില�ൊതുക്കി ഒരു നേർത്ത
ചാറ്റൽ മഴയില�ോ, നിയ�ോൺ
ബൾബിന്റെമങ്ങിയവെളിച്ചത്തി
ല�ോ അവർ അഭയം പ്രാപിക്കും.
കേൾക്കാനാളില്ലാതെ എത്രമാ
ത്രം സങ്കടങ്ങളാണ് ശ്വാസംമുട്ടി
മരിച്ചിട്ടുണ്ടാവുക.. വ്യത്യസ്തരായ
ചില മനുഷ്യർ തങ്ങളുടെ ഹൃദയ
രഹസ്യം മറ്റാരുമറിയരുത് എന്ന
ദൃഢനിശ്ചയത്തോടെ ഏതെങ്കി
ലും ഗൂഢഭാഷയിൽ(ലിപി)എഴുതി
വയ്ക്കുകയുംചെയ്യും. തനിക്ക്മാത്രം
വായിക്കാവുന്ന ലിപി.തന്റെ രഹ
സ്യങ്ങളെല്ലാം അങ്ങനെ വരി
കൾക്കുള്ളിലാക്കി അവർ ആത്മ
രതിയടയും.
ല�ോകം മുന്നേറുന്നതനുസരി
ച്ചു മനുഷ്യൻ സ്വാർത്ഥമതികളാ
വുകയും അധികാരത്തിന്റേയും
അഹങ്കാരത്തിന്റേയും പിടിയിലമ
രുകയും ചെയ്യുന്നത് സ്വാഭാവിക
മാണ്. എങ്കിലും എപ്പോഴെങ്കിലും
ഈ ഓട്ടമെല്ലാം എന്തിനാണെ
ന്ന് ഒരു നിമിഷം ഓർക്കുന്നത്
നല്ലതായിരിക്കും. ഒരു മനുഷ്യൻ
നിർബന്ധിതമായും സന്ദർശി
ക്കേണ്ട കുറച്ച് സ്ഥലങ്ങളാണ്
ഒരു ജയിൽ, മെന്റൽ ഹ�ോസ്പി
റ്റൽ, മാറാര�ോഗികളെ പരിച
രിക്കുന്ന ഒരു വാർഡ്. കൂടാതെ
ഏതെങ്കിലും ഒരു അഭയാർത്ഥി
ക്യാമ്പ്. മനുഷ്യൻ എത്ര നിസ്സാര
നാണെന്നസത്യംതിരിച്ചറിയാൻ
ഇതിന�ോളംനല്ലപ�ോംവഴിയില്ല.
മനുഷ്യ ജീവിതത്തിലെ
തീവ്രവ്യഥകളേയും ആത്മ
ബന്ധങ്ങളുടെ ഇഴയെടുപ്പ
ത്തേയും സൂക്ഷ്മമായിതന്റെ
കൃതികളിൽ ആവിഷ്‌ക
രിക്കുന്ന എഴുത്തുകാരനാ
ണ് ഇ. സന്തോഷ് കുമാർ.
അദ്ദേഹത്തിന്റെ ഓര�ോ
കൃതികളും എടുത്തു പരി
ശ�ോധിച്ചാൽ ബന്ധങ്ങൾ
ചെലുത്തുന്ന സ്വാധീനം
വ്യക്തമാണ്. അത്തര
ത്തിൽ ബന്ധങ്ങളുടെ
തീവ്രത ആഖ്യാനം ചെയ്യു
ന്നത�ോട�ൊപ്പം പുതിയ�ൊരു
ഭൂമികയും വ്യത്യസ്തമായ�ൊ
രു കഥാ തന്തുവും പരി
ചയപ്പെടുത്തുന്ന പുതിയ
ന�ോവലാണ് 'തപ�ോമയി
യുടെ അച്ഛൻ'. പ്രാദേശിക
തയുടെ മതിൽക്കെട്ടിൽ
നിന്നും മാറി നിന്നുക�ൊണ്ട്
കൽക്കത്തയുടെ തെരുവുകളും
സുന്ദർബൻ ദ്വീപുകളും ഇവിടെ
കഥാഭൂമികയാകുന്നു.
ഗ�ോപാൽ ബറുവ എന്ന മനു
ഷ്യൻ തന്റെ ജീവിതാന്ത്യം വരെ
ഒരു ഗൂഢലിപിയുമായി ബന്ധ
പ്പെട്ടിരിക്കുന്നത് ന�ോവലിൽ
കാണാം.ഏകാന്തതയും വിര
സതയും ഒഴിവാക്കാൻ അയാൾ
സ്വയം കണ്ടെത്തിയ വഴിയായി
രുന്നു അത്. ഏത് ക�ോഡുകളും
കൈകാര്യം ചെയ്യുന്ന മിലിട്ടറിയു
ടെ രഹസ്യ ഏജൻസിയിലേക്ക്
കേണൽ സന്താനം ഗ�ോപാൽ
ബറുവയെ ചേർത്തുവെച്ചത്
അയാളുടെ സാമർത്ഥ്യം മന
സ്സിലാക്കി തന്നെയാണ്. തന്റെ
177.
sk]v-äw_À 2025 177
മരണംവരെയ�ോഅല്ലെങ്കിൽ അതി
നുശേഷമ�ോ താൻ മനസ്സിൽ സൂക്ഷിച്ച
രഹസ്യങ്ങൾ ആരും അറിയരുതെന്ന്
ഗ�ോപാൽബറുവ ആഗ്രഹിച്ചു.എന്നാൽ
ഇവിടെ ആഖ്യാതാവ് ആ രഹസ്യം
കണ്ടെത്തുകയാണ്. ഗ�ോപാൽ
ബറുവയെപ�ോലെലിപികളുടെരഹസ്യ
ത്തിലേക്ക്, അതിലുപരി ഒരു മനുഷ്യന്റെ
മനസ്സിന്റെ ഉള്ളറകളിലേക്കുള്ള ചുഴി
ഞ്ഞുന�ോട്ടം കൂടിയാണ് തപ�ോമയിയു
ടെ അച്ഛൻഎന്നന�ോവൽ.
അച്ഛൻ -മകൻ ബന്ധത്തിന്റെ തീ
വ്രമായ�ൊരു ഇഴയടുപ്പംന�ോവലിൽദർ
ശിക്കാം. അച്ഛനും അമ്മയും ഒരിക്കൽ
അഭയാർത്ഥികളായിരുന്നു എന്ന യാ
ഥാർത്ഥ്യത്തിൽ നിന്നാണ് തപ�ോമയി
അഭയാർത്ഥികൾക്കായുള്ള ഷെൽട്ടർ
എന്ന സന്നദ്ധ സംഘടനയുടെ ഭാഗമാ
കുന്നത്. രേഖകൾ ഇല്ലാത്ത മനുഷ്യൻ
ഒരു പാഴ് വസ്തു മാത്രമാണെന്ന തിരിച്ച
റിവിൽ അയാൾ ഒരുപാട് മനുഷ്യർക്ക്
താങ്ങും തണലുമാകുന്നു. അച്ഛൻ പകർ
ന്നു നൽകിയ 'വാക്കും' വിവേകവും
തന്നെയാണ് മുന്നോട്ടു നയിക്കുന്നതെ
ന്ന് അയാൾ വെളിപ്പെടുത്തുന്നുണ്ട്.
അന്തേവാസികൾക്ക് വിദ്യാഭ്യാസവും
ഭക്ഷണവും വസ്ത്രവും പ്രദാനം ചെയ്യുന്ന
ത�ോട�ൊപ്പം മെച്ചപ്പെട്ട ജീവിത സാഹ
ചര്യമ�ൊരുക്കാനും നിമിത്തമാകുന്നത്
തപ�ോമയിയുടെഅച്ഛൻതന്നെയാണ്.
പലായനത്തിന്റേയും കുടിയേറ്റത്തി
ന്റേയും ഭീകര ദൃശ്യങ്ങൾ ന�ോവലിൽ
കടന്നുവരുന്നുണ്ട്.പ്രകൃതി ദുരന്തങ്ങൾ
മൂലമ�ോമനുഷ്യരുടെഇടപെടൽമൂലമ�ോ
അധിവസിക്കുന്ന ഇടങ്ങളിൽ നിന്ന്
പലായനം ചെയ്യേണ്ടിവരുന്ന നിസ്സ
ഹായരായ മനുഷ്യർ. ഉടുത്ത വസ്ത്രമ
ല്ലാതെ മറ്റൊന്നും അവശേഷിക്കാത്ത
വിധത്തിൽ ദരിദ്രരായവർ. ദാരി{Zyവും
ര�ോഗവുംഅവരിൽപലരേയുംആക്രമി
ക്കുമ്പോൾ കയറിച്ചെല്ലുന്ന ഏതെങ്കിലും
ഒരു തീരപ്രദേശത്ത് അവർ വേരുക
ളാഴ്ത്തുന്നു. കൂടെ വന്നവരിൽ മരണം
സംഭവിച്ചവരുടെ ശവസംസ്‌കാരം
ആ തീരത്ത് തന്നെ നടത്തി അവിടെ
ബന്ധം സ്ഥാപിക്കുന്നു. നഗരത്തിലെ
ഏതെങ്കിലുമ�ൊരു മാലിന്യ മലയുടെ
ചരിവിൽ കഴിയുന്ന അഭയാർത്ഥികൾ
ഓര�ോ നിമിഷവും ഭീതിയ�ോടെയാണ്
കഴിഞ്ഞു കൂടുന്നത്. പുകഞ്ഞു ക�ൊണ്ടി
രിക്കുന്ന മാലിന്യങ്ങൾ ഒരു വശത്ത്,
ഒരു മഴ ക�ൊണ്ട് താങ്ങി നിർത്തിയതെ
ല്ലാം അപ്രത്യക്ഷമാകാം എന്ന സത്യം
മറ്റൊരിടത്ത്, അഭയാർത്ഥി ക്യാമ്പുക
ളിൽ പ�ോലും ബലാത്സംഗത്തിന് ഇര
യാകുന്ന സ്ത്രീകളുടെ ദയനീയത, 'രാവും
പകലും ഇരുട്ടു മാത്രം കാണുന്ന' നിസ്സ
ഹായരായമനുഷ്യരാണവർ.
ന�ോവലിന്റെ കേന്ദ്ര കഥാപാത്ര
ങ്ങൾ തപ�ോമയിയും അദ്ദേഹത്തി
ന്റെ അച്ഛൻ ഗ�ോപാൽ ബറുവയുമാ
ണെങ്കിലും കുടുംബ ഡ�ോക്ടർ തപസ്സ്,
കേണൽ സന്താനം, തപ�ോമയിയുടെ
അമ്മ സുമന, അവരുടെ ആദ്യ ഭർ
ത്താവ് ശ്യാമൾ ദാ, ക്യാമ്പിലെ അന്തേ
വാസികളായ ജഹാൻ, പർവീണ
എന്നിവരും ന�ോവലിൽ ശ്രദ്ധയാകർ
ഷിക്കുന്ന കഥാപാത്രങ്ങളാണ്. ഈ
കഥാപാത്രങ്ങളെല്ലാം വിഷാദത്തിന്റെ
കണ്ണികളാൽ പരസ്പരം ബന്ധിക്ക
പ്പെട്ടിരിക്കുന്നു എന്നതാണ് ന�ോവൽ
വ്യക്തമാക്കുന്നത്. തപ�ോമയിയ�ോടും
ഗ�ോപാൽ ബറുവയ�ോടും ഒരുപ�ോലെ
ഡ�ോക്ടർ ച�ോദിക്കുന്നുണ്ട് നിങ്ങളുടെ
മുഖത്തെ നിസ്സംഗതയ്ക്ക് അല്ലെങ്കിൽ
വിഷാദത്തിന്റെ കാരണമെന്താണെ
ന്ന്.വലിയ�ൊരു വീട്ടിലെ മടുപ്പിക്കുന്ന
ഏകാന്തതയിലാണ് തപ�ോമയി തന്റെ
കുട്ടിക്കാലം ചെലവഴിക്കുന്നത് എന്ന്
കാണാം. സംസാരിക്കാത്ത കുട്ടി എന്ന
ലേബലിൽനിന്ന്അയാൾവഴിമാറിനട
ന്നത്വളരെവൈകിയാണ്.ഗ�ോപാൽ
ബറുവയും പ�ൊതുവേ മൗനിയാണ്.കേ
ണലാകട്ടെ മകളുടെ ര�ോഗാവസ്ഥയി
ലുംഅപ്രതീക്ഷിതമരണത്തിലുംആകെ
തകർന്ന മനുഷ്യൻ. വിക്കനും മുടന്ത
നുമായാണ് ശ്യാമൾ ദാ ന�ോവലിൽ
പ്രത്യക്ഷപ്പെടുന്നത്. മറ്റുള്ളവരെ അഭി
മുഖീകരിക്കാനുള്ള മടിയാണ് ഇവിടെ
ശ്യാമൾദായുടെ വിക്കിന് കാരണമെ
ന്ന് ആഖ്യാതാവ് കണ്ടെത്തുന്നു. ആദ്യ
ഭർത്താവിന്റെ വിയ�ോഗവും പലായന
വും സുമനയെ വിഷാദത്തിലാഴ്ത്താൻ
കാരണമാകുന്നു. ജഹാനും പർവീണ
യുംഒരുപ�ോലെഅഭയാർത്ഥിക്യാമ്പുക
ളിൽ അവനവനിലേക്ക് മാത്രം ഒതുങ്ങി
ജീവിക്കുന്നവരാണ്. പരസ്പരം സ്‌നേ
ഹിച്ചിട്ടും ഒന്നിച്ചു ജീവിക്കാനാകാതെ
തന്റെഅസ്തിത്വംതിരഞ്ഞുതിരഞ്ഞ്ആ
മാലിന്യകൂമ്പാരത്തിൽതന്നെമരിച്ചുകി
ടക്കാനായിരുന്നുജഹാന്റെവിധി.
സ്വാർത്ഥതയാൽ താൻ ചെയ്ത ഒരു
തെറ്റ് അതാരും കണ്ടില്ലല്ലോ എന്ന്
സമാശ്വസിച്ച് പുതുജീവിതവുമായി
പ�ൊരുത്തപ്പെട്ട് കഴിയുമ്പോൾ, തന്റെ
തെറ്റിന�ൊരു ദൃക്
സാക്ഷിയുണ്ടെന്നും
അല്ലെങ്കിൽ അത് മനസ്സിലാക്കിയ
ഒരാളുണ്ടെന്നുമുള്ള തിരിച്ചറിവിലാ
ണ് ഗ�ോപാൽ ബറുവാ തളരുന്നത്.
സ്വന്തമെന്ന് കരുതുന്ന പലതും സ്വന്ത
മല്ല എന്ന് തിരിച്ചറിയുന്ന ആ നിമിഷം
തകർന്നു പ�ോകുന്ന നിരവധി മനുഷ്യ
രുടെ പ്രതീകമാണ് അദ്ദേഹം. ഒരുപാട്
രഹസ്യങ്ങളെ ഉള്ളിൽ സൂക്ഷിച്ച് കനം
പേറിയ മനസ്സുമായി നടക്കുമ്പോഴാണ്
അയാൾഅതെല്ലാംമറ്റൊരുലിപിയിൽ
ഡയറിയിലേക്ക്പകർത്തുന്നത്.
ന�ോവലിൽ ഗ�ോപാൽ ബറുവ
കാണുന്ന ഓര�ോ മഴയും അയാളുടെ
മനസ്സിലേക്ക് ഓര�ോ ഓർമ്മകളായാ
ണ് എത്തുന്നത്. പേടിപ്പെടുത്തുന്ന
ഓർമ്മയാണ് ദ്വീപിൽ വെച്ചുണ്ടായ
ആസുരമായ മഴ, കുടിയേറ്റത്തിന് കാ
രണമായ മഴ. പഴയ മരക്കസേരയിലി
രുന്ന് അയാൾ മഴ കാണുന്നു.നേർത്ത
മഴത്തുള്ളികൾഅയാളുടെവസ്ത്രത്തിൽ
നനവുള്ള ഭൂപടങ്ങൾ സൃഷ്ടിക്കുന്നു.
അപ്പോഴും പുതിയ മഴയെ അയാൾ കാ
ണുന്നുണ്ടായിരുന്നില്ല.മനസ്സിൽനിന്നും
ഒരിക്കലും ത�ോർന്നുപ�ോകാതെ കാലം
ചെല്ലുംത�ോറും കനത്തകനത്തുവരുന്ന
അശാന്തമായ മഴ. നൂറു കുട ചൂടിയാലും
നനഞ്ഞൊലിക്കുന്ന അതേ മഴയിലായി
രുന്നുഗ�ോപാൽബറുവയുടെജീവിതവും.
ഇ. സന്തോഷ് കുമാറിന്റെ മിക്ക
വാറും എല്ലാ രചനങ്ങളേയും പ�ോലെ
തന്നെ തികച്ചും ശാന്തമായ എന്നാൽ
ഒഴുക്കുള്ള രീതിയിൽ തന്നെയാണ്
'തപ�ോമയിയുടെ അച്ഛൻ' എന്ന ന�ോ
വലിന്റെ ആഖ്യാനവും. എഴുത്തുകാരൻ
നേരിട്ട് കഥ പറയുന്ന രീതി ഇവിടെയും
അദ്ദേഹം സ്വീകരിച്ചിരിക്കുന്നു. പാശ്ചാ
ത്യ നാടുകളുമായുള്ള ബന്ധം കഥാ
സന്ദർഭങ്ങൾക്ക് പകിട്ടു കൂട്ടുന്നു. കൂട്ട
ത്തിൽ എടുത്തു പറയേണ്ട സൈരന്ത്രി,
ഗ്രാമീ എന്നീ പഴയ ലിപികളെ കുറിച്ച്
കൂടുതൽ പഠിക്കാനും വായനക്കാരെ
അതിന്റെ ഭാഗമാക്കാനും എഴുത്തുകാ
രന്കഴിഞ്ഞുഎന്നതുംശ്രദ്ധേയമാണ്.
ഭാഷ നഷ്ടപ്പെട്ടവരേയും അംഗപരിമി
തരേയും ബന്ധങ്ങൾക്ക് അമിത പ്രാ
ധാന്യം ക�ൊടുക്കുന്നവരെയും, ബന്ധ
ത്തിൽ വിള്ളൽ സംഭവിക്കുന്നവരേയും
ഒരുപ�ോലെ തന്റെ ഓര�ോ എഴുത്തിലും
സന്നിവേശിപ്പിക്കാൻ എഴുത്തുകാരന്
കഴിയുന്നു എന്നതും അദ്ദേഹത്തിന്റെ
എഴുത്തിന്റെ മാന്ത്രികതയായി കണ
ക്കാക്കാം. 'തപ�ോമയിയുടെ അച്ഛൻ'
എന്ന ന�ോവൽ ഗൂഢലിപികളുടെ
അന്വേഷണമാണ്. പലായനത്തിലും
കുടിയേറ്റത്തിലും ഉറ്റവർ നഷ്ടപ്പെട്ട് ദുരി
തമനുഭവിക്കുന്ന മനുഷ്യരുടെ വ്യഥക
ളാണ്. പ്രണയവും രതിയും ഒരുപ�ോലെ
വിഷാദത്തിന്റെനീലിമപടർത്തുന്നമനു
ഷ്യരുടെ ന�ോവാണ്. അതിലുപരി ഒരു
അച്ഛന് / ഒരു മനുഷ്യന് മകന�ോടുള്ള
ആത്മബന്ധമാണ്.n
178.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
178
ചലച്ചിത്രരംഗം
വിനുഎ
സമീപ
കാലത്ത്
കേരളത്തെ
ഇകഴ്ത്തുന്ന
വിധത്തിലുള്ള
ആശയങ്ങൾ
സിനിമയിലേ
ക്ക്കടത്തി
വിടുന്നത്
കാണാനാവും.
2014നുശേഷം
ഇന്ത്യൻരാ
ഷ്ട്രീയത്തിൽ
മാത്രമല്ല,
സിനിമയിലും
വലിയമാറ്റ
ങ്ങൾസംഭവി
ച്ചിട്ടുണ്ട്.
കേരളവിരുദ്ധ
സിനിമാകാഴ്ചകൾ
കേരളത്തിനെതി
രായ ശക്തമായ
വിദ്വേഷപ്രചാരണങ്ങൾ പ�ൊ
തുബ�ോധത്തിലേക്ക് അടിച്ചേൽ
പ്പിക്കുന്നതിനുള്ള വ്യാപകമായ
ശ്രമം അടുത്ത കാലത്ത് സജീവ
മാക്കപ്പെട്ടിട്ടുണ്ട്. കേരളമെന്ന
സംജ്ഞയിലൂടെ സ�ോഷ്യൽ മീ
ഡിയയിലുൾപ്പെടെ ശക്തമായ
പ്രചാരം ലഭിക്കുന്നതും കാണാം.
നാം നേടിയ സാമൂഹികപുര�ോഗ
തികളെയാണ് ഈ പ്രചാരങ്ങ
ള�ൊക്കെയും ലക്ഷ്യം വെക്കുന്നത്.
മാനവികതയിലൂന്നിയ വികസ
നരാഷ്ട്രീയം ഉയർത്തിപിടിക്കാനു
ള്ള നമ്മുടെ കരുത്തിന്റെ ബലം
നവ�ോത്ഥാനനായകരിലൂടെ രൂ
പപ്പെട്ട അടിത്തറയും അതിന്റെ
തണലിൽ വളർത്തിയെടുത്ത
രാഷ്ട്രീയ, സാംസ്
കാരിക ജീവി
താവസ്ഥയുമാണ്. നവ�ോത്ഥാ
നരാഷ്ട്രീയം മുന്നോട്ടുവെച്ച കാഴ്ച
പ്പാടുകളെ അക്രമിക്കുകയെന്ന
ചിന്താപദ്ധതിയാണ് ഇപ്പോൾ
അവർ നടപ്പിലാക്കിവരുന്നത്.
ശ്രീനാരായണഗുരുവിനെ ഹിന്ദു
ത്വരാഷ്ട്രീയത്തിന്റെ ഭാഗമാക്കി
തീർക്കാനുള്ള ശ്രമങ്ങൾ ഏറെ
കാലമായി നടത്തുന്നതാണ്.
എന്നാൽ ഗുരുവിന്റെ രൂപത്തേ
ക്കാൾ അദ്ദേഹത്തിന്റെ ആശ
യങ്ങൾ പടർന്ന ഭൂമികയിൽ
അവരുടെ രാഷ്ട്രീയം നടക്കാതെ
പ�ോകുകയായിരുന്നു. നവ�ോത്ഥാ
നനായകരെയും മറ്റ് പ്രസ്ഥാ
നങ്ങളിലുണ്ടായിരുന്ന മൺമറ
ഞ്ഞുപ�ോയവരെയും തങ്ങളുടെ
രാഷ്ട്രീയത്തിന്റെ ഭാഗമാക്കി തീർ
ക്കാനുള്ള സംഘ് പരിവാർ ശ്രമ
ങ്ങളുടെ പ�ൊള്ളത്തരം പ്രത്യേക
മായിഎടുത്തുചേർക്കേണ്ടതില്ല.
സമീപകാലത്ത് കേരളത്തെ
ഇകഴ്ത്തുന്ന വിധത്തിലുള്ള
ആശയങ്ങൾ സിനിമയിലേക്ക്
കടത്തിവിടുന്നത് കാണാനാവും.
ആദ്യഘട്ടത്തിൽ അത് ഒളിപ്പിച്ചു
കടത്തുകയായിരുന്നുവെങ്കിൽ
ഇപ്പോൾ നേരിട്ട് പറയുന്ന വിധ
ത്തിലേക്ക് എത്തിച്ചേർന്നിരിക്കു
ന്നു. അത്തരമ�ൊരു ചിന്താധാര
പിന്തുടരുന്ന രാഷ്ട്രീയ വിദ്വേഷപ്ര
ചാരണത്തിന്റെ തുടർച്ചയിലാണ്
ജാനകിസ്റ്റേറ്റ്ഓഫ്കേരളഎന്ന
സിനിമയെകാണേണ്ടത്.കേരള
ത്തിനെതിരായി സംഘ്പരിവാർ
അടിച്ചേൽപ്പിച്ചിട്ടുള്ള ആര�ോപ
ണങ്ങളുടെമേലുള്ള ആക്രോശ
മെന്നതിനപ്പുറം സിനിമയെന്ന
നിലയിലുള്ള യാത�ൊരു മെച്ചവും
അവകാശപ്പെടാനില്ലാത്ത സൃ
ഷ്ടിയാണിത്. പ്രദർശനത്തിനു
മുമ്പുതന്നെ വിവാദങ്ങൾ തീർ
ത്താണ് ശ്രദ്ധ പിടിച്ചുപറ്റിയത്.
ജാനകി എന്ന പേരിലൂന്നിയ വി
വാദങ്ങളാണ് നടന്നത്. അത്
വിപണിയിൽ ശ്രദ്ധ നേടാനുള്ള
ശ്രമത്തിന്റെ ഭാഗമായിരുന്നോ
യെന്ന സംശയം ഉയർത്തിക�ൊ
ണ്ടല്ലാതെ ഈ സിനിമ കണ്ടുതീർ
ക്കാനാവില്ല.
2014നുശേഷം ഇന്ത്യൻ
രാഷ്ട്രീയത്തിൽ മാത്രമല്ല, സി
നിമയിലും വലിയ മാറ്റങ്ങൾ
സംഭവിച്ചിട്ടുണ്ട്. തങ്ങൾക്കെ
തിരായ രാഷ്ട്രീയം കൈകാര്യം
ചെയ്യുന്നുവെന്ന് വ്യാഖ്യാനിച്ച്
പല സിനിമകൾക്കെതിരെയും
വ്യാപകമായ പ്രചാരണങ്ങളും
അക്രമണങ്ങളും സംഘടിപ്പിക്കു
ന്ന ശീലം അതിനുണ്ടായിരുന്നു.
അധികാരത്തിലേറിയത�ോടെ
സെൻസർ ബ�ോർഡിനെ ഉപ
യ�ോഗിച്ചുള്ള പ്രവർത്തനങ്ങളാ
രംഭിച്ചു. 2017ൽ പഹ്ലാജ് നിഹലാ
നിയെസെൻസർബ�ോർഡിന്റെ
ചെയർമാനായി അവതരിപ്പിച്ചു
ക�ൊണ്ടാണ് തങ്ങളുടെ രാഷ്ട്രീയ
അജൻഡകൾക്ക് തുടക്കമിടു
ന്നത്. ഹർ ഹർ മ�ോദി, ഘർ ഘർ
മ�ോദി എന്ന തെരെഞ്ഞെടുപ്പ്
പ്രചരണവീഡിയ�ോഒരുക്കിയവ്യ
ക്തിയായിരുന്നു അദ്ദേഹം. സിനി
മയുടെ നിർമ്മാണമേഖലയിൽ
ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ
കലാപരമായസിനിമയുടെരാഷ്ട്രീ
യദൗത്യങ്ങളെ കുറിച്ച് യാത�ൊരു
ധാരണയുമുണ്ടായിരുന്നില്ല. ഭര
ണത്തിലിരിക്കുന്ന പാർട്ടിയുടെ
രാഷ്ട്രീയ നിലപാടിന�ോട് ചേർന്നു
പ�ോകാത്ത സിനിമകൾക്കെതി
രെഇടപെടലുകൾനടത്തുകയെ
ന്നസമീപനത്തിലൂന്നിയായിരുന്നു
പിന്നീട് ബ�ോർഡിന്റെയും അദ്ദേ
ഹത്തിന്റെയും പ്രവർത്തനങ്ങൾ.
തങ്ങളുടെരാഷ്ട്രീയപരിപാടിയുടെ
ഭാഗമായി സെൻസർ ബ�ോർഡി
നെയും ഉപയ�ോഗിക്കുകയെന്ന
സമീപനമാണ്നടപ്പിലാക്കിയത്.
179.
sk]v-äw_À 2025 179
2017ൽ
പഹ്ലാജ്
നിഹലാനിയെ
സെൻസർ
ബ�ോർഡിന്റെ
ചെയർമാനാ
യിഅവതരി
പ്പിച്ചുക�ൊണ്ടാ
ണ്തങ്ങളുടെ
രാഷ്ട്രീയ
അജൻഡകൾ
ക്ക്തുടക്കമി
ടുന്നത്.ഹർ
ഹർമ�ോദി,
ഘർഘർ
മ�ോദിഎന്ന
തെരെഞ്ഞെ
ടുപ്പ്പ്രചര
ണവീഡിയ�ോ
ഒരുക്കിയ
വ്യക്തിയാ
യിരുന്നു
അദ്ദേഹം.
സിനിമരാഷ്ട്രീയ ആയുധം
സിനിമയെ ഒരു വിന�ോ
ദ�ോപാധി എന്നതിലുപരിയായി
ശക്തമായരാഷ്ട്രിയആയുധമായി
ലെനിൻ വിലയിരുത്തിയിരുന്നു.
എല്ലാ കലകളിലും വെച്ച് പ്രധാ
നപ്പെട്ടത് സിനിമയെന്നതായി
രുന്നു അദ്ദേഹത്തിന്റെ വാദം.
നിരക്ഷരരായ ജനതയിലേക്ക്
ആശയങ്ങളെത്തിക്കാനായി
സിനിമ മികച്ച മാധ്യമമെന്ന്
അദ്ദേഹം കരുതി. സിനിമയെ
മികച്ച രാഷ്ട്രീയ പ്രചാരണ ആധു
ധമായി തന്നെയാണ് ഹിറ്റ്ലറും
കണ്ടത്. ഗീബൽസിന്റെ ആശയ
ഗതികളിലൂന്നി പ്രചാരപ്രവർത്ത
നങ്ങൾനടത്തിയഹിറ്റ്‌ലർനാസി
പ്രത്യയശാസ്ത്രത്തിന്റെ പ്രചാര
ത്തിനായിസിനിമയെഫലപ്രദമാ
യി ഉപയ�ോഗിച്ചു. ല�ോകത്തിലെ
എല്ലാ എകാധിപതികൾക്കും
പാഠമായി ഹിറ്റ്
ലറിന്റെ പ്രവർ
ത്തനങ്ങൾ മാറുകയായിരുന്നു.
ഫാസിസത്തിന്റെ രീതിശാസ്ത്രം
അതേപടി പിന്തുടരുന്ന രാഷ്ട്രീയ
മാണ് ഇപ്പോൾ കേന്ദ്രത്തിലിരി
ക്കുന്നത്. 2014 ഡിസംബറിൽ പ്ര
ദർശനത്തിനെത്തിയ പി കെ
എന്നഅമീർഖാൻസിനിമയെരാ
ജ്യത്താകെ തന്നെ വ്യാപകമായി
അക്രമിച്ചു. എന്നാൽ പരിഷ്
കൃത
സമൂഹം ശക്തമായ പ്രതിര�ോധം
തീർത്തുക�ൊണ്ടാണ് അത്തരം
അക്രമങ്ങളെ പ്രതിര�ോധിച്ചത്.
2016ൽ ബാഹുബലിയെന്ന സി
നിമക്ക് ദേശീയ പുരസ്
കാരം
നൽകിക�ൊണ്ട് എതുവിധത്തി
ലുള്ള സിനിമയാണ് രാജ്യത്ത്
ഉണ്ടാവേണ്ടതെന്ന സന്ദേശം
പകർന്നുനൽകി. അന്ധവിശ്വാ
സങ്ങൾക്കെതിരെയും വിശ്വാ
സത്തിലൂടെയുള്ള ക�ൊള്ളകളും
തുറന്നുകാട്ടിയ പി കെ പ�ോലുള്ള
ശക്തമായ പ്രമേയങ്ങൾ പിന്നീട്
അതേ രീതിയിൽ ഉണ്ടായ�ോയെ
ന്നത്പരിശ�ോധിക്കേണ്ടതുണ്ട്.
സെൻസർ ബ�ോർഡിന്റെ
വലിയനടപടികൾഉണ്ടായിവാർ
ത്തകളിൽ ഇടം പിടിച്ച സിനിമ
യാണ് ഉട്താ പഞ്ചാബ്. ഈ സി
നിമയ്ക്ക് 89 കട്ടുകളാണ് ബ�ോർഡ്
നിർദ്ദേശിച്ചത്. ക�ോടതി ഇട
പെടലിലൂടെയാണ് ഈ സിനിമ
തിയേറ്ററിലെത്തിയത്. പഞ്ചാബി
ലെ മയക്കുമരുന്നു മാഫിയെയും
അതിനെ കേന്ദ്രീകരിച്ച പ്രമേയം
കൈകാര്യം ചെയ്യുന്ന സിനി
മയിൽ നിന്നും പ്രധാനമന്ത്രി,
ബീഫ് തുടങ്ങിയ പദങ്ങൾ നീക്കം
ചെയ്തു. പത്താനിൽ ദീപിക
പദുക�ോൺ ധരിച്ച വസ്ത്രത്തിന്റെ
നിറത്തിന്റെപേരിലാണ്പ്രതിഷേ
ധം ഉയർത്തിയത്. എത�ൊക്കെ
ആശയങ്ങളാണ് സിനിമയിൽ
ഉൾപ്പെടുത്തേണ്ടതെന്ന തിട്ടൂര
ങ്ങളാണ് സെൻസർ ബ�ോർഡി
ന്റെ ഭാഗത്തുനിന്നുമുണ്ടായത്.
തെരുവിൽ സിനിമകൾക്കെതി
രെ പ്രതിഷേധം ഉയർത്തി കലാ
കാരന്മാരിലും സിനിമാപ്രവർ
ത്തകരിലും ഭയം വിതയ്ക്കുകയും
ബ�ോർഡിന്റെഭാഗത്തുനിന്ന്ചിട്ട
കളുമ�ൊരുക്കിതങ്ങളുടെആശയ
പ്രചരണത്തെ ശക്തമാക്കുകയാ
ണ്ചെയ്തത്.
ഇഷ്ടമില്ലാത്ത സിനിമകൾ
ക്കെതിരെ വ്യാപകമായ ഇട
പെടൽ നടത്തിക�ൊണ്ടേയിരു
ന്നതിന്റെ തുടർച്ച എമ്പുരാനിലും
എത്തിനിന്നു. ഗുജറാത്ത് വംശ
ഹത്യയുടെ പരാമർശമെന്ന് ത�ോ
ന്നിക്കുന്ന ഭാഗമാണ് അവരെ
വിറളിപിടിപ്പിച്ചത്. പ്രദർശന
ത്തിനെത്തിയ ശേഷമാണ്
എതിർപ്പുകൾ ഉയർന്നത്. വലിയ
സാമ്പത്തികവിജയം നേടിയ
സിനിമയെന്ന നിലയിൽ മലയാ
ളത്തിൽ അടയാളപ്പെടുത്തിയ
ലുസിഫർ സിനിമയുടെ തുടർച്ച
യെന്ന നിലയിൽ അത്തരമ�ൊരു
പ്രതീക്ഷയിലാണുണ്ടായിരുന്നത്.
സെൻസർ ബ�ോർഡിന്റെ അനു
മതിയുമായി തീയേറ്ററിലെത്തിയ
എമ്പുരാനെതിരെ വലിയ പ്രചാ
രമുണ്ടായി. റീസെൻസറിംഗ്
നടത്തിയാണ് പിന്നീട് സിനിമ
പ്രദർശിപ്പിച്ചത്. ഇത്തരത്തിൽ
സിനിമയ്ക്കുമേൽ വ്യാപകമായ
കടന്നാക്രമണം നടക്കുന്ന കാ
ലമാണിത്. ദേശീയത ആളിക്ക
ത്തിക്കുന്ന വിധത്തിലുള്ള സിനിമ
കളിലൂടെ ഇത്തരം രീതികൾക്ക്
തടയിടാനാവുമെന്നാണ് പിന്നീട്
അവർ കണ്ടെത്തുന്ന വഴിയായി
ത�ോന്നുന്നത്.
വാഴ്ത്തുപാട്ടിന്റെ
രാഷ്ട്രീയ ഇടങ്ങൾ
തങ്ങളുടെ ആശയപ്രചരണ
ങ്ങൾക്കുള്ള മാർഗമെന്ന നില
യിലാണ് ഹിറ്റ്
ലർ സിനിമയെ
സമീപിച്ചത്. തങ്ങളുടെ ആശയ
ങ്ങൾക്ക് പ്രചാരം ഉണ്ടാക്കാൻ
സാധിക്കുന്ന വിധത്തിലുള്ള സി
നിമകളാണ് അവർ അണിയി
ച്ചൊരുക്കിയത്. തങ്ങൾ നിർമ്മീ
ക്കുന്ന സിനിമകളിൽ മാത്രമല്ല,
രാജ്യത്തുണ്ടാവേണ്ട സിനിമകളി
ലും ദേശീയതയെ എങ്ങനെയാ
പഹ്ലാജ് നിഹലാനി
180.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
180
ണ്അടയാളപ്പെടുത്തേണ്ടതെന്ന്
അവർ കൃത്യമായി അറിയിച്ചു. ഈ
രീതികൾ തന്നെയാണ് രാജ്യത്തും
ശക്തമാക്കപ്പെട്ടത്.മണികർണിക,
പാനിപ്പത്ത്, കേസരി, പൃഥിരാജ് തുട
ങ്ങിയ സിനിമകളിലൂടെ ഹിന്ദിയിൽ
രാജ്യത്തെ സിനിമകളുടെ മാതൃ
കകൾ എഴുതിവെക്കാൻ തുടങ്ങി.
ഉറിയിലെ സൈനിക നടപടികളെ
കുറിച്ചുള്ള സിനിമയിലൂടെ പട്ടാള
സിനിമയെന്നതിനപ്പുറം ഭരണകൂ
ടത്തെ പ്രകീർത്തിക്കുന്ന വിധത്തി
ലുള്ള ഇടപെടലുമുണ്ടായി. 2019ലെ
തെരെഞ്ഞെടുപ്പിന്റെ കാലത്താണ്
ഈ സിനിമ എത്തിയത്. ദേശീയ
അവാർഡ് നൽകി അതിനെ അം
ഗീകരിക്കുകയും ചെയ്തു. ഇത്തരം
ഇടപെടലുകൾ പ്രാദേശികസിനി
മകളിലേക്കും വ്യാപിപ്പിക്കാനുള്ള
ശ്രമമാണ് പിന്നീട് നടക്കുന്നത്.
ആർ ആർ ആർ, കാന്താര തുട
ങ്ങിയവലിയസിനിമപ്രൊജക്ടുകൾ
ഇതിന്റെ തുടർച്ചയായി വേണം
കാണുവാൻ. കേരള സ്റ്റോറി മല
യാളത്തിലല്ല നിർമ്മിച്ചതെങ്കിലും
പ്രാദേശിക സിനിമയിലേക്കുള്ള
കടന്നുകയറ്റത്തിന്റെഭാഗമായികാ
ണേണ്ടതുണ്ട്.
കേരളസ്റ്റോറിഎന്നസിനിമയെ
കേരളം നിരാകരിച്ചതാണ്.
തെറ്റായ വിവരങ്ങൾ ഉൾക�ൊള്ളി
ച്ചും വിദ്വേഷപ്രചരണം ലക്ഷ്യമിട്ട്
നിർമിച്ചതുമായഈസിനിമനമ്മുടെ
നാട്ടിൽ വേണ്ടത്ര പ്രദർശനം നേ
ടിയില്ലെങ്കിലും മറ്റിടങ്ങളിൽ ഒരു
പ്രൊപഗാണ്ടയെന്ന നിലയിൽ
ഇത് ഉപയ�ോഗിക്കപ്പെട്ടു. ഈ
സിനിമയുടെ കാപട്യം തിരിച്ചറി
യാതെ ചില ക്രിസ്ത്യൻ സംഘടന
കളും പ്രദർശനം എറ്റെടുത്തത് മറ
ന്നുക�ൊണ്ടല്ല. എങ്കിലും യാത�ൊരു
വിധത്തിലുള്ള ചലനവും സൃഷ്ടിച്ചില്ലാ
യെന്ന് പറയാം. ദേശീയ പുരസ്
കാ
രം നൽകിക�ൊണ്ട് ഈ സിനിമ
ആദരിക്കപ്പെട്ടു.എന്നാൽമറിച്ചാണ്
സംഭവിച്ചതെന്ന്കാണണം.വലിയ
മൂല്യങ്ങളുള്ള പുരസ്
കാരമാണ് സി
നിമയ്ക്കുള്ള ദേശീയ പുരസ്
കാരം.
അതിന്റെ മൂല്യത്തിലേക്ക് കേന്ദ്ര
ത്തിലെ അധികാരം ഉപയ�ോഗിച്ച്
കേരള സ്റ്റോറിയെ ചേർക്കാനാണ്
ഇത്തരത്തിൽ ചെയ്തതെന്ന് വേണം
കരുതേണ്ടത്. ഇന്ത്യയുടെ അന്താ
രാഷ്ട്രചലച്ചിത്രമേളയിൽ മത്സരവി
ഭാഗത്തിൽ പ്രദർശിപ്പിച്ച കാശ്മീർ
ഫയൽസിനെ ജൂറി ചെയർമൻ
നവാദ് ലാപിഡ് തന്നെ വിമർശി
ക്കുന്ന സ്ഥിതിയുണ്ടായി. അദ്ദേഹ
ത്തിനെതിരെയുള്ള വലിയ പ്രചര
ണങ്ങൾ അഴിച്ചുവിട്ടാണ് സംഘ്
സംഘടനകൾ അതിന് മറുപടി
നൽകിയത്. ഒരു മേളയുടെ അന്ത
സിനെയുംഅതിന്റെസാധ്യതകളെ
യുംഅവഗണിച്ചുക�ൊണ്ട്തങ്ങളുടെ
അജൻഡകൾ തിരുകികയറ്റുന്ന
സ്ഥിതിയാണുണ്ടായത്.
മലയാളത്തിലെ മികച്ചതിന�ൊ
ക്കെയും വിമർശിച്ചും അപഹസിച്ചു
മാണ് സംഘ് രാഷ്ട്രീയം വളരുന്നത്.
മലയാളത്തിലെമികച്ചതാരസാന്നി
ധ്യങ്ങളായ മമ്മൂട്ടിയും മ�ോഹൻലാ
ലുമ�ൊക്കെ ആ വെറുപ്പിന്റെ ഭാഗമാ
കുന്നു. മമ്മൂട്ടിയ�ോടുള്ള വിമർശനം
അദ്ദേഹത്തിന്റെ ഇടതുപക്ഷ മന
സിന�ോടുള്ള വെറുപ്പിന്റെ ഭാഗമാ
ണെങ്കിൽ മ�ോഹൻലാലിന�ോട്
സമീപകാലത്ത് രൂപപ്പെട്ടതാണ്.
നരേന്ദ്ര മ�ോദിക്കനുകൂലമായി അദ്ദേ
ഹമെഴുതിയ ചില ബ്ലോഗുകളിലെ
നിലപാടുകൾ വലതുപക്ഷരാഷ്ട്രീ
യത്തിന�ൊപ്പം നിൽക്കുന്നയാളെ
ന്ന സൂചനകൾ നൽകിയിരുന്നു.
അയ�ോധ്യയിലെ രാമക്ഷേത്രത്തി
ന്റെ ചടങ്ങുകൾ നടക്കവേ, ക്ഷണി
ക്കപ്പെട്ട അതിഥിയായിരുന്നിട്ടും
മ�ോഹൻലാൽ പങ്കെടുക്കാതെയിരു
ന്നത് സംഘ് പരിവാറിന്റെ വലിയ
എതിർപ്പിന് വിധേയമാക്കപ്പെട്ടു.
എമ്പുരാൻ സിനിമയിൽ ഗ�ോധ്ര
സംഭവങ്ങളെ ശക്തമായി ഓർമ
പ്പെടുത്തിയതിലൂടെ അത് എതിർപ്പ്
ശക്തമാക്കപ്പെട്ടു. വെറുപ്പിന്റെ വി
ദ്വേഷത്തിന്റെ രാഷ്ട്രീയസമീപനങ്ങ
ളുടെ തുടർച്ചകളിൽ ഇവയെയ�ൊ
ക്കെയും ചേർത്തുനിർത്തുകയാണ്.
ഇത് പല വിധത്തിൽ സിനിമയുടെ
യും കലയുടെയും മേഖലയിൽ പടർ
ത്തുകയാണ്. നന്മയുടെ ഇടങ്ങളെ
ഇല്ലാതാക്കാനുള്ള കൃത്യമായ നീക്ക
ങ്ങളുടെ തുടർച്ചകളാണ് ഇപ്പോൾ
സംഭവിക്കുന്നത്.
മികച്ച സിനിമകളും കലകളും
വളർന്ന ഭൂമികയാണ് കേരളം.
ഭയരഹിതമായി ഇവിടെ ഉയർ
ത്തപ്പെട്ട ആശയങ്ങൾ മറ്റ് സം
സ്‌കാരങ്ങൾക്കും സമൂഹങ്ങൾക്കും
മാതൃകയാവുന്നതായിരുന്നു. ജാന
കിയെന്ന പേരിനെ മുൻനിർത്തി
യുള്ള ചർച്ചയിലേക്ക് സിനിമയെ
പറിച്ചിടുന്നതിനുള്ള നീക്കം നടന്ന
ത് നാം കാണണം. എന്നാൽ ഈ
നീക്കങ്ങൾക്കെതിരെ സിനിമാരം
ഗത്തുനിന്നും ഉയർന്നുവന്ന വലിയ
പ്രതിഷേധങ്ങളെ ഗൗരവത്തിലെടു
ക്കണം. ജാനകി സ്റ്റേറ്റ് ഓഫ് കേരള
എന്ന സിനിമ തീർത്തും അരാഷ്ട്രീയ
മായഒന്നാണെന്ന്പറയേണ്ടിവരും.
സിനിമയിൽ പറയപ്പെടുന്ന സംഭവ
ങ്ങള�ോട്ഗൗരവത്തോടെനിലപാട്
സ്വീകരിക്കുന്ന ഒരു സാമൂഹ്യസ്ഥിതി
കേരളത്തിലുണ്ട്. ഭരണകൂടത്തി
ന�ൊപ്പം ജനകീയമായ കരുതൽ
നൽകിക�ൊണ്ട് വളർത്തിയെടു
ത്ത ജാഗ്രതയെ തകർക്കുന്ന വിധ
ത്തിലുള്ള ശ്രമങ്ങളാണ് പ്രത്യേക
താത്പര്യത്തോടെയുള്ള ഇത്തരം
സിനിമകൾ മുന്നോട്ടുവെക്കുന്നത്.
ഇത�ൊരു പരീക്ഷണസിനിമയായി
തന്നെ കാണണം. ഈ സിനിമക്ക്
ഒരുതുടർച്ചകൾഉണ്ടായേക്കാം.സി
നിമയുടെയും സാഹിത്യത്തിന്റെയും
കലയുടെയും രംഗത്ത് സംവദാത്മ
കമായ ഒരിടമുള്ള നമ്മുടെ നാട്ടിൽ
വിദ്വേഷം പടർത്തുന്ന സിനിമാകാ
ഴ്ചകളെത്തുന്നതിനെ ഗൗരവത്തോ
ടെകാണേണ്ടതുണ്ട്.n
182.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
182
വ്യായാമം
ജ�ോർജ്
എഫ്
സേവ്യർ
വലിയവീട്
മലയാളത്തിലെ
ആദ്യസൂംബ
പഠനപുസ്തക
രചയിതാവ്
ഇത്
സൂംബയുടെ
രാഷ്ട്രീയമല്ല
വ�ോട്ടിന്റെയും
ജാതിവെറിയു
ടെയുംരാഷ്ട്രീ
യമാണെന്ന്
ആർക്കും
മനസിലാകും.
ഇതിനിടയിൽ
പെട്ട്സൂംബ
ഫിറ്റ്‌നസ്എന്ന
വ്യായാമത്തിന്
രക്തസാക്ഷി
പരിവേഷം
കിട്ടിയെന്ന്
മാത്രം.
മാറുന്നകാലവും
വ്യായാമമുറകളും
സൂംബയും സാംബയും
അറേബ്യൻ ബെല്ലി
ഡാൻസുമ�ൊക്കെ കലാപഭ
രിതമാക്കിയ കേരളം. സൂംബ
ചെയ്യുന്നവരെല്ലാം മ�ോശക്കാരാ
ണെന്നു വരുത്തിതീർക്കാൻ ഒരു
പ്രത്യേക വിഭാഗം നടത്തിയ പരി
ശ്രമം.അത്തരം വഷളത്തരങ്ങ
ളെ മലയാളിയുടെ മനസ്സിലേക്ക്
വർഷിച്ച് വിഷഭരിതമാക്കിയവ
രുടെ അനുവാദം വാങ്ങി സൂംബ
നടത്തിക്കോയെന്നു പ്രതിപക്ഷം.
സ്
കൂളുകളിൽ സൂംബ നടത്തുക
തന്നെചെയ്യുമെന്ന്ഭരണപക്ഷം.
നവമാധ്യമങ്ങളിലെ കമന്റുകളു
ടെ ഉള്ളിലൂടെ വായിക്കുമ്പോൾ,
കേരളമാകെ ജാതിയുടെ വിഷം
പുരണ്ടത് തിരിച്ചറിയുവാൻ മാറി
നിന്നുന�ോക്കുന്ന ഏത് മനുജനും
സാധിക്കും.
ഇത് സൂംബയുടെ രാഷ്ട്രീയമല്ല
വ�ോട്ടിന്റെയും ജാതിവെറിയുടെ
യും രാഷ്ട്രീയമാണെന്ന് ആർക്കും
മനസിലാകും. ഇതിനിടയിൽ
പെട്ട് സൂംബ ഫിറ്റ്
നസ് എന്ന
വ്യായാമത്തിന് രക്തസാക്ഷി
പരിവേഷംകിട്ടിയെന്ന്മാത്രം.
സൂംബയുടെതുടക്കവുംചരിത്ര
വുംആദ്യമ�ൊന്ന്മനസിലാക്കുക.
1970 മാർച്ച് 15 നു ജനിച്ച
ക�ൊളംബിയൻ നർത്തകനും
എയ്‌റ�ോബിക്‌സ് ഇൻസ്ട്രക്ടറും
നൃത്തസംവിധായകനുമായി
രുന്ന ആൽബർട്ടോ 'ബീറ്റോ'
പെരെസ് ആണ് 1990 കളുടെ
അവസാനത്തിൽ സൂംബ ഫിറ്റ്
ന
സ് സ്ഥാപിച്ചത്. ക�ൊളംബിയയി
ലെകാലിയിൽക്‌ളാസെടുക്കാൻ
വന്ന പെരേസ്, തന്റെ ക്ലാസിനു
പയ�ോഗിക്കുന്ന എയ്‌റ�ോബിക്
മ്യൂസിക് ടേപ്പ് എടുക്കാൻ മറന്നു.
മറ്റു മാർഗ്ഗമില്ലാതിരുന്നതിനാൽ
ആ സമയം തന്റെ ബാക്ക് വാക്കി
ലുണ്ടായിരുന്ന ലാറ്റിൻ നൃത്തസം
ഗീതത്തിന്റെ(സൽസ,മെറിംഗ്യു)
സൂംബയുംപിറകിലെരാഷ്ട്രീയവും
183.
sk]v-äw_À 2025 183
കേരളത്തിൽ
മാത്രമല്ല
പലയിടങ്ങളി
ലുംസൂംബ
ക്കെതിരെ
പ്രശ്‌നങ്ങൾ
ഉയർന്നിട്ടുണ്ട്.
അതെല്ലാം
കേരളത്തി
ലെപ്പോലെ
ഒരുപ്രത്യേക
വിഭാഗത്തിൽ
നിന്നായിരു
ന്നു.
കാസറ്റുകൾക്‌ളാസിനായി
അദ്ദേഹം ഉപയ�ോഗിച്ചു. അതെ
ല്ലാവർക്കും ഒത്തിരി ഇഷ്ടമായി.
അതുക�ൊണ്ട് പെരെസ് മറ്റ് ക്ലാ
സുകളിലേക്കും ഈ രീതി ക�ൊ
ണ്ടുവരാൻ തുടങ്ങി.പിന്നീട് തന്റെ
ക്ലാസുകളിളെല്ലാം ഈ രീതിയിൽ
സംഗീതം സമന്വയിപ്പിക്കാനും
നൃത്തം ചെയ്യാനും തുടങ്ങി. ഇതി
നെയന്നവർ 'റംബസൈസ്'
എന്ന് വിളിച്ചു. ഇതായിരുന്നു
സൂംബയുടെതുടക്കം.
ക്യൂബൻസംഗീതവിഭാഗമായ
'റൂംബ' എന്ന വാക്കിന�ോട് സാമ്യ
മുള്ളതിനാൽസൂംബഎന്നവാക്ക്
ഈഫിറ്റ്‌നസ്രീതിക്ക്നൽകാൻ
പെരെസ് തീരുമാനിച്ചു. കുട്ടിയാ
യിരുന്നപ്പോൾ സ�ോറ�ോ എന്ന
സാങ്കൽപ്പിക കഥാപാത്രത്തെ
ഇഷ്ടപ്പെട്ടിരുന്നതിനാൽ z എന്ന
അക്ഷരത്തിൽ അദ്ദേഹം ഈ
പേരിനെഉച്ഛരിക്കുകയായിരുന്നു.
2001ൽ ആൽബർട്'ബീറ്റോ'
പെരെസ് ആൽബെർട്ടോ
പെൾമാൻ, ആൽബെർട്ടോ
അഘിയ�ോൺ എന്നിരുമായി
ചേർന്ന് വ്യവസായമായിഈഫി
റ്റ്‌നസിനെമാറ്റി.ZumbaFitness,
LLC എന്ന സ്ഥാപനം നിലവിൽ
വന്നു. ഇന്ന് 186 ലധികം രാജ്യ
ങ്ങളിൽ സൂംബ നടന്നു വരുന്നു.
2012-ൽ ഇൻസൈറ്റ് വെഞ്ച്വർ
പാർട്‌ണേഴ്‌സുംദിറെയിൻഗ്രൂപ്പും
ഈ സംരംഭത്തിൽ നിക്ഷേപം
നടത്തി.കമ്പനിക്ലാസ്ഇൻസ്ട്ര
ക്ഷനിലേക്ക് വികസിച്ചു, 2015
ആയപ്പോഴേക്കും, പെൾമാൻ പറ
യുന്നതനുസരിച്ച്, 186 രാജ്യങ്ങ
ളിലായി 14 ദശലക്ഷം സുംബ വി
ദ്യാർത്ഥികൾഉണ്ടായി.നിലവിൽ
200,000 ലധികം സ്ഥലങ്ങളിൽ
സൂംബ ഫിറ്റ്‌നസ് ക്‌ളാസുകൾ
നടന്നുവരുന്നു.
കേരളത്തിൽ മാത്രമല്ല പല
യിടങ്ങളിലും സൂംബക്കെതിരെ
പ്രശ്‌നങ്ങൾ ഉയർന്നിട്ടുണ്ട്.
അതെല്ലാം കേരളത്തിലെപ്പോ
ലെ ഒരു പ്രത്യേക വിഭാഗത്തിൽ
നിന്നായിരുന്നു. 2013 ലും 2017 ലും
ചിലയിടങ്ങളിൽ സൂംബ നിര�ോ
ധിക്കപ്പെടുകയും ചെയ്തു.അത്ര
മാത്രംവലുതായിരുന്നുഅവരുടെ
സ്വാധീനം. കുട്ടികളും സ്ത്രീകളും
സൂംബയിൽ വന്നതുക�ൊണ്ടാണ്
യാഥാസ്ഥിതികർ ഇവിടങ്ങളി
ലെല്ലാംപ്രശ്‌നങ്ങൾസൃഷ്ടിച്ചത്.
ക�ൊല്ലം പട്ടത്താനം വിമല
ഹൃദയ ഹയർ സെക്കന്ററിസ്
കൂ
ളിലെ സംഗീത അധ്യാപിക
യായ, അന്ന് വരെ കർണാ
ടക സംഗീതം, ഹിന്ദുസ്ഥാനി
സംഗീതം, ഗസൽ എന്നിവയുടെ
ആലാപനവും അത്യാവശ്യം
ഡാൻസ് ക�ൊറിയ�ോഗ്രാഫിയും
മാത്രമായി കഴിഞ്ഞിരുന്ന എന്റെ
പ്രിയതമ ജ�ോസ്ഫിൻ ജ�ോർജ്
2000ത്തിൽ സൂംബക്ക് പ�ോയി
ത്തുടങ്ങിയപ്പോഴാണ് ഞാൻ
സൂംബയെക്കുറിച്ച് കൂടുതൽ പഠി
ക്കാൻ തുടങ്ങിയത്. ഏതാനും മാ
സങ്ങൾ കഴിഞ്ഞപ്പോൾ അവൾ
യ�ോഗയിൽ കേന്ദ്ര സർക്കാരി
ന്റെ 5 ലെവൽ സർട്ടിഫിക്കറ്റ്
കരസ്തമാക്കി, യ�ോഗയും സൂംബ
യുമായി മുന്നേറുമ്പോൾ കരാട്ടെ
പഠനവുംതുടങ്ങി.2024ൽസൂംബ
ഇന്റർനാഷണൽ ലൈസൻ
സ്ഡ് ഇൻസ്ട്രക്ടർ ആയി.സിൻ
(zumba Instructer network)
എന്നാണ്അവരെവിളിക്കുക.
എല്ലാവർക്കും സൂംബ പഠിപ്പി
ക്കുവാന�ോ അതിലുള്ള പാട്ടുകൾ
ഉപയ�ോഗിക്കുവാന�ോ അനുവാദ
മില്ല.Zes(സൂംബഎഡ്യൂക്കേഷൻ
സ്‌പെഷ്യലിസ്റ്റ് ) ൽ നിന്ന് പരി
ശീലനം നേടി ലൈസൻസ് കര
സ്ഥമാക്കി zin ആയി മാറണം.
എല്ലാ മാസവും ലൈസൻസ് ഫീ
അടച്ചു പുതുക്കി zumba.com ൽ
പ്രവേശിച്ചു അവർ ചെയ്തിടുന്ന
പുതിയ പുതിയ പാട്ടുകൾ പഠിച്ചു ചു
വടുകൾ പരിശീലിച്ച് അപ്‌ഡേറ്റ്
ആകണം.പിന്നീടും നിരവധി പരി
ശീലനങ്ങൾ ഇൻസ്ട്രക്ടർമാർ
ക്ക് ലഭിക്കുന്നുണ്ട്. അതുക�ൊണ്ട്
തന്നെസൂംബപരിശീലിക്കുന്നവർ
അംഗീകാരമുള്ളഒരുzinൽനിന്ന്
തന്നെപരിശീലിക്കണം.
ഏതായാലും ഇത്രയും മനസ്സി
ലാക്കിയസ്ഥിതിക്ക്സൂംബയെക്കു
റിച്ച് കുറച്ചുകൂടി മനസ്സിലാക്കാം.
പതിനാറ് പ്രധാന ഘട്ടങ്ങളാണ്
സൂംബയിൽ ഉള്ളത്.ഇതെല്ലാം
ഉപയ�ോഗിച്ചോ ഇതിൽ ഏതെങ്കി
ലും ചിലത് ഉപയ�ോഗിച്ചോ ആണ്
സുംബക�ൊറിയ�ോഗ്രഫിചെയ്തിരി
ക്കുന്നത്.
സൂംബയിൽ നാല്
അടിസ്ഥാന താളങ്ങളുണ്ട്
സൽസ: ക്യൂബയിലും പ്യൂർ
ട്ടോറിക്കോയിലും ഉത്ഭവിച്ചതും,
ചലനാത്മകമായ ചലനങ്ങൾക്ക്
പേരുകേട്ടതുമായ ഒരു ഉന്മേഷദാ
യകമായനൃത്തശൈലി.
മെറിൻഗ്യു: ഡ�ൊമിനിക്കൻ
റിപ്പബ്ലിക്കിൽ നിന്ന് ഉത്ഭവിച്ച മെ
റിൻഗ്യു,സ്ഥിരതയുള്ളതുംവേഗത
യേറിയതും ലളിതവുമാണ്. മാർച്ച്
പ�ോലുള്ള ചുവടുവയ്പ്പുകളുമാണ്
ഇതിന്റെസവിശേഷത.
കൂമ്പിയ: പശ്ചിമാഫ്രിക്കൻ
അടിമകൾക്കിടയിലുള്ള പ്രണയ
നൃത്തമായി ഉത്ഭവിച്ച കൂമ്പിയ
ക�ൊളമ്പിയയിലെ ഏറ്റവും ജന
പ്രിയസംഗീതവിഭാഗമാണ്.
റെഗ്ഗെറ്റൺ: ജമൈക്കൻ
റെഗ്ഗെയും ഡാൻസ്ഹാളിനെയും
ലാറ്റിൻ അമേരിക്കൻ സംഗീത
വുമായി സംയ�ോജിപ്പിക്കുന്ന ഒരു
സമകാലിക ലാറ്റിൻ സംഗീത
വിഭാഗം, ആകർഷകമായ താള
ങ്ങൾക്കുംനഗരഅനുഭവത്തിനും
പേരുകേട്ടതാണിത്.
ഈ സമ്പന്നമായ സംഗീത
ചിത്രരചന, സുംബ ക്ലാസുകളെ
ഒരു ആവേശകരമായ അനുഭവ
മാക്കിമാറ്റുകമാത്രമല്ല,പങ്കെടുക്കു
ന്നവരെ വൈവിധ്യമാർന്ന സാം
സ്‌കാരിക ആവിഷ്‌കാരങ്ങൾ
പരിചയപ്പെടുത്തുകയും ചെയ്യുന്നു,
ഇത് ഓര�ോ വ്യായാമത്തെയും
ആഗ�ോള നൃത്ത വിരുന്നാക്കി
മാറ്റുന്നു. ഓര�ോ അടിസ്ഥാന താ
ളത്തിനും ഇതിൽ നാല് പ്രധാന
ഘട്ടങ്ങൾകൂടിയുണ്ട്.
ഇതുകൂടാതെ ഹിപ് ഹ�ോപ്പ്,
പ�ോപ്പ്, ബജാത്ത, സാംബ,
സ�ോക്ക, കരീബിയൻ സംഗീതം,
അറബിക് ബെല്ലി ഡാൻസ്
തുടങ്ങിയവയും ചില വേൾഡ്
റിതംസും ഇന്ത്യയിൽ നിന്നുള്ള
ഭാൻഗ്ര നൃത്തവും സൂംബയിൽ
ഉപയ�ോഗിക്കാറുണ്ട്.
സംഗീതം ഉപയ�ോഗിക്കാറു
ണ്ടെങ്കിലും വസ്ത്രശൈലി ഉപയ�ോ
ഗിക്കാറില്ല.സൂംബഡാൻസ് അല്ല
ഫിറ്റ്
നസ് ആണ്. വ്യായാമത്തി
നുപയ�ോഗിക്കുന്ന വസ്ത്രങ്ങളാണ്
സൂംബയിലും ഉപയ�ോഗിക്കുന്നത്.
സംഗീതവും നൃത്തവും ഉൾപ്പെടു
ന്നതുക�ൊണ്ടായിരിക്കാം ഇന്നും
സൂംബയെ അനേകർ ഡാൻസ്
എന്ന് വിളിക്കുന്നത്. കാർഡി
യ�ോയും ലാറ്റിൻ പ്രച�ോദിതമായ
നൃത്തവും ഉൾപ്പെടുന്ന ഫിറ്റ്
നസ്
ആണ് സൂംബ. വ്യക്തമായി പറ
184.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
184
ഞ്ഞാൽസൂംബയിൽ നൃത്തമുണ്ട്,
എയ്‌റ�ോബിക് വ്യായാമമുണ്ട്,
അനുബന്ധ സംഗീതമുണ്ട് പ്രത്യേ
കിച്ച് ലാറ്റിൻ, ഒപ്പം അനുബന്ധ
ആയ�ോധന കലകളുടെ ചലനങ്ങ
ളും.
ക�ൊല്ലം ഹൈസ്‌കൂൾ
ജംഗ്ഷൻ പെട്രോൾ പമ്പിന് പിറ
കിലുള്ള കരുതൽ സൂംബ, യ�ോഗ
& കരാട്ടെ സെന്ററിലാണ് സിൻ
ജ�ോസ്ഫിൻ ജ�ോർജിന്റെ നേതൃത്വ
ത്തിൽ സൂംബ ക്
ളാസുകൾ നടക്കു
ന്നത്. മനുഷ്യന്റെ ഹൃദയമിടിപ്പിന്റെ
രീതിയിലാണ് സൂംബ പഠനം നട
ത്തേണ്ടത്. അതിനായി ഉതകുന്ന
പാട്ടുകൾ അതിന്റേതായ രീതിയിൽ
ക്രമീകരിക്കണം. ഇന്റർമീഡിയ
റ്റ് ലെവൽ എന്നതിനെ പറയും.
ഉയർന്നും താഴ്ന്നും പ�ോകുന്ന കട
ലലകളെപ്പോലെ, തീവ്രത കൂടിയും
കുറഞ്ഞും.
ആദ്യമേ ല�ോ പിന്നെ മീഡിയം
പിന്നെ ഹൈ ഇന്റൻസിറ്റി, പിന്നീട്
മീഡിയം പിന്നെ ല�ോ ഇങ്ങനെ
ആയിരിക്കും ഒരു മണിക്കൂർ ക്‌ളാ
സുകൾക്കായി പാട്ടുകൾ ക്രമീക
രിക്കുക. വാംഅപ് ആണ് തുടക്കം.
വാംഅപ്പിൽ മൂന്ന് സെഷൻ
ഉണ്ടാകും.ആദ്യംസ്റ്റെപ്ടച്ച്ശേഷം
കാർഡിയ�ോപിന്നെട�ോണിങ്.ഈ
മൂന്ന്ലെവലിനുശേഷംസൂംബയുടെ
അടിസ്ഥാനതാളങ്ങളായസൽസ,
മെറിംഗ്യു, റെഗിറ്റോൺ, കൂമ്പിയ
എന്നിവ ഉപയ�ോഗിച്ചുള്ള പാട്ടുകൾ.
ഉയർന്നും താഴ്ന്നുമുള്ള തീവ്രത
വരുന്ന ഗാനങ്ങൾ. വാംഅപ്
കൂടാതെ കൂൾഡൗൺ ഉൾപ്പെടെ
പതിനാല�ോളംപാട്ടുകൾഉണ്ടാകും.
സൂംബ, സൂംബ സ്റ്റെപ്, അക്വ
സൂംബ, സൂംബ സെന്റോ (sentao),
സൂംബട�ോണിങ്,സൂംബഗ�ോൾഡ്,
സൂംബ കിഡ്
സ്, സൂംബ കിഡ്
സ്
ജൂനിയർ, സൂംബിനി, സർക്യൂട്ട്
സൂംബ, എ പ്ലേറ്റ് ബൈ സൂംബ
ഇങ്ങനെവിവിധരീതികളുംതലങ്ങ
ളും പഠനങ്ങളും സൂംബയിൽ ഉണ്ട്.
ഇത�ൊരുകാർഡിയ�ോവർക്ക്ഔട്ട്
ആയതിനാൽ ഹൃദയം മിടിക്കുന്ന
രീതിയിൽ വർക്ക് ഔട്ട് ചെയ്താൽ
ഹൃദയാഘാതങ്ങളെ ചെറുക്കാൻ
സാധിക്കും.സൂംബ കാല�ോറി എരി
ച്ചുകളയും രക്തസമ്മർദ്ദം കുറയ്ക്കും,
എൽ ഡി എൽ ക�ൊളസ്‌ട്രോൾ
കുറച്ച് എച്ച് ഡി എൽ ക�ൊളസ്‌ട്രേ
ാൾ കൂട്ടും, വയറിലുള്ള ക�ൊഴുപ്പുകു
റയ്ക്കും പേശികളെ സജീവമാക്കും
ഉയർന്ന ഊർജ്വസ്വലത നൽകും
സ്‌ട്രെസ് കുറയ്ക്കും ( നിങ്ങളുടെ മാ
നസികാവസ്ഥ ഉയർത്തുകയും
ശരീരത്തിലെ സ്‌ട്രെസ് ഹ�ോർ
മ�ോണുകൾ കുറക്കുകയും ചെയ്യുന്ന
എൻഡ�ോർഫിനുകളുടെയും ന്യൂറ�ോ
ട്രാൻസ്മിറ്ററുകളുടെയും പ്രകാശനം
സൂംബചെയ്യുമ്പോൾഉണ്ടാകുന്നു).
ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കും.
ശരീരത്തിന്റെഎല്ലാ ഭാഗങ്ങളുടെ
യും ഏക�ോപന കഴിവ് മെച്ചപ്പെടു
ത്താനും ആത്മവിശ്വാസം വർധി
പ്പിക്കാനും ഫുൾ ബ�ോഡി വർക്ക്
ഔട്ടിനും ക്ഷീണം ഒഴിവാക്കാനും
സൂംബ സഹായിക്കും. ആർത്തവ
സമയത്തുള്ള സംരക്ഷണം സൂംബ
നൽകുന്നുണ്ട്. ആർത്തവവേദന
യുടെ തീവ്രതയും ദൈർഘ്യവും കു
റക്കാൻ സഹായിക്കും. പ്രാഥമിക
ഡിസ്മന�ോറിയക്ക് ഒരു പൂരക ചികി
ത്സയായി സൂംബ ഉപയ�ോഗിക്കുന്നു
ണ്ട്.
സൂംബയുടെ ഇടുപ്പ് സ്വിംഗിംഗ് ,
വയറ് ഭ്രമണം എന്നിവ അമിതഭാര
മുള്ള സ്ത്രീകളിൽ ക�ോർ, ട്രങ്ക് എന്നി
വയുടെ ബലം വർധിപ്പിക്കുന്നതിനും
മെച്ചപ്പെട്ട സന്തുലിതാവസ്ഥക്കും
കാരണമാകുമെന്ന് പഠനങ്ങൾ
കണ്ടെത്തിയിട്ടുണ്ട്. എന്തിനധികം
നൃത്തം പാർക്കിൻസൻ ര�ോഗത്തി
ന് നല്ലതായതുക�ൊണ്ട് സൂംബയും
ര�ോഗസൗഖ്യത്തിന്സഹായിക്കും.
നൃത്തത്തിന്റെ സാർവ്വത്രിക
ഭാഷ ഉപയ�ോഗപ്പെടുത്തി ഫിറ്റ്‌നസ്
ആസ്വാദ്യകരമാക്കുക എല്ലാവർ
ക്കും പ്രാപ്യമാക്കുക എന്നുള്ളതാ
യിരുന്നു സൂംബയുടെ സ്ഥാപകൻ
ആൽബർട്ടോ ബെറ്റോ പെരെസി
ന്റെദർശനം.
പക്ഷെ സങ്കുചിത താല്പര്യക്കാർ
ജാതിയുടെയുംമതത്തിന്റെയുംപേര്
പറഞ്ഞു ഇതിനെ വികലമാക്കാൻ
പരിശ്രമിക്കുകയാണ്. എങ്കിലും
കേരളീയരിൽ ഭൂരിഭാഗവും അവർ
പ�ോലുമറിയാതെ സൂംബയെ ഹൃദയ
ത്തോട് ചേർത്ത് പിടിച്ചുകഴിഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിയും വിദ്യാ
ഭ്യാസമന്ത്രിയും സ്
കൂളുകളിൽ കു
ഞ്ഞുങ്ങളുടെ ആര�ോഗ്യത്തിനായി,
ലഹരിക്കെതിരെ പ്രച�ോദനമായി
സൂംബ നൽകുകതന്നെ ചെയ്യുമെ
ന്ന്ഉറപ്പിച്ചുനിൽക്കുന്നു.
സൂംബ ഫിറ്റ്
നസ് ആണ്, കു
ഞ്ഞുങ്ങൾക്ക് മുതൽ വൃദ്ധർക്ക്
വരെ സ്വീകാര്യമായ വ്യായാമം.
അതുക�ൊണ്ട് തന്നെയാകാം. ഇന്ന്
എല്ലാ എതിർപ്പുകളെയും മറികടന്നു
ല�ോകരാജ്യങ്ങളിലെ ഏറ്റവും പ്രിയ
ഫിറ്റ്
നസ് ആയി സൂംബ ഫിറ്റ്
നസ്
മാറിയതും.n
sk{It«-dnbäv A`n-apJw HmW-¸-Xn¸v
204
ഒരുയാത്രയിൽ, വെറും യാ
ത്രയല്ല അന്യദേശത്തേ
ക്കുള്ള യാത്രയിൽ എന്തെല്ലാം
കരുതണം. ആകാംക്ഷയും
അൽപ്പം കൗതുകവും മാത്രം മതി
യെന്നു ഒരു വിദേശസഞ്ചാരി
പറഞ്ഞത് എത്ര ശരി. അതുക�ൊ
ണ്ടുതന്നെ ലണ്ടൻ യാത്രയിൽ
കൂട്ടായതു മനസിന്റെ വിസ്മയങ്ങ
ളായിരുന്നു. തിരുവനന്തപുരത്തു
നിന്നും ഖത്തറിൽ എത്തുമ്പോൾ
മറ്റൊരു വിമാനത്തിൽ കയറണ
മെന്നുവിചാരിച്ചില്ല.കൂറ്റൻജംബ�ോ
വിമാനമാണുദ�ോഹഎയർപ�ോർ
ട്ടിൽനിന്നുംപിന്നീടുപറന്നുയർന്ന
ത്. ലണ്ടന്റെ പ്രൗഡിക്കൊത്തൊ
രു ആകാശനൗക.. ആദ്യമായി
ലണ്ടൻകാണാനുള്ളആകാംക്ഷ
യും ഒപ്പം പറന്നു. വിമാനത്തിൽ
ഉണ്ടായിരുന്ന അറബി കുടുംബ
ങ്ങൾക്കു ലണ്ടൻ എത്രയ�ോ പ്രാ
വശ്യം കണ്ടെന്ന മട്ടായിരുന്നു.
അവരുടെ അറബിയിലുള്ള ക�ൊ
ഞ്ചലുംഉല്ലാസവും കണ്ടപ്പോൾ
ദുബായിലെ മൂന്നുവർഷത്തെ ജി
വിതമാണ് ഓർമവന്നത്. മറ്റുള്ള
വര�ോട�ൊപ്പംഇത്രഅടുത്തിരുന്നു
അറബി പെണ്ണുങ്ങളും കുട്ടികളും
സല്ലപിക്കുന്ന അനുഭവം ആദ്യ
മാണ്. ആകാശപേടകത്തിലെ
ചെറിയ ല�ോകത്ത് എല്ലാവരും
സമന്മാർ.. എട്ടുമണിക്കൂർ നേര
ത്തിനിടയിലെ ചിന്തകൾക്കും
ഇടയ്ക്കിടെയുള്ള മയക്കത്തിനും
ശേഷംലണ്ടൻസമയംവൈകിട്ട്
ഏഴ�ോടെ ഹീത്രുവിൽ വിമാനമിറ
ങ്ങി.നിനച്ചിരിക്കാതെകൈവന്ന
ഒരു യാത്രയുടെ സാക്ഷാത്ക്കാ
രം. ഇനി ലണ്ടന്റെ വിരിമാറിലൂടെ
പതിയെ നടക്കണം....വർഷ
ങ്ങളായി ലണ്ടനിൽ ഹ�ോട്ടൽ
ബിസിനസും സ്റ്റുഡൻഡ് വിസാ
സർവീസും നടത്തിവന്നിരുന്ന
തിരുവനന്തപുരം സ്വദേശി ഒപ്പം
ഉണ്ടായിരുന്നു. എമിഗ്രേഷൻകൗ
ണ്ടറിനു മുന്നിലെ കറുത്തു തടിച്ച
സുന്ദരിയുടെ ച�ോദ്യങ്ങൾ 'വാഴു
ന്നോർ' സിനിമയിലെ ജഗതിയു
ടെഇന്റർവ്യൂഓർമിപ്പിച്ചു.എന്തിനു
വരുന്നു..? എന്നു തിരിച്ചുപ�ോ
കും...?? ലണ്ടനിൽ എവിടെയ�ൊ
ക്കെ സന്ദർശിക്കും...???എന്നൊ
ക്കെ സുന്ദരി വെറുതേ ച�ോദിച്ചു.
ച�ോദ്യവും ഉത്തരവും കഴിഞ്ഞു
പുറത്തിറങ്ങുമ്പോൾ വെളുത്തുത
ടിച്ച തമ്പിയെ സുന്ദരി കുടയുന്നതു
കണ്ടു.ച�ോദ്യം ചെയ്യൽ തന്നോടു
വെറും അഞ്ചു മിനിറ്റു നേരമായി
രുന്നെങ്കിൽ തമ്പിയെ അരമണി
ക്കൂർ കുടഞ്ഞു. എല്ലാം കഴിഞ്ഞു
അൽപ്പം ദേഷ്യത്തോടെ പുറത്തേ
ക്കുവന്ന തമ്പി 'കറുമ്പിക്ക് എല്ലാം
അറിയണമെന്നു' പറഞ്ഞു തി
ര�ോന്തരം ഭാഷയിൽ പുളിച്ചൊരു
തെറിയും പാസാക്കി.മൂന്നു വർഷ
മായി യാത്ര ചെയ്യുന്ന തന്നോടാ
ണവളുടെ ച�ോദ്യം എന്ന മട്ടായി
രുന്നു തമ്പിക്ക്. എയർപ�ോർട്ടിൽ
നിന്നും പുറത്തിറങ്ങിയപ്പോൾ
യാത്ര
ഉണ്ണി വി.ജെ. നായർ
ഹരിതഭംഗി
നിറഞ്ഞു
നിൽക്കുന്ന
നിരവധിപാർ
ക്കുകളിലും
നദീതീരത്തും
എപ്പോഴും
തിരക്കുത
ന്നെ.ലണ്ടൻ
നഗരത്തിലെ
ബഹളങ്ങ
ളിൽനിന്നൊഴി
ഞ്ഞുപലരും
വിശ്രമത്തിനെ
ത്തുന്നനഗരം
കൂടിയാണ്
കേംബ്രി
ഡ്ജും
അടുത്തുള്ള
മറ്റുകൗൺ
ണ്ടികളും.
മഞ്ഞുപൂക്കളിൽ
വിസ്മയമായിലണ്ടൻ
205.
sk]v-äw_À 2025 205
തണുപ്പുംഒപ്പംകൂടി. ചെറുതായി
വിറച്ചു. എന്നാൽ സമ്മർ ആയതി
നാൽ ഓവർക�ോട്ടും ഗ്ലൗസുമ�ൊ
ന്നും വേണ്ടിവന്നില്ല. സർവകലാ
ശാലകളുടെ നഗരിയിലേക്കാണു
ആദ്യയാത്ര.തമ്പിയുടെറസ്റ്റാറന്റ്
കേംബ്രിഡ്ജിലാണ്. ഹീത്രു
വിൽനിന്നും ബസിൽ രണ്ടു മണി
ക്കൂർ യാത്ര. ലണ്ടനിലെ ഏറ്റവും
മന�ോഹരമായതും പുരാതനവു
മായ സ്ഥലമാണ് ക്രേംബ്രിഡ്ജ്.
ലണ്ടനിൽനിന്നുംദിവസേനഇവി
ടേക്കു ഡേ ട്രിപ്പുണ്ട്. ബ്രിങ്ടൺ,
ഒക്സ്ഫോർഡ്, കാന്റൻബെറി
എന്നീ സ്ഥലങ്ങളും ഇതിൽ ഉൾ
പ്പെടുന്നു. ടൂറിസ്റ്റ് ബസ് കൂടാതെ
ട്രെയിൻ മാർഗവും എത്തിച്ചേ
രാം.യാത്രാമധ്യേയുള്ളകാഴ്ചകൾ
കൗതുകം പടർത്തുന്നതായിരു
ന്നു. ഇരുവശവും ഗ�ോതമ്പു വയലു
കൾ.കുറെസ്ഥലംപിന്നിടുമ്പോൾ
ചെറിയ ടൗൺ ഷിപ്പുകൾ. സഞ്ചാ
രത്തിന്റെ കുതൂഹലം മനസിൽ
ഉല്ലാസത്തിന്റെ പൂത്തിരി കത്തി
ച്ചു. രാത്രിയിൽ കേംബ്രിഡ്ജിൽ
ബസിറങ്ങുമ്പോൾ തണുപ്പ്
അൽപം കൂടിയതായി ത�ോന്നി.
സ്ട്രീറ്റ് ലൈറ്റുകൾ ഒഴിച്ചാൽ
അവിടവിടെയുള്ള അരണ്ടവെ
ളിച്ചം. ബസ് സ്റ്റേഷനിൽനിന്നും
ടാക്സിൽ റസ്റ്റാറന്റായ രാജ്മല
ബാറിൽഎത്തുമ്പോൾപത്തായി.
റസ്റ്റാറന്റിൽ മുകളിലെ മുറിക
ളില�ൊന്നിൽ ക്ഷീണത്താൽ
ഉറങ്ങാൻ കിടന്നപ്പോഴും കേം
ബ്രിഡ്ജിന്റെ പകൽ സൗന്ദര്യം
ആസ്വദിക്കാനുള്ള ആകാംക്ഷ
യായിരുന്നു. ക്രേംബ്രിഡ്ജ് ഡി
ക്ഷണറി എന്നു മാത്രം കേട്ടിട്ടുള്ള
ആ പേരിന്റെ മണ്ണിലാണ് ഇനി
യുള്ള കുറെ നാളുകൾ.... സായി
പ്പിന്റെ നാട്ടിലെ പ്രൗഡിയാർന്ന
കാഴ്ചകൾ.
ചരിത്രമുറങ്ങുന്ന ക�ോളജുക
ളാണ്ഇവിടത്തെപ്രധാനപ്രത്യേ
കത. 30 ക�ോളജുകൾ കേംബ്രി
ഡ്ജിലുണ്ട്. ഇതിൽ മൂന്നെണ്ണം
പെൺകുട്ടികൾക്കു മാത്രമുള്ളതാ
ണ്. ന്യൂഹാം, ന്യൂഹാൾ, ലൂസി കവ
ന്റീഷ് എന്നിവയാണവ. 1281-ൽ
സ്ഥാപിതമായആദ്യക�ോളജായ
പീറ്റർ ഹൗസ് ഇന്നത്തെ പ്ര
സിദ്ധമായ കിംഗ്സ് ക�ോളജ്
ചാപ്പലിന്റെ ഭാഗമാണ്. 16-ാം
നൂറ്റാണ്ടിലെ ശിൽപവിദ്യയുടെ
മന�ോഹാരിത ഇപ്പോഴും കാത്തു
സൂക്ഷിക്കുന്നതാണ് ക�ോളജ്
മന്ദിരത്തിന്റെമറ്റൊരുവിശേഷം.
എല്ലാ ക്രിസ്തുമസ് ദിനത്തിലും
കിംഗ്സ്ക�ോളജ്ക�ൊയർഅവ
തരിപ്പിക്കുന്ന പരിപാടി ല�ോകം
മുഴുവൻ ലൈവായി സംപ്രേഷ
ണം ചെയ്യുന്നു. ആൺകുട്ടികളു
ടെ ക�ോളജായിരുന്ന കിംഗ്സ്
ഇപ്പോൾ പെൺകുട്ടികൾക്കും പ്ര
വേശനം നൽകുന്നു. നഗരവീഥി
കളിൽ എവിടെയും വിവിധ രാജ്യ
ങ്ങളിൽനിന്നുള്ളവിദ്യാർഥികൾ.
ഗൾഫിലെ സുൽത്താൻമാരുടെ
മക്കൾ മുതൽ നമ്മുടെ ക�ൊച്ചു
കേരളത്തിൽനിന്നുള്ള സാധാര
ണക്കാരുടെമക്കളും വിവിധക�ോ
ളജുകളിൽ പഠിക്കുകയും ഒപ്പം
ത�ൊഴിൽ ചെയ്യുകയും ചെയ്യുന്നു.
ചൈനയിൽ നിന്നുള്ള പെൺകു
ട്ടികളും ഏറെയുണ്ട്. 1511 ഏപ്രിൽ
ഒൻപതിന് സ്ഥാപിതമായ സെ
ന്റ്ജോർജ് ഇവാഞ്ചലിസ്റ്റ് എന്ന
റിയപ്പെടുന്ന സെന്റ് ജ�ോൺസ്
ക�ോളജിന്റെ പുരാതന വാസ്തുഭം
ഗിയിൽ ആരും മനംമയങ്ങും. പ്ര
സിദ്ധമായ ട്രിനിറ്റി ക�ോളജിന്റെ
തിരുമുറ്റത്തെത്തിയപ്പോൾ വിദ്യാ
ഭ്യാസത്തിന്റെ മകുടം ദർശിച്ച
പ്രതീതിയായിരുന്നു. 1546-ലാണ്
ക�ോളജ് സ്ഥാപിതമായത്. ത�ൊ
ട്ടടുത്തുള്ള ട്രിനിറ്റി ചർച്ചിന്റെ നൂ
റ്റാണ്ടുകളുടെ പഴക്കം കൗതുകമാ
യി. ഒരു പുരാതനനഗരത്തിന്റെ
കൗതുകങ്ങൾ വിദ്യയുടെ സര
സ്വതീക്ഷേത്രദർശനമാകുന്ന സു
കൃതമാണ് ഇവിടം നമുക്കു സമ്മാ
നിക്കുന്നത്. കേംബ്രിഡ്ജിന്റെ
ചരിത്രം പുസ്തകങ്ങളിലൂടെയും
സി.ഡിയിലൂടെയും മറ്റും സന്ദർശ
കർക്കായിഒരുക്കിയിട്ടുള്ള'ദകേം
ബ്രിഡ്ജ് സ്റ്റോറി' എന്നു പേരുള്ള
ലൈബ്രറിയിൽ വിദ്യാർഥികളു
ടെതിരക്കാണ്.ശാസ്ത്രഗവേഷണ
വിദ്യാർഥികളിൽ ഇന്ത്യയിൽ നി
ന്നുള്ള പ്രത്യേകിച്ച് തമിഴ്നാട്ടിൽ
നിന്നുള്ളവർ നിരവധി പേരുണ്ട്.
രാജ്മലബാറിൽ മസാലദ�ോശ
തിന്നാനെത്തുന്നവരിൽ സാ
യിപ്പന്മാർക്കു പുറമേ വിദേശ വി
ദ്യാർഥികളാണ്കൂടുതൽ.വിദേശ
വിദ്യാർഥികൾക്കു മെച്ചപ്പെട്ട
വിദ്യാഭ്യാസം നൽകുന്നതിൽ
ചരിത്രമു
റങ്ങുന്ന
ക�ോളജുക
ളാണ്ഇവിട
ത്തെപ്രധാന
പ്രത്യേകത.30
ക�ോളജുകൾ
കേംബ്രിഡ്ജി
ലുണ്ട്.ഇതിൽ
മൂന്നെണ്ണം
പെൺകുട്ടി
കൾക്കുമാത്ര
മുള്ളതാണ്.
206.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
206
കേംബ്രിഡ്ജ്സർവകലാശാല
ക്കുള്ള പങ്ക് വളരെ വലുതാണ്.
കേംബ്രിഡ്ജ് കഴിഞ്ഞാൽ ഒപ്പം
നിൽക്കാൻ ഒക്സ്ഫോർഡ് മാത്രം.
'ല�ോകത്തെ ഏറ്റവും മന�ോഹര
മായ നഗരം' എന്നു കവി ജ�ോൺ
കീറ്റ്സ് ഒക്സ്ഫോർഡ് നഗര
ത്തെ കുറിച്ചു പറഞ്ഞെങ്കിലും
ല�ോകത്തെഏറ്റവുംപ്രൗഢനഗര
മെന്നാണ് ക്രേംബ്രിഡ്ജ് അറിയ
പ്പെടുന്നത്. വിദ്യാഭ്യാസത്തിന്റെ
മഹത്വം കാത്തുസൂക്ഷിക്കുന്ന
പ്രൗഢിയാണ് കേംബ്രിഡ്ജിന്.
ല�ോകത്തെ എല്ലാ ബ്രാൻഡും
ലഭിക്കുന്ന ഗ്രാൻഡ് ആർക്കേ
ഡ് ഷ�ോപ്പിംഗ് മാളും മൂന്നുലക്ഷ
ത്തിൽകൂടുതൽ പുസ്തകങ്ങളുള്ള
ഹെഫേർസ് ബുക്ക് ഷ�ോപ്പും
1846-ൽ സ്ഥാപിതമായ ബ�ോ
ട്ടാണിക് ഗാർഡനും 15-ാം നൂറ്റാ
ണ്ടിൽസ്ഥാപിച്ചയൂണിവേഴ്സിറ്റി
ലൈബ്രറിയും ഇവിടെയുണ്ട്. പൗ
രാണികതയെ ഓർമിപ്പിക്കുന്ന
കെട്ടിടങ്ങളും ക�ോഫി ഷ�ോപ്പുക
ളും പഫുകളും സഞ്ചാരികൾക്കു
കൗതുകം ജനിപ്പിക്കുന്നതാണ്.
സർവകലാശാലയുടെ ഹൃദയ
ത്തിൽനിന്നിറങ്ങിപ്രകൃതിസൗന്ദ
ര്യത്തിന്റെ വൈവിധ്യത്തിലേക്കി
റങ്ങുമ്പോൾ കാണുന്ന കാഴ്ചകൾ
നയനാന്ദകരമാണ്. പട്ടണത്തി
ന്റെ ഒത്ത നടുവിലൂടെ ഒഴുകുന്ന
നദി സജീവമാകുന്നത് സമ്മർ
സീസണിലാണ്. താറാവുകൾ
നീന്തിത്തുടിക്കുന്ന നദിയിൽക്കൂ
ടിയുള്ള ചെറിയ വള്ളങ്ങളിലെ
യാത്രതദ്ദേശിയരെപ�ോലെവിദേ
ശികൾക്കുംഹരമാണ്.
ഹരിതഭംഗി നിറഞ്ഞുനിൽ
ക്കുന്ന നിരവധി പാർക്കുകളിലും
നദീതീരത്തുംഎപ്പോഴുംതിരക്കുത
ന്നെ. ലണ്ടൻ നഗരത്തിലെ ബഹ
ളങ്ങളിൽ നിന്നൊഴിഞ്ഞു പലരും
വിശ്രമത്തിനെത്തുന്ന നഗരം
കൂടിയാണ് കേംബ്രിഡ്ജും അടു
ത്തുള്ള മറ്റു കൗൺണ്ടികളും.
ലണ്ടനിൽനിന്നും 56 മൈൽ
(90 കില�ോമീറ്റർ) ദൂരമാണ് ഇവി
ടേക്ക്. നീണ്ടുപരന്നു കിടക്കുന്ന
ഗ�ോതമ്പുവയലുകളും ഗ്രാമീണ
കൃഷിയിടങ്ങളും താണ്ടിയാണ്
കേംബ്രിഡ്ജിൽ എത്തുന്നത്.
ഗ്രാമീണ സൗന്ദര്യത്തിന്റെ വിശു
ദ്ധിയുംഈനഗരത്തിനുണ്ട്.
കേരളീയ ഭക്ഷണം വിളമ്പു
ന്ന രണ്ടു ഹ�ോട്ടലുകൾ, നിരവധി
വടക്കേ ഇന്ത്യൻ ഭക്ഷണ ഹ�ോട്ട
ലുകൾ എന്നിവ ഇന്ത്യക്കാരുടെ
സജീവസാന്നിധ്യത്തിനു ഉദാ
ഹരണമാണ്. മസാലദ�ോശയും
സാമ്പാർവടയും സായിപ്പിന്റെ
മെനുവിൽസ്ഥാനംപിടിച്ചപ്പോൾ
അഭിമാനിക്കുന്നതു മലയാളിയും
ഒപ്പംതമിഴ്നാട്ടുകാരുമാണ്.ലണ്ട
നിലെ മറ്റു സ്ഥലങ്ങളെ അപേ
ക്ഷിച്ചു ജീവിതചെലവു വളരെ
കൂടുതലാണിവിടെ. അതിന�ൊരു
പരിഹാരമായി മലയാളികൾ
കണ്ടുപിടിച്ച മാർഗം, ഈസ്റ്റ്ഹാ
മിൽ നിന്നും സാധനങ്ങൾ
ആഴ്ചത�ോറും പർച്ചേഴ്സ് ചെയ്യുക
യാണ്. മലയാളികളും തമിഴരും
തിങ്ങിപ്പാർക്കുന്ന കിഴക്കൻ
ലണ്ടനിലെ ഈസ്റ്റ്ഹാമിൽ നേർ
പകുതിയാണുവില.കേരളത്തിൽ
നിന്നുള്ള എല്ലാ സാധനങ്ങളും
ഇവിടെയഥേഷ്ടംകിട്ടും;വാഴയില
വരെ. ഒരു ലണ്ടൻ യാത്രയിൽ
ആർക്കും മാറ്റിവയ്ക്കാൻ കഴിയാ
ത്തതാണ് ക്രേംബ്രിഡ്ജ് യാത്ര.
സർവകലാശാലകളുടെ വിശു
ദ്ധിയും പ്രകൃതിഭംഗിയുടെ മാസ്മ
രികതയും ആവ�ോളം നുകരാൻ
ഇവിടം സഞ്ചാരികളെ മാടിവിളി
ക്കും.
നൂറ്റാണ്ടുകൾ പഴക്കമുള്ള
ചരിത്രപ്രസിദ്ധമായ കെട്ടിടങ്ങ
ളും സ്ഥാപനങ്ങളും തെരുവുകളും
കാലത്തിന്റെ മാറ്റത്തിലും അതേ
പ്രൗഢിയ�ോടെ സംരക്ഷിക്കുന്ന
താണ് ഈ പൗരാണിക നഗര
ത്തിന്റെ പ്രത്യേകത. തെരുവ�ോ
രങ്ങളിൽ അവതരിപ്പിക്കുന്ന
ഫ�ോക്ലോർ സംഗീതവും ഡ്രാമാ
തിയറ്ററുകളിൽ അരങ്ങേറുന്ന
നാടകവും ഫ്യൂഷൻ സംഗീതവും
മറ്റും വേറിട്ടതാണ്. ലണ്ടൻ നഗ
രത്തിൽ കണ്ടുമടുത്ത കാഴ്ചക
ളിൽനിന്നും വേറിട്ട ദൃശ്യാനുഭവം
കേംബ്രിഡ്ജ് സമ്മാനിക്കുന്നു.
സൗന്ദര്യവും പ്രൗഡിയും സം
സ്‌ക്കാരവും ഒത്തുചേർന്ന സിംഫ
ണിപ�ോലെ ഈ നഗരം നമ്മെ മാ
ടിവിളിക്കും. സമ്മർ കഴിഞ്ഞുള്ള
നാളുകളിൽ മഞ്ഞുമഴയുടെ സൗ
ന്ദര്യം ആവ�ോളം ആസ്വദിക്കാൻ
കഴിഞ്ഞതായിരുന്നു ലണ്ടൻ യാ
ത്രയുടെ പ്രധാന സവിശേഷത.
30 വർഷങ്ങൾക്കുശേഷം ആദ്യ
മായി ഇംഗ്ലണ്ടിൽ മഞ്ഞുപൂക്കൾ
പതിവിലും കൂടുതൽ പെയ്തിറങ്ങി.
മൂന്നു മാസക്കാലം ഹിമവസന്തം
ചന്തം വിരിച്ചു. തണുപ്പിന്റെ കാഠി
ന്യത്തിലുംപ്രകൃതിയുടെവശ്യസൗ
ന്ദര്യം മത്തുപിടിപ്പിക്കുന്നതായിരു
ന്നു.n
കേരളീയ
ഭക്ഷണം
വിളമ്പുന്ന
രണ്ടുഹ�ോട്ടലു
കൾ,നിരവധി
വടക്കേ
ഇന്ത്യൻ
ഭക്ഷണ
ഹ�ോട്ടലുകൾ
എന്നിവ
ഇന്ത്യക്കാരു
ടെസജീവസാ
ന്നിധ്യത്തിനു
ഉദാഹരണമാ
ണ്.
sk{It«-dnbäv A`n-apJw HmW-¸-Xn¸v
210
ഓര�ോയാത്രകളുടെയും
അനുഭവങ്ങൾ അതേ
പ�ോലെത്തന്നെ വായനക്കാരി
ലേക്ക്എത്തിക്കുന്നതാണ്യാത്രാ
വിവരണം. വെറുതെ സ്ഥലങ്ങൾ
സന്ദർശിച്ചതിന്റെ വിവരങ്ങൾ
മാത്രമല്ല അതിലുണ്ടാകുക, സാമൂ
ഹികവും സാംസ്‌കാരികവുമായ
സവിശേഷതകളും അവിടത്തെ
ജനങ്ങളുടെ ജീവിതവും കാഴ്ചപ്പാ
ടുകളുമെല്ലാം അതിലുണ്ടാകും. യാ
ത്രചെയ്യുന്ന സഞ്ചാരിയുടെ അനു
ഭവക്കുറിപ്പുകളാണ് ഇതിൽ. ഒരു
സാഹിത്യസൃഷ്ടി മാത്രമല്ല അനു
ഭവങ്ങളിൽനിന്നുമാണ് ഓര�ോ
വാക്കുകളും പിറക്കുക. യാത്രാ
വിവരണംതയാറാക്കാൻഏറ്റവും
കൂടുതൽ വേണ്ടത് നിരീക്ഷണ
പാടവമാണ്. ഭാവനക്ക് അവിടെ
സ്ഥാനമില്ല. വിവരങ്ങൾ കൃത്യമാ
യിരിക്കണം. നല്ല ഭാഷ, അറിവ്,
കാഴ്ചകൾ, ഓർമകൾ, അനുഭവ
ങ്ങൾ, ആശയങ്ങൾ വെളിപ്പെ
ടുത്തലുകൾ ഇവയെല്ലാം ചേരു
മ്പോൾ മാത്രമേ വായനക്കാരും
ആ യാത്രയുടെ ഭാഗമാകൂ. ഇത്ത
രത്തിൽസൂക്ഷ്മമായിഅവതരിപ്പി
ക്കുന്നതിലൂടെ വായനക്കാർക്കും
പരിചിതവും അപരിചിതവുമായ
സ്ഥലങ്ങളെക്കുറിച്ച് മനസ്സിലാ
ക്കാനും അറിയാനും സാധിക്കും.
ആ യാത്രക്കൊപ്പം നമ്മളും
അറിയാതെ കൂടെക്കൂടും. എസ്.
കെ. പ�ൊറ്റെക്കാട്ടിന്റെ ന�ോവൽ
'ഒരുദേശത്തിന്റെകഥ',പ�ോലുള്ള
കഥകളിലൂടെയും അറിയാത്ത
സ്ഥലങ്ങളിലേക്ക് അക്ഷരങ്ങളി
ലൂടെ കൂട്ടിക്കൊണ്ടു പ�ോകുന്നതാ
ണ്. ഓര�ോന്നും വാക്കുകളിലുടെ
ഓര�ോ സ്ഥലങ്ങളിലേക്കും ചെ
ന്നുനക്കും. ഒരു യാത്രാവിവരണം
മന�ോഹരമാകുന്നത് അങ്ങനെ
യാണ്.
യാത്രാവിവരണങ്ങളെന്ന്
പറയുമ്പോൾ മലയാളികളുടെ
മനസ്സിലേക്ക് ആദ്യമെത്തുക
എസ്.കെ. പ�ൊറ്റെക്കാട്ടിന്റെ
പേരാണ്. ലളിതമായ ഭാഷയിൽ
എത�ൊരു സാധാരണക്കാരനും
മനസ്സിലാകുന്ന രീതിയിലാണ്
എഴുത്ത്. അതുക�ൊണ്ടുതന്നെ
എസ്.കെ. പ�ൊറ്റെക്കാട്ടിന്റെ
യാത്രാവിവരണങ്ങൾ ജനകീയ
മായി 1940-കളിൽ വാർത്താവി
നിമയ സംവിധാനങ്ങൾ പ�ോലു
മില്ലാതിരുന്ന കാലത്തായിരുന്നു.
യാത്രയിലെ അനുഭവങ്ങളും കാ
ഴ്ചകളും മാത്രമല്ല, പ്രദേശത്തെ
സംസ്‌കാരം, ഭൂമിശാസ്ത്രപരമായ
സവിശേഷതകൾ, ചരിത്രപര
മായപ്രാധാന്യം,രാഷ്ട്രീയംതുടങ്ങി
നിരവധി കാര്യങ്ങളും ജനങ്ങളു
ടെ ജീവിതവും അദ്ദേഹം തന്റെ
യാത്രാവിവരണങ്ങളിൽ ഉൾപ്പെ
ടുത്തി.എസ്.കെയുടെപ്രധാന60
കൃതികളിൽ 18 എണ്ണം യാത്രാവി
വരണങ്ങളാണ്. 1947ൽ പുറത്തി
റങ്ങിയകശ്മീർആണ്ആദ്യത്തെ
യാത്രാവിവരണ കൃതി. കാപ്പി
രികളുടെ നാട്ടിൽ ലണ്ടൻ ന�ോ
ട്ട്ബുക്ക്, ബാലി ദ്വീപ്, പാതിരാസൂ
ര്യന്റെ നാട്ടിൽ, നൈൽ ഡയറി,
സിംഹഭൂമി, ഇന്നത്തെ യൂറ�ോപ്പ്
നേപ്പാൾ യാത്ര തുടങ്ങിയവയാ
ണ് പ്രധാന യാത്രം വിവരണ
കൃതികൾ.
യാത്രകൾ ചെറുത�ോ
വലുത�ോആവണമെന്നില്ല.ഓര�ോ
യാത്രകളിലുംവിവരണംഎഴുതാം
നിരീക്ഷണപാടവമാണ്അതിൽ
ഏറ്റവും പ്രധാനം. ഭാവനകൾക്ക്
യാത്രാവിവരണത്തിൽ സ്ഥാ
നമില്ല. ഭാവന കലർത്താതെ
സത്യസന്ധമായി എഴുതണം.
സഞ്ചാരാനുഭവങ്ങൾക്കൊപ്പം
യാത്രചെയ്യുന്ന പ്രദേശത്തിന്റെ
സംസ്
കാരം, ചരിത്രം, ഭൂമിശാ
സ്ത്രപരമായ സവിശേഷതകൾ,
പ്രത്യേകതകൾ തുടങ്ങിയവ
അറിയാനും ഉൾപ്പെടുത്താനും
ശ്രമിക്കാം. അവിടത്തെ ആളു
കളുടെ ജീവിതരീതി, പ്രത്യേകത
കൾ, വിവിധ തരം ഭക്ഷണങ്ങള്
തുടങ്ങിയവയും ഉൾപ്പെടുത്താം.
എല്ലാവർക്കും മനസ്സിലാകുന്ന
ലളിതമായഭാഷയിൽഎഴുതണം.
കൂടാതെ വായനക്കാരിൽ മടുപ്പ്
ഉണ്ടാക്കാത്ത തരത്തിലുള്ള രച
നാശൈലി പിന്തുടരണം. ഒരു
സ്ഥലത്തേക്ക് പ�ോകുന്നതിനു
മുമ്പ് ആ സ്ഥലവുമായി ബന്ധപ്പെ
ട്ട എഴുത്തുകൾ, യാത്രാ വിവരണ
ങ്ങൾ വായിക്കുന്നതും ചരിത്രം
മനസ്സിലാക്കുന്നതുംനന്നാകും.
മെഗസ്തനീസ്, ഫാഹിയാൻ,
യാത്രാ വിവരണം
യാത്രകൾ
ചെറുത�ോ
വലുത�ോ
ആവണമെ
ന്നില്ല.ഓര�ോ
യാത്രകളിലും
വിവരണം
എഴുതാംനിരീ
ക്ഷണപാടവ
മാണ്അതിൽ
ഏറ്റവും
പ്രധാനം.
ഭാവനകൾക്ക്
യാത്രാവിവ
രണത്തിൽ
സ്ഥാനമില്ല.
യാത്രാവിവരണം
ഒരുവിശകലനം
സുൽ ഫിക്കർ അലി ഖാൻ. ജെ
211.
sk]v-äw_À 2025 211
ഹുയാങ്സാങ്, അൽബീറൂനി,
ഇബ്
നു ബത്തുത്ത എന്നിവരുടെ
യാത്രക്കുറിപ്പുകൾക്കും മാർക്കോ
പ�ോള�ോയുടെ 'ദ ബുക്ക് ഓഫ് മാർ
ക്കോപ�ോള�ോ' പുസ്തകത്തിനും
യാത്രാവിവരണത്തിന്റെ ചരി
ത്രത്തിൽ പ്രധാന സ്ഥാനമുണ്ട്.
1778-1766 കാലത്ത് നടത്തിയ
റ�ോമൻ യാത്രയെക്കുറിച്ച് പാറ�ോ
ക്കിൽ ത�ോമ്മാക്കത്തനാർ രചിച്ച
'വർത്തമാന പുസ്തക'മാണ് മല
യാളത്തിലെ ആദ്യത്തെ യാത്രാ
വിവരണഗ്രന്ഥം മാർപാപ്പയെ
കാണാൻ റ�ോമിലേക്കുപ�ോയ
അനുഭവങ്ങളാണ് പുസ്തകത്തി
ലുള്ളത്. ഈ സാഹസിക യാ
ത്രയിൽ കണ്ട പല സ്ഥലങ്ങളും
ദൃശ്യങ്ങളും സ്വഭാവ സവിശേഷ
തകളുമെല്ലാം രണ്ടുഭാഗങ്ങളാ
യുള്ള പുസ്തകത്തിൽ വിവരിച്ചിട്ടു
ണ്ട്. 1872ൽ കടയാട്ട് ഗ�ോവിന്ദ
മേന�ോന്റെ 'കാശി യാത്രാ റി
പ്പോർട്ട് ആണ് സഞ്ചാരസാഹി
ത്യത്തിലെമറ്റൊരുകൃതി.പിന്നീടും
സ്വാത{´yത്തിനു ശേഷവും
നിരവധി യാത്രാവിവരണങ്ങൾ
മലയാളത്തിന് ലഭിച്ചു ബിലാത്തി
വിശേഷം (കെ.പി.കെ ശവമേ
ന�ോൻ 1916), ചൈനയിലെ ഒരു
യാത്ര (സർദാർ കെ.എം. പണി
ക്കർ 1952), ചൈന മുന്നോട്ട്
(ജ�ോസഫ്മുണ്ടശ്ശേരി1953),ഉണ
രുന്ന ഉത്തരേന്ത്യ (എൻ.വി. കൃഷ്ണ
വാര്യർ 1956). പുരുഷാന്തരങ്ങളി
ലൂടെ (വയലാർ രാമവർമ 1957),
ആൾക്കൂട്ടത്തിൽ തനിയെ (എം.
ടി. വാസുദേവൻ നായർ 1972)
തുടങ്ങിയവയെല്ലാം അതിൽ
ചിലതാണ്.
കൂടാതെ, ല�ോകപ്രസിദ്ധ
മായ യാത്രാവിവരണങ്ങളിൽ
Peter Matthlessen ന്റെ Snow
Leopard (ഹിമാലയൻ യാത്രാ
വിവരണം 1978), Eric Newby
യുടെ A Short walk in Hindu
Kush (അഫ്ഗാൻ യാത്രാവിവ
രണം 1958). Vikram Seth ന്റെ
From Heaven Lake (China
- Tibetan യാത്രാവിവരണം,
1983), Bruce Chatwin ന്റെ
In Patagonia (Argentina -
Chile യാത്രാവിവരണം, 1977),
Ernesto CheGuevara യൂം Alberto
Granado യും ചേർന്ന 8000 ളം
മൈൽ ബൈക്കിൽ Latin America
സഞ്ചരിച്ച് തയ്യാറാക്കിയ The
Motorcycle Diaries (1993) എന്നി
വയാണ്.
അതിൽ നിന്നും വിഭിന്നമായി
ഇപ്പോൾ, വീഡിയ�ോ രൂപത്തിലുള്ള
യാത്രാവിവരണങ്ങൾ മലയാള
ത്തിൽ തുടക്കമിട്ടത് സന്തോഷ്
ജ�ോർജ്കുളങ്ങരയുടെസഞ്ചാരത്തി
ലുടെയായിരുന്നു. ദൃശ്യത്തിന്റെ അക
മ്പടിയ�ോടെ സഞ്ചാരാനുഭവങ്ങളെ
അവതരിപ്പിക്കുന്നരീതിയാണ്.യാത്ര
യിൽകാണുന്നകാഴ്ചകളെകാമറയി
ലൂടെ സഞ്ചാരികൾ ഒപ്പിയെടുക്കുക
യും ആളുകളിലേക്ക് എത്തിക്കുകയും
ചെയ്യുന്നു. നവമാധ്യമങ്ങളിൽ ബ്ലോ
ഗുകളായാണ് യാത്രാനുഭവങ്ങൾ
പങ്കുവെക്കുക. ചുരുങ്ങിയ സമ
യംക�ൊണ്ട് സ്ഥലങ്ങളെ പരിച
യപ്പെടുത്തുകയും സഞ്ചരിക്കുന്ന
പ്രദേശങ്ങളെക്കുറിച്ചുള്ള കൃത്യമായ
വിവരങ്ങൾ വിഡിയ�ോകളിലുടെ
നല്കുന്നതാണ് ഇപ്പോൾ വ്‌ള�ോഗർ
മാർചെയ്യുന്നത്.n